പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; കെട്ടിവച്ച കാശു പോയി;  ബിജെപിയില്‍ ഭിന്നത രൂക്ഷം

കോട്ടയം: സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ബിജെപിയില്‍ തലപൊക്കിയിരുന്ന അസ്വാരസ്യങ്ങള്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ കൂടുതല്‍ സങ്കീര്‍ണമായി. പരാജയം സംബബന്ധിച്ച് നേതാക്കള്‍ക്കിടിയില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമാണുണ്ടായിരിക്കുന്നത്.വ്യാപകമായ വോട്ട് ചോര്‍ച്ചയുണ്ടായതാണ് കെട്ടിവച്ച കാശു നഷ്ടപ്പെടാന്‍ കാരണമെന്നു ഒരു വിഭാഗം നേതാക്കള്‍ പറയുമ്പോള്‍. സഹതാപ തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പാണെന്നാണ് മറുവിഭാഗത്തിന്‍റെ വാദം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി. തോമസ് നേടിയ 20,000 വോട്ടിന്‍റെ കണക്കുമായാണ് ഒരു വിഭാഗം ജില്ലാ പ്രസിഡന്‍റും സ്ഥാനാര്‍ഥിയുമായി ലിജിന്‍ലാലിനെതിരേ തിരിഞ്ഞിരിക്കുന്നത്. സംസ്ഥാന തലത്തില്‍ ബിജെപിക്കുണ്ടായിരുന്ന മേല്‍വിലാസം കൂടി പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ നഷ്ടമായെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. ഇതിനിടയില്‍ ആര്‍എസ്എസ് വോട്ടുകള്‍ മുഴുവനായും ബിജെപിക്കു ലഭിച്ചിട്ടില്ലെന്നും ആര്‍എസ്എസും ബിജെപിയുമായി നിലനില്‍ക്കുന്ന സംഘടന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും വിമര്‍ശനമുണ്ട്.  

Read More

പുതുപ്പള്ളിയിലെ ചരിത്രപരാജയം; അന്വേഷിക്കാന്‍ സിപിഎം കമ്മീഷന്‍

കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയവും വോട്ട് ചോര്‍ച്ചയും സിപിഎം അന്വേഷിക്കും. 22, 23 നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്, സംസ്ഥാന കമ്മറ്റി യോഗത്തില്‍ പുതുപ്പള്ളി തോല്‍വിയെക്കുറിച്ചു പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കാനാണു സാധ്യത. കേന്ദ്രകമ്മറ്റിയംഗങ്ങളും സംസ്ഥാന സെക്രട്ടേറിയേറ്റംഗങ്ങളും അംഗങ്ങളായ കമ്മീഷന്‍ പുതുപ്പള്ളിയില്‍ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടുകള്‍ നഷ്ടപ്പെട്ടത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂട്ടായും ഭംഗിയായും നടന്നെങ്കിലും തന്ത്രങ്ങള്‍ പാളിയതായി സംസ്ഥാന നേതൃത്വത്തിന് അഭിപ്രായമുണ്ട്. കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്, ജില്ലാ കമ്മറ്റി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. പ്രാദേശികതലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച സംഭവിതും വോട്ട് ചോര്‍ന്നതും പരാജയം സംഭവിച്ചതും താഴെത്തട്ടു മുതല്‍ വിശദമായി പരിശോധിക്കാനും യോഗം തീരുമാനിച്ചിരുന്നു. സ്ഥാനാര്‍ഥിയും ജില്ലാ കമ്മറ്റിയംഗവുമായ ജെയ്ക് സി. തോമസും യോഗങ്ങളില്‍ പങ്കെടുത്തു. സിപിഐ ജില്ലാ നേതൃത്വം പുതുപ്പളളിയില്‍ പരാജയപ്പെടുമെന്ന് സംസ്ഥാന…

