രഞ്ജിത്ത് നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു ! രഞ്ജിത്തിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരേ തുറന്നടിച്ച് വിധു വിന്‍സെന്റ്…

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായക വിധു വിന്‍സെന്റ്. ”രഞ്ജിത് , നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു” എന്ന് വിധു സമൂഹമാധ്യമത്തില്‍ കുറിച്ചു. ചലച്ചിത്രമേളയിലെ ആള്‍ക്കൂട്ട പ്രതിഷേധം നായ്ക്കള്‍ കുരയ്ക്കുന്നത് പോലെയാണെന്ന രഞ്ജിത്തിന്റെ പ്രസ്താവന പങ്കുവച്ചായിരുന്നു വിധുവിന്റെ പ്രതിഷേധം. സംവിധായകനെതിരേ ഷാഫി പറമ്പില്‍ എംഎല്‍എയും രംഗത്തെത്തി. രഞ്ജിത് കേരളത്തോട് മാപ്പ് പറയണമെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. പഴയ എസ്എഫ്‌ഐ ലേബലിന്റെ കൂട്ട് പിടിച്ച് രക്ഷപ്പെടുവാന്‍ കസേര വലിച്ചിട്ടിരിക്കുന്നത് അവനവന്റെ തറവാട്ട് മുറ്റത്തല്ലെന്നും രഞ്ജിത്ത് കേരളത്തോട് മാപ്പ് പറയുവാന്‍ തയാറായില്ലെങ്കില്‍ ആ പദവിയില്‍ നിന്ന് പുറത്താക്കാന്‍ സാംസ്‌കാരിക മന്ത്രി തയാറുണ്ടോ ? എന്നും ഷാഫി ചോദിച്ചു. ”ഉപമയൊക്കെ കൊള്ളാം രഞ്ജിത്ത് സാറേ, പക്ഷേ കാര്യസ്ഥന്റെ നായ കുരക്കുന്നതിന് സമാനമായി ചെറുപ്പക്കാരുടെ പ്രതിഷേധത്തെ കാണുന്ന മാടമ്പിത്തരത്തിന് തലകുനിക്കാന്‍ കേരളത്തെ കിട്ടില്ല. തോന്ന്യവാസം വിളിച്ച് പറഞ്ഞിട്ട് പഴയ എസ്എഫ്‌ഐ ലേബലിന്റെ…

Read More

നാല് ലക്ഷത്തിന്‍റെ കള്ളനോട്ട് കേസ്: സിനിമ താരവും വനിതാ സുഹൃത്തും സംഘവും കളപിടിയിൽ; അന്വേഷണം സിനിമ മേഖലയിലേക്കും; പലിശയ്ക്ക് പണം വാങ്ങിയവരും നാട്ടുകാരും അങ്കലാപ്പിൽ

ചാരുംമൂട്: നാലരലക്ഷം രൂപയുടെ കള്ളനോട്ടുമായി അഞ്ചുപേർ പിടിയിലായ സംഭവത്തിൽ മുഖ്യപ്രതി ആറ്റിങ്ങൽ ശ്യാമെന്നു വിളിക്കുന്ന ഷംനാദിന് സിനിമ മേഖലയുമായി അടുപ്പമുള്ളതിനാൽ സിനിമ മേഖലയിലേക്കും പോലീസ് അന്വേഷണം നടത്തും. കേസിലെ മറ്റൊരു പ്രതി ചുനക്കര കോമല്ലൂർ സ്വദേശി രഞ്ജിത്തിന് പണം പലിശയ്ക്ക് കൊടുക്കുന്ന ഇടപാടുള്ളതിനാൽ കള്ളനോട്ട് ഇതിനായി ഉപയോഗിച്ചോ എന്നും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കൂടാതെ റിമാൻഡിലായ മുഖ്യപ്രതി ഉൾപ്പെടെ അഞ്ചു പേരെയും കോടതിയിൽ അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്നും നൂറനാട് സിഐ പി. ശ്രീജിത്ത് പറഞ്ഞു. കള്ളനോട്ട് നിർമിച്ചിരുന്ന മുഖ്യപ്രതിയുംസിനിമാ സീരിയൽ നടനുമായ തിരുവനന്തപുരം നേമംപുതിയ കാരയ്ക്കമണ്ഡപം വാർഡിൽ ശിവൻ കോവിലിൽ റോഡിൽ സ്വാഹിദ് ശ്യാം എന്നു വിളിക്കുന്ന ഷംനാദ് (40), ഇയാളുടെ സഹായി കൊട്ടാരക്കര വാളകം പാണക്കാട് ശ്യാം ശശി (29), ചുനക്കര കോമല്ലൂർ വേളൂർ രഞ്ജിത്ത് (49), താമരക്കുളം പേരൂർ…

