വൈറ്റ് ഹൗസിലെ ഈദ് ആഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുസ്ലിം മേയറെ തടഞ്ഞു ! കാരണമറിയില്ലെന്ന് മേയര്‍…

യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം വൈറ്റ് ഹൗസില്‍ ഈദ് ആഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുസ്ലിം മേയറെ തടഞ്ഞു. അവസാന നിമിഷമാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഈ നടപടി. ന്യൂ ജേഴ്‌സിയിലെ പ്രോസ്‌പെക്ട് പാര്‍ക്ക് മേയര്‍ മുഹമ്മദ് ഖൈറുള്ളയെയാണ് തടഞ്ഞത്. പ്രസിഡന്റ് പങ്കെടുക്കുന്ന ഈദ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ രഹസ്യ വിഭാഗം അനുമതി നിഷേധിച്ചതായി അവസാന നിമിഷം വൈറ്റ് ഹൗസില്‍ നിന്ന് മേയറെ ഫോണില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, എന്തുകൊണ്ടാണ് തനിക്ക് അനുമതി നിഷേധിച്ചതെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കിയില്ലെന്ന് മേയര്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് 47 കാരനായ ഖൈറുള്ള കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സിന്റെ ന്യൂജേഴ്സി ചാപ്റ്ററിനെ വിവരം അറിയിച്ചു. ലക്ഷക്കണക്കിന് വ്യക്തികള്‍ ഉള്‍പ്പെടുന്ന ഒരു ഭീകരവാദ സ്‌ക്രീനിംഗ് ഡാറ്റയില്‍ നിന്ന് എഫ്ബിഐയുടെ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ ബൈഡന്‍ ഭരണകൂടത്തോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. 2019ല്‍ സിഎഐആര്‍ അഭിഭാഷകര്‍ക്ക്…

Read More

പാർക്കിൻസൺസ് രോഗം; ഈ കാരണങ്ങൾ നിങ്ങൾക്കുണ്ടോ?

നമ്മുടെ ശരീരത്തിലെ ചലനത്തെ ബാധിക്കുന്ന രോഗാവസ്ഥയാണ് പാർക്കിൻസൺസ് രോഗം. നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങളാണ് ബെയ്സൽ ഗാംഗ്ലിയ(basal ganglia)യും സബ്റ്റാൻഷ്യ നൈഗ്ര (subtsantia nigra) യും. ഇവിടങ്ങളിലെ ഡോപ്പാമിൻ എന്ന പദാർഥം ഉൽപ്പാദിപ്പിക്കുന്ന ഞരമ്പുകൾ നശിച്ചുപോകുന്നതാണ് ഈ രോഗത്തിന് ആധാരം. 1817 ൽ ഡോ. ജെയിംസ് പാർക്കിൻസൺ ആണ് ഈ രോഗത്തെ പറ്റി ആദ്യമായിവിവരണം നൽകിയത്. ആയുർവേദത്തിൽ 4500 വർഷങ്ങൾക്കു മുന്നേ കമ്പവാതം എന്നൊരു രോഗത്തപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇതിനു പാർക്കിൻസൺസ് രോഗത്തിന്‍റെ ലക്ഷണങ്ങളുമായി സാമ്യമുണ്ട്. സാധാരണയായി 60 വയസിനു മേൽ പ്രായമുള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 40 വയസിനുമേൽ പ്രായമുള്ളവരിൽ 0.3 % പേരിൽ ഈ രോഗം കണ്ടുവരുന്നു. ഇന്ത്യയിൽ ഏകദേശം ഏഴു ദശലക്ഷം പേർക്ക് പാർക്കിൻസൺസ് രോഗം ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. രോഗകാരണങ്ങൾചലനത്തെ നിയന്ത്രിക്കുന്ന ഞരമ്പുകൾനശിച്ചു പോകുന്നതിനു വ്യക്തമായ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ജനിതകവും പാരിസ്ഥികവുമായ…

Read More

ഭര്‍ത്താവ് ഒരു പ്രശ്‌നമേയല്ല ! ഭര്‍ത്താവിനൊപ്പമുള്ള ചിത്രം വലിച്ചു കീറി ‘വിവാഹമോചനം’ ആഘോഷിച്ച് നടി…

