രഞ്ജിത്ത് നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു ! രഞ്ജിത്തിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരേ തുറന്നടിച്ച് വിധു വിന്‍സെന്റ്…

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായക വിധു വിന്‍സെന്റ്.

”രഞ്ജിത് , നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു” എന്ന് വിധു സമൂഹമാധ്യമത്തില്‍ കുറിച്ചു. ചലച്ചിത്രമേളയിലെ ആള്‍ക്കൂട്ട പ്രതിഷേധം നായ്ക്കള്‍ കുരയ്ക്കുന്നത് പോലെയാണെന്ന രഞ്ജിത്തിന്റെ പ്രസ്താവന പങ്കുവച്ചായിരുന്നു വിധുവിന്റെ പ്രതിഷേധം.

സംവിധായകനെതിരേ ഷാഫി പറമ്പില്‍ എംഎല്‍എയും രംഗത്തെത്തി. രഞ്ജിത് കേരളത്തോട് മാപ്പ് പറയണമെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു.

പഴയ എസ്എഫ്‌ഐ ലേബലിന്റെ കൂട്ട് പിടിച്ച് രക്ഷപ്പെടുവാന്‍ കസേര വലിച്ചിട്ടിരിക്കുന്നത് അവനവന്റെ തറവാട്ട് മുറ്റത്തല്ലെന്നും രഞ്ജിത്ത് കേരളത്തോട് മാപ്പ് പറയുവാന്‍ തയാറായില്ലെങ്കില്‍ ആ പദവിയില്‍ നിന്ന് പുറത്താക്കാന്‍ സാംസ്‌കാരിക മന്ത്രി തയാറുണ്ടോ ? എന്നും ഷാഫി ചോദിച്ചു.

”ഉപമയൊക്കെ കൊള്ളാം രഞ്ജിത്ത് സാറേ, പക്ഷേ കാര്യസ്ഥന്റെ നായ കുരക്കുന്നതിന് സമാനമായി ചെറുപ്പക്കാരുടെ പ്രതിഷേധത്തെ കാണുന്ന മാടമ്പിത്തരത്തിന് തലകുനിക്കാന്‍ കേരളത്തെ കിട്ടില്ല. തോന്ന്യവാസം വിളിച്ച് പറഞ്ഞിട്ട് പഴയ എസ്എഫ്‌ഐ ലേബലിന്റെ കൂട്ട് പിടിച്ച് രക്ഷപ്പെടുവാന്‍ കസേര വലിച്ചിട്ടിരിക്കുന്നത് അവനവന്റെ തറവാട്ട് മുറ്റത്തല്ല, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സംഘടിപ്പിക്കുന്ന മേളയുടെയും അക്കാദമിയുടെയും അധ്യക്ഷ പദവിയിലാണെന്ന് ഓര്‍മ വേണം. രഞ്ജിത്ത് കേരളത്തോട് മാപ്പ് പറയുവാന്‍ തയാറായില്ലെങ്കില്‍ ആ പദവിയില്‍ നിന്ന് പുറത്താക്കാന്‍ സാംസ്‌കാരിക മന്ത്രി തയാറുണ്ടോ ? ഓ നിങ്ങളും പഴയ എസ്എഫ്‌ഐ ആണല്ലോ…അരാജകത്വത്തിന് ചൂട്ട് പിടിക്കാനുള്ള ലൈസന്‍സ് ആണ് പഴയ എസ്എഫ്‌ഐ എന്ന് അടിവരയിടാന്‍ രഞ്ജിത്തും ശ്രമിക്കുന്നു. അതിനെ തള്ളി പറയാന്‍ തയാറാവാത്ത പഴയതും പുതിയതുമായ എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.”ഷാഫി പറമ്പില്‍ പറഞ്ഞു.

Related posts

Leave a Comment