റിച്ചാണ് ഈ യാചകൻ: ആസ്തി 7.5 കോടി, തൊഴിൽ ഭിക്ഷാടനം; താമസം ഒന്നരക്കോടിയുടെ ഫ്ലാറ്റിൽ

ഒരു നേരം ഭക്ഷണം കഴിച്ച് വിശപ്പ് മാറ്റാൻ വകയില്ലാത്തവരാണ് ഗദ്യന്തരമില്ലാതെ ഭിക്ഷ യാചിക്കുന്നത്. ശാരീരക ബുദ്ധിമുട്ടുകളും മറ്റ് ജീവിത സാഹചര്യങ്ങളുമാണ് ആളുകളെ അത്തരമൊരു അവസ്ഥയിലേക്ക് എത്തിക്കുന്നത്. എന്നാൽ ഭിക്ഷ യാചിക്കുന്നത് ഒരു തൊഴിലായി ഏറ്റെടുക്കുന്നവർ കാണുമോ നമുക്ക് ചുറ്റും? എങ്കിൽ സംശയം വേണ്ട അത്തരത്തിലുള്ളവരുമുണ്ട്. തന്‍റെ പതിനാലാമത്തെ വയസിൽ ഭിക്ഷ യാചിക്കാൻ തുടങ്ങിയ ആളാണ് ഭാരത് ജെയിൻ. ഇയാൾക്ക് ഇപ്പോൾ 54 വയസാണ് പ്രായം. അതായത് നാല്പത് വർഷത്തോളമായി ഇയാൾ ഭിക്ഷ യാചിക്കുകയാണ്. ഒരു ദിവസം 2500 മുതൽ 3000 രൂപ വരെയാണ് ഇയാൾക്ക് വരുമാനമായി ലഭിക്കുന്നത്. ഇതിൽ അതിശയിപ്പിക്കുന്ന മറ്റൊരു വസ്തുത എന്തെന്നാൽ ഏഴരക്കോടി രൂപയാണ് ഇയാളുടെ ആസ്തി. സമ്പന്നർ താമസിക്കുന്ന മുബൈ പോലുള്ളൊരു നഗരത്തിൽ ഒന്നരക്കോടിയുടെ ഫ്ലാറ്റാണ് ഇയാൾക്ക് ഉള്ളത്. ഭാര്യയും രണ്ട് മക്കളും സഹോദരനും അച്ഛനും അടങ്ങുന്ന കുടുംബത്തോടൊപ്പം വളരെ സന്തോഷത്തിലാണ് ഇയാൾ…

Read More

മൂസ… മൂസ… സമൂസ; വെണ്ടയ്ക്ക കൊണ്ടൊരു സമോസ; വൈറലായി വീഡിയോ

പാചകം ഇഷ്ടപ്പെടുന്നവർ ഭക്ഷണത്തിൽ പല തരത്തിലുള്ള പരീക്ഷണങ്ങളും നടത്താറുണ്ട്. ചില ചേരുവകൾ യഥേഷ്ടം ചേർത്തുണ്ടാക്കുന്പോൾ പല പുതിയ തരം വിഭവങ്ങളുടെ ഉത്ഭവവും ഉണ്ടാകും. അത്തരത്തിലൊരു വിഭവമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കിഴങ്ങ്, ഉള്ളി, ബീറ്റ്റൂട്ട്, പനീർ, ചിക്കൻ ഇവയൊക്കെകൊണ്ട് സമോസ ഉണ്ടാക്കുന്നത് നമ്മൾ കേട്ടിട്ടും ,കണ്ടിട്ടും, കഴിച്ചിട്ടുമുണ്ട്. എന്നാൽ വെണ്ടയ്ക്ക കൊണ്ട് സമോസയെ കുറിച്ച് കേട്ടിട്ടുണ്ടോ… വെണ്ടക്ക കൊണ്ട് ഉണ്ടാക്കിയ ചൂടൻ സമോസയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫുഡിഷ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വെണ്ടയ്ക്ക സമോസയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ചതിനു പിന്നാലെ നിരവധി ആളുകളാണ് ഇതിനു താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. വെണ്ടയ്ക്ക കൊണ്ട് തോരനും ഉപ്പേരിയുമൊക്കെ കഴിച്ചിട്ടുണ്ട്. സമോസ ഉണ്ടാക്കുമോ എന്നാണ് ഒരു പറ്റം ആളുകളുടെ ആശങ്ക. എന്നാൽ മറ്റൊരു കൂട്ടർ പറഞ്ഞിരിക്കുന്നത് ഇത് വളരെ വ്യത്യസ്തമായിരിക്കുന്നല്ലോയെന്നും. എന്തായാലും ഇതൊന്ന് പരീക്ഷിച്ച് നോക്കണമെന്നാണ് വേറെ…