ഫോട്ടോഷൂട്ടുകളുടെ കാലമാണിത്. എന്തിനും ഏതിനും ഫോട്ടോഷൂട്ടുകള്‍, പിറന്നാള്‍,വിവാഹനിശ്ചയം,വിവാഹം, ഗര്‍ഭകാലം എന്നിങ്ങനെ ഒന്നു തുമ്മിയാല്‍ പോലും ചറപറാ ഫോട്ടോഷൂട്ടാണ്. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടാണ് ട്രെന്‍ഡിങ്ങാവുന്നത്. വിവാഹമോചനമാണ് ഇപ്പോള്‍ ആളുകള്‍ ആഘോഷമാക്കുന്നത്. കഴിഞ്ഞ മാസം ലോറെന്‍ ബ്രൂക്ക് എന്ന യുവതി തന്റെ വിവാഹമോചനം ഇത്തരത്തില്‍ ആഘോഷമാക്കിയിരുന്നു. ഇതിന് പിന്നാലെ തമിഴ് സീരിയല്‍ നടി ശാലിനിയും ഡിവോഴ്സ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്. ഭര്‍ത്താവുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വലിച്ചുകീറിയും ചെരുപ്പ് കൊണ്ട് ചവിട്ടി പൊട്ടിച്ചും ശാലിനി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. ‘ജീവിതത്തില്‍ 99 പ്രശ്നങ്ങളുണ്ടാകും, അതില്‍ ഒന്നല്ല ഭര്‍ത്താവ്’ എന്നെഴുതിയ ബോര്‍ഡും ഇവര്‍ കൈയില്‍ പിടിച്ചിരുന്നു. ചുവന്ന ഗൗണ്‍ അണിഞ്ഞാണ് നടി ഫോട്ടോഷൂട്ടിന് എത്തിയത്. ശബ്ദമില്ലാത്തവരുടെ ശബ്ദമായി വിവാഹമോചനം നേടിയ ഒരു സ്ത്രീയുടെ സന്ദേശമാണ് ഇതെന്നും മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതില്‍ ഒരു കുഴപ്പമില്ലെന്നും ശാലിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നിങ്ങള്‍ സന്തോഷവതിയായിരിക്കാന്‍…

Read More

കേരളത്തെക്കുറിച്ച് പച്ച നുണ പറയുന്നതിൽ രാഷ്ട്രീയമുണ്ട്”; കക്കുകളി ആണെങ്കിലും കൊക്കുകളിയാണെങ്കിലും മതവികാരം വ്രണപ്പെടുത്താൻ പാടില്ലെന്ന് സജി ചെറിയാൻ

  തിരുവനന്തപുരം: കക്കുകളി വിവാദത്തിൽ ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ പരാതി സർക്കാരിന് കിട്ടിയെന്ന് മന്ത്രി സജി ചെറിയാൻ. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും ശരിയല്ല. സംഭവം പരിശോധിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ല. കക്കുകളി ആണെങ്കിലും കൊക്കുകളി ആണെങ്കിലും ശരിയല്ല. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നവ ജനങ്ങൾ ബഹിഷ്കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. “ദ കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കേണ്ടത് ജനങ്ങളാണ്. കേരള സമൂഹം ഇതിനെ ഒരിക്കലും അഗീകരിക്കില്ല. സിനിമ നിരോധിക്കുന്നതിൽ നിയമത്തിന്‍റെ വഴി സർക്കാർ തേടുകയാണ്. കേരളത്തെക്കുറിച്ച് പച്ച നുണ പറയുന്നതിൽ രാഷ്ട്രീയമുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More

