പൂക്കോട് സംഭവം: മുഖ്യപ്രതി കാരാട്ടെക്കാരന്‍,മുഴുവന്‍ അഭ്യാസവും സിദ്ധാര്‍ഥനുമേല്‍ പ്രയോഗിച്ചു

വയനാട്: പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധ‍ാര്‍ഥനെ ക്രൂരമായി മര്‍ദിച്ച പ്രധാന പ്രതി സിൻജോ ജോൺസൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് എന്ന് പോലീസ്. കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം അമര്‍ത്തിയതോടെ ദാഹജലം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയായി. സിദ്ധ‍ാര്‍ഥൻ അനുഭവിച്ചത് കൊടും ക്രൂരതയാണെന്നാണ് വിദ്യാര്‍ഥികൾ പോലീസിന് നല്‍കുന്ന മൊഴി. കരാട്ടെയില്‍ ബ്ലാക്ക് ബെൽറ്റ്നേടിയ പ്രധാനപ്രതി സിൻജോ ജോൺസൺ അഭ്യാസ മികവ് മുഴുവൻ സിദ്ധ‍ാര്‍ഥനുമേൽ പ്രയോഗിച്ചു. ഒറ്റച്ചവിട്ടിന് താഴെയിട്ടു. ദേഹത്ത് തള്ളവിരൽ പ്രയോഗം നടത്തി.ഒട്ടേറെത്തവണ അടിക്കുകയും മറ്റുള്ളവരെക്കൊണ്ട് നിര്‍ബന്ധിച്ച് അടിപ്പിക്കുകയുംചെയ്തു. സിൻജോ കൈവിരലുകള്‍വെച്ച് കഴുത്തിൽ അമര്‍ത്തിയിരുന്നു. ഇതുമൂലം വെള്ളം പോലും ഇറക്കാനായില്ലെന്ന് വിദ്യാര്‍ഥികൾ മൊഴി നൽകി. ആള്‍ക്കൂട്ട വിചാരണ പ്ലാൻ ചെയ്തതും സിൻജോ ആണ്. ക്രൂരതകാണിച്ചതില്‍ രണ്ടാമന്‍ കേസിലെ രണ്ടാം പ്രതി കാശിനാഥനാണ്. ബെല്‍റ്റുകൊണ്ട് കൂടുതല്‍തവണ അടിച്ചത് കാശിനാഥനാണ്. ഇയാള്‍ മനോനില തെറ്റിയപോലെയാണ് സിദ്ധാര്‍ഥനോട് പെരുമാറിയയതെന്നുമാണ് വിദ്യാര്‍ഥികള്‍ പോലീസിന് നല്‍കിയ…

Read More

20 സാക്ഷികളും 35 രേഖകളും, പോക്സോ കേസിൽ ഇരുപത്തിയേഴുകാരന്  35 വർഷം തടവും പിഴയും

തൃശൂർ : പ്രായപൂർത്തിയാകാത്ത ബാലനെതിരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് 35 വർഷം തടവും 1,70,000 രൂപ പിഴയും. മേത്തല സ്വദേശി താരമ്മൽ ഹരീഷ് (27) നെതിരെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് സി ആർ.രവിചന്ദറാണ് ശിക്ഷ വിധിച്ചത്. 2015 മുതൽ 2018 ജൂലൈ വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് കൊടുങ്ങല്ലൂർ പോലീസ് ചാർജ്ജ് ചെയ്ത കേസിലാണ് വിധി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 20 സാക്ഷികളേയും 35 രേഖകളും ഒരു തൊണ്ടിവസ്തുവും തെളിവുകളായി നൽകിയിരുന്നു. കൊടുങ്ങല്ലൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന ഇ. ആർ. ബൈജു രജിസ്റ്റർ ചെയ്ത കേസ്‌സിൽ ഇൻസ്പെക്ടർ ആയിരുന്ന പി. കെ. പത്മരാജനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. പിഴ സംഖ്യ ഈടാക്കിയാൽ അത് ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും…

