വരുന്നു… തിരികെ…

പ്രദീപ് ഗോപി നീണ്ട ഒമ്പതു വര്‍ഷത്തെ ഇടവേളയ്ക്കു വിട. മലയാളത്തിന്‍റെ ആക്‌ഷന്‍ ക്വീന്‍ വാണി വിശ്വനാഥ് സിനിമയിലേക്ക് തിരികെയെത്തുന്നു. ശ്രീനാഥ് ഭാസി, ലാല്‍, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആസാദി എന്ന സിനിമയിലൂടെയാണ് വാണിയുടെ മടങ്ങിവരവ്. ലിറ്റില്‍ ക്രൂ ഫിലിംസിന്‍റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മിക്കുന്ന ത്രില്ലര്‍ ഗണത്തിലുള്ള ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജോ ജോര്‍ജാണ്. സംവിധായകന്‍ സാഗറിന്‍റേതാണ് ആസാദിയുടെ തിരക്കഥ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടനും വാണി വിശ്വനാഥിന്‍റെ ഭര്‍ത്താവുമായ ബാബുരാജ് ഇക്കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. വരുന്നു, തിരികെ… എന്ന അടിക്കുറിപ്പോടെയാണ് ആസാദിയുടെ പോസ്റ്റര്‍ ബാബുരാജ് പങ്കുവച്ചത്. പെണ്‍പുലി തിരിച്ചുവരുന്നു എന്നാണ് പോസ്റ്ററിനു താഴെ ആരാധകരിലൊരാള്‍ കുറിച്ചത്. അയണ്‍ ലേഡി റിട്ടേണ്‍ഡ്, ഞങ്ങളുടെ റിയല്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമന്‍റുകള്‍. വാണി വിശ്വനാഥിനെപ്പോലെ ആക്‌ഷന്‍ രംഗങ്ങളില്‍ ശോഭിച്ച…

Read More

80 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് പാക്കിസ്ഥാൻ

കറാച്ചി: മത്സ്യബന്ധനത്തിനിടെ അന്താരാഷ്ട്ര അതിർത്തി കടന്നതിനു പിടിയിലായ 80 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ മോചിപ്പിച്ചു. പഞ്ചാബിലെ അമൃത്സറിലെ അട്ടാരി-വാഗാ അതിർത്തിയിൽ ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥർ മത്സ്യത്തൊഴിലാളികളെ സ്വീകരിച്ചു. മത്സ്യബന്ധനത്തിനിടെ അബദ്ധത്തിൽ പാക്കിസ്ഥാൻ അതിർത്തി കടക്കുകയായിരുന്നുവെന്ന് ജയിൽ മോചിതരായ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പാക്കിസ്ഥാൻ ജയിലുകളിൽ കഴിയുന്ന മറ്റ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും മോചിപ്പിക്കണമെന്ന് അവർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ജയിലിൽ 184 ഇന്ത്യക്കാർ കൂടിയുണ്ട്. അവരെയും തിരികെ കൊണ്ടുവരാൻ സർക്കാരിനോട് അഭ്യർഥിക്കുന്നു. അവരിൽ പലരും രോഗികളും മറ്റ് പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരുമാണെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

Read More

രശ്‌മിക മന്ദാനയുടെ ഡീപ് ഫേക് വീഡിയോ; കേസെടുത്തു

ന്യൂഡൽഹി: നടി രശ്‌മിക മന്ദാനയുടെ മോർഫ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സംഭവത്തിൽ ഡൽഹി പോലീസ് എഫ്ഐആർ ഫയൽ ചെയ്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹി വനിതാ കമ്മീഷനും നടപടി ആവശ്യപ്പെട്ടിരുന്നു. രശ്‌മിക മന്ദാന ലിഫ്റ്റിൽ കയറുന്ന തരത്തിലുള്ള വ്യാജ വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഈ ഡീപ് ഫേക്ക് വീഡിയോ കണ്ടിരുന്നു. മാധ്യമ പ്രവർത്തകനായ അഭിഷേക് കുമാറാണ് വീഡിയോയ്‌ക്ക് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. ഇന്‍റർനെറ്റിൽ ഇത്തരത്തിൽ തെറ്റായ വിവരങ്ങളും മോർഫ് ചെയ്‌ത ദൃശ്യങ്ങളും പ്രചരിക്കുന്നത് തടയാൻ പുതിയ നിയമ-നിയന്ത്രണ ചട്ടക്കൂടുകൾ സൃഷ്‌ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read More

