How Livesexcams Cell Works And What Is Costs Review

Some girls would possibly choose not to enable those with out an account to come in; in case you have an account, although, you do not have to spend cash once you are inside when you do not need to. Model bios are highly customizable, with personalised graphics and photograph and video galleries. Photos and videos on models’ profiles could additionally be free to view or require tokens to unlock. We will share what you want to learn about LiveSexCams.com proper here. They permit men and women to broadcast themselves…

Read More

റോഡ് മുറിച്ചു കടക്കാൻ വേറെ വഴിയില്ലെങ്കിൽ പിന്നെന്തു ചെയ്യും! തിരക്കേറിയ റോഡ് മുറിച്ചുകടക്കാനായി കാറിന് മുകളിലൂടെ ചാടി; വീഡിയോ കാണാം

 ശരിക്കും ഹീറോ ഇവനല്ലേ. വാഹനങ്ങളുടെ തിരക്കുമൂലം റോഡ് മുറിച്ചു കടക്കാൻ കഴിയാതെ കാത്തു നിൽക്കുന്ന മാനുകൾ. ഒടുവിൽ വേറെ വഴിയില്ലാതെയുള്ള മാൻ കൂട്ടങ്ങളുടെ സാഹസികത സമൂഹമാധ്യമത്തിൽ വൈറലാകുന്നു.   അടുത്തിടെ എംഎസ്പി ഫിഫ്ത്ത് ഡിസ്ട്രിക് എന്ന ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ നെറ്റീസണ്‍  ഇപ്പോൾ ചര്‍ച്ചയാക്കിയിരുന്നത് ദൃശ്യങ്ങളില്‍ ഒരു റോഡിലൂടെ പോകുന്ന കുറേ വാഹനങ്ങള്‍ കാണാം. അവയിലൊന്നിന്‍റെ കാമറയില്‍ റോഡ് അതിവേഗം മുറിച്ചു കടക്കുന്ന കുറേ മാനുകളേയും കാണാനാകും. വാഹനങ്ങളുടെ ബാഹുല്യം നിമിത്തം മാനുകള്‍ നന്നേ കഷ്ടപ്പെട്ടാണ് അപ്പുറത്തേക്ക് പോകുന്നത്. അവയിലൊരെണ്ണം ഒരു കാറിന് മുകളിലൂടെ ചാടുകയാണ്. ഏതായാലും ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധിയാളുകള്‍ വീഡിയോയ്ക്ക് കമന്‍റുകള്‍ ഇടുന്നുണ്ട്. മാനുകള്‍ക്ക് ജീവഹാനി സംഭവിക്കുന്ന തരത്തിലുള്ള ഡ്രൈവിംഗ് ഒഴിവാക്കണമെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. മാന്‍ നിങ്ങളുടെ പാത മുറിച്ചുകടക്കുകയാണെങ്കില്‍ നിയന്ത്രിത ബ്രേക്കിംഗ് പ്രയോഗിക്കുക എന്നാണ് ഒരു കമന്‍റ്. #DeerLeapsOverCarFall…

Read More

കല്ല്യാണത്തിന് വിളിച്ചതിനേക്കാൾ കൂടുതൽ ആളുകൾ; സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയവരോട് കാർഡ് ആവശ്യപ്പെട്ട് വധുവിന്‍റെ അച്ഛൻ; പിന്നീട് സംഭവിച്ചത് കണ്ടോ!

  കല്ല്യാണ വീടാണെന്ന് വച്ച് ഓസിന് കഴിച്ചിട്ട് പോകാമെന്ന് കരുതിയോ, ആധാർ കാർഡ് കാണിച്ചിട്ട് അകത്തോട്ട് പോയാൽ മതി. വിളിക്കാത്ത കല്യാണത്തിന് ഉണ്ണുക എന്ന പഴമൊഴി  അർഥമാകുന്ന കാഴ്ച വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലാണ് സംഭവം. സാധാരണയായി ഏതെങ്കിലും വ്യവസായിക കാര്യങ്ങള്‍ക്കൊ സര്‍ക്കാരിന്‍റെ ഔദ്യോഗിക കാര്യങ്ങള്‍ക്കൊ ഒക്കെയാണല്ലൊ ആധാര്‍ രേഖ വേണ്ടി വരാറുള്ളത്. എന്നാല്‍ ഹസന്‍പൂരിലുള്ള രണ്ട് സഹോദരിമാരുടെ കല്യാണത്തിന് വീട്ടുകാര്‍ അതിഥികളോട് ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. തങ്ങള്‍ വിളിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തിയതിനാലാണ് അവര്‍ ഇത്തരത്തില്‍ ചെയ്തതത്രെ. ഏതായാലും സംഗതി അല്‍പം കൈവിട്ടുപോയി വിളിച്ചിട്ട് കല്യാണത്തിന് എത്തിയ പലര്‍ക്കും ഇത് തങ്ങളെ അധിക്ഷേപിക്കുന്നതായി തോന്നി. അവര്‍ സദ്യ കഴിക്കാന്‍ കൂട്ടാക്കാതെ പിണങ്ങി. വേര്‍ഷ സിംഗ് എന്നയാള്‍ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. വൈറലായ ദൃശ്യങ്ങള്‍ക്ക് നിരവധി രസകരമായ അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. കല്യാണക്കുറിക്ക് പകരം ആധാര്‍…

