യാത്രക്കാരാണ് യജമാനന്മാർ, ഒരാള്‍ കൈ കാണിച്ചാലും ബസ്‌ നിര്‍ത്തണം; കെ. ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാര്‍ക്ക് തുറന്ന കത്തുമായി ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ. യാത്രക്കാരോട് പാലിക്കേണ്ട നിര്‍ദേശങ്ങളാണ് കത്തിൽ അടങ്ങിയിരിക്കുന്നത്. യാത്രക്കാരാണ് യജമാനന്മാർ എന്ന പൊതുബോധം എല്ലാ ജീവനക്കാരിലും ഉണ്ടാകണമെന്നും മാന്യവും സുരക്ഷിതവുമായ യാത്ര ചെയ്യാൻ അവർക്ക് അവസരം സൃഷ്‌ടിക്കണമെന്നും ഗണേഷ് കുമാർ കത്തിലൂടെ അറിയിച്ചു. ഒരാള്‍ കൈ കാണിച്ചാലും ബസ് നിര്‍ത്തണമെന്നും രാത്രി പത്തിന് ശേഷം സൂപ്പര്‍ഫാസ്റ്റ് ബസുകളും അതിന് താഴെ ശ്രേണിയിലുള്ള ബസുകളും യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണമെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. കത്തിന്‍റെ പൂർണ പകർപ്പും അദ്ദേഹം തന്‍റെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

Read More

ഒളിപ്പിച്ച 500 രൂപ നോട്ടുകൾ കണ്ടെത്തിയാൽ അത് നിങ്ങൾക്ക് സ്വന്തം; വൈറലായി നിധിവേട്ട

500 രൂപാ നോട്ടുകൾ ഡൽഹി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നും അത് കണ്ടെത്താൻ ആളുകളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ട്രെഷർ ഹണ്ട് ഡൽഹി എന്ന ഇൻസ്റ്റാഗ്രാം പേജ് ആണ് ഡൽഹി നഗരവാസികൾക്ക് മുൻപിൽ ഇത്തരത്തിലൊരു വെല്ലുവിളി അവതരിപ്പിച്ചത്. “ഡൽഹിയിലെമ്പാടും യഥാർഥ നിധി വേട്ട” എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. ‘നോർത്ത് ഡൽഹിയിലേക്ക് ബോട്ടിങ്ങിനായി വരൂ, വിവിധയിടങ്ങളിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന 500 രൂപാ നോട്ടുകൾ കണ്ടെത്തി സ്വന്തമാക്കൂ’ എന്നാണ് സോഷ്യൽ മീഡിയ പങ്കുവച്ച ചലഞ്ചിൽ പറയുന്നത്. ഇതോടൊപ്പം 500 രൂപയുടെ നോട്ട് ചുരുട്ടി ഒരു മതിലിന്‍റെ വിടവിൽ ഇടുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിധി കണ്ടെത്തുന്നവർ തങ്ങളെ അറിയിക്കണമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ആളുകൾ ചലഞ്ചിന്‍റെ ഭാഗമാകാൻ താൽപ്പര്യം പ്രകടിപ്പിച്ചു. ചിലർ…

Read More

പെൻഷൻകാരുടെ യോഗത്തിൽ എല്ലാവരും പങ്കെടുക്കണം; ജോലി കളഞ്ഞും വയോധികരെത്തി; നടന്നതോ എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പരിപാടി; പ്രതിഷേധിച്ച് വയോജനങ്ങൾ