Read More

കണ്ണിന് തിളക്കം, മോണയ്ക്കും പല്ലിനും സംരക്ഷണം; കാരറ്റിന്‍റെ ഗുണങ്ങളറിയാം

പച്ചക്കറി പാത്രത്തിലെ കളര്‍ഫുള്‍ പച്ചക്കറിയാണ് ക്യാരറ്റ്. പച്ചക്കോ പാകം ചെയ്‌തോ കാരറ്റ് കഴിക്കാന്‍ സാധിക്കും. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കെ, ബി 6, ബയോട്ടിന്‍, പൊട്ടാസ്യം എന്നിവ ഉള്‍പ്പെടെയുള്ള അധിക പോഷകങ്ങള്‍ ഇതില്‍ അടങ്ങിട്ടുണ്ട്. ല്യൂട്ടിന്‍, ബീറ്റാ കരോട്ടിന്‍, സിയാക്സാന്തിന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുവാന്‍ കാരറ്റ് കഴിക്കുന്നത് നല്ലതാണ്. കാരറ്റ് വേവിച്ച് പേസ്റ്റ് രൂപത്തില്‍ കൊച്ചു കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്. ഡയറ്റ് നോക്കുന്നവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന പോഷകപ്രതമായ പച്ചക്കറിയാണ് ഇത്. ദോഷകരമായ ബാക്ടീരിയകളില്‍ നിന്ന് മോണകളെയും പല്ലുകളെയും സംരക്ഷിക്കുന്നതിനു കാരറ്റ് സഹായിക്കുന്നു. ദിവസവും ഒരു കാരറ്റ് കഴിക്കുന്നത് നിര്‍ജ്ജലീകരണം തടയും. ഇത് ചര്‍മ്മത്തെ ഫലപ്രദമായി സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. കാരറ്റില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകള്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരറ്റില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്‌സിഡന്റുകള്‍ ചീത്തകൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്നു. കാരറ്റില്‍ നാരുകള്‍ ധാരാളമായി…

Read More

തേൻ മിഠായിയിൽ തേൻ ഇല്ല; മലയാളികൾ ആസ്വദിച്ച് കഴിച്ചിരുന്ന തേൻ മിഠായി ഉണ്ടാക്കുന്നത് കണ്ടാൽ പിന്നൊരിക്കലും കഴിക്കില്ല

സമീപകാലത്ത് നിരവധി പാചക വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ലഘുഭക്ഷണങ്ങൾ മുതൽ കേക്ക്, ഐസ്ക്രീം പോലുള്ള മധുര പലഹാരങ്ങൾ വരെ അവയിൽപ്പെടുന്നു. എന്നാൽ ഇത് ഉണ്ടാക്കുമ്പോൾ തിരശ്ശീലയ്ക്ക് പിന്നിൽ എന്താണ് നടക്കുന്നതെന്ന് നമ്മൾ അറിയുന്നില്ല. ചേരുവകൾ, ശുചിത്വമില്ലായ്മ എന്നിവയുടെ യാഥാർത്ഥ്യത്തെക്കുറിച്ച് ആളുകൾക്ക് വളരെ ആശങ്ക ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ കാഴ്ചക്കാരെ അലോസരപ്പെടുത്തുന്ന മറ്റൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത്തവണ ‘തേൻ മിഠായി’  എന്നറിയപ്പെടുന്ന ഒരു ചുവന്ന മധുരപലഹാരം പാകംചെയ്യുന്ന ഓരോ ഘട്ടങ്ങളാണ് കാണിക്കുന്നത്. വീഡിയോയിൽ ഒരു നിർമ്മാണ യൂണിറ്റിലെ ഒരാൾ  പാത്രത്തിൽ വെള്ളവും മാവും ചേർക്കുന്നു. വ്യക്തി തന്‍റെ  കൈകൊണ്ട് എല്ലാ ചേരുവകളും സംയോജിപ്പിച്ച് കട്ടിയുള്ള മാവ് ഉണ്ടാക്കുന്നു. പിന്നീട് അയാൾ കുഴച്ചെടുത്ത മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി അതിന്മേൽ എണ്ണയോ നെയ്യോ ഒഴിക്കുന്നു. അതിനുശേഷം മാവ് എടുത്ത് ഒരു പ്രതലത്തിൽ വിതറുന്നു. പിന്നാലെ റോളിംഗ് പിൻ…

Read More

ഉറങ്ങാൻ കിടന്നപ്പോൾ സ്വർണാഭരണങ്ങൾ അഴിച്ചു വച്ചു; ഹോട്ടൽ മുറിയിൽ നിന്ന്  കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 44 ലക്ഷത്തിന്‍റെ ആഭരണങ്ങൾ

