എച്ച്.ഐ.വി അണുബാധിതരില്ലാത്ത പുതിയ കേരളമാണ് ലക്ഷ്യം! ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ…

തിരുവനന്തപുരം: പുതിയ എച്ച്ഐവി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. എച്ച്ഐവി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്ഐവി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തിലേത് 0.06 ആണെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എച്ച്ഐവി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി മലയാളികൾ ഇതര സംസ്ഥാനങ്ങളിലേയ്ക്കും, രാജ്യങ്ങളിലേയ്ക്കും കുടിയേറുന്നതും ഇതര സംസ്ഥാനത്തു നിന്നുള്ള ആളുകൾ വർധിച്ച തോതിൽ കേരളത്തിലേയ്ക്ക് കുടിയേറുന്നതും നമ്മുടെ എച്ച്ഐവി വ്യാപന സാധ്യത വർധിപ്പിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പുതിയ എച്ച്.ഐ.വി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യം. എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി. സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തിലത് 0.06 ആണ്. എച്ച്.ഐ.വി. സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി മലയാളികള്‍ ഇതര സംസ്ഥാനങ്ങളിലേയ്ക്കും,…

Read More

പി. ജയരാജന് ഇന്നോവ ക്രിസ്റ്റ വാങ്ങാൻ 32 ലക്ഷത്തോളം രൂപ അനുവദിച്ചു! ഉയർന്ന സുരക്ഷാ സംവിധാനം ഉള്ള വാഹനം എന്ന പരാമർശം ഉത്തരവിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജന് കാർ വാങ്ങാൻ തുക അനുവദിച്ച് ഉത്തരവിറങ്ങി. ഇന്നോവ ക്രിസ്റ്റ വാഹനം വാങ്ങുന്നതിനായി 32,11,792 രൂപയാണ് അനുവദിച്ചത്. പരമാവധി 35 ലക്ഷം രൂപവരെയാണ് അനുവദിച്ചിരുന്നതെന്നും ഉത്തരവിൽ പറഞ്ഞു. വിമർശനങ്ങൾക്കൊടുവിൽ ഉയർന്ന സുരക്ഷാ സംവിധാനം ഉള്ള വാഹനം എന്ന പരാമർശം ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഖാദി ബോർഡിന്‍റെ മാർക്കറ്റിംഗ് ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. കണ്ണൂർ തോട്ടടയിലെ സ്ഥാപനത്തിൽ നിന്നാണ് കാർ വാങ്ങുന്നത്.

Read More

എന്നെ ഫോക്കസ് ചെയ്തായിരുന്നു കമന്റടി ! ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നത് കണ്ടിട്ടും അവിടെയുണ്ടായിരുന്ന ഒരാളുപോലും പ്രതികരിച്ചില്ലെന്നത് ഭയപ്പെടുത്തുന്നു…

കഴിഞ്ഞ ദിവസം രാത്രിയില്‍ കോട്ടയത്ത് കോളജ് വിദ്യാര്‍ഥിനിയ്ക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആ സംഭവത്തില്‍ മാനസികമായും ശാരീരികമായും താന്‍ തളര്‍ന്നുപോയെന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ ആശുപത്രിക്കിടക്കയില്‍ നിന്ന് വിദ്യാര്‍ഥിനി പറയുന്നു. സുഹൃത്തിനൊപ്പം രാത്രി പത്തിനു ശേഷം നഗരത്തിലെ കടയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ തുടങ്ങിയ കമന്റടി ശാരീരികാക്രമണത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിദ്യാര്‍ഥിനിയുടെ വാക്കുകള്‍ ഇങ്ങനെ…കൂടുതലും എന്നെ ഫോക്കസ് ചെയ്തായിരുന്നു അവരുടെ കമന്റടി. ആ സമയത്ത് ഞാന്‍ അവിടെ ഇരുന്നതാണ് അവരെ പ്രകോപിപ്പിച്ചത്. എന്നെയാണ് അവര്‍ കളിയാക്കിക്കൊണ്ടിരുന്നത്. മോശമായി പെരുമാറുകയും തെറിവിളിക്കുകയും ചെയ്തു. വൃത്തികേടുകളും അധിക്ഷേപങ്ങളും വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന അവരെ ഞാന്‍ പോടാ എന്ന് വിളിച്ച് പ്രതികരിച്ചു. അത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. കാറില്‍ പിന്തുടര്‍ന്ന് എത്തി ബൈക്ക് തടഞ്ഞു. എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെയാണ് തല്ലിത്തുടങ്ങിയത്. തടയാന്‍ ശ്രമിച്ചതോടെ എനിക്കു നേരെയായി ആക്രമണം. ‘ഞങ്ങള്‍ ആരാണെന്നാടീ നിന്റെ…

Read More

റോഡിലൂടെ നടക്കാൻ ഇപ്പോൾ ഭയമാണ്; തലസ്ഥാനത്ത് പെൺകുട്ടിക്കുനേരേ അക്രമം നടന്നിട്ട് അഞ്ചുദിവസം: പ്രതി ഇനിയും കാണാമറയത്ത്