Read More

ജാക്കിലിവർ പിന്നിലൊളിപ്പിച്ച് അസഭ്യവർഷവുമായി കെഎസ്ആര്‍ടിസി സ്റ്റാൻഡിലെത്തി സ്വകാര്യബസ് ജീവനക്കാരന്‍റെ കൊലവിളി; ചിതറിയോടി യാത്രക്കാർ; ഞെട്ടിക്കുന്ന സംഭവം മാവേലിക്കരയിൽ

മാവേലിക്കര: സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മാവേലിക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ ജാക്കിലിവറുമായെത്തി സ്വകാര്യബസ് ജീവനക്കാരന്‍റെ വധഭീഷണി. കെഎസ്ആർടിസി ജീവനക്കാർ ഉടന്‍തന്നെ പോലീസില്‍ അറിയിച്ചിട്ടും ആരുമെത്തിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. ഇന്നലെ രാവിലെ പത്തോടെ തഴക്കര വേണാട് ജംഗ്ഷനിലാണ് സംഭവങ്ങളുടെ തുടക്കം. പത്തനംതിട്ടയിൽനിന്ന് ഹരിപ്പാടിനു പോയ ഹരിപ്പാട് ഡിപ്പോയിലെ വേണാട് ബസിലെയും പത്തനംതിട്ട-ഹരിപ്പാട് റൂട്ടില്‍ താത്കാലിക പെര്‍മിറ്റില്‍ സര്‍വീസ് നടത്തുന്ന അനീഷാമോള്‍ ബസിലെയും ജീവനക്കാര്‍ തമ്മിലാണ് സമയക്രമത്തെച്ചൊല്ലി സംഘര്‍ഷമുണ്ടായത്. സ്വകാര്യബസിലെ ജീവനക്കാര്‍ കുറെനേരം കെഎസ്ആര്‍ടിസി ബസ് ജംഗ്ഷനില്‍ തടഞ്ഞിട്ടു. പിന്നീടാണ് തങ്ങള്‍ക്ക് അനുവദനീയമായ റൂട്ടില്‍നിന്ന് അരകിലോമീറ്ററോളം മാറി സഞ്ചരിച്ച് യാത്രക്കാരുമായി കെഎസ്ആര്‍ടിസി സ്റ്റാൻഡിനു മുന്നിലെത്തിയത്. ബസില്‍നിന്ന് ജാക്കിലിവറുമായി ചാടിയിറങ്ങിയ ജീവനക്കാരന്‍ കെഎസ്ആര്‍ടിസി കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടറുടെ ഓഫീസിനു മുന്നിലെത്തി അസഭ്യവര്‍ഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഈസമയം സ്റ്റാൻഡില്‍ ബസ് കാത്തുനിന്ന വനിതകളടക്കമുള്ള യാത്രക്കാര്‍…

Read More

അധ്യാപികയ്ക്കും വിദ്യാർഥിക്കും ക്രൂരമർദനം; ബാൽക്കണിയിൽ നിന്നും അധ്യാപകൻ തള്ളിയിട്ട നാലാം ക്ലാസുകാരൻ മരിച്ചു

ബംഗളൂരു: കർണാടക‌യിൽ സ്കൂളിലെ ഒന്നാം നിലയിൽ നിന്നും അധ്യാപകൻ നിലത്തേക്ക് വലിച്ചെറിഞ്ഞ വിദ്യാർഥി മരിച്ചു. 10 വയസുകാരനാണ് കൊല്ലപ്പെട്ടത്. ക്രൂരമായി മർദിച്ചതിന് ശേഷം അധ്യാപകൻ കുട്ടിയെ നിലത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഹഗ്ലി ഗ്രാമത്തിലെ ആദർശ് പ്രൈമറി സ്‌കൂളിലെ അധ്യാപകനായ മുത്തപ്പ ഹഡഗലിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. മരിച്ച ഭരത് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഭരതിന്‍റെ അമ്മ ഗീത ഇതേ സ്കൂളിലെ അധ്യാപികയാണ്. ഇവരെയും അധ്യാപകൻ മർദിച്ചു. പരിക്കേറ്റ ഗീത ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ മുത്തപ്പ ഒളിവിൽ പോയി. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കി.