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിനടത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയുടെ 44 ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടമായതായി പരാതി . റൺവേ എന്ന ഹോട്ടലിൽ താമസിച്ചിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി പ്രവേഷിന്‍റെ സാധനങ്ങൾ കവർച്ച ചെയ്യപ്പെട്ടതായാണ് നെടുമ്പാശേരി പോലീസിൽ പരാതി നൽകിയിട്ടുള്ളത്. ഇയാൾ ഒരു കൺസ്ട്രഷൻ കമ്പനിയുടെ ഉടമയാണ്.2.25 ലക്ഷം രൂപ വിലയുള്ള റോളക്സ് വാച്ച് , ഒന്നര പവന്‍റെ മാല, ഏഴ് ലക്ഷം രൂപ വിലയുള്ള ഡൈമണ്ട് റിംഗ്, പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന ഗോൾഡ് റിംഗ് എന്നിവയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഉറങ്ങാൻ കിടന്നപ്പോൾ ഊരിവച്ചതാണന്നാണ് പോലീസിൽ നൽകിയിട്ടുള്ള പരാതി. ഇതു സംബന്ധിച്ച് നെടുമ്പാശേരി പോലീസ് ഏതാനും പേരെ ചോദ്യം ചെയ്തിട്ടുണ്ട്.

Read More

മാറിക്കയറിയ ട്രെയിനിൽനിന്നു ചാടിയിറങ്ങവെ അമ്മയ്ക്കും മകൾക്കും പരിക്ക്; നടുക്കുന്ന സംഭവം കൊച്ചിയിൽ

കൊച്ചി: മാറിക്കയറിയ ട്രെയിനിൽനിന്നു ചാടിയിറങ്ങാൻ‌ ശ്രമിക്കവെ പ്ലാറ്റ് ഫോമിൽ വീണ് അമ്മ‍യ്ക്കും മകൾക്കും പരിക്ക്. ഇന്നു രാവിലെ 9.30ന് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. രണ്ടാം പ്ലാറ്റ് ഫോമിൽ കോട്ടയം ഭാഗത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് കാത്തുനിന്ന ഇരുവരും, അതിനു മുന്പെത്തിയ ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിനിൽ മാറിക്കയറുകയായിരുന്നു. ട്രെയിൻ മാറിക്കയറിയെന്നു മനസിലാക്കി ഇറങ്ങാൻ ശ്രമിക്കുന്പോഴേക്കും പാസഞ്ചർ ട്രെയിൻ മുന്നോട്ടു നീങ്ങിത്തുടങ്ങി. ചാടിയിറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണ മകളുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. അമ്മയ്ക്കും പരിക്കുണ്ട്. ഇരുവരെയും ആശുപത്രിയിലേക്കു മാറ്റി. ടൗൺ റെയിൽവേ സ്റ്റേഷനിൽ രാവിലെ ഒരേ സമയം ഇരു പ്ലാറ്റ് ഫോമുകളിലും വണ്ടികളെത്തുന്നത് വലിയ തിരക്കിനിടയാക്കുന്നുണ്ട്. എസ്കലേറ്ററിലും മേൽ‌പാലത്തിലുമുണ്ടാകുന്ന തിരക്ക് അപകടസാധ്യതയുണ്ടാക്കുന്നതാണെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടി. രണ്ടാമത്തെ മേൽപാലവും എസ്കലേറ്ററും അടിയന്തിരമായി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

Read More

അൻപതാം സിനിമയുമായി വിജയ് സേതുപതി; പ്രധാന വേഷത്തിൽ മലയാള നടിയും

വിജയ് സേതുപതി ആരാധകർക്ക് സെപ്തംബർ മാസം വളരെ സന്തോഷം നിറഞ്ഞതാണ്.ഷാരൂഖ് ഖാൻ നായകനായെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജവാനിൽ വിജയ് സേതുപതിയും പ്രധാനവേഷത്തിലെത്തയിരുന്നു. ഇപ്പോഴിതാ താരം തന്‍റെ 50-ാം ചിത്രമായ മഹാരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്.  നിതിലൻ സാമിനാഥൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴിലും ഇംഗ്ലീഷിലുമായി രണ്ട് പോസ്റ്ററുകളാണ് താരം പങ്ക് വെച്ചിരിക്കുന്നത്. പോസ്റ്റിൽ ചെവിയിൽ മുറിവേറ്റ വിജയ് സേതുപതി കസേരയിൽ ഇരിക്കുന്നു, കൈയിൽ ചോര പുരണ്ട അരിവാളും പിടിച്ചിട്ടുണ്ട്. വിജയ് സേതുപതിയുടെ കൈകളിലും കാലുകളിലും രക്തം പറ്റിപ്പിടിച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം. തകർന്ന മതിലിലൂടെ ഏതാനും പോലീസ് ഉദ്യോഗസ്ഥർ താരത്തെ നോക്കുന്നുമുണ്ട്. മഹാരാജയിൽ വിജയ് സേതുപതിക്കൊപ്പം അനുരാഗ് കശ്യപ് കൂടാതെ മലയാള നടിമാരായ മംമ്ത മോഹൻദാസ്, അഭിരാമി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മഹാരാജയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും തോന്നുന്നുവെന്ന് അനുരാഗ് കശ്യപ് പറഞ്ഞു.…