Read More

പുതിയ വന്ദേഭാരത് എക്സ്പ്രസുകൾ: കേരളത്തിന്‍റെ പ്രതീക്ഷയ്ക്ക് മങ്ങൽ; 12 ട്രെയിനുകൾ 12ന് പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്യും

കൊല്ലം: രാജ്യത്ത് വിവിധ റൂട്ടുകളിലായി 12 പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ ബോർഡ് തീരുമാനം. പുതുതായി അനുവദിച്ചതിൽ ഒന്നു പോലും കേരളത്തിന് ഇല്ല. ഇത് കേരളത്തിന്‍റെ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായി.എല്ലാ സർവീസുകളും പ്രധാനമന്ത്രി നരേന്ദ്രമോദി 12-ന് വീഡിയോ കോൺഫറൻസിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും. ഇതു സംബന്ധിച്ച റെയിൽവേ മന്ത്രാലയത്തിന്‍റെ അടിയന്തര നിർദേശം ഇന്നലെ എല്ലാ സോൺ ജനറൽ മാനേജർമാർക്കും ഡിവിഷണൽ റെയിൽവേ മാനേജർമാർക്കും ലഭിച്ചു. ഉദ്ഘാടനത്തിനുള്ള തയാറെടുപ്പുകൾ ധൃതഗതിയിൽ നടത്താനും നിർദേശത്തിൽ പറയുന്നു.അതേസമയം ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസ് മംഗളൂരു വരെ ദീർഘിപ്പിക്കുന്നതിന്‍റെ ഉദ്ഘാടനവും 12- ന് പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്ന് സൂചനകളുണ്ട്. ഇതിന് മുന്നോടിയായുള്ള കാസർഗോഡ് – മംഗളൂരു റൂട്ടിലെ ട്രയൽ റൺ അടുത്ത ദിവസം നടക്കും. ഈ വണ്ടി മംഗളൂരുവരെ നീട്ടിക്കൊണ്ടുള്ള റെയിൽവേ ബോർഡിന്‍റെ…

Read More

റഷ്യ-യുക്രൈൻ യുദ്ധം; ഇന്ത്യക്കാരെ പ്രലോഭിപ്പിച്ചു കടത്തിയതായി കണ്ടെത്തി; ഏഴിടത്ത് സിബിഐ റെയ്ഡ്

ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിൽ പോരാടുന്നതിനായി ഇന്ത്യക്കാരെ ജോലി വാഗ്ദാനം ചെയ്തു പ്രലോഭിപ്പിച്ചു കടത്തിയതായി സിബിഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. യുവാക്കളെ വിദേശത്തേക്ക് അയയ്ക്കുന്ന മനുഷ്യക്കടത്ത് ശൃംഖല കേന്ദ്രീകരിച്ച് അന്വേഷണ ഏജൻസി നടപടി തുടങ്ങി. ഡൽഹി, തിരുവനന്തപുരം, മുംബൈ, അംബാല, ചണ്ഡിഗഡ്, മധുരൈ, ചെന്നൈ എന്നീ ഏഴ് നഗരങ്ങളിലെ പത്തിലധികം സ്ഥലങ്ങളിൽ സിബിഐ തെരച്ചിൽ നടത്തി. ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് റഷ്യ-യുക്രൈൻ യുദ്ധമേഖലയിലേക്ക് യുവാക്കളെ നിയമിക്കുകയോ അയയ്‌ക്കുകയോ ചെയ്‌തുവെന്ന ആരോപണത്തിൽ വിവിധ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും ഏജന്‍റുമാർക്കുമെതിരേ സിബിഐ കേസെടുത്തിട്ടുണ്ട്. ഇതുവരെ, യുവാക്കളെ വിദേശത്തേക്ക് അയച്ച 35 സംഭവങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. ഇത് തെളിയിക്കുന്ന രേഖകളും ലാപ്‌ടോപ്പുകൾ, മൊബൈലുകൾ, ഡെസ്‌ക്‌ടോപ്പുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉകരണങ്ങളും 50 ലക്ഷം രൂപയും അന്വേഷണ ഏജൻസി പിടിച്ചെടുത്തു. ചോദ്യം ചെയ്യുന്നതിനായി വിവിധ സ്ഥലങ്ങളിൽനിന്നായി ഏതാനും പേരെ സിബിഐ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം…