Read More

സിനിമാ പേര് പോലൊരു ചട്ടമ്പിത്തരം; നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ; ലൈംഗിക ചുവയോടെ സംസാരിക്കൽ ഉൾപ്പെടെ മൂന്നോളം വകുപ്പുകൾ ചുമത്തി കേസ്

കൊച്ചി: യൂട്യൂബ് ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസി ‌‌അറസ്റ്റിൽ. ശ്രീനാഥിന്‍റെ അറസ്റ്റ് മരട് പോലീസ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിന് എത്തിയപ്പോൾ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ (ഐപിസി 509), ലൈംഗിക ചുവയോടെ സംസാരിക്കൽ (ഐപിസി 354എ), പൊതുസ്ഥലത്ത് അസഭ്യം പറയൽ (ഐപിസി 294ബി) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനാ‌യി ഇന്ന് ഹാജരാകണമെന്ന് ശ്രീനാഥ് ഭാസിയോട് പോലീസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം എത്തില്ലെന്നായിരുന്നു രാവിലെ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ ഉച്ചകഴിഞ്ഞ് നാടകീയമായി ശ്രീനാഥ് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ശ്രീനാഥ് ഭാസിയുടെ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷന്‍റെ ഭാഗമായി എത്തിയപ്പോഴാണ് നടൻ അവതാരകയോട് അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് അവർ പോലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു.  

Read More

അനുമോളുടെ വെടിവഴിപാട്; ഞാൻ അഭിനയിച്ചതല്ലേ, ജീവിച്ചതല്ലല്ലോ;  സ്ത്രീകൾ എന്തു ചെയ്താലും അതിൽ കുറ്റം പറയുക എന്നതാണ് ആൾക്കാരുടെ രീതിയെന്ന് അനുമോൾ

  വെടിവഴിപാടിനു ശേഷം കുറേ സിനിമകൾ അങ്ങനെ വന്നിരുന്നു. ആ സിനിമയുടെ പേരിൽ പലരും മോശം കമന്‍റുകൾ പറഞ്ഞു. ഞാൻ അഭിനയിച്ചതല്ലേ. ജീവിച്ചതല്ലല്ലോ. ഒരു സിനിമയിൽ ഞാൻ മരിച്ചാൽ അവർ എന്താണു വിചാരിക്കുന്നത്, ഞാൻ മരിച്ചിട്ടു വീണ്ടും തിരിച്ചു വന്നതാണെന്നോ… ഇങ്ങനത്തെ റോളുകൾ സ്ത്രീകൾ ചെയ്യുമ്പോഴാണ് ആ പ്രശ്നം കുറച്ചു കൂടുതൽ. നമ്മുടെ ഒരു ഹീറോ കണ്ടാൽ തല്ലിക്കൊല്ലാൻ തോന്നുന്ന തരത്തിൽ അഭിനയിച്ചാൽ അത് ഹീറോയിസം, നമ്മൾ എന്തു ചെയ്താലും അതിൽ കുറ്റം പറയുക എന്നാണ് ആൾക്കാരുടെ രീതി. എന്‍റെ ആദ്യ സിനിമകളിൽ പെട്ടതാണിത്. ഇത്ര വലിയ കഥാപാത്രം എനിക്കു ചെയ്യാൻ പറ്റുമെന്ന് ആത്മവിശ്വാസം ഇല്ലെന്നും കൊള്ളാവുന്ന ആരെയെങ്കിലും നിങ്ങൾ വിളിച്ചോളൂ എന്നു പറഞ്ഞ് ഞാൻ ആദ്യം ഒഴിവാക്കിയതാണ്. -അനുമോൾ