ആശുപത്രികൾക്കുനേരേ വീണ്ടും ആക്രമണം;ഗാസ ഭൂമിയിലെ നരകം

ടെൽഅവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്ന ഗാസയിൽ ഓരോ പത്ത് മിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ശരാശരി 134 കുട്ടികളാണ് ദിവസവും അവിടെ മരിച്ചുവീഴുന്നത്. ഭൂമിയിലെ നരകമായി ഗാസ മാറിയെന്നും ഐക്യരാഷ്ട്ര സഭയുടെ മാനുഷിക വിഭാഗം കാര്യാലയം ചൂണ്ടിക്കാട്ടി. ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് നേരത്തെ പറഞ്ഞിരുന്നു. ഗാസയിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം ലോകത്താകെ നടക്കുന്ന സംഘർഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ വാർഷിക കണക്കുകളേക്കാൾ മുകളിലാണ്. ഇതിനോടകം 11,000 കടന്ന മരണസംഖ്യയിൽ 40 ശതമാനത്തിലധികമാണ് കുഞ്ഞുങ്ങൾ. കുട്ടികൾക്കുനേരേയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോൺ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഇതിനിടെ വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെനേരേ ഇസ്രയേൽ സൈന്യം വീണ്ടും ആക്രമണം നടത്തി. കുട്ടികളുടെ ആശുപത്രിക്കുനേരേയും ആക്രമണമുണ്ടായി. തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുകയായിരുന്ന നിരവധി പലസ്തീനികളും വ്യോമാക്രമണത്തിൽ…

Read More

ആ സീൻ മാറ്റാമോ എന്ന് ചോദിക്കില്ല

എനിക്ക് ചെയ്യാൻ പറ്റാത്ത സിനിമകൾ ഒഴിവാക്കിയിട്ടുണ്ട്. ഏത് അഭിനേതാക്കൾക്കും തന്നെ തേടി വരുന്ന സിനിമകളിൽനിന്നേ തെരഞ്ഞെടുക്കാൻ പറ്റൂ. വർഷത്തിൽ ഇത്ര പടം ചെയ്യാമെന്ന് ആരോടും വാക്കൊന്നും പറഞ്ഞിട്ടില്ല. എനിക്ക് അങ്ങനെയൊരു ആക്ടർ ആകണമെന്നില്ല. ഓടി നടന്ന് സിനിമ ചെയ്യണമെന്നില്ല. ഇപ്പോൾ വർക്ക് നടക്കുന്ന ഒരുപാട് സിനിമകളുടെ കഥ ഞാൻ കേട്ടതാണ്. നല്ല ടെക്നിക്കൽ ക്രൂവായിരുന്നു. പക്ഷെ എന്‍റെ കംഫർട്ടിലല്ലാത്ത കഥാപാത്രമായതിനാൽ വേണ്ടെന്ന് വ്യക്തമായി പറഞ്ഞു. ഒരുപരിധി വരെയെ എനിക്ക് ഇന്‍റിമേറ്റ് സീനുകളിൽ കംഫർട്ട് ഉള്ളൂ. അപ്പോൾ ഞാനൊരിക്കലും എനിക്ക് ചെയ്യാൻ വേണ്ടി ആ സീൻ മാറ്റാമോ എന്ന് ചോദിക്കില്ല. സിനിമ ഡിമാൻഡ് ചെയ്യുന്ന കാര്യമാണ്, എനിക്ക് വേണ്ടി മാറ്റാൻ പറയുന്നത് മോശമാണ്. സോപ്പ് പതപ്പിച്ച് പറയാറില്ല. കഥ ഇഷ്ടപ്പെ‌ട്ടില്ലെങ്കിൽ തുറന്ന് പറയുന്നതാണ് എന്‍റെ രീതി. നല്ല സിനിമകൾ കണ്ടാൽ അതിന്‍റെ മേക്കേർസിന് സിനിമ കണ്ട് ഇഷ്ടമായെന്നും ഒപ്പം…