പാലക്കാട്: പെൻഷൻകാരുടെ യോഗം എന്ന വ്യാജേന എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ വയോജനങ്ങളെ പങ്കെടുപ്പിക്കുന്നതിനു ശ്രമം. പാലക്കാട് കാവിൽപാടിലാണ് പെൻഷൻകാരുടെ യോഗം എന്ന പേരിൽ ഇടതുപക്ഷ സ്ഥാനാർഥിയുടെ പ്രചരണ പരിപാടി സംഘടിപ്പിക്കാൻ ശ്രമിച്ചത്. പെൻഷൻ കൈപ്പറ്റാൻ ആധാറും പെൻഷൻ ലിസ്റ്റും കൊണ്ടുവരാൻ വയോധികരോട് സിപിഎം പ്രവർത്തകർ നിർദേശിച്ചു. ഇതിൻ പ്രകാരം പരിപാടിയിൽ പങ്കെടുക്കുന്നതിനായി ജോലി സ്ഥലത്തുനിന്നുവരെ വയോജനങ്ങൾ അവിടേക്ക് എത്തി. എന്നാൽ അവിടെ വന്നപ്പോഴാണ് തെരഞ്ഞെടുപ്പ് പ്രചരണം ആണ് നടക്കുന്നതെന്ന് മനസിലായത്. ഉടൻതന്നെ വയോജനങ്ങൾ അവിടെ നിന്നിറങ്ങുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്നാൽ ഇത് പാർട്ടി പരിപാടി അല്ലായിരുന്നുവെന്നാണ് സിപിഎം നൽകുന്ന വിശദീകരണം. പെൻഷൻ വിശദീകരണയോഗമാണ് നടത്തുന്നതെന്നും സിപിഎം വ്യക്തമാക്കി.  

Read More

പാപ്പനും പിള്ളേരും വരുവാ കേട്ടോ…ആട് 3 പ്രഖ്യാപിച്ച് മിഥുന്‍ മാനുവല്‍ തോമസ്

മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ആ പ്രഖ്യാപനം വന്നു കഴിഞ്ഞു. ഏറെ പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ ചിത്രം ആടിന്‍റെ മൂന്നാം ഭാഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒപ്പം ഓഫീഷ്യൽ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബു ആണ്.  പാപ്പനും പിളേളരും വരുവാ കേട്ടോ…ഇനി അങ്ങോട്ട് ‘ആടുകാലം’. പോസ്റ്റർ പങ്കുവച്ച് ജയസൂര്യ കുറിച്ചു. 40 കോടി മുതൽ മുടക്കിയാണ് ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബു ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ഷാജി പാപ്പനൊപ്പം ഡ്യൂഡും അറയ്ക്കൽ അബുവും സാത്താൻ സേവ്യറും ഷർബത്ത് ഷമീറും ക്യാപ്റ്റൻ ക്ലീറ്റസും ശശി ആശാനുമൊക്കെ മൂന്നാം വരവിലുണ്ടാവും. 2015 ലാണ് ആട്: ഒരു ഭീകരജീവിയാണ് തിയറ്ററുകളിലെത്തുന്നത്. എന്നാൽ അന്ന് ചിത്രത്തിന് തിയറ്ററിൽ വലിയ വിജയം നേടാൻ കഴിഞ്ഞില്ല. എന്നാൽ…

Read More

പട്ടാമ്പിയിൽ വന്ദേഭാരത് ട്രെയിനിടിച്ച് വയോധികന് ദാരുണാന്ത്യം; അപകടം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ

പാലക്കാട്: വന്ദേഭാരത് ട്രെയിനിടിച്ച് വയോധികന് ദാരുണാന്ത്യം. പട്ടാമ്പിയിൽ വച്ചാണ് സംഭവം ഉണ്ടായത്. മുതുമല സ്വദേശി ദാമോദരൻ മാസ്റ്ററാണ് മരിച്ചത്. 68 വയസായിരുന്നു. മൃതശരീരം പട്ടാന്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വയോധികൻ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. അപകടത്തെ തുടർന്ന് റെയിൽവേ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Read More