Read More

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എ.സി. മൊയ്തീന്‍ ഇഡിക്ക് മുന്നില്‍ ഹാജരായി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എ.സി. മൊയ്തീന്‍ എംഎല്‍എ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ(ഇഡി) ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഓഫീസില്‍ രാവിലെ 9.30ഓടെ അഭിഭാഷകർക്ക് ഒപ്പമാണ് മൊയ്തീൻ എത്തിയത്. മുമ്പ് രണ്ട് തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. 10 വര്‍ഷത്തെ ആദായനികുതി രേഖകളും ഇന്നു ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎമ്മിന്‍റെ തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍ എന്നിവരെയും ഇന്ന് ചോദ്യം ചെയ്യും. സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിന്‍റെ പേരിലാണ് ചോദ്യം ചെയ്യല്‍.കേസില്‍ അറസ്റ്റിലായ തൃശൂര്‍ സ്വദേശി പി. സതീഷ് കുമാര്‍ ഒരു സിറ്റിംഗ് എംഎല്‍എയുടെയും മുന്‍ എംപിയുടെയും ഉന്നത റാങ്കിലെ ചില പോലീസുകാരുടെയും ബിനാമിയാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ സതീഷ് കുമാറുമായുളള ബന്ധം സംബന്ധിച്ചാകും ഇഡി മൊയ്തീനില്‍നിന്നും ചോദിച്ചറിയുക. കേസിലെ…

Read More

സംസ്ഥാനത്ത് മഴ തുടരും; മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത; മലയോരമേഖലകളിൽ ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മലയോരമേഖലകളിൽ ജാഗ്രത വേണം. മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ് തുടരും. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം, ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ…

Read More

എന്തായാലും കയറിയതല്ലെ എല്ലാം ഒന്ന് കണ്ടിട്ട് പോകാം; ആശുപത്രിക്കുള്ളിൽ ഓടിക്കളിച്ച് കുരങ്ങൻ, വടിയെടുത്ത് ഡോക്ടർ

പല തരത്തിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അവ നമ്മെ ചിന്തിപ്പിക്കുന്നതാകാം സന്തോഷിപ്പിക്കുന്നതാകാം മറ്റ് ചിലതാകട്ടെ കരിപ്പിക്കുന്നതുമാകാം. ഒരേ സമയം അമ്പരപ്പുളവാക്കുന്നതും എന്നാല്‍ ഏവരിലും ചിരി പടര്‍ത്തുന്നതുമായൊരു സംഭവമാണ് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടന്നത്. സംഭവത്തിന്‍റെ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആശുപത്രിയിക്കുള്ളില്‍ ഒരു കുരങ്ങന്‍ കയറുകയും വരാന്ത കടന്ന് ന്യൂറോസര്‍ജറി വിഭാഗത്തിന്‍റെ ഓപറേഷന്‍ തിയേറ്ററിനുള്ളില്‍ കടന്നു കൂടുകയും ചെയ്തു. എന്തായാലും കയറിതല്ലേ ചുറ്റുമൊന്ന് കണ്ടിട്ടു മടങ്ങാമെന്ന് കുരങ്ങൻ കരുതി. അങ്ങനെ ആശുപത്രിയ്ക്ക് ഉള്ളിലൂടെ കുരങ്ങന്‍ നടക്കാന്‍ തുടങ്ങിയപ്പോഴാണ് പെട്ടെന്ന് വടിയുമായി മുന്നില്‍ നില്‍ക്കുന്ന ആശുപത്രി ജീവനക്കാരനെ കണ്ടത്. വടിയെടുത്തു നില്‍ക്കുന്ന സാറ്റാഫിനെ കണ്ട കുരങ്ങൻ സ്ഥലം വിടുന്നതാ ബുദ്ധി എന്നു മനസിലാക്കി  ജീവനും കൊണ്ടോടുന്നതും വീഡിയോയില്‍ കാണാം. ഹേമന്ത് രാജാറ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.…

Read More