Read More

രാത്രി 10 മുതൽ രാവിലെ അഞ്ചു വരെ ഉറങ്ങണം സാർ; അയൽവാസിയുടെ വളർത്തുനായ രാത്രി കുരയ്ക്കുന്നത് കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന് പരാതി

തൃശൂർ: വളർത്തുനായയുടെ കുര കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന പരാതിയിൽ ഇരുകക്ഷികൾക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. തൃശൂർ പെരിങ്ങാവ് സ്വദേശിനി സിന്ധു ബൽറാം സമർപ്പിച്ച പരാതിയിലാണ് നടപടി. അയൽവാസിയുടെ നായ തുടർച്ചയായി കുരയ്ക്കുന്നതുകാരണം കുടുംബാംഗങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നില്ലെന്നണ് പരാതി. രാത്രി 10 മുതൽ രാവിലെ അഞ്ചു വരെ ഉറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. തൃശൂർ കോർപ്പറേഷൻ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരിയുടെയും അയൽവാസിയുടെയും വീടുകളിൽ നായ്ക്കളെ വളർത്താൻ ലൈസൻസില്ലെന്ന് പറയുന്നു. ലൈസൻസ് എടുക്കാൻ ഏഴു ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. അനുവദിച്ച സമയത്തിനുള്ളിൽ ലൈസൻസ് എടുത്തില്ലെങ്കിൽ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തന്‍റെ വളർത്തു നായക്ക് 2022 ൽ ലൈസൻസ് എടുത്തിട്ടുണ്ടെന്ന് പരാതിക്കാരി അറിയിച്ചു. പ്രസ്തുത നോട്ടീസിന് മേൽ…

Read More

വേനൽക്കാലരോഗങ്ങൾ; അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക

വേനൽക്കാലമാണ്. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന താപനില രോഖപ്പെടുത്തിക്കഴിഞ്ഞു. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നുതുടങ്ങും. തലവേദന, ചർമ്മത്തിൽ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നു തുടങ്ങി തീവ്രത കൂടിയ അസുഖങ്ങളിലേക്ക് പട്ടിക നീളുന്നു. ചൂടുകുരു, ചർമത്തിൽ ചുവപ്പ് വെയിൽ കൊള്ളുമ്പോൾ ചർമത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. പനി, ഛർദിൽ എന്നീ ലക്ഷണങ്ങളും ചിലരിൽ കാണാറുണ്ട്. തൊലി കൂടുൽ പൊള്ളുന്നതിനനുസരിച്ച് കുമിളകൾ വരുക, തൊലി അടർന്നു മാറുക എന്നീ പ്രശ്‌നങ്ങൾ ഉണ്ടാകാം. കൂടുതൽ വിയർക്കുന്നവരിൽ ചൂടുകുരുവും കാണാറുണ്ട്. എങ്ങനെ തടയാം? കഴിയുന്നതും ശക്തമായ വെയിൽ ഉള്ളപ്പോൾ പുറത്ത് ഇറങ്ങാതിരിക്കുക, സൺ സ്‌ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസേന രണ്ടുതവണ കുളിയ്ക്കുക എന്നീ…