ചൂട് കൂടുകയാണ്, സൂക്ഷിക്കണം കന്നുകാലികളെ; പ്രതിരോധ മാർഗങ്ങൾ അറിയാം

  അന്തരീക്ഷത്തിലെ ചൂട് കൂടുകയാണ്. ഇതു മൃഗങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നതിന നുസരിച്ചു ശരീരോഷ്മാവ് ക്രമീകരിക്കാൻ ശ്വസന നിരക്കും വിയർപ്പും കൂടും. വേനൽക്കാലത്ത് കഴിക്കുന്ന തീറ്റയുടെ അളവിൽ കുറവ് വരുന്നതുവഴി പാലുത്പാദനത്തെയും, മാംസോത്പാദനത്തിനെയും സാരമായി ബാധിക്കും. അന്തരീക്ഷ ഊഷ്മാവ് കൂടുന്പോൾ ശരീര താപനില ഉയരുകയും കോശങ്ങളിലെ ജലം ഉപയോഗപ്പെടുത്തി ശരീരം ജീവൻ നിലനിർത്താൻ ശ്രമിക്കുകയും ചെയുന്പോൾ നിർജലീകരണം (ഡീ ഹൈഡ്രേഷൻ) സംഭവിക്കും. ലക്ഷണങ്ങൾ വരണ്ട തൊലി, കുഴിഞ്ഞ കണ്ണുകൾ, വരളുന്ന മൂക്കും മോണയും കണ്‍പോളകളും. ചുണ്ടുകൾ നക്കുക, മറ്റുള്ളവയെ ചവിട്ടുകയും കുത്തുകയും ചെയ്യുക, തീറ്റ കുറയുക, ഭാരക്കുറവ്, ശരീരം ശോഷിക്കുക, മൂത്രത്തിന്‍റെ അളവ് കുറയുക, ചലനമറ്റു കിടക്കുക. പ്രാഥമിക ചികിത്സ ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ട ജലം ഉടൻ തന്നെ നിശ്ചിത അളവിൽ തിരികെ നൽകുകയാണ് പ്രാഥമിക ചികിത്സ. ഇതിനു നിർജലീകരണ ശതമാനം അറിയണം.…

Read More

റോബോട്ടിനെ ഉപയോഗിച്ച് ബീജസങ്കലനം ! ആരോഗ്യമുള്ള രണ്ടു കുട്ടികള്‍ പിറന്നെന്ന് റിപ്പോര്‍ട്ടുകള്‍…

പ്ലേസ്റ്റേഷന്‍ കണ്‍ട്രോളര്‍ ഉപയോഗിച്ച് നിയന്ത്രിച്ച റോബോട്ടിലൂടെ നടത്തിയ കൃത്രിമ ബീജസങ്കലനം വഴിയുള്ള ആദ്യത്തെ കുട്ടികള്‍ ലോകത്ത് പിറന്നെന്ന് റിപ്പോര്‍ട്ട്. സ്പാനിഷ് സ്റ്റാര്‍ട്ട്അപ്പ് ആയ ഓവര്‍ച്ച്യൂര്‍ ലൈഫ് വികസിപ്പിച്ച റോബോട്ടാണ് കൃത്രിമ ബീജസങ്കലനത്തിന് ചുക്കാന്‍ പിടിച്ചത്. കൃത്രിമ ബീജസങ്കലം വഴി ആരോഗ്യമുള്ള രണ്ട് കുട്ടികളാണ് പിറന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബീജസങ്കലനത്തിനായി ഉപയോഗപ്പെടുത്താവുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ടിനെ വികസിപ്പിച്ചതില്‍ പങ്കാളിയായ പ്രധാന എഞ്ചിനീയര്‍മാരില്‍ ഒരാള്‍ക്ക് ഫെര്‍ട്ടിലിറ്റി മെഡിസിന്‍ മേഖലയില്‍ വളരെ കുറഞ്ഞ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, സോണി പ്ലേ സ്റ്റേഷന്‍ 5 കണ്‍ട്രോളര്‍ ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിയന്ത്രിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ബീജം അടങ്ങിയ ഐവിഎഫ് സൂചി റോബോട്ടിനെ ഉപയോഗിച്ച് അണ്ഡത്തില്‍ കുത്തിവെയ്ക്കുകയായിരുന്നു. ഈ സാങ്കേതിക വിദ്യയിലൂടെ ബീജകോശങ്ങള്‍ പല തവണ അണ്ഡത്തിലേക്ക് നിക്ഷേപിച്ചു. ആരോഗ്യകരമായ ഭ്രൂണങ്ങള്‍ ഉണ്ടാകുന്ന തരത്തിലുള്ള നടപടിക്രമങ്ങളാണ് ഇവിടെ സ്വീകരിച്ചതെന്ന് ഗവേഷകര്‍ പറയുന്നു.…

