ഇത് പച്ചക്കറിയല്ല ‘പച്ചവിഷം’ ! വിപണിയിലെ പച്ചക്കറികളില്‍ കാര്‍ഷിക സര്‍വകലാശാല കണ്ടെത്തിയത് ഉഗ്രവിഷങ്ങളുടെ സാന്നിദ്ധ്യം…

ഓണസദ്യയ്ക്കു വട്ടംകൂട്ടുന്ന മലയാളിയെ പ്രതീക്ഷിച്ച് പൊതുവിപണിയില്‍ ഇറക്കിയിരിക്കുന്ന പച്ചക്കറികളില്‍ വിഷവസ്തുക്കളുടെ സാന്നിദ്ധ്യം ഇരട്ടിച്ചെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ കണ്ടെത്തല്‍.

2021 ഏപ്രില്‍-സെപ്റ്റംബറില്‍ 25.74 ശതമാനം സാമ്പിളുകളില്‍ കണ്ടെത്തിയ കീടനാശിനി സാന്നിദ്ധ്യം ഒക്ടോബര്‍-മാര്‍ച്ചില്‍ 47.62 ശതമാനം ഇനങ്ങളിലുമെത്തിയെന്നാണ് കണ്ടെത്തല്‍.

സാമ്പാറില്‍ ഉപയോഗിക്കുന്ന വെണ്ടയ്ക്ക, മുരിങ്ങയ്ക്ക, ഉള്ളി, കാരറ്റ്, തക്കാളി, കറിവേപ്പില, മല്ലിയില, പച്ചമുളക് എന്നിവയിലെ 40-70 ശതമാനം സാമ്പിളിലും അനുവദനീയ പരിധിയില്‍ കൂടുതല്‍ കുമിള്‍-കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി.

ഇതില്‍ തക്കാളിയില്‍ മെറ്റാലാക്‌സില്‍, കാരറ്റില്‍ ക്‌ളോര്‍പൈറിഫോസ്, മുരിങ്ങക്കയില്‍ അസറ്റാമിപ്രിഡ്, പച്ചമുളകില്‍ എത്തയോണ്‍ പോലുള്ള ഉഗ്രവിഷങ്ങളാണ് കണ്ടെത്തിയത്.

പായസത്തിലെ പ്രധാന ചേരുവയായ ഏലക്കയിലും ചതച്ച മുളക്, ജീരകം, കസൂരിമേത്തി, കാശ്മീരി മുളക് എന്നിവയിലുമൊക്കെ 44.93 ശതമാനത്തിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി.

15.38 ശതമാനമായിരുന്നു നേരത്തെയുള്ള പരിശോധനാ ഫലം. പഴങ്ങളില്‍ ആപ്പിളിലും മുന്തിരിയിലുമാണ് കൂടുതല്‍.

ജൈവമെന്ന പേരിലുള്ള സ്ഥാപനങ്ങളിലെ ബീന്‍സ്, ഉലുവയില, പാഴ്സലി, സാമ്പാര്‍ മുളക്, കാരറ്റ്, സലാഡ് വെള്ളരി, പാവയ്ക്ക എന്നിവയില്‍ 30-50 ശതമാനത്തിലും വിഷാംശമുണ്ട്.

അതേസമയം കായ, നേന്ത്രപ്പഴം, സവാള, മത്തന്‍, കുമ്പളം എന്നിവയില്‍ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്താത്തതാണ് ആശ്വാസം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 534 പഴം, പച്ചക്കറി, സുഗന്ധ വ്യഞ്ജന സാമ്പിളുകളില്‍ 187ലും കീടനാശിനിയുണ്ട്.

പൊതുവിപണി, ഇക്കോഷോപ്പ്, ജൈവമെന്ന പേരിലുള്ള സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പുറമേ കര്‍ഷകരില്‍ നിന്ന് നേരിട്ടും സാമ്പിളെടുത്തിരുന്നു.

പൊതുവിപണയില്‍ നിന്നുള്ള ചവന്ന ചീര, കാപ്സിക്കം, ബജിമുളക്, ഉലുവ, പുതിന, ബീന്‍സ്, കത്തിരി, കോവയ്ക്ക, പാവയ്ക്ക, സലാഡ് വെള്ളരി, പയര്‍, മല്ലി, ജീരകം, ഇഞ്ചി, പെരുംജീരകപ്പൊടികള്‍. എന്നിവയില്‍ വിഷാംശം കണ്ടെത്തിയിട്ടുണ്ട്.

കാബേജ്, ചേമ്പ്, ചേന, ഇഞ്ചി, വെളുത്തുള്ളി, നെല്ലിക്ക, പച്ചമാങ്ങ, മുസംബി, പപ്പായ, കൈതച്ചക്ക, മാതളം, തണ്ണിമത്തന്‍ (മഞ്ഞ), തക്കോലം, അയമോദകം, കുരുമുളക്, കറുവപ്പട്ട. എന്നിവയില്‍ വിഷാംശം കണ്ടെത്താനായില്ല.

Related posts

Leave a Comment