Read More

കോൺഗ്രസ് പാർട്ടിക്ക് ഒരു നേതാവില്ല; ചേര കടിച്ചാല്‍ മതിയല്ലോ അത്താഴം മുടങ്ങാൻ; ബിജെപി ആസ്ഥാനത്തിരുന്ന് പത്മജ അഴിച്ചുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത് കെ.കരുണാകരനെ അപമാനിക്കുന്നിടത്തു നിൽക്കാനില്ലെന്നു ഉറപ്പിച്ചെന്ന് പത്മജ വേണുഗോപാൽ. കുറച്ചുകാലമായി മോദിജിയുടെ രീതികൾ പഠിച്ചപ്പോൾ ഒരു കാര്യം മനസിലായി. ഏതു പാർട്ടിക്കും ശക്തനായ ഒരു നേതാവ് വേണം. ഇന്ന് കോൺഗ്രസ് പാർട്ടിക്ക് ഇല്ലാത്തതും അതാണ്. താൻ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് ആരും കരുതിയില്ല, അളമുട്ടിയാല്‍ ചേരയും കടിക്കുമെന്നാണല്ലോ. താൻ പാമ്പൊന്നുമല്ല വെറും ചേരയാണ്, പക്ഷേ ചേര കടിച്ചാല്‍ മതിയല്ലോ അത്താഴം മുടങ്ങാനെന്നും പത്മജ പറഞ്ഞു. ഡൽഹിയിൽ നിന്ന് കേരളത്തിലെത്തിയതിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസിനെതിരെ പത്മജ രൂക്ഷവിമർശനം നടത്തിയത്. ‌എന്തുകൊണ്ട് ബിജെപി എന്ന് പലരും ചോദിച്ചു. എന്ത് പ്രയാസമുണ്ടെങ്കിലും പാർട്ടിയിൽ ഉറച്ചുനിൽക്കുന്ന ആളായിരുന്നു താൻ. വല്ലാത്ത വേദനയായിരുന്നു പോകുമ്പോൾ. ഒരു മാസം മുമ്പ് എഐസിസി ആസ്ഥാനത്തു ചെന്നപ്പോൾ ആരെയാണു കാണേണ്ടതെന്ന് ആലോചിച്ചു. ആരുമില്ല. സോണിയ ഗാന്ധി ഇപ്പോൾ ആരെയും കാണുന്നില്ല. രാഹുൽ…

Read More

ഒരമ്മ പെറ്റ ഇരട്ടകളാണെന്നേ പറയു… വിമാനത്തിൽ വച്ച് അപ്രതീക്ഷിത കൂടിക്കാഴ്ച; സ്വന്തം ‘കുമ്പിടിയെ’ കണ്ടെത്തി യാത്രക്കാരന്‍

നമ്മളെ പോലെ ഒന്പത് പേർ ഈ ലോകത്തുണ്ടെന്നു പറയാറില്ലേ. എന്നാൽ പലരും അത് തമാശ രൂപേണ പറഞ്ഞു പോകുന്നതല്ലാതെ ഇതുവരേയും തെളിയിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.  മാർക്ക് ഗാർലൻഡ് എന്ന 62കാരൻ  ലണ്ടനിൽ നിന്ന് ബാങ്കോക്കിലേക്കുള്ള തന്‍റെ യാത്രയ്ക്കിടെ തന്‍റെ അതേ പേരും ഇഷ്ടാനിഷ്ടങ്ങളുമുള്ള  ഒരു വ്യക്തിയെ കണ്ടുമുട്ടി. ഇരുവരും തമ്മില്‍ നിരവധി കാര്യങ്ങളിലാണ് സമാനതയുള്ളത്. ഹോബികള്‍, കുട്ടികളുടെ എണ്ണം, സുഹൃത്തുക്കള്‍ എന്നിവയിലെല്ലാം രണ്ടാളും തമ്മിൽ സമാനതകള്‍ ഏറെയായിരുന്നു. ഗാർലൻഡിനെ ചെക്ക് ഇൻ ചെയ്‌തതായി അധികൃതരുടെ അറിയിപ്പ് വന്നപ്പോഴാണ് അത്ഭുതകരമായ തിരിച്ചറിയല്‍ ഉണ്ടായത്. പേര് വിളിച്ചപ്പോഴാണ് സമാന പേരിൽ രണ്ട് ആളുകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. പേരിലുണ്ടായ ആശയ കുഴപ്പം എയര്‍പോട്ടില്‍ ഏകദേശം 40 മിനിറ്റോളം നീണ്ട് നിന്നു.  അവസാനമാണ് ഒരോ വിമാനത്തില്‍ മാർക്ക് ഗാർലൻഡ് എന്ന പേരില്‍ രണ്ട് ആളുകളുണ്ടെന്ന് അധികൃതര്‍ക്ക്…

Read More

ഒരു പശു അല്ലേ ആ പറന്നു പോകുന്നത്…! ആകാശത്തെ പശുവിനെ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

