Fair Article Shows 5 New Things About Cuban Mail Brides That No one Is Talking About

The newest bch weather makes it put on white attire. Amazing Cuban folks don’t incorporate of a selection of make-up. They are capable of do with out having one on account of proper food regimen plans, an environment friendly local weather, and you can a potent existence. Local men in Cuba can’t recognize the wonder, magnificence, and talent of countless Cuban brides. Confidence is probably the most crucial thing for Cuban mail order brides. More than 50% of males who had a minimum of three dates with a Cuban lady…

Read More

The Top Article on Norwegian Mail Order Brides

If you’ve curiosity with girls from Norway, then maintain on and browse to the tip. These girls are patriotic about their homeland. They’re properly conscious of their country’s history and tradition. Our Norwegian women have light eyes, the commonest being blue. Some of our Norwegian ladies have grey, green or hazel eyes as properly. They have gentle hair with blonde and platinum blonde being the commonest shades of their locks. They have excessive cheekbones which makes them look all of the more beautiful. They normally have small eyes and lips…

Read More

30 വര്‍ഷം മുമ്പ് കാണാതായ വളര്‍ത്താമയെ തട്ടിന്‍പുറത്തു നിന്നു കണ്ടെത്തി കുടുംബം ! ആമ തട്ടിന്‍പുറത്ത് കഴിഞ്ഞതിങ്ങനെ…

30 വര്‍ഷത്തിന് മുമ്പ് കാണാതായ വളര്‍ത്താമയെ ഒടുവില്‍ കണ്ടെത്തി കുടുംബം. ഇവരുടെ വീടിന്റെ തട്ടിന്‍പുറത്ത് ആമയുണ്ടായിരുന്നുവെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 1982ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയിലെ കുടുംബത്തിനാണ് മനുവേല എന്ന് പേരുള്ള ആമയെ നഷ്ടപ്പെട്ടത്. ഇതിനായി ദീര്‍ഘനേരം തിരച്ചില്‍ നടത്തിയെങ്കിലും അതിനെ കണ്ടെത്താനായില്ല. വീടിന്റെ ഇലക്ട്രിക്കല്‍ ജോലികള്‍ക്കിടെ കെട്ടിടം പണിക്കാര്‍ മുന്‍വശത്തെ വാതില്‍ തുറന്ന് വെച്ചതിനെ തുടര്‍ന്നാണ് ആമയെ കാണാതായതെന്ന് വീട്ടുകാര്‍ വിശ്വസിച്ചു. 30 വര്‍ഷത്തിന് ശേഷം അവരുടെ പിതാവ് ലയണല്‍ മരിച്ചപ്പോള്‍, കുടുംബം തറവാട് വീട്ടിലെത്തിയപ്പോഴാണ് തട്ടിന്‍പുറത്ത് നിന്ന് ആമയെ കണ്ടെത്തിയത്. ലയോണലിന്റെ മകന്‍ ലിയാന്‍ഡ്രോ, കാണാതായ മാനുവേലയെ ഒരു പഴയ റെക്കോര്‍ഡ് പ്ലെയര്‍ അടങ്ങിയ പെട്ടിയില്‍ ജീവനോടെ കണ്ടെത്തുകയായിരുന്നു. എന്തും ശരിയാക്കാമെന്നാണ് അച്ഛന്‍ കരുതിയതെന്നും അതിനാലാണ് പഴയതെല്ലാം തട്ടിന്‍ പുറത്ത് കൂട്ടിയിട്ടതെന്നും വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇത്രയും വര്‍ഷമായി ആമ എങ്ങനെ ജീവിച്ചിരുന്നു എന്നോര്‍ത്ത്…