തിരുവനന്തപുരം: സിവിൽ സർവീസ് പരിശീലന ക്ലാസ് കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടികളെ കടന്ന് പിടിച്ച സംഭവത്തിൽ ഇനിയും പ്രതിയെ പിടികൂടിയില്ല. അക്രമിയായ യുവാവ് ഇപ്പോഴും കാണാമറയത്ത്. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പോലീസിന്‍റെ അന്വേഷണം ഫലപ്രദമല്ലെന്ന് വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട ്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപതോടെയാണ് പണ്ഡിറ്റ് കോളനിയ്ക്ക് സമീപത്തെ യുവധാര ലൈനിൽ വച്ച് പെണ്‍കുട്ടികൾക്ക് നേരെ ബൈക്കിലെത്തിയ യുവാവ് ആക്രമണം നടത്തിയത്. ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് പെണ്‍കുട്ടികളെ കടന്ന് പിടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്നപ്പോൾ തന്നെ പെണ്‍കുട്ടികൾ മ്യൂസിയം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ദിവസേന കടന്ന് പോകുന്ന വഴിയിലാണ് പെണ്‍കുട്ടികൾക്ക് നേരെ ആക്രമണം നടന്നത്. തെരുവ് വിളക്കുകളും ക്ലാരിറ്റിയുള്ള നിരീക്ഷണക്കാമറ സംവിധാനവും ഈ മേഖലയിൽ സ്ഥാപിക്കാത്തതിനെതിരെ ജനങ്ങൾക്ക് അമർഷമുണ്ട്. അതേ സമയം…

Read More

An Update On Secrets In Outschool Teaching

Welcome to the land of forty,000+ printable worksheets in Math, English, Science, and Social Research, aligned with the CCSS however universally applicable to college students of grades Ok-12, complemented by a set of self-correcting, digitally fillable worksheets. As well as, math games on this platform comprise over 35,000 puzzles. An adaptive studying platform designed to complement Best Outschool Classes classroom instruction and deliver results. This a a free on-line limitless quantity puzzle sport the place players must combine blocks of the identical quantity to merge them into one block of…

Read More

‘പണി’യില്ലാതെ ബോറടിച്ചെന്ന്  അര്‍ജന്‍റീനയുടെ ഗോളി..!!! ആളിയാ ഓവർ ടൈം ആണെന്ന് പോളണ്ട് ഗോളി; അർജന്‍റീനയുടെ വിജയം ആഘോഷിച്ച് ട്രോളർമാർ

സ്വന്തം ലേഖകന്‍കോഴിക്കോട്: ലോകകപ്പിലെ കാമറാമാന്‍ നീതി പാലിക്കുക, അര്‍ജന്‍റീന യുടെ ഗോള്‍ പോസ്റ്റും ഗോളിയെയും ടിവിയില്‍ കാണിക്കുക… ഇന്നലെ പോളണ്ടിനെ പാളിഷാക്കി ജയിച്ചുകയറിയപ്പോള്‍ മുതല്‍ പ്രചരിക്കുന്ന ട്രോളുകളില്‍ ഒന്നാണിത്. സത്യമാണിത്. ഇന്നലെ അര്‍ജന്‍റീനന്‍ ഗോളിക്ക് വലിയ പണിയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പോളണ്ട് ഗോളിക്കാകട്ടെ രണ്ടു മല്‍സരത്തിന്‍റെ പണിയും. മെസിയും കൂട്ടരും പെനാല്‍റ്റി ബോക്‌സില്‍ കയറി ഇറങ്ങി. മധ്യനിരയും കീഴടക്കി. നിരന്തരം ആക്രമിച്ചു കയറിയ മെസിയും കൂട്ടരും ശരിക്കും അര്‍ജന്‍റീന ഗോളിയുടെ പണി ഇല്ലാതാക്കി. ഇതുമായി ബന്ധപ്പെട്ട് അനവധി ട്രോളുകളാണ് പ്രചരിക്കുന്നത്. ആദ്യം മത്സരം പരാജയപ്പെട്ടപ്പോൾ ഗ്രൂപ്പ് ഘട്ടം കടക്കുമോ എന്ന് ചോദിച്ചവർക്ക് മുന്നിൽ ഇതാ ഗ്രൂപ്പ് ചാമ്പ്യന്മാർ ആയിത്തന്നെ രാജാവും പിള്ളേരും അടുത്ത റൗണ്ടിലേക്ക് രാജകീയമായി കടന്നിരിക്കുന്നു….. വിരോധികളെ…..കണ്ണ് തുറന്ന് തന്നെ കാണുക. ഒരു കളിആകുമ്പോൾ പന്ത് പോളണ്ടിനും തട്ടാൻ കൊടുക്കണം ഇത് അര്‍ജന്‍റീന മാത്രം തട്ടിക്കളിക്കുക എന്നിട്ട്…