Read More

ഒരു കുടുംബത്തെ കൈകാര്യം ചെയ്യാൻ സ്വയം തയാറാകുന്ന സമയത്ത് കല്യാണം; മനസ് തുറന്ന് നിഖില

പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ വിവാഹം ചെയ്തയയ്ക്കുന്നത് അനീതിയാണെന്ന് നടി നിഖില വിമല്‍. തന്‍റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രൊമോഷൻ അഭിമുഖത്തിനിടെയാണ് നിഖില തന്‍റെ കാഴ്ചപ്പാട് തുറന്നു പറഞ്ഞത്. പെൺകുട്ടികളെ ഡിഗ്രിക്ക് ചേർക്കുന്നതുപോലും അത് പറഞ്ഞ് കല്യാണം നടത്താനാണെന്നും നിഖില പറഞ്ഞു.””പെൺകുട്ടികളെ പഠിക്കാനാണെന്ന് പറഞ്ഞ് കോളജിൽ ചേർക്കും. അങ്ങനെ ചേർക്കുന്നതുതന്നെ ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം നടത്താൻ വേണ്ടിയാണ്. അതെനിക്ക് ഭയങ്കര എതിർപ്പുള്ള ഒരു കാര്യമാണ്. എന്‍റെ ഫ്രണ്ട്‌സിനെയൊക്കെ മാക്‌സിമം എങ്ങനെയെങ്കിലുമൊക്കെ പിടിച്ച് നിർത്താൻ ഞാൻ ശ്രമിക്കാറുണ്ടായിരുന്നു. എങ്ങനെയെങ്കിലും പഠിച്ചിട്ട് പോ പഠിച്ചിട്ട് പോ എന്നൊക്കെ ഞാൻ പറയുമായിരുന്നു. അത് കഴിഞ്ഞിട്ട് പിന്നെ അവർക്ക് അങ്ങനെയൊരു ജീവിതമുണ്ടാകാനുള്ള സാധ്യതയില്ല. പണ്ടുള്ള ആൾക്കാരെ ഇതുപോലെ കല്യാണം കഴിപ്പിക്കുന്നതിൽ പ്രശ്‌നമില്ല. കാരണം അതായിരുന്നു അവർ ചെയ്തുകൊണ്ടിരുന്ന കാര്യം. അവരെ സംബന്ധിച്ച് കല്യാണം കഴിക്കുക, കുടുംബം നോക്കുക എന്നതായിരുന്ന വലിയ കാര്യം.…

Read More

കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ ചൈന നടത്തുന്നത് ഉയിഗൂര്‍ മുസ്ലിം വംശഹത്യ ! കൂടാതെ വ്യാജപ്രചരണവുമെന്ന് റിപ്പോര്‍ട്ട്

കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ നടമാടുന്നത് ചൈനയുടെ മുസ്ലിം വംശഹത്യയെന്ന് റിപ്പോര്‍ട്ട്. ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരെ നടത്തുന്നത് വംശഹത്യയാണെന്നും സെന്റര്‍ ഫോര്‍ ഉയിഗൂര്‍ സ്റ്റഡീസിന്റെ (സിയുഎസ്) റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയിഗൂര്‍ മുസ്ലീങ്ങളെ വംശഹത്യയിലേക്ക് നയിക്കുകയാണ് ചൈനീസ് ഭരണകൂടമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇസ്ലാമോഫോബിയ ഇന്‍ ചൈന ആന്റ് ആറ്റിറ്റിയൂഡ്സ് ഓഫ് മുസ്ലിം കണ്‍ട്രീസ് എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. ചൈനയുടെ പിന്തുണയോടെ മുസ്ലീങ്ങള്‍ക്കെതിരെ നടത്തുന്ന പ്രതിരോധ ആക്രമണങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 1949ല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായത് മുതല്‍ ഈ നിലപാട് തന്നെയാണ് പിന്തുടരുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ന് ചൈനീസ് ഭരണകൂടം കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ ഇസ്ലാമിനെതിരെ പ്രത്യക്ഷ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഉയിഗൂര്‍ മുസ്ലീം വിഭാഗത്തിനെതിരെ വംശഹത്യ നടത്തുകയാണ് ഇവര്‍. എന്നാല്‍ ചൈന നടത്തുന്ന വ്യാജ പ്രചാരണം കാരണം മുസ്ലിം രാജ്യങ്ങള്‍ക്ക് ചൈനയുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും സെന്റര്‍ ഫോര്‍…

