കേട്ടതെല്ലാം ശരി… മെറ്റേണിറ്റി ലീവിന് പോവുകയാണെന്ന് സാമന്ത

ഏതാനും മാസങ്ങള്‍ക്കു മുന്‍പായിരുന്നു തെന്നിന്ത്യൻ താരസുന്ദരി സാമന്തയുടെ വിവാഹം. സംവിധായകനായ രാജ് നിദിമൊരുവും സാമും പ്രണയത്തിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ അതിനു മുന്‍പ് പ്രചരിച്ചിരുന്നു. യാത്രകളിലും സിനിമാ സംബന്ധിയായ പരിപാടികളിലേക്കുമെല്ലാം ഇരുവരും ഒന്നിച്ചായിരുന്നു എത്തിയത്. ഇവരുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. വിവാഹം കഴിഞ്ഞപ്പോഴായിരുന്നു സാമന്ത ഈ ബന്ധത്തെക്കുറിച്ച് സ്ഥിരീകരണം നടത്തിയത്.

നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിനു പിന്നാലെ സാമന്ത കടുത്ത ഡിപ്രഷനിലായിരുന്നു. ശാരീരികമായും പ്രയാസങ്ങള്‍ നേരിട്ടിരുന്നു. എല്ലാം തകര്‍ന്നു കഴിയുന്ന സമയത്ത് ആശ്വാസവുമായി രാജ് കൂടെയുണ്ടായിരുന്നു. അങ്ങനെ തുടങ്ങിയ ബന്ധമായിരുന്നു വിവാഹത്തിലേക്കെത്തിയത്.

രണ്ടാം വിവാഹ ജീവിതത്തെക്കുറിച്ച് സാമന്ത വിവാഹ ശേഷവും അഭിനയ മേഖലയില്‍ സജീവമായിരുന്നു സാമന്ത. ഏറ്റെടുത്ത പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമായിരുന്നു ഹണിമൂണ്‍ യാത്ര. തിരക്കിനിടയിലും സോഷ്യല്‍മീഡിയയിലൂടെ സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. അടുത്തിടെ റിലീസ് ചെയ്ത മാ ഇന്‍റി ബംഗാരം മികച്ച പ്രതികരണമാന്നു നേടിയത്.

ചിത്രത്തിന്‍റെ വിജയാഘോഷമായിരുന്നു കഴിഞ്ഞ ദിവസം. രാജിനൊപ്പമായാണ് സമാന്ത ചടങ്ങില്‍ പങ്കെടുത്തത്. അമ്മയാവാനുള്ള തയാറെടുപ്പിലാണോ സാം എന്നായിരുന്നു ചോദ്യങ്ങള്‍. ഗര്‍ഭിണിയെപ്പോലെയുണ്ട് കാണുമ്പോള്‍, ഹാപ്പി ന്യൂസാണല്ലോ, തുടങ്ങി ആരാധകരെല്ലാം ഇതേക്കുറിച്ചായിരുന്നു ചോദിച്ചത്. ഒടുവില്‍ താരം തന്നെ ആ സന്തോഷവാര്‍ത്ത പങ്കുവയ്ക്കുകയായിരുന്നു. നിലവിലെ ചിത്രങ്ങളെല്ലാം

പൂര്‍ത്തിയാക്കിയ ശേഷം മെറ്റേണിറ്റി ലീവിലേക്ക് പോവുകയാണ്. ആരാധകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ചിത്രങ്ങളുമായി വീണ്ടും വരും എന്നാണ് സമാന്ത പറഞ്ഞത്. ജീവിതത്തില്‍ സെറ്റിലാവാനും അമ്മയാവാനുമൊക്കെ താന്‍ ആഗ്രഹിച്ചിരുന്നതായി നേരത്തെ സമാന്ത പറഞ്ഞിരുന്നു. അതിനുള്ള സമയം ആയിട്ടില്ലെന്ന് തോന്നുന്നു. ഇപ്പോഴും ആ ആഗ്രഹം മനസിലുണ്ട്. അമ്മയാവുന്നത് വളരെ മനോഹരമായ അനുഭവമാണെന്നാണ് എല്ലാവരും പറഞ്ഞിട്ടുള്ളത്.

അങ്ങനെയൊരു കാര്യത്തിനായി കാത്തിരിക്കുകയാണ്. പ്രായത്തെക്കുറിച്ച് പറഞ്ഞ് ആളുകള്‍ വിഷമിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. അമ്മയാവാന്‍ പ്രായമൊരു തടസമല്ലെന്നാണ് മനസിലാക്കുന്നതെന്നായിരുന്നു സമാന്ത അന്നു പറഞ്ഞത്.

മാ ഇന്‍റി ബംഗാരം എന്ന ചിത്രം ഗംഭീരമായി മുന്നേറുകയാണ്. സിനിമയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കുന്ന വീഡിയോ പുറത്തുവന്നപ്പോള്‍ മുതല്‍ സാ മന്തയുടെ ബേബി ബംപ് ചര്‍ച്ചയായിരുന്നു. അമ്മയാവാനുള്ള തയാറെടുപ്പിലാണു നടി എന്നായിരുന്നു റിപ്പോര്‍ട്ടുകളെല്ലാം. താരം തന്നെ അത് സ്ഥിരീകരിച്ചതോടെ ആരാധകരും വലിയ സന്തോഷത്തിലാണ്.

Related posts

Leave a Comment