Some thing You Should Never Do With Turkish Bride

It’s not simply marrying a Turkish woman that’s utterly legal—it’s additionally bringing your Turkish spouse to the United States that you can certainly do without worries and problems. However, younger women from the largest Turkish cities have extra Westernized values and views. Snow queens from Norway are identified for their flawless magnificence. They are literally very smart, supportive, and incredibly fun to spend time with. When they start relationship someone, they like to take things slowly. Once Norwegian brides make up their minds to be with you, they just make…

Read More

10 Most Incredible Hot Latin Women Changing How We Begin To See The World

However, it’s higher to place up as a end result of they show their support and love on this method. The following observations are based mostly on world travelers’ impressions and expert analysis on relationship a reasonably Latina lady. So, the following cultural and social insights will assist you to perceive your potential attractive woman Latina. After all, the right approach to worldwide relationships is the necessary thing to a memorable romance. A typical Latina lady hot is notable from a distance because of her brilliant outfits and makeup. In…

Read More

ഇത് പച്ചക്കറിയല്ല ‘പച്ചവിഷം’ ! വിപണിയിലെ പച്ചക്കറികളില്‍ കാര്‍ഷിക സര്‍വകലാശാല കണ്ടെത്തിയത് ഉഗ്രവിഷങ്ങളുടെ സാന്നിദ്ധ്യം…

ഓണസദ്യയ്ക്കു വട്ടംകൂട്ടുന്ന മലയാളിയെ പ്രതീക്ഷിച്ച് പൊതുവിപണിയില്‍ ഇറക്കിയിരിക്കുന്ന പച്ചക്കറികളില്‍ വിഷവസ്തുക്കളുടെ സാന്നിദ്ധ്യം ഇരട്ടിച്ചെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ കണ്ടെത്തല്‍. 2021 ഏപ്രില്‍-സെപ്റ്റംബറില്‍ 25.74 ശതമാനം സാമ്പിളുകളില്‍ കണ്ടെത്തിയ കീടനാശിനി സാന്നിദ്ധ്യം ഒക്ടോബര്‍-മാര്‍ച്ചില്‍ 47.62 ശതമാനം ഇനങ്ങളിലുമെത്തിയെന്നാണ് കണ്ടെത്തല്‍. സാമ്പാറില്‍ ഉപയോഗിക്കുന്ന വെണ്ടയ്ക്ക, മുരിങ്ങയ്ക്ക, ഉള്ളി, കാരറ്റ്, തക്കാളി, കറിവേപ്പില, മല്ലിയില, പച്ചമുളക് എന്നിവയിലെ 40-70 ശതമാനം സാമ്പിളിലും അനുവദനീയ പരിധിയില്‍ കൂടുതല്‍ കുമിള്‍-കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി. ഇതില്‍ തക്കാളിയില്‍ മെറ്റാലാക്‌സില്‍, കാരറ്റില്‍ ക്‌ളോര്‍പൈറിഫോസ്, മുരിങ്ങക്കയില്‍ അസറ്റാമിപ്രിഡ്, പച്ചമുളകില്‍ എത്തയോണ്‍ പോലുള്ള ഉഗ്രവിഷങ്ങളാണ് കണ്ടെത്തിയത്. പായസത്തിലെ പ്രധാന ചേരുവയായ ഏലക്കയിലും ചതച്ച മുളക്, ജീരകം, കസൂരിമേത്തി, കാശ്മീരി മുളക് എന്നിവയിലുമൊക്കെ 44.93 ശതമാനത്തിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി. 15.38 ശതമാനമായിരുന്നു നേരത്തെയുള്ള പരിശോധനാ ഫലം. പഴങ്ങളില്‍ ആപ്പിളിലും മുന്തിരിയിലുമാണ് കൂടുതല്‍. ജൈവമെന്ന പേരിലുള്ള സ്ഥാപനങ്ങളിലെ ബീന്‍സ്, ഉലുവയില, പാഴ്സലി, സാമ്പാര്‍…

Read More

PNC Bank Wire Transfer Fees and Instructions

Content Home Equity Savings Calculator Wire Transfer Fees for PNC Bank What are Wire Transfer Fees? Checking your browser before accessing casetext com. International Wire Transfers – $15for every incoming transaction and between $30 and$45for each outgoing transaction depending on your account type. PNC Banking representatives will be on campus to provide financial assistance to its Gettysburg College students and employees. Daily withdrawal limits cap at $500 for non-Chase ATMs ($1,000 for Connecticut, New Jersey and New York), $1,000 for Chase ATMs and $3,000 for in-person withdrawals at the bank.…