Read More

ഉള്ളിലെ കലാകാരൻ പുറത്തു ചാടി; യൂണിഫോം ധരിച്ച് വിവാഹവേദിയിൽ നൃത്തമാടി പോലീസുകാരൻ; ഡാൻസ് വൈറലാകുമ്പോൾ പോലീസുകാരന് എട്ടിന്‍റെ പണിയും

  ന്യൂഡൽഹി: യൂണിഫോം ധരിച്ച് വിവാഹവേദിയില്‍ നൃത്തം ചെയ്ത് പോലീസുകാരൻ.  വീഡിയോ വൈറലായതിന് പിന്നാലെ ഇയാള്‍ക്കെതിരെ നടപടിയെടുത്തേക്കുമെന്ന സൂചന. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നാരായണ പോലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള ശ്രീനിവാസാണ് വിവാദത്തിലായത്.  ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഇയാൾ അതിഥികൾ നോക്കി നിൽക്കെയായിരുന്നു നൃത്തം ചെയ്തത്. നൃത്തം ചെയ്യുന്നതിനിടെ ഒരാൾ ഇയാളുടെ ശരീരത്തിലേക്ക് കറൻസി നോട്ടുകൾ വാരി വിതറുന്നതും വീഡിയോയിൽ കാണാം.  വിവാഹത്തിൽ പങ്കെടുക്കാനായി ഇയാൾ അവധിയെടുത്തിരുന്നുവെന്നാണ് സൂചന. ഇയാൾക്കൊപ്പം മറ്റു പോലീസുകാരെയും വീഡിയോയിൽ കാണാം.  സോഷ്യൽമീഡിയയിൽ വീഡിയോ വൈറാലയതിന് പിന്നാലെ ഇയാളെ വിമർശിച്ച് നിരവധിയാളുകൾ രംഗത്തെത്തി.  ഈ ഉദ്യോഗസ്ഥൻ പോലീസ് യൂണിഫോമിന്‍റെ അന്തസ് നശിപ്പിച്ചുവെന്നാണ് ഭൂരിഭാഗമാളുകളുടെയും അഭിപ്രായം. ഇയാൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

Read More

Meet In Chat

Since there isn’t any existence of user-profiles on Flingster, inserting restrictions on it stays out of the query. You don’t even get to decide on meetlnchat what sort of clients you’re going to get linked to, not a minimal of with a free account. However, if you purchase the premium subscription plan, it’s possible to find a approach to to utilize sure filters. It is one piece of information that continues to be hidden from the consumers they’re getting related to. WhatsApp is a cellular immediate messaging software program with…

Read More

കറുത്ത പ്രേതങ്ങള്‍..! എംബാപ്പെയെ രാത്രിയിലെങ്ങാനും കണ്ടാല്‍ ഞെട്ടും, ഏഴ് ദിവസം പനി പിടിച്ചു കിടക്കും; വർണവെറിയുമായി സംഘപരിവാർ നേതാവ് ടി.ജി മോഹൻദാസ്

കൊച്ചി: ലോകകപ്പ് ഫൈനൽ കളിച്ച ഫ്രഞ്ച് ടീമിനെതിരെ വർണവെറിയുമായി സംഘപരിവാർ നേതാവ് ടി.ജി മോഹൻദാസ്. “കറുത്ത പ്രേതങ്ങള്‍’ എന്നാണ് കിലിയന്‍ എംബാപ്പെ ആടക്കമുള്ള താരങ്ങളെ മോഹന്‍ദാസ് വിശേഷിപ്പിച്ചത്. ട്വീറ്റിനെതിരെ വിമര്‍ശനം ശക്തമായതിന് പിന്നാലെ ‘ഇതൊക്കെ എന്താ വര്‍ണവെറിയാണോ?’ എന്ന ചോദ്യവുമായി മറ്റൊരു ട്വീറ്റും മോഹന്‍ദാസ് പങ്കുവെച്ചു. “ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പൻമാരായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്! ഇതിപ്പോ… എന്നേക്കാൾ കറുത്ത പ്രേതങ്ങൾ!! ആ എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും’- ട്വീറ്റിൽ പറയുന്നു. <blockquote class=”twitter-tweet”><p lang=”ml” dir=”ltr”>ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പൻമാരായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്! ഇതിപ്പോ… <br>എന്നേക്കാൾ കറുത്ത പ്രേതങ്ങൾ!! ആ എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ! 👹</p>&mdash; TG Mohandas (@mohandastg) <a…

Read More

Marriage Building Skills

In order to build strong relationships, have to develop and implement our relationship building skills. Some for these skills contain honesty, accord, self applied awareness, lively listening, and vulnerability. We must likewise learn to take care of and resolve struggle. Empathy Accord is a skill that can be produced and intended for professional and private relationships. This can be a key factor in emotional intellect and can lead to better prospects for success. Empathy involves understanding others’ emotions, thoughts and emotions. It is just a powerful instrument that helps visitors…

Read More