‘കരിക്ക്’ കുടുംബത്തില്‍ വീണ്ടും കല്യാണം; അഭിനേതാവ് കിരൺ വിയ്യത്ത് വിവാഹിതനായി

നിരവധി ആരാധകരുള്ള വെബ് സീരീസാണ് കരിക്ക്. അതിലെ ഓരോ അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചമായ അഭിനയം കാഴ്ച വയ്ക്കുന്ന പ്രതിഭകളാണ്. ഇപ്പോഴിതാ കരിക്ക് ടീമിൽ നിന്നും ഒരു സന്തോഷ വാർത്ത പുറത്തു വന്നിരിക്കുകയാണ്. കരിക്കിലെ അഭിനേതാവ് കിരൺ വിവാഹിതനായി എന്ന വാർത്തയാണ് ആരാധകരെ ഞെട്ടിച്ചത്. ആതിരയാണ് കിരണിന്‍റെ വധു. കണ്ണൂരില്‍ നടന്ന വിവാഹചടങ്ങില്‍ കരിക്ക് ടീമിലെ സഹപ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.   കല്യാണത്തിന്‍റെ വീഡിയോ കരിക്കിലെതന്നെ മറ്റൊരു അഭിനേതാവായ അർജുനാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. നിരവധി ആരാധകരാണ് ദമ്പതികള്‍ക്ക് ആശംസകൾ അറിയിച്ചത്. കരിക്ക് താരങ്ങളായ അനു .കെ. അനിയന്‍, അര്‍ജുന്‍ രത്തന്‍, ജീവന്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചു. എംടെക് കാരനായ കിരണ്‍ അഭിനയത്തോടുള്ള പാഷന്‍ മൂലമാണ് കരിക്കിലെത്തുന്നത്. സ്കൂട്ടിലെ ശ്യാം കണ്ടിത്തറ, പ്ലസ്‌ടുവിലെ അനന്തു, തേര പാരായിലെ കെ.കെ ഒക്കെ എന്നിവ ജനപ്രീതി…

Read More

ബോളിവുഡിൽ നിന്നും ഓഫർ വന്നിട്ടും എന്തുകൊണ്ട് നിരസിച്ചു? കാരണം വ്യക്തമാക്കി ഉണ്ണി മുകുന്ദൻ

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. നായകനായും വില്ലനായും സഹനടനായും ഉണ്ണി മുകുന്ദൻ വെള്ളിത്തിരയിൽ തിളങ്ങുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നടന്‍റെ പുതിയ സിനിമകൾക്കെല്ലാം ആകാംഷയോടാണ് ആരാധകർ കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ താരം തന്‍റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവച്ച് എത്താറുണ്ട്. ജയ് ഗണേഷ് എന്ന ചിത്രമാണ് താരത്തിന്‍റേതായി അടുത്തതായി റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ എന്ത് കൊണ്ടാണ് താന്‍ ബോളിവുഡിലേക്കുള്ള അവസരം നിരസിച്ചത് എന്നതിന്‍റെ കാരണം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് താരം പറഞ്ഞത്. സെക്‌സ് കോമഡികളില്‍ നായകന്‍ ആവാന്‍ തനിക്ക് ബോളിവുഡില്‍ നിന്ന് ഓഫര്‍ ഉണ്ടായിരുന്നു എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ താന്‍ അത്തരം സിനിമകളുടെ ഭാഗം ആകാന്‍ ആഗ്രഹിക്കുന്നില്ല. ആര്‍മി പ്രമേയം ആകുന്ന ഒരു സിനിമയില്‍…

Read More

ജോ ബൈഡൻ ഏറ്റവും മോശം പ്രസിഡന്‍റ്; വരുന്ന തെരഞ്ഞെടുപ്പിൽ ബൈഡൻ വിജയിച്ചാൽ രക്തച്ചൊരിച്ചിലായിരിക്കും; ട്രംപ്