Read More

‌ഐഎന്‍ടിയുസി ജില്ലാസമ്മേളനം 13 മുതൽ വൈക്കത്ത്

കോട്ടയം: ഐഎന്‍ടിയുസി ജില്ലാ സമ്മേളനം 13, 14ന് വൈക്കത്തു നടക്കും. 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് വലിയകവലയില്‍നിന്ന് കാല്‍ ലക്ഷം തൊഴിലാളികള്‍ പങ്കെടുക്കുന്ന റാലിയോടെ സമ്മേളനം ആരംഭിക്കും. കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് റാലി ഉദ്ഘാടനം ചെയ്യും. വടക്കേനട, പടിഞ്ഞാറെനട കച്ചേരികവല വഴി ജെട്ടി മൈതാനിയില്‍ റാലി എത്തിച്ചേരും. തുടര്‍ന്നു ചേരുന്ന പൊതുസമ്മേളനം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്‍, ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് തുടങ്ങിയവര്‍ പ്രസംഗിക്കും. ജില്ലയിലെ അഫിലിയേറ്റഡ് യൂണിയനുകളുടെ ഭാരവാഹികളും മണ്ഡലം പ്രസിഡന്‍റുമാര്‍ മുതല്‍ മുകളിലേക്കുള്ള ഭാരവാഹികളും ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട 50 പേര്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം 14നു രാവിലെ 10ന് സത്യഗ്രഹ മെമ്മോറിയല്‍ ഹാളിലെ ഉമ്മന്‍ ചാണ്ടി നഗറില്‍…

Read More

അസഭ്യം പറഞ്ഞു, അപമാനിച്ചു; പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീട്ടമ്മ;മകന്‍ ആത്മഹത്യ ചെയ്‌തത് പോലീസിന്‍റെ മാനസികപീഡനം മൂലം

പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കിയതിനു പിന്നില്‍ പോലീസിന്റെ ക്രൂരതയെന്ന് മാതാപിതാക്കള്‍. ചിറ്റാര്‍ വയ്യാറ്റുപുഴ പുത്തന്‍വീട്ടില്‍ അജിത്കുമാര്‍ – സിനി ദമ്പതികളുടെ മകന്‍ വിഷ്ണുവാണ് കഴിഞ്ഞ ഒക്ടോബര്‍ 20നു വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ചിറ്റാര്‍ സിഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയത്. ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ വിഷ്ണുവിനെയും മാതാവിനെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിലുള്ള മാനസിക ബുദ്ധിമുട്ടുകളാണ് മകന്‍റെ ആത്മഹത്യയിലേക്കു നയിച്ചതെന്ന് അജിത് കുമാറും സിനിയും ആരോപിച്ചു. ചെറുമകന്‍ ജീവനൊടുക്കിയ മനോവിഷമത്തില്‍ സിനിയുടെ പിതാവ് പി.ടി. വര്‍ഗീസ് (62) അന്നു രാത്രിയില്‍ ഹൃദയാഘാതത്തേ തുടര്‍ന്ന് മരിച്ചിരുന്നു. ഒരു ദിവസം മകന്‍റെയും പിതാവിന്‍റെയും വിയോഗം താങ്ങേണ്ടിവന്നതിന്‍റെ മനോവ്യഥയിലാണ് താനിപ്പോഴുമുള്ളതെന്ന് സിനി പറഞ്ഞു. മകന്‍റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും തനിക്കെതിരേ അപമാനം തുടരുകയാണ്. ഇത് സഹിക്കാവുന്നതിലുമപ്പുറമാണെന്ന് വീട്ടമ്മ പറഞ്ഞു. ചിറ്റാര്‍ പോലീസ് സ്‌റ്റേഷനിലെത്തിയ തനിക്കും മകനും നേരിടേണ്ടിവന്ന…