Read More

ഒ.ഐ.സി.സി. യുഎസ്എ ചെയര്‍മാന്‍ ജെയിംസ് കൂടല്‍ ലോക കേരളസഭയിലേക്ക്…

ഒ.ഐ.സി.സി. യുഎസ്എ ചെയര്‍മാനും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ട്രഷററുമായ ജെയിംസ് കൂടല്‍ മൂന്നാമത് ലോക കേരളസഭയിലെ അംഗമാകും. ജൂണ്‍ 16, 17, 18 തീയതികളില്‍ തിരുവനന്തപുരത്താണ് സഭ ചേരുന്നത്. കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്കൊപ്പം നൂറ്റിഎഴുപതോളം രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സഭയിലെ അംഗങ്ങള്‍. മലയാളികളായ പ്രവാസികളുടെ ആഗോളകൂട്ടായ്മയും അതിലൂടെ വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകളുമാണ് ലോക കേരളസഭ ലക്ഷ്യംവയ്ക്കുന്നത് 1994 മുതല്‍ ബഹ്റൈനിലും 2015 മുതല്‍ യു.എസ്.എയിലുമായി വിവിധ മേഖലകളില്‍ സേവനം നടത്തി വരുന്ന വ്യക്തിത്വമാണ് ജെയിംസ് കൂടലിന്റേത്. പൊതുപ്രവര്‍ത്തനം, ജീവകാരുണ്യം, മാധ്യമം തുടങ്ങി വിവിധ മേഖലകളിലെ സജീവ സാന്നിധ്യമാണ്. ഹൂസ്റ്റണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എം എസ് ജെ ബിസിനസ് ഗ്രൂപ്പ് ചെയര്‍മാന്‍, ഗ്ലോബല്‍ ഇന്ത്യന്‍ ഗ്രൂപ്പ് ചെയര്‍മാന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ട്രഷറര്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (അമേരിക്ക) ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു…

Read More

മന്ത്രിയുടെ മകനെതിരേ ലൈംഗികപീഡന പരാതി ! പീഡനത്തിനിരയായ 23കാരിയ്ക്ക് നേരെ മഷിയാക്രമണം…

രാജസ്ഥാന്‍ മന്ത്രിയുടെ മകനെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ 23കാരിക്ക് നേരെ മഷിയാക്രമണം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡല്‍ഹിയില്‍ ശനിയാഴ്ചയാണ് സംഭവം.അമ്മയ്ക്കൊപ്പം യുവതി റോഡിലൂടെ നടന്നുപോകുമ്പോഴായിരുന്നു ആക്രമണം. രണ്ടുപേര്‍ ചേര്‍ന്ന് തന്റെ നേര്‍ക്ക് മഷി ഒഴിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയെ ഉടന്‍ തന്നെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധനയ്ക്ക് വിധേയയാക്കി. രാജസ്ഥാന്‍ മന്ത്രി മഹേഷ് ജോഷിയുടെ മകനെതിരെയാണ് യുവതി പീഡന പരാതി നല്‍കിയത്. കഴിഞ്ഞവര്‍ഷം ജനുവരി എട്ടിനും ഈ വര്‍ഷം ഏപ്രില്‍ 17നും ഇടയില്‍ പലതവണ പീഡിപ്പിച്ചു എന്നതാണ് പരാതി. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നതാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത് ഡല്‍ഹി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭവം. ഇന്നലെ മന്ത്രിയുടെ മകന്‍ ചോദ്യം ചെയ്യലിനായി ഡല്‍ഹി പോലീസ് മുന്‍പാകെ ഹാജരായി. ഡല്‍ഹി കോടതിയില്‍…

Read More

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് ചരമഗീതം ! ഇനി മൂന്നു ദിവസം കൂടി മാത്രം…

ഒരു കാലത്ത് ഇന്റര്‍നെറ്റ് ബ്രൗസിംഗില്‍ എല്ലാമെല്ലാമയാ മൈക്രോസോഫ്റ്റിന്റെ ആദ്യ വെബ് ബ്രൗസര്‍ – ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍(ഐ.ഇ.) ഇനി മൂന്ന് ദിവസത്തേക്കുകൂടി മാത്രം. മൈക്രോസോഫ്റ്റ് വിന്‍ഡോസ്10 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഐ.ഇ. അടുത്ത ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ വിന്‍ഡോസിന്റെ പഴയ പതിപ്പുകളില്‍ തുടരും. 2020 ഓഗസ്റ്റിലാണ് ഐ.ഇക്കുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കുന്നതായി മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ അറിയിച്ചത്. മൈക്രോസോഫ്റ്റിന്റെ തന്നെ എഡ്ജ് ബ്രൗസറിനെയാണു പകരമായി നിര്‍ദേശിച്ചിട്ടുള്ളത്. ഒരുകാലത്ത് നെറ്റ്സ്‌കേപ് നാവിഗേറ്ററായിരുന്നു ഏറ്റവും പ്രചാരമുള്ള ബ്രൗസര്‍. ഐ.ഇയെ മൈക്രോസോഫ്റ്റ് രംഗത്തിറങ്ങിയതോടെ ഇത് ഒന്നാം നമ്പര്‍ ബ്രൗസറായി മാറുകയായിരുന്നു. നെറ്റ്സ്‌കേപ്പ് നാവിഗേറ്റര്‍ അതോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പിന്നീട് ഫയര്‍ഫോക്സ്, ഓപ്പറ എന്നിവ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഐ.ഇ. പിടിച്ചുനിന്നു. എന്നാല്‍, ഗൂഗിള്‍ ക്രോം രംഗത്തെത്തിയതോടെ ഐ.ഇ. ആധിപത്യത്തിനു വെല്ലുവിളി ഉയര്‍ന്നു. 2012 പാതിയായപ്പോള്‍ രണ്ടു ബ്രൗസറുകളും ഒപ്പത്തിനൊപ്പമായി. പിന്നീട് ക്രോം മുമ്പിലായി. പിന്നീട്…