പശു പറക്കുമോ? എന്നാൽ സ്വിറ്റ്സർലഡിൽ നിന്നുള്ള ഒരു പശു പറക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു ഹെലികോപ്റ്ററില്‍ നിന്നും താഴേയ്ക്ക് തൂക്കിയിട്ട കയറിന്‍റെ അറ്റത്ത് ഒത്ത ഒരു പശുവിനെ തൂക്കിയിട്ടിരിക്കുന്ന നിലയിൽ കാണുന്ന ഒരു വീഡിയോയെ കുറിച്ചാണ് പറയുന്നത്. സംഭവം എന്തെന്നാൽ സ്വിറ്റ്സർലൻഡിലെ ഒരു കർഷകൻ അടുത്തുള്ള വെറ്റിനറി ഹോസ്പിറ്റലിലേക്ക് പശുവിനെ കൊണ്ടുപോകുന്നതിനായി ചെയ്ത എളുപ്പ വഴിയാണിത്. ‘സ്വിറ്റ്സർലൻഡിൽ മൃഗഡോക്ടറുടെ അടുത്തേക്ക് പറക്കുന്ന ഒരു പശു’ എന്ന കുറിപ്പോടെയാണ് വീഡിയോ എക്സിൽ @AMAZINGNATURE എന്ന ഉപയോക്താവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മലനിരകള്‍ കടന്ന് കൃഷി നടക്കുന്ന വിശാലമായ താഴ്വാരത്തിന് മുകളിലൂടെ ആയിരുന്നു പശുവിന്‍റെ യാത്ര. മനോഹരമായ ഭൂപ്രദേശത്തു കൂടിയുള്ള ഈ യാത്ര കാഴ്ചക്കാരെ ആകർഷിച്ചു. എന്നാൽ വീഡിയോ കണ്ടവരിൽ കൂടുതൽ പേരും പശുവിന്‍റെ അവസ്ഥയിലുള്ള ആശങ്ക പങ്കുവച്ചു. ഇത് മൃഗത്തോടുള്ള ക്രൂരതയാണെന്നാണ് വീഡിയോയ്ക്ക് വന്നിരിക്കുന്ന കമന്‍റുകൾ.…

Read More

മോഷണ മുതല്‍ തേടിയെത്തി, ലഭിച്ചതു ഞെട്ടിക്കുന്ന വിവരം; ആഭിചാരവും കൊലപാതകവും നടന്നെന്നു സൂചന

ഇടുക്കി: മോഷണത്തെ സംബന്ധിച്ച പോലീസിന്‍റെ അന്വേഷണം ചെന്നെത്തിയത് കൊലപാതക സൂചനകകളിലേക്ക്. കട്ടപ്പന കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വീടു കേന്ദ്രീകരിച്ചാണ് ആഭിചാര ക്രിയകളും ഇതിന്‍റെ പേരില്‍ കൊലപാതകം ഉള്‍പ്പെടെയും നടന്നിട്ടുണ്ടെന്ന ഞെട്ടിക്കുന്ന സൂചനകള്‍ പോലീസിനു ലഭിച്ചത്. ഇന്നലെ മുതല്‍ വീട് കനത്ത പോലീസ് കാവലിലാണ്. ആര്‍ഡിഒ അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വീട്ടിലും പരിസരത്തും ഇന്നു പോലീസ് പരിശോധന നടത്തും. കഴിഞ്ഞ ദിവസം മോഷണക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളില്‍ നിന്നാണ് ഇതുസംബന്ധിച്ച് സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസം മോഷണ ശ്രമത്തിനിടയില്‍ പിടിയിലായ വിഷ്ണു എന്ന യുവാവും ഇയാളുടെ മാതാവും വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് ആഭിചാര ക്രിയകള്‍ നടന്നതിന്‍റെ പ്രാഥമിക വിവരങ്ങള്‍ ലഭിച്ചത്. മോഷണ കേസിന്‍റെ ഭാഗമായി കട്ടപ്പന എസ്‌ഐയും സംഘവും ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നു. ഇതിനിടെ അസ്വഭാവികമായ ചിലത് വീട്ടില്‍ കണ്ടെത്തി. തുടര്‍ന്ന് ഇക്കാര്യം ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.…

Read More