ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്‍റെ മേൽക്കൂര തകര്‍ന്ന് വീണു; 60 വര്‍ഷത്തെ പഴക്കമുള്ള കെട്ടിടമാണ് തകർന്നത്; അവധി ദിനമായതിനാല്‍ വന്‍ അപകടം ഒഴിവായി

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ യുപി സ്‌കൂളിന്‍റെ മേൽക്കൂര തകര്‍ന്ന് വീണു. ഞായറാഴ്ച രാവിലെയാണ് സംഭവം. അവധി ദിവസമായതിനാൽ വലിയ അപകടം ഒഴിവായി. ശക്തമായ മഴയിൽ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലെന്നാണ് വിവരം.

അതേസമയം സംഭവത്തിൽ പ്രതികരിച്ച് പ്രധാനാധ്യാപകൻ ബിജു രംഗത്തെത്തി. ‘ഏകദേശം 60 വര്‍ഷത്തെ പഴക്കമുള്ള കെട്ടിടമാണ്. തകർന്നു വീണ കെട്ടിടം നിലവിൽ ഉപയോഗശൂന്യമാണ്. കെട്ടിടത്തിലേക്ക് കുട്ടികള്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൊളിച്ചുമാറ്റാന്‍ പഞ്ചായത്ത് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. നിലവില്‍ 14 മുറിയുടെ കെട്ടിടം കിഫ്ബിയില്‍ അനുവദിച്ചിട്ടുണ്ട്. അതിന്‍റെ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. അടുത്തയാഴ്ച പുതിയ കെട്ടിടത്തിലേക്ക് കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതറില്‍ നിന്നും ലഭിക്കുന്നത്’ എന്ന് ബിജു പറഞ്ഞു.

Related posts

Leave a Comment