Read More

നാലിഞ്ച് നീളത്തിൽ ഒരു വാൽ: അപൂർവ അവസ്ഥയിൽ കുഞ്ഞിന്‍റെ ജനനം; കണ്ണ് തള്ളി സോഷ്യൽ മീഡിയ

വാലുമായി ജനിച്ച നവജാതശിശുവിന്‍റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചൈനയിലെ ഹാങ്ഷൂ ആശുപത്രിയിൽ നിന്നാണ് മെഡിക്കൽ രംഗത്തെ പോലും അത്ഭുതപ്പെടുത്തിയ വാർത്ത പുറത്ത് വന്നത്. കുഞ്ഞ് ജനിച്ച് അപൂർവ അവസ്ഥയിലെന്ന് പീഡിയാട്രിക് ന്യൂറോസർജറി ചീഫ് ഫിസിഷ്യൻ ഡോക്ടർ ലി വ്യക്തമാക്കി. കുഞ്ഞിന്‍റെ ശരീരത്തിന്‍റെ പുറകിൽ നിന്നും നാലിഞ്ച് നീളമുള്ള ഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്ന നിലയിലാണ്. സംഭവത്തിന്‍റെ വീഡിയോയും ഡോക്ടർ ലി പങ്കുവച്ചിട്ടുണ്ട്. വാൽഭാഗമാണ് നാലിഞ്ച് നീളത്തിലുള്ളതെന്ന് എംആർഐ പരിശോധനയിലൂചടെ വ്യക്തമായതായി ഡോക്ടർ പറയുന്നു. നട്ടെല്ലിന്‍റെ അടിഭാഗത്ത് ചുറ്റുമുള്ള കലകളിൽ സുഷുമ്ന നാഡി അസാധാരണമായി ഘടിപ്പിച്ചിരിക്കുന്ന അവസ്ഥയാണ് ടെതർഡ് സുഷുമ്ന നാഡി. സാധാരണ നിലയിൽ സുഷുമ്ന കനാലിനുള്ളിൽ സുഷുമ്ന നാഡി സ്വതന്ത്രമായി പൊങ്ങി കിടക്കുന്ന അവസ്ഥയിലാണ് കാണപ്പെടുന്നത്. ഇതാണ് മനുഷ്യന്‍റെ ചലനത്തിനും പ്രവർത്തനത്തിനും അനുവദിക്കുന്നത്.  ഈ വിധം സുഷുമ്ന നാഡി ഘടിപ്പിച്ചിരിക്കുന്നത് പലതരം ന്യൂറോളജിക്കൽ…

Read More

സുരേഷ് ഗോപിക്ക് കുറച്ച് വികാരം കൂടുതലാണ്, ബിജെപി അത് മുതലെടുക്കുന്നു; അദ്ദേഹത്തിൽ നല്ലൊരു മനുഷ്യനുണ്ട്, മനുഷ്യസ്നേഹിയുണ്ട്; മുകേഷ്

കൊല്ലം: സംസ്ഥാനത്ത് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സിനിമാതാരങ്ങളാണ് മത്സരിക്കുന്നത്. ബിജെപി സ്ഥാനാർഥിയായി തൃശൂരിൽ സുരേഷ് ഗോപിയും, എൽഡിഎഫ് സ്ഥാനാർഥിയായി കൊല്ലത്ത് മുകേഷും. ഇപ്പോഴിതാ ബിജെപി സ്ഥാനാർഥിയായ സുരേഷ്ഗോപിയെക്കുറിച്ച് മനസ്തുറന്നിരിക്കുകയാണ് മുകേഷ്. സുരേഷ് ഗോപി കുറച്ച് വികാരം കൂടിയ ആളാണ്. അതാണ് ഭരത് ചന്ദ്രനെയൊക്കെ അവതരിപ്പിക്കുമ്പോള്‍ കണ്ടിട്ടുള്ളത്. ഇത് മുതലാക്കി സുരേഷ് ഗോപിയെ പ്രകോപിതനാക്കാനുള്ള കാര്യമാണ് അവരുടെ പാര്‍ട്ടിയിലുള്ളവര്‍ ചെയ്യുന്നത്. എന്നിട്ട് ഇതൊക്കെ വീഡിയോ എടുത്ത് അവര്‍ തന്നെ പ്രചരിപ്പിക്കുന്നു എന്ന് മുകേഷ് കുറ്റപ്പെടുത്തി. അങ്ങനെ ചെയ്യരുതെന്നും സുരേഷ് ഗോപിയില്‍ നല്ലൊരു മനുഷ്യനുണ്ട്, മനുഷ്യസ്നേഹിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