Read More

ഒമര്‍ എന്നെക്കൊണ്ട് ‘ലിപ് ലോക്ക്’ ചെയ്യിച്ചു ! നല്ല സമയത്തില്‍ ഒമര്‍ ലുലുവിന്റെ കടുംകൈകള്‍ വിശദീകരിച്ച് നടന്‍ ഇര്‍ഷാദ്…

വ്യത്യസ്ഥമായ ചിത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം സൃഷ്ടിച്ച സംവിധായകനാണ് ഒമര്‍ ലുലു. ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് നല്ല സമയം. ചിത്രത്തില്‍ നടന്‍ ഇര്‍ഷാദാണ്സ നാകവേഷത്തില്‍ എത്തുന്നത്. അതോടൊപ്പം പുതുമുഖങ്ങളായ അഞ്ച് നായികമാരും ചിത്രത്തിലുണ്ട്. ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു ഫണ്‍ ത്രില്ലറായാണ് നല്ല സമയമെന്നാണ് ഒമര്‍ പറയുന്നത്. ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ ചിത്രമാണിത്. കെജിസി സിനിമാസിന്റെ ബാനറില്‍ നവാഗതനായ കലന്തൂര്‍ ആണ് സിനിമയുടെ നിര്‍മ്മാണം. സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ നടന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ച് നടന്‍ ഇര്‍ഷാദ് പറഞ്ഞിരിക്കുന്ന വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ചിത്രത്തില്‍ നായകനായെത്തുന്നത് ഇര്‍ഷാദ് ആണ്. ഒടിടി പ്ലാറ്റ്ഫോമിനുവേണ്ടി ഒമര്‍ ലുലു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നന്ദന, നീന മധു, നോറ, അസ്ലാമിയ, ഗായത്രി എന്നിവരാണ് നായികമാര്‍.…

Read More

പാക് അധീനകാശ്മീരില്‍ കൂറ്റന്‍ പാചകവാതക ട്രക്ക് കൊക്കയിലേക്കു മറിഞ്ഞു ! ഞെട്ടിക്കുന്ന വീഡിയോ…

പാചകവാതക ട്രക്ക് അപകടത്തില്‍പ്പെടുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. പാക് അധീന കശ്മീരിലാണ് സംഭവം. ഇടുങ്ങിയ മലയോര പാതയില്‍കൂടി വളവുകള്‍ പിന്നിട്ട് പോകുന്ന കൂറ്റന്‍ ട്രക്ക് പൊടുന്നനെ മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ട്രക്കില്‍ പാചകവാതകം ഉണ്ടായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് അധീന കശ്മീരിലെ മുസാഫറാബാദിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്.

Read More

ഞാൻ അവളെ കഴുത്ത് ഞെരിച്ച് കൊന്നു സാർ; ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ യുവതിയെ കാമുകൻ കൊന്നതിന്‍റെ കാരണം ഇങ്ങനെ…

പാലക്കാട്: ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാലക്കാട് ചിറ്റില്ലഞ്ചേരിയിലാണ് സംഭവം. കോന്നല്ലൂർ ശിവദാസന്‍റെ മകൾ സൂര്യപ്രിയ (24) ആണ് മരിച്ചത്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മംഗലം ചിക്കോട് സ്വദേശി സുജീഷ് പോലീസിൽ കീഴടങ്ങി. സുജീഷും സൂര്യപ്രിയയും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിലുണ്ടായ അസ്വരാസ്യ ങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് സൂര്യപ്രിയയെ കൊന്നതെന്ന് സുജീഷ് പോലീസിനോട് പറഞ്ഞു. ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയംഗവും കൊന്നല്ലൂർ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു സൂര്യപ്രിയ.

Read More

നടിയെ ആക്രമിച്ച കേസ്: രണ്ടാംഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങും; നിർണായകമാകുന്ന രണ്ട് മൊഴികൾ

കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ രണ്ടാംഘട്ട സാക്ഷിവിസ്താരം നാളെ തുടങ്ങും. 102 പുതിയ സാക്ഷികളാണ് പട്ടികയിലുള്ളത്. ഇതിൽ 60 സാക്ഷികളെയെങ്കിലും വിസ്തരിക്കുമെന്നാണ് അറിയുന്നത്. ആദ്യം വിസ്തരിച്ച സാക്ഷികളിൽ ചിലരെ വീണ്ടും വിസ്തരിക്കാനുള്ള നീക്കത്തിലാണ് പ്രോസിക്യൂഷൻ. ഒന്നാം ഘട്ട സാക്ഷി വിസ്താരത്തിന്‍റെ ഭാഗമായി ഒന്പതു പുതിയ സാക്ഷികളെ വിസ്തരിക്കണമെന്ന അപേക്ഷ പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു. പക്ഷേ അഞ്ചു പേരെ വിസ്തരിക്കാനുള്ള അനുമതി മാത്രമാണ് ലഭിച്ചത്. ആദ്യ വിസ്താരം കഴിഞ്ഞ സാക്ഷികളിൽ 22 പേർ കൂറുമാറി പ്രതിഭാഗത്ത് ചേർന്നിരുന്നു. ഈ മൊഴികൾ നിർണായകമാകുംകൂറുമാറിയ ആലപ്പുഴ സ്വദേശി സാഗർ വിൻസെന്‍റിന്‍റെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതി മുന്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാംഘട്ട വിസ്താരത്തിൽ ഇത് നിർണായകമാകും. കേസിലെ ഒന്നാംപ്രതി പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയും നിർണായമാകുമെന്നാണ് കരുതുന്നത്.

Read More

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; അഞ്ചു പ്രതികളുടെയും വീട്ടിൽ ഇഡി റെയ്ഡ്; കാവലിന് സിആർപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥരും

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) റെയ്ഡ്. കേസിലെ മുഖ്യപ്രതി ബിജോയി, സുനിൽ കുമാർ, ജിൽസ്, ബിജു കരീം എന്നിവരുടെ വീട്ടിലാണ് ഒരേസമയം പരിശോധന നടത്തുന്നത്. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് രാവിലെ എട്ടിന് ആരംഭിച്ച റെയ്ഡ് തുടരുകയാണ്. സിആർപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലാണ് പരിശോധന നടത്തുന്നത്. സാന്പത്തിക ഇടപാടുകൾ സംബന്ധിച്ച പല രേഖകളും പരിശോധിച്ചതായാണ് വിവരം.ഒരു വർഷം മുന്പാണ് ഇരിങ്ങാലക്കുട കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്നത്. പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് തട്ടിയെടുത്തത്. പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോടികൾ കവർന്ന ജീവനക്കാരെയും ഇടനിലക്കാരായ ആറുപേരെയും ഇടതു ഭരണസമിതി…

Read More

എന്തിന് ബസ് കാത്തു നില്‍ക്കണം…ബസ് ഓടിച്ചങ്ങ് പോയാലോ ! വീട്ടില്‍ പോകാന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് മോഷ്ടിച്ച് യുവാവ്…

രാത്രിയില്‍ വീട്ടിലെത്താന്‍ ബസ് കാത്തു നില്‍ക്കുമ്പോള്‍ ബസ് വന്നില്ലെങ്കില്‍ എന്തുചെയ്യും ? ഒരു ബസ് മോഷ്ടിച്ച് അങ്ങ് ഓടിച്ചു പോകുമെന്നാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവ് കാട്ടിത്തന്നത്. ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയാണ് നാട്ടിലെത്തുന്നതിനായി പാലക്കൊണ്ട ഡിപ്പോയിലെ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് മോഷ്ടിച്ചത്. ജീവനക്കാരും പോലീസും മണിക്കൂറുകള്‍ നേരം നടത്തിയ തിരച്ചലിലാണ് കന്‍ഡീസ ഗ്രാമത്തില്‍ നിന്ന് ബസ് കണ്ടെത്തിയത്. ഡ്രൈവര്‍ രാവിലെ ജോലിയ്ക്കായി എത്തിയപ്പോള്‍ ബസ് കാണാനില്ലായിരുന്നു. തുടര്‍ന്ന് ഡിപ്പോ അധികൃതരെ അറിയിച്ചു. ജീവനക്കാര്‍ പ്രദേശേത്ത് തിരച്ചില്‍ നടത്തിയെങ്കിലും ബസ് കണ്ടെത്താനായില്ല. തുടര്‍ന്ന് എപിഎസ്ആര്‍ടിസി അധികൃതര്‍ വങ്ങാര പോലീസില്‍ പരാതി നല്‍കി. എപിഎസ്ആര്‍ടിസി ജീവനക്കാരുടെ സഹായത്തോടെ പോലീസ് സമീപപ്രദേശത്തേക്കും തിരച്ചില്‍ വ്യാപിപ്പിച്ചു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കന്‍ഡീസ ഗ്രാമത്തില്‍ ബസ് കണ്ടെത്തിയതായി വിവരം ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ…

Read More