തിരുവനന്തപുരം മുതൽ ടോക്യോവരെ: ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തെരഞ്ഞ് ഇന്ത്യൻ യാത്രക്കാർ


തിരുവനന്തപുരം: ഇന്ത്യൻ സഞ്ചാരികൾ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് കൂടുതൽ മുൻഗണന നൽകുന്നതായി എയർ ബിഎൻബി പുറത്തു വിട്ട പുതിയ ഡാറ്റ വ്യക്തമാക്കുന്നു.

ജപ്പാൻ, ദക്ഷിണ കൊറിയ, തെക്കുകിഴക്കൻ ഏഷ്യയിലെ പ്രധാന നഗരങ്ങളായ ടോക്യോ, ഒസാക, ബുസാൻ എന്നിവിടങ്ങളിലേക്കുള്ള തിരച്ചിൽ ഗണ്യമായി ഉയർന്നിട്ടുണ്ട്. അതേസമയം ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങളായ തിരുവനന്തപുരം, പുരി, ജയ്‌പൂർ, മേഘാലയ എന്നിവിടങ്ങളും ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി.

പ്രത്യേകിച്ച് തിരുവനന്തപുരം 90 ശതമാനത്തിലധികം വളർച്ചയോടെ മുന്നിൽ നിൽക്കുന്നത് ശ്രദ്ധേയമാണ്. കൊറിയൻ പോപ്പ് സംസ്കാരവും ജാപ്പനീസ് പൈതൃകവും, വ്യത്യസ്ത ഭക്ഷണ അനുഭവങ്ങളും, എളുപ്പമുള്ള യാത്രാസൗകര്യവും ഈ പ്രവണതയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. കൂടാതെ ജെൻ സി വിഭാഗം യാത്രാ തിരച്ചിലിൽ മുന്നിൽ നിൽക്കുന്നതും ശ്രദ്ധേയമാണ്.

Related posts

Leave a Comment