Read More

യൂണിയൻ പിടിക്കാൻ കെഎസ്‌യു പ്രവർത്തകയെ തട്ടിക്കൊണ്ടുപോയ സംഭവം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

കൊച്ചി: സ്റ്റുഡൻസ് യൂണിയൻ പിടിച്ചെടുക്കാൻ എറണാകുളം പൂത്തോട്ട എസ്എൻ ലോ കോളജിൽ നിന്ന് കെഎസ്‌യു പ്രവർത്തകയായ മത്സരാർഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു വിദ്യാർഥികളെ ഉദയംപേരൂർ പോലീസ് അറസ്റ്റു ചെയ്തു. പുത്തൻകാവ് എസ്എസ് കോളജ് വിദ്യാർഥി രാജേശ്വരി, പൂത്തോട്ട എസ്എൻ ലോ കോളജ് വിദ്യാർഥികളായ അതുൽദേവ്, സിദ്ധാർഥ് ഷാജി എന്നിവരാണ് അറസ്റ്റിലായത്. 363 -ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഉച്ചയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് തങ്ങളുടെ പ്രവർത്തകയെ തട്ടിക്കൊണ്ട് പോയതെന്ന് ആരോപിച്ച് കെഎസ്‌യു പ്രവർത്തകർ പോലീസിൽ പരാതി നൽകിയിരുന്നു. ഇരയായ പെണ്‍കുട്ടിയിൽനിന്ന് രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തന്നെ തെറ്റിധരിപ്പിച്ച് തട്ടിക്കൊണ്ട് പോകുകയായിരുന്നെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. 29നായിരുന്നു സംഭവം. രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ ഇരു കൂട്ടർക്കും ഒൻപത് വീതം സീറ്റ് ലഭിച്ചു. യൂണിയൻ പിടിക്കണമെങ്കിൽ…

Read More

Top Sex Video Chat Sites

Usually, it seems this web page just understands everything I are selecting. All its selection present a seamless expertise, particularly if they assist me make contact with different members for attention-grabbing conversations. I assume however this is easy lucky in order to choose. Even with all the sex chat rooms around today, discovering free adult chat is still quite troublesome. Do hold things authorized and don’t harass the fashions and you must be okay. Some functions via the information scarcity instruments, to mu ideas. It had been my companion simply…

Read More

ഭാഗീരഥിയുടെ കൊലപാതകം; നേപ്പാളിലുള്ള റാം ബഹാദൂറിനായി ചോദ്യാവലി തയാറാക്കി കേരളപോലീസ്

കൊച്ചി: എളംകുളത്ത് നേപ്പാൾ സ്വദേശിനിയായ ഭാഗീരഥി ഥാമിയെ കൊലപ്പെടുത്തിയ കേസിൽ നേപ്പാൾ പോലീസിന്‍റെ കസ്റ്റഡിയിലുള്ള പ്രതിയെന്നു സംശയിക്കുന്ന റാം ബഹാദൂർ ബിസ്തിനായി ചോദ്യാവലി തയാറാക്കി കൊച്ചി സിറ്റി പോലീസ്. പ്രത്യേക അന്വേഷണ സംഘം തയാറാക്കിയ ചോദ്യാവലി ഉടൻ നേപ്പാൾ പോലീസിന് കൈമാറും. ഈ ചോദ്യാവലി പ്രകാരം നേപ്പാൾ സ്വദേശിയായ റാം ബഹാദൂറിനെ അവിടെ ചോദ്യം ചെയ്ത ശേഷം ആ വിവരങ്ങൾ കൊച്ചി സിറ്റി പോലീസിനു നേപ്പാൾ പോലീസ് കൈമാറുമെന്നു സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. അതിനുശേഷമാകും ചാർജ് ഷീറ്റ് ഇവിടെ ചെയ്യണമോ അതോ നേപ്പാളിൽ തന്നെ ചെയ്ത് ട്രയൽ നടത്തി തീർക്കണോയെന്ന കാര്യത്തിൽ തീരുമാനമാകുവെന്നും അദ്ദേഹം വ്യക്തമാക്കി. നേപ്പാളുമായി ഇന്ത്യയ്ക്ക് പരസ്പര നിയമസഹായ ഉടന്പടി ഇല്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. ഒക്‌ടോബർ 23-നാണ് എളംകുളത്തെ ഒറ്റമുറി വീട്ടിൽ ഭാഗീരഥി കൊല്ലപ്പെട്ടത്. അവരെ ശ്വാസം മുട്ടിച്ച്…

Read More

Chatiw Overzicht December 2022 Bekijk De Meest Volledige Overzicht Van Datingsites

So, that is your proper to investigate and decide what is nice and the way it could be improved. As for us, we’re happy to know that this web site is equipped with so many advantages! It’s a wonderful platform where I’ve achieved increasingly individuals and get acquired much actual life goes than completely different web websites can offer. The matchmaking experience affordable, implying no ton and junk e-mail on dashboard. You could modify stress every time and use further setups to assist make the observe utterly greatest. Chatiw is…

Read More