മിടുക്കി…മിടുമിടുക്കി; ഷൂ ക്ലീനിംഗിലൂടെ മാസം ഒന്നരലക്ഷം സമ്പാദിക്കുന്ന കൊച്ചിക്കാരി

ഷൂ വൃത്തിയാക്കുന്നത് ഒരു ചെറിയ പണിയല്ല. എന്നാൽ ഇതൊരു തൊഴിലാഴി തിരഞ്ഞെടുത്ത കൊച്ചിക്കാരിക്ക് ഒരു മാസം ഷൂ ക്ലീനിംഗിലൂടെ ലഭിക്കുന്നത് ഒന്നരലക്ഷം രൂപയാണ്. പഠനത്തിന് ശേഷം യൂട്യൂബിലൂടെയാണ് കൃഷ്ണ ഷൂ ക്ലീനിംഗ് പഠിച്ചത്. സംരംഭം തുടങ്ങിയ സമയത്ത് ഇൻസ്റ്റഗ്രാമിൽ വീഡിയോസ് അപ്‌ലോഡ് ചെയ്യുകയും തുടർന്ന് വീഡിയോ വൈറലാവുകയും ചെയ്തു.  പിന്നാലെയാണ് ഓർഡർ വരാൻ തുടങ്ങിയത്. മുപ്പതിലധികം ഷൂസ് ആണ് ദിവസേന ക്ലീനിംഗിനായി എത്തിയത്. 250 രൂപയാണ് ക്ലീനിംഗിന് കൃഷ്ണ വാങ്ങുന്നത്. ചെളിയും അഴുക്കും പറ്റിയ ഷൂ കൃഷ്ണയുടെ കൈയിൽ കൊടുത്താൽ എമർജൻസി ആണെങ്കിൽ രണ്ട് മണിക്കൂറിനുള്ളിൽ വൃത്തിയാക്കി തരും. അതല്ല കുറച്ച് സമയമൊക്കെ എടുത്ത് മതിയെങ്കിൽ മൂന്നോ നാലോ ദിവസത്തിനുള്ളിൽ പുത്തൻ ഷൂ പോലെ കൃഷ്ണ വൃത്തിയാക്കി തിരികെ നൽകുകയും ചെയ്യും. സെലിബ്രിറ്റീസ് അടക്കമുള്ള സ്ഥിരം കസ്റ്റമേഴ്സ് കൃഷ്ണയ്ക്ക് ഉണ്ട്. ഹിദ ദി ഷൂ ഷൈനി എന്ന…

Read More

പ്രേമലുവിനും കണ്ണൂർ സ്ക്വാഡിനും ശേഷം കൊല്ലത്ത് ഇനി പ്രേമയുഗം; സിനിമാ പോസ്റ്റർപ്രചരണവുമായി ആർഎസ്പി; പ്രചരണത്തിന് താരങ്ങളെ ക്ഷണിക്കില്ലന്ന് മുകേഷ്

കൊല്ലം: വീണ്ടും സിനിമാ പോസ്റ്റർ പ്രചരണവുമായി ആർഎസ്പി. സമൂഹ മാധ്യമങ്ങളിലൂടെയാണ് എൻ.കെ.പ്രേമചന്ദ്രനായുള്ള പ്രചാരണം. പ്രേമലു കൊല്ലം സ്ക്വാഡ് പോസ്റ്റുകൾ വൻ ഹിറ്റായ ശേഷം ഇപ്പോഴിതാ പ്രേമയുഗം പോസ്റ്ററാണ് എത്തിയത്. ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺതന്നെയാണ് ഇത്തവണയും ഫേസ്ബുക്ക് പോസ്റ്റിലൂടെ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ഭ്രമയുഗത്തിൽ മനയാണ് പശ്ചാത്തലമെങ്കിൽ ജഡായൂ പാറയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ പ്രേമചന്ദ്രനായുള്ള പോസ്റ്റർ ഇറക്കിയിരിക്കുന്നത്. എതിരാളിയുടെ താരപ്പൊലിമയ്ക്കെതിരേയല്ല ഇടതു മുന്നണിയുടെ രാഷ്ട്രീയത്തിനെതിരായ പോരാട്ടമാണിതെന്നാണ് പ്രേമചന്ദ്രന്‍റെ പ്രതികരണം. അതേസമയം, സമൂഹ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഒട്ടും പിന്നിലല്ല മുകേഷ് എംഎൽഎയും. എന്നാൽ ഇത്തവണ പ്രചരണത്തിന് താന്‍ മുന്‍കൈ എടുത്ത് താരങ്ങളെ കൊണ്ടുവരില്ല എന്നാണ് മുകേഷ് പറയുന്നത്. പക്ഷേ താല്‍പര്യമുള്ളവര്‍ക്ക് വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