വാഷിംഗ്ടണ്‍: യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കും നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പെന്ന് ഡൊണാൾഡ് ട്രംപ്. വരുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് ജോ ബൈഡൻ വിജയിച്ചാൽ അത് അമേരിക്കയുടെ രക്തച്ചൊരിച്ചിലായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ശനിയാഴ്ച ഒഹായോയിൽ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ട്രംപിന്‍റെ രക്തച്ചൊരിച്ചില്‍ പ്രയോഗം എന്താണെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. മെക്‌സിക്കോയില്‍ കാര്‍ നിര്‍മാണം നടത്തി അമേരിക്കയില്‍ വില്‍ക്കാനുള്ള ചൈനയുടെ പദ്ധതിയെ വിമര്‍ശിച്ചതിനുപിന്നാലെ ആയിരുന്നു അദ്ദേഹത്തിന്‍റെ രക്തച്ചൊരിച്ചിൽ പ്രയോഗം. ‘രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്ന കാര്യം സംശയമാണ്. ഇപ്പോള്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് രക്തച്ചൊരിച്ചിലായിരിക്കും നടക്കുക. അത് രാജ്യത്തിനുവേണ്ടിയുള്ള രക്തച്ചൊരിച്ചിലായിരിക്കും. താൻ വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളൊന്നും ചൈനയ്ക്ക് വിൽക്കാൻ കഴിയില്ല എന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ജോ ബൈഡൻ “ഏറ്റവും മോശം” പ്രസിഡന്‍റാണെന്നും ട്രംപ് ആരോപിച്ചു.

Read More

പാറശാല ഷാരോൺ വധക്കേസ്: ഡിവൈഎസ്പിയുടെ അന്തിമ റിപ്പോർട്ട് റദ്ദാക്കണം; പ്രതി ഗ്രീഷ്മ വീണ്ടും സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പാറശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫയൽ ചെയ്ത അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് ഗ്രീഷ്മ അടക്കമുള്ള പ്രതികൾ. സാങ്കേതിക കാരണങ്ങൾ ഉന്നയിച്ചാണ് പുതിയ ഹർജി. അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ ക്രൈബ്രാഞ്ച് ഡിവൈഎസ്പിക്ക് നിയമപരമായ അധികാരമില്ലെന്നാണ് വാദം. ഹർജിയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്കേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂ എന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഈ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഗ്രീഷ്മയ്ക്ക് വേണ്ടി അഭിഭാഷകൻ ശ്രീറാം പറക്കാട്ടാണ് ഹർജി സമർപ്പിച്ചത്. ഗ്രീഷ്മയ്ക്കു പുറമെ കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരുമാണ് മറ്റ് ഹർജിക്കാർ. 2022 ഒക്ടോബർ 14ന് ആണ് പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചതിനെ തുടർന്ന് ഗ്രീഷ്മ കാമുകൻ ഷാരോൺ രാജിനെ കൊലപ്പെടുത്തിയത്. വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ…

Read More

ഓംലെറ്റ് എടുക്കാൻ കുറച്ച് താമസമുണ്ടാകും; കൊല്ലത്ത് ലഹരിസംഘം തട്ടുകട അടിച്ചുതകർത്തു

കൊല്ലം: കരുനാഗപ്പള്ളിയിൽ മദ്യപിച്ചെത്തിയ ഒരു കൂട്ടം ആളുകൾ തട്ടുകട അടിച്ചുതകർത്തു. ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിന്‍റെ കടയാണ് അക്രമികൾ അടിച്ചുതകർത്തത്. സംഭവത്തിൽ പ്രസാദ് എന്നയാൾ പിടിയിലായി. അക്രമികൾ കടയിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. കഴിയ്ക്കാൻ ദോശയ്ക്കൊപ്പം ഓംലെറ്റ് ഓഡർ ചെയ്‌തിരുന്നു. എന്നാൽ ഓംലെറ്റ് ഉണ്ടാക്കുന്നതിന് താമസമുണ്ടെന്ന് പറഞ്ഞത് ഇവരെ ചൊടിപ്പിക്കുകയായിരുന്നു. അത് അക്രമത്തിലേക്ക് വഴിവച്ചു. കടയിൽ ഭക്ഷണം കഴിയ്ക്കാനെത്തിയവരേയും അക്രമികൾ മർദിച്ചു. പുലിയൂർവഞ്ചി സ്വദേശികളും സഹോദരങ്ങളുമായ അരുൺ, അജിൽ എന്നിവർക്ക് പരിക്കേറ്റു. സംഭവത്തിൽ കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More