Read More

വിമാന യാത്രയ്ക്കിടെ ദുരനുഭവം! പണികൊടുത്ത ജീവനക്കാരന്‍റെ പേര് സഹിതം വെളിപ്പെടുത്തി  നടി പൂജ ഹെഗ്ഡെ; നടി പറയുന്നത് ഇങ്ങനെ…

വിമാന യാത്രയ്ക്കിടെ ദുരനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി നടി പൂജ ഹെഗ്‌ഡെ രഗത്ത്. വിമാനത്തിലെ ജീവനക്കാരന്‍ തന്നോടു മോശമായി പെരുമാറി എന്നാണ് പൂജയുടെ ആരോപണം. ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരനെതിരേയാണ് നടി രംഗത്ത് എത്തിയിട്ടുള്ളത്. ട്വിറ്ററിലൂടെയാണ് താൻ നേരിട്ട ദുരനുഭവം പൂജ വെളിപ്പെടുത്തിയത്. വിമാനത്തിലെ ജീവനക്കാരന്‍റെ പേര് സഹിതമാണ് സംഭവം പൂജ ഹെഗ്ഡെയുടെ വെളിപ്പെടുത്തൽ. മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ വച്ചാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് പൂജ പറഞ്ഞു. വിപുല്‍ നകാഷെ എന്ന ജീവനക്കാരന് എതിരെയാണ് പൂജ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പൂജയുടെ ട്വീറ്റിന് പിന്നാലെ പ്രതികരണവുമായി ഇന്‍ഡിഗോ രംഗത്തെത്തി. പൂജ ഹെഗ്ഡെയ്ക്കുണ്ടായ മോശം അനുഭവത്തില്‍ ഖേദിക്കുന്നുവെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. പൂജ ഹെഗ്ഡെയുടെ വെളിപ്പെടുത്തൽ ഇങ്ങനെ… മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തില്‍വ ച്ചു വിപുല്‍ നകാഷെ എന്ന ഇന്‍ഡിഗോ ജീവനക്കാരന്‍ ഞങ്ങളോട് അപമര്യാദയായി പെരുമാറിയതില്‍ അങ്ങേയറ്റം ഖേദമുണ്ട്. ഒരു…

Read More

കാപ്പ ചുമത്തപ്പെട്ട് നാടുകടത്തിയ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍! കുടുങ്ങിയത്, എറണാകുളത്തുള്ള കാമുകിയുമായി തമിഴ്‌നാട്ടിലേക്ക് ബൈക്കില്‍ കടക്കാന്‍ ശ്രമിക്കവെ

പത്തനംതിട്ട: കാപ്പ നിയമപ്രകാരം കൊല്ലം ജില്ലയില്‍ നിന്നും പുറത്താക്കപ്പെട്ട യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി. കൊല്ലം അറയ്ക്കല്‍ ചന്ദ്രമംഗലത്ത് അനുലാലാണ് (ചന്തു – 25) അടൂര്‍ പോലീസിന്‍റെ പിടിയിലായത്. ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി സൗഹൃദത്തിലായ ഏനാത്ത് സ്വദേശിനിയായ പതിനഞ്ചുകാരിയെ, കഴിഞ്ഞ ഫെബ്രുവരി ആദ്യം അടൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്നും ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോയ ഇയാള്‍ ആലപ്പുഴ ബീച്ചിന് സമീപമുള്ള ലോഡ്ജിലെത്തിച്ചാണ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍റെ നിര്‍ദേശപ്രകാരം, അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനു, ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം ചാലക്കുടിയില്‍ നിന്ന് ഇന്നലെ അനുലാലിനെ പിടികൂടുകയായിരുന്നു. അഞ്ചല്‍, പുനലൂര്‍, കൊട്ടാരക്കര തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി…