ജയിലിൽ കിടന്ന് ഇനി ഇഷ്ടം പോലെ മുട്ടക്കറി കഴിക്കാം; മുട്ടക്കറി ഉണ്ടാക്കി നൽകിയില്ല, ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്

ഗുരുഗ്രാം: മുട്ടക്കറി ഉണ്ടാക്കി നൽകാത്തതിന്‍റെ പേരിൽ യുവാവ് ലിവ്-ഇൻ പങ്കാളിയായ യുവതിയെ കോടാലി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തി. ഗുരുഗ്രാമിലെ ചൗമ വില്ലേജിലാണ് നിഷ്ഠൂര കൊലപാതകം നടന്നത്. 32 കാരിയായ അഞ്ജലിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മുട്ടക്കറി ഉണ്ടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യുവതി അത് നിരസിച്ചതിനെത്തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് 35കാരനായ ലല്ലന്‍ യാദവ് പോലിസിന് മൊഴി നൽകി. താൻ ആസമയം മദ്യലഹരിയിൽ ആയിരുന്നെന്നും സ്വബോധം നഷ്ടപ്പെട്ട് ഇത്തരത്തിൽ ചെയ്തു പോയതാണെന്നും ലല്ലന്‍ പോലിസിനോട് വെളിപ്പെടുത്തി. ഗുരുഗ്രാമിലെ ചൗമ ഗ്രാമത്തിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു വീട്ടിൽ നിന്നാണ് അഞ്ജലിയുടെ മൃതദേഹം ഗുരുഗ്രാം പോലീസ് കണ്ടെത്തിയത്. കെയർ ടേക്കറാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആക്രി പെറുക്കി ഉപജീവനം നയിക്കുന്ന അഞ്ജലിയും, ലല്ലൻ യാദവും ഏഴ് മാസം മുൻപാണ് ഒരുമിച്ച് താമസം തുടങ്ങുന്നത്. അഞ്ജലി ഭാര്യയാണെന്ന് വീട്ടുടമയെ വിശ്വസിപ്പിച്ചാണ് ല്ലൻ…

Read More

ഉയരം എവറസ്റ്റിനെക്കാൾ കൂടുതൽ! ചൊവ്വയിൽ വമ്പൻ അഗ്നിപർവതം കണ്ടെത്തി

എവറസ്റ്റിനെക്കാൾ വലിപ്പമുള്ള അഗ്നിപർവതം ചൊവ്വയിൽ കണ്ടെത്തി. 29,600 അടി ഉയരമുള്ള സജീവ അഗ്നിപർവതമാണ് ഇത്. എന്നാൽ ഈ അഗ്നിപർവതത്തിന് എവറസ്റ്റിനേക്കാൾ ഉയരമുണ്ടെങ്കിലും ചെവ്വയിലെ ഏറ്റവും വലിയ അഗ്നിപർവതങ്ങളിൽ ഏഴാമതാണ് സ്ഥാനം. ചൊവ്വയിലെ താർസിസ് എന്ന ഘടനയിലാണ് 9,022 മീറ്റർ ഉയരമുള്ള ഈ പർവതം സ്ഥിതി ചെയ്യുന്നത്. 450 കിമീ ആണ് വീതി. താൽകാലികമായി നോക്ടിസ് അഗ്നിപർവതമെന്നാണ് ഇതിന് ഇപ്പോൾ നൽകിയിരിക്കുന്ന പേര്. നോക്ടിസിനെ കുറിച്ച് ശാസ്ത്രജ്ഞര്‍ 55ാമത് ലൂണാര്‍ പ്ലാനെറ്ററി സയന്‍സ് കോണ്‍ഫറന്‍സിലാണ് വെളിപ്പെടുത്തിയത്. 1971 മുതൽ ചൊവ്വയെ ഭ്രമണം ചെയ്യുന്ന പല ഉപഗ്രഹങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതൊരു അഗ്നിപർവതമാണെന്ന് ശാസ്ത്രലോകം സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്. നോക്ടിസില്‍ ഹിമപാളികളുടെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ടെന്നും ഭാവിയില്‍ ചൊവ്വയിലെ ജീവന്‍റെ തുടിപ്പ് തേടിയുള്ള ആസ്ട്രോബയോളജിക്കല്‍ പര്യവേഷണങ്ങളുടെ പ്രധാന ഇടം നോക്ടിസ് ആയേക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. എത്ര നാള്‍ ഈ അഗ്നിപര്‍വതം സജീവമായിരുന്നു? ഇപ്പോള്‍ സജീവമാണോ…