Read More

നയൻതാരയും വിഘ്നേഷും മൂന്നു കുട്ടികളും; നയന്‍താര അമ്മയാകാൻ ഒരുങ്ങുന്നോ? ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സിനിമാലോകം ഏറെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്‍റെയും. ഇക്കഴിഞ്ഞ ജൂണിലായിരുന്നു ഇവരുടെ വിവാഹം. ഇന്ത്യയിലാകെ തരംഗമായ വിവാഹ വാര്‍ത്തയായിരുന്നു ഇത്. വിവാഹം കഴിഞ്ഞതു മുതല്‍ ഇരുവരും വിദേശ രാജ്യങ്ങളില്‍ ഹണിമൂണ്‍ യാത്രകളിലായിരുന്നു. ഇപ്പോഴിതാ വിഘ്‌നേഷ് ശിവന്‍റെ ജന്മദിനം വിപുലമായി ആഘോഷിച്ചിരിക്കുകയാണ് നയന്‍സ്. പിറന്നാളാഘോഷത്തിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു. ഇതിനിടെ നയന്‍താര വൈകാതെ അമ്മയായേക്കും എന്ന സൂചനകള്‍ നല്‍കി ഫോട്ടോയുമായി എത്തിയിരിക്കുകയാണ് വിഘ്‌നേഷ്. സാധാരണ നയന്‍താരയും വിഘ്‌നേഷ് ശിവനും മാത്രമാണു പിറന്നാള്‍ ഒരുമിച്ച് ആഘോഷിക്കാറുള്ളത്. ഇത്തവണ കുടുംബത്തിനൊപ്പം ചേര്‍ന്നായിരുന്നു ആഘോഷം. തന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണിതെന്നും താരം പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഇന്‍സ്റ്റാഗ്രാം പേജില്‍ രസകരമായൊരു ഫോട്ടോ വിക്കി പങ്കുവെച്ചത്. ചിത്രത്തില്‍ വിഘ്‌നേഷും നയന്‍താരയും മൂന്നു കുട്ടികളുമാണുള്ളത്. അവരുടെ മുഖം ഇമോജി കൊണ്ടു മറച്ചുവെച്ചിരിക്കുകയാണ‌ു താരം. കുട്ടികളുടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരദമ്പതിമാര്‍. അത്രമാത്രമേ…

Read More

തൊഴിലാളി യൂണിയന്‍റെ വാദം അപമാനിക്കുന്നതിനു തുല്യം; താനും ഇടതുപക്ഷ തൊഴിലാളിയൂണിയനിൽപ്പെട്ടയാളെന്ന്  പ്രേമനൻ

കാട്ടാക്കട: തൊഴിലാളി യൂണിയന്‍റെ വാദം തന്നെയും മകളേയും അപമാനിക്കുന്നതിനു തുല്യമെന്ന് മർദനത്തിന് ഇരയായ പ്രേമനൻ. താൻ പ്രകോപനം ഉണ്ടാക്കിയെന്ന ആരോപണം സത്യവിരുദ്ധമാണ്. ഇടതുപക്ഷത്തിന്‍റെ തൊഴിലാളിയൂണിയനിൽപ്പെട്ടയാളാണ് താനും. തന്നെയും തന്‍റെ മകളേയും കുടുംബത്തേയും ആക്ഷേപിച്ച് സൈബർ അറ്റാക്ക് നടത്തുകയാണെന്ന് പ്രേമനൻ പറയുന്നു. ഇത് കാരണം മാനസികമായി തകർന്നിരിക്കുകയാണ്. മകൾക്ക് പരീക്ഷയ്ക്ക് പഠിക്കാൻ പോലും കഴിയാത്ത നിലയായിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും പ്രേമനൻ പറഞ്ഞു. പോലീസ് അന്വേഷണം വൈകുന്നത് കേസ് അട്ടിമറിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ അന്യായം കോടതിയിൽ ഫയൽ ചെയ്യുമെന്നും ഹൈക്കോടതിയെ ഈ വിവരം അറിയിക്കുമെന്നും പ്രേമനൻ അറിയിച്ചു. .

Read More

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ തലസ്ഥാനത്ത്; നേതാക്കൾക്കെതിരേ സേവ് ബിജെപി ഫോറത്തിന്‍റെ പേരിൽ പോസ്റ്ററുകൾ