Read More

ഏത് സമയത്തും എന്തുവേണമെങ്കിലും സംഭവിക്കാം. അത് കോടീശ്വരനായാലും ഭിക്ഷക്കാരനായാലുമെന്ന് ബാല

  കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന നടൻ ബാലയുടെ പുതിയ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുറുചുറുക്കോടെ ആരോഗ്യം വീണ്ടെടുത്ത് മിടുക്കനായാണ് ബാലയെ വീഡിയോയിൽ കാണാൻ കഴിയുക. ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നും നല്ല പടങ്ങൾ ചെയ്യണമെന്നും ബാല പറയുന്നു. <i>ഏകദേശം രണ്ട് മാസമായി ഇങ്ങനെ വന്ന് സംസാരിച്ചിട്ട്. നിങ്ങളുടെ എല്ലാവരുടെയും ആത്മാ‍ർഥമായ പ്രാർ‌ത്ഥനയും ദൈവത്തിന്‍റെ അനുഗ്രഹവും കൊണ്ട് വീണ്ടും ഒരു പുതിയ ജീവിതം മുന്നോട്ട് പോവുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ജയിക്കാൻ പറ്റാത്ത ഒരേ ഒരുകാര്യം സ്നേഹമാണ്. അത് ഞാൻ അറിഞ്ഞത് ലക്ഷക്കണക്കിന് പേ‍രിലൂടെ എന്‍റെ ജന്മദിനത്തിനാണ്. അന്ന് എനിക്ക് നാൽപത് വയസ്സ് ആകുകയായിരുന്നു. എന്‍റെ നാൽപതാം വയസ്സിൽ ആ നാലാം തീയതിയാണ് ഇത്രയും ലക്ഷം ആളുകൾ എന്നെ സ്നേഹിക്കുന്നു എന്ന് അറിയുന്നത്. <iframe src=”https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FActorBalaOfficial%2Fvideos%2F104961999259768%2F&show_text=false&width=560&t=0″ width=”560″ height=”314″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay;…

Read More

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്;ഷാരൂഖ് സെയ്ഫി ഇന്നു മുതല്‍ എന്‍ഐഎ കസ്റ്റഡിയില്‍

കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫി ഇന്നു മുതല്‍ എന്‍ഐഎ കസ്റ്റഡിയില്‍. എട്ടുവരെയാണ് ഇയാളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എന്‍ഐഎ ഇന്‍സ്‌പെക്ടര്‍ എം.ജെ. അഭിലാഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഷാരൂഖിനെ ചോദ്യം ചെയ്യും. ഇയാളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് എന്‍ഐഎയുടെ നീക്കം. ആക്രമണത്തിന് കേരളം തെരഞ്ഞെടുക്കാനുള്ള കാരണം, മറ്റു ഗൂഡാലോചനകള്‍, ഭീകരപ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ എന്‍ഐഎ അന്വേഷിക്കും. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ട്. എന്‍ഐഎ കൊച്ചി യൂണിറ്റ് കഴിഞ്ഞ 18 നാണ് അന്വേഷണം ഏറ്റെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതിന് ശിക്ഷ ലഭിക്കുന്ന യുഎപിഎ 16-ാം വകുപ്പും ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. പ്രതി ഷാരൂഖ് സെയ്ഫി ലക്ഷ്യമിട്ടത് ട്രെയിന്‍ അട്ടിമറിയും കൂട്ടക്കൊലപാതകവുമെന്നാണ് പോലീസിന്‍റെ ആരോപണം. കഴിഞ്ഞ രണ്ടിന് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ രാത്രി ഒമ്പതരയോടെ ഡി വണ്‍…

Read More