Read More

ഭാര്യ ഉപേക്ഷിച്ച് പോയി: മനോവിഷമത്തിൽ ജീവനൊടുക്കി യുവാവ്; കുട്ടികളെ ഏറ്റെടുക്കില്ലെന്ന് ഭാര്യ

കൊല്ലം: ഭാര്യ ഉപേക്ഷിച്ച് പോയതിന് പിന്നാലെ ജീവനൊടുക്കി യുവാവ്. കൊല്ലം ചവറ പുതുക്കാട് രാജേഷ്(43) ആണ് മരിച്ചത്. രാജേഷിന്‍റെ ഭാര്യ ജിഷയെ കഴിഞ്ഞ മൂന്നാം തിയതി മുതൽ കാണാതായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മടപ്പള്ളിയിലെ വാടകവീട്ടിലെ കിടപ്പുമുറിയിൽ രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷ് തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി താഴെ വീണതാണെന്നാണ് പോലീസിന്‍റെ നിഗമനം. കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ ആയിരുന്നു. കുട്ടികൾ അച്ഛൻ എഴുനേൽക്കുന്നില്ലെന്ന് സമീപത്തെ വീട്ടിൽ അറിയിച്ചതിനെ തുടർന്നായിരുന്നു മരിച്ച നിലയിൽ രാജേഷിനെ കണ്ടെത്തിയത്. വൈകിട്ട് നാലരയോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. തുടർന്ന് കുട്ടികളെ ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറാകാതിരുന്നതോടെ ജനപ്രതിനിധികൾ ഇടപെട്ട് ശിശുക്ഷേമ സമിതി സ്ഥലത്ത് എത്തി. ഇതിനിടെ ജിഷയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സംരക്ഷിക്കാൻ കഴിയില്ലന്ന് അറിയിച്ചതോടെ കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു.

Read More

ന്യൂസ് പ്രിന്‍റ് ഉൽപാദനം വർധിപ്പിക്കാനൊരുങ്ങി കെപിപിഎൽ; കേന്ദ്രസർക്കാർ അടച്ചുപൂട്ടിയ സ്ഥാപനം കേരളം ഏറ്റെടുത്ത് നടത്തി; പി. രാജീവ്

തിരുവനന്തപുരം: വിപണിയിലെ വർധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്ത് ന്യൂസ് പ്രിന്‍റ് ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി കെപിപിഎൽ(കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡ്). രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങൾ കെപിപിഎൽ ന്യൂസ്പ്രിന്‍റ് ഉപയോഗിച്ചു തുടങ്ങിയതോടെ ഉൽപ്പന്നത്തിന്‍റെ ഡിമാന്‍റ് വർധിച്ചുവെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പ്രതിവര്‍ഷം രണ്ട് ലക്ഷം ടൺ വനാധിഷ്ഠിത അസംസ്കൃത വസ്തുക്കൾ പത്ത് വര്‍ഷത്തെ കാലയളവിലേക്ക് ലഭ്യമാക്കുന്നതിനുള്ള ദീര്‍ഘകാല കരാർ വനം വകുപ്പും, കെപിപിഎല്ലുമായി ഒപ്പുവെക്കുന്നതിന് മുഖ്യമന്ത്രിയും വനം മന്ത്രിയും കൂടി പങ്കെടുത്ത ഉന്നതതല യോഗം തീരുമാനിച്ചെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം… വിപണിയിലെ വർധിച്ച ആവശ്യം കണക്കിലെടുത്ത് ന്യൂസ് പ്രിന്‍റ് ഉൽപാദനം വർധിപ്പിക്കാനൊരുങ്ങുകയാണ് കെപിപിഎൽ. രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങൾ കെ.പി.പി.എൽ ന്യൂസ്പ്രിന്‍റ് ഉപയോഗിച്ചു തുടങ്ങിയതോടെ ഉൽപ്പന്നത്തിന്‍റെ ഡിമാന്‍റ് വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിവര്‍ഷം 2 ലക്ഷം ടൺ വനാധിഷ്ഠിത അസംസ്കൃത…

Read More