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ ഇന്ന് തിരുവനന്തപുരത്ത് എത്താനിരിക്കെ ബിജെപി നേതാക്കൾക്കെതിരെ തലസ്ഥാനത്ത് പോസ്റ്ററുകൾ. സേവ് ബിജെപി ഫോറം എന്ന പേരിലാണ് തലസ്ഥാനത്ത് പലയിടത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. വി.വി രാജേഷ്, സി.ശിവൻകുട്ടി, എം. ഗണേശൻ എന്നിവർക്കെതിരെ ആരോപണങ്ങളുന്നയിച്ചാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സംസ്ഥാന ഓഫീസ് നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കുക, ഉത്തരവാദികളായ നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക, ചില സംസ്ഥാന നേതാക്കള്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തുക തുടങ്ങി ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്. അതേസമയം പോസ്റ്ററിന് പിന്നിൽ പാർട്ടിയെ തകർക്കാനുള്ള ശ്രമമാണെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജില്ലാ നേതൃത്വം പറഞ്ഞു. ബിജെപി തിരുവനന്തപുരം ജില്ലാക്കമ്മിറ്റി തൈക്കാട് പണികഴിപ്പിച്ച പുതിയ പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനത്തിനായാണ് ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ തിരുവനന്തപുരത്ത് എത്തുന്നത്. 11,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ബഹുനില ഓഫീസ് മന്ദിരം ഒരുക്കിയിരിക്കുന്നത്.…

Read More

നിയമസഭ കൈയാങ്കളി കേസ്; ഗാന്ധിജിയും കോടതിയിൽ ഹാജരായിട്ടുണ്ടെന്ന് ഇ.പി.ജയരാജൻ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ ഇന്ന് കോടതിയിൽ ഹാജരാകുമെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജൻ. രാഷ്ട്രീയ പ്രവർത്തനത്തിനിടെ ഗാന്ധിജിയും കോടതിയിൽ ഹാജരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും കോടതിയിൽ ഹാജരാകേണ്ട ി വന്നിട്ടുണ്ടെന്നു ഇ.പി.ജയരാജൻ മാധ്യമങ്ങ ളോടു പറഞ്ഞു. നിയമസഭ കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് ഇടതുമുന്നണി കണ്‍വീനർ ഇ.പി.ജയരാജൻ ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാകുക. കേസിലെ മൂന്നാം പ്രതിയായ ജയരാജന് കോടതി ഇന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14ന് കോടതി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. അന്ന് ജയരാജൻ അസുഖ കാരണം ചൂണ്ടികാട്ടി ഹാജരായിരുന്നില്ല. ഇന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷം വിചാരണ തീയതിയും കോടതി തീരുമാനിക്കും. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് നിയമസഭയിൽ കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ പൊതുമുതൽ…

Read More

മകൾക്ക് മുന്നിൽ അച്ഛന് മർദനമേറ്റ സംഭവം: അറസ്റ്റ് വൈകാൻ കാരണം സിഐടിയു ജില്ലാ സമ്മേളനമെന്ന് ആക്ഷേപം; വലവിരിച്ചിട്ടുണ്ടെന്ന് പോലീസ്

കാട്ടാക്കട : കെഎസ്ആർടിയി ജീവനക്കാർ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദിച്ച സംഭവത്തിൽ ആഴ്ച ഒന്നു കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാതെ പോലീസ്. പ്രതികൾ ഫോൺ ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്ന വിശദീകരണം. കാട്ടാക്കട ഡിവൈഎസ്പി നേതൃത്വം നൽകുന്ന 9 അംഗ സംഘം പ്രതികൾക്കായി വലവിരിച്ചെന്നും അവർ ഒളിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ അന്വേഷണം നടത്തിയെന്നും പോലീസ് പറയുന്നു. പ്രതികളുടെ ബന്ധുക്കളെ ചോദ്യം ചെയ്തു കഴിഞ്ഞു. അതിനിടെ മർദ്ദനമേറ്റ അച്ഛനേയും മകളേയും കുറ്റപ്പെടുത്തി പുതിയ ന്യായീകരണവുമായി കെഎസ്ആർടിസി തൊഴിലാളിയൂണിയൻ രംഗത്തു വന്നു. മർദ്ദനമേറ്റ പ്രേമനൻ വളരെ മോശമായാണ് ജീവനക്കാരോട് സംസാരിച്ചതെന്നും അസഭ്യം പറഞ്ഞെന്നുമാണ് ഇവരുടെ ന്യായം. രണ്ടു പ്രാവശ്യം തള്ളിക്കയറി വന്നെന്നും അതിനാലാണ് സെക്യൂരിറ്റി ഇടപെട്ട് പ്രേമനനെ ഓഫീസിൽ കൊണ്ടുപോകാൻ ശ്രമിച്ചതെന്നും അവരിൽ നിന്നും തള്ളിമാറി പോകുന്നതാണ് ദ്യശ്യങ്ങളിൽ ഉള്ളതെന്നും അവർ പറയുന്നു. ജീവനക്കാർ തല്ലിയിട്ടില്ലെന്നും…

Read More