Read More

താനല്ല രമയെ കൊലപ്പെടുത്തിയത്… മകന്‍ ശരത്തായിരിക്കാം..!  വീട്ടമ്മയെ മരിച്ച നിലയിൽ കണ്ട സംഭവം; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ; സംഭത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

അമ്പലപ്പുഴ: അമ്പലപ്പുഴ കരൂരിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ശശിയെ അറസ്റ്റ് ചെയ്തു. പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് ശ്യാം നിവാസിൽ രമ (65) മരിച്ച കേസിലാണ് ഭർത്താവ് ശശിയെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് രമയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ തലയിൽ നാലും ശരീരത്ത് മൂന്നും മുറിവുകളുണ്ടായിരുന്നെന്നും ഇതാണ് മരണ കാരണമെന്നും കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിനാണ് ആദ്യം പോലീസ് കേസെടുത്തത്. പിന്നീട് മകൻ ശരത് മരണത്തിൽ സംശയമുണ്ടെന്ന് അറിയിച്ചതോടെ ശശിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ താനല്ല രമയെ കൊലപ്പെടുത്തിയതെന്നും മകൻ ശരത്തായിരിക്കാമെന്നും ശശി പോലീസിനോടു പറഞ്ഞു. മരണസമയത്ത് ശരത് ചേർത്തലയിൽ എംബിഎ പരീക്ഷയ്ക്ക് പോയിരുന്നുവെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. ശശി കുറ്റം സമ്മതിക്കാതെ വന്നതോടെ വീണ്ടും ബന്ധുക്കളെയും അയൽവാസികളെയും…

Read More

150 വർഷത്തോളം പഴക്കം! തലമുറകൾക്ക് നാടൻ രുചി പകർന്ന കല്ലു കഫെ നാണു യാത്രയായി; വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇന്നും ഇവിടെ പ്രധാനമായി നൽകുന്നത്…

സ്വന്തം ലേഖകൻ കൂത്തുപറമ്പ്: പതിറ്റാണ്ടുകളായി തലമുറകൾക്ക് ശർക്കര ചേർത്ത അവലും വെല്ല കാപ്പിയും വിളമ്പിയ നാണുവും വിടവാങ്ങി. 150 വർഷത്തോളം പഴക്കമുള്ള കൂത്തുപറമ്പിനടുത്ത് കിണവക്കലിലെ കല്ലൂകഫെ എന്ന ചായക്കട നടത്തുകയായിരുന്ന കുമ്മക്കരോത്ത് നാണു (86)വാണ് ഇന്നലെ രാവിലെ മരിച്ചത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇദ്ദേഹത്തിന്‍റെ അച്ഛന്‍റെ സഹോദരി സഹോദരി കല്ലുവായിരുന്നു ചായക്കട തുടങ്ങിയത്. കല്ലുവിന്‍റെ മരണത്തോടെയാണ് നാണു ചായക്കട ഏറ്റെടുത്തു നടത്താൻ തുടങ്ങിയത്. കാലത്തിന്‍റെ പരിഷ്കാരത്തിനൊപ്പം ചായക്കടയുടെ പേര് കല്ലൂകഫെ എന്നായി. കല്ലു ചായക്കട തുടങ്ങിയ കാലം മുതൽക്കേ ഇവിടുത്തെ പ്രധാന വിഭവം ശർക്കരയും പഴവും തേങ്ങയും ഇട്ട് കുഴച്ച അവലും വെല്ല കാപ്പിയും ആയിരുന്നു. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇന്നും ഇവിടെ പ്രധാനമായി നൽകുന്നത് ഈ വിഭവം മാത്രം. ഇതിന്‍റെ രുചിയറിഞ്ഞ് ഇത് കഴിക്കാൻ ദൂരെ സ്ഥലങ്ങളിൽ നിന്നും ആളുകൾ ഇപ്പോഴും എത്താറുണ്ട്. എസ്.കെ.പൊറ്റക്കാട് തന്‍റെ യാത്രാവിവരണത്തിൽ…

Read More