Read More

പല്ലുവേദനയ്ക്കു ശാശ്വതപരിഹാരം തേടണം; ഡോ. വിനോദ് മാത്യു മുളമൂട്ടിൽ

പല്ലുവേദന ഒരു തവണ അനുഭവിച്ചിട്ടുള്ളവർ അതു മറക്കില്ല. വേദന ഉണ്ടായാൽ ചികിത്സ എടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങളാണെങ്കിൽ അനുഭവിക്കുക തന്നെ; അല്ലാതെ വേറെ വഴിയില്ല. മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങുന്ന മരുന്നുകൾ കഴിച്ചാൽ താത്കാലിക ശമനം ലഭിക്കും. ഉപ്പും, യൂക്കാലി എണ്ണയും കർപ്പൂരവും ഗ്രാംപൂ എണ്ണയും മറ്റും പോടിൽ വയ്ക്കുന്നത് താത്കാലിക ശമനത്തിനു സഹായിക്കും. എങ്കിലും വേദനയ്ക്കു ശാശ്വതമായ പരിഹാരം ലഭിക്കണമെങ്കിൽ കൃത്യമായ പരിശോധനയും ചികിത്സയും ആവശ്യമാണ്. വേദന ഉണ്ടാകുന്പോൾ വേദന സംഹാരികൾ ഡോക്ടറുടെ നിർദേശമില്ലാതെ അമിതമായി കഴിക്കുകയും പോടിനുള്ളിൽ വേദനകുറയ്ക്കാൻ കൈയിൽ കിട്ടുന്നത് വയ്ക്കുകയും (ഉദാ: മണ്ണെണ്ണ, പെട്രോൾ പഞ്ഞിയിൽ മുക്കി വയ്ക്കുന്നത്, സിഗററ്റിന്‍റെ ചുക്കാ, പുകയില, മറ്റ് കെമിക്കൽസ്) ചെയ്യുന്നത് പോടുവന്ന പല്ല് പൂർണമായും ദ്രവിച്ചു പോകുന്നതിനും പല്ലിനുള്ളിലെ രക്തക്കുഴലുകൾ വഴി ഇത് രക്തക്കുഴലുകളിൽ പ്രവേശിക്കുന്നതിനും കാരണമാകും.കാരണം കണ്ടെത്തി ചികിത്സപല്ലുവേദന ഉണ്ടായാൽ ഒരു ഡോക്ടറുടെ സഹായം…

Read More

മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

പത്തനംതിട്ട: ഓമല്ലൂര്‍ പള്ളത്തു ഭാഗത്തു കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. റോയല്‍ ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണിനു സമീപത്തെ റോഡരികിൽ ഇന്നു രാവിലെയാണു പുരുഷന്‍റെ മൃതദേഹം കണ്ടത്. സമീപത്തു മണ്ണെണ്ണ കന്നാസ്, തീപ്പെട്ടി, ടോര്‍ച്ച് ഇവയും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Read More

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു

പാലക്കാട്‌: പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു. തമിഴ്‌നാട് ചിന്നതാടം സ്വദേശി രാജപ്പനാണ് (70) മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെ പുളിയപ്പതിയിലാണ് സംഭവം. മകളുടെ വീട്ടില്‍ എത്തിയതാണ് രാജപ്പന്‍. പ്രാഥമികാവശ്യത്തിനായി പുറത്തിറങ്ങിയ സമയത്ത് വീടിനോട് ചേര്‍ന്ന് നിലയുറപ്പിച്ചിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. രാജപ്പന്‍റെ കരച്ചില്‍ കേട്ട് വീട്ടുകാർ ഓടിയെത്തിയെങ്കിലും കാട്ടാന അവിടെനിന്ന് പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് കാട്ടാനയെ തുരത്തിയത്. ഗുരുതരമായി പരിക്കേറ്റ രാജപ്പനെ അഗളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Read More