തന്‍റെ സ്ഥാനാർഥിത്വം ആചാര സംരക്ഷണത്തിന് എതിരായി നിൽക്കുന്നവർ പാർലമെന്‍റിൽ എത്താതിരിക്കാനെന്ന് പി.സി. ജോർജ്

പത്തനംതിട്ട: ശബരിമല വിഷയത്തിൽ ആചാര സംരക്ഷണത്തിന് എതിരായി നിന്നവർ പാർലമെന്‍റിൽ എത്തുന്നതു തടയാനാണ് തന്‍റെ സ്ഥാനാർഥിത്വമെന്ന് പി.സി. ജോർജ് എംഎൽഎ.പത്തനംതിട്ട പാർലമെന്‍റ് മണ്ഡലം ജനപക്ഷം കൺവൻഷനുകൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമല അയ്യപ്പന്‍റെ പുണ്യ പൂങ്കാവനം ഉൾക്കൊള്ളുന്ന പത്തനംതിട്ട പാർലമെന്‍റ് മണ്ഡലത്തിൽ വിശ്വാസികൾക്കൊപ്പം നിൽക്കുന്ന ജനപ്രതിനിധിയെയാണ് ആവശ്യം. ആചാരാനുഷ്ഠാനങ്ങൾക്ക് വിലകല്പിക്കാത്തവർ ശബരിമലയെ കലാപഭൂമിയാക്കും . അതൊഴിവാക്കാനാണ് സ്ഥാനാർഥിയായി മത്സരിക്കുന്നതെന്നും പി.സി ജോർജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. റെജി കെ.ചെറിയാൻ, നസീർ വയലും തലയ്ക്കൽ, ഇ.ഒ ജോൺ, ബാബു നെല്ലിമല , സന്തോഷ് ജോർജ് , മുനീർ അടൂർ , റെജി കൊണ്ടോടി. കെ.പി അനിൽകുമാർ, സുനിൽ കോന്നിയൂർ, സന്തോഷ് വെച്ചൂച്ചിറ, ടിജോ സാബ്രിയിൽ , ജോമോൻ ,ഷിബു വെച്ചൂച്ചിറ, ബെൻസൺ കുളനട,…

Read More

വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കണം; മോദിയുടെ അഭ്യർഥന സ്വീകരിച്ച് മോഹൻലാൽ

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥന സ്വീകരിച്ച് നടൻ മോഹൻലാൽ. ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കണമെന്ന മോദിയുടെ അഭ്യർഥനയാണ് മോഹൻലാൽ സ്വീകരിച്ചത്. ഊർജസ്വലമായ ജനാധിപത്യത്തിനുവേണ്ടിയുള്ള തങ്ങളുടെ അവകാശം പ്രയോഗിക്കാൻ എല്ലാ പൗരന്മാരോടും അഭ്യർഥിക്കുന്നത് തന്‍റെ ഉത്തരവാദിത്വമായി കാണുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോഹൻലാലിന്‍റെ മറുപടി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെയും അഭ്യർഥന. താങ്കളുടെ അഭിനയം വർഷങ്ങളായി ലക്ഷക്കണക്കിന് ആളുകളെയാണ് രസിപ്പിക്കുന്നത്. നിരവധി അവാർഡുകൾ താങ്കൾ നേടി കഴിഞ്ഞു. വോട്ട് ചെയ്യേണ്ടതിന്‍റെ പ്രധാന്യം ജനങ്ങളെ ബോധവത്ക്കരിക്കാനും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കാനും വേണ്ട ശ്രമങ്ങള്‍ നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നു എന്നായിരുന്നു മോദി ട്വീറ്റ്. Certainly, Sir. It will be my privilege to request all the fellow citizens to exercise their right for a vibrant democracy. @narendramodi @PMOIndia #Elections2019 https://t.co/OlHRTfprOV — Mohanlal (@Mohanlal)…

Read More

സീറ്റ് നൽകിയില്ലെങ്കിൽ യുപിയിൽ ബിജെപി പൊട്ടും; പാർട്ടിയെ ഭീഷണിപ്പെടുത്തി സാക്ഷി മഹാരാജ്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നൽകിയില്ലെങ്കിൽ പാർട്ടിക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ബിജെപിയുടെ “തീപ്പൊരി’ നേതാവ് സാക്ഷി മഹാരാജ്. തന്‍റെ മണ്ഡലത്തിൽ വേറെ ആരെയെങ്കിലും മത്സരിപ്പിച്ചാൽ പ്രത്യാഘാതം ഗുരുതരമാകുമെന്നാണ് ഉന്നാവോ മണ്ഡലത്തിലെ സിറ്റിംഗ് എംപിയായ സാക്ഷി മഹാരാജിന്‍റെ ഭീഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ മഹേന്ദ്ര നാഥ് പാണ്ഡെയ്ക്കു സാക്ഷി മഹാരാജ് അയച്ച കത്ത് പുറത്തായി. ഉന്നാവോയിൽ സീറ്റ് ഉറപ്പിച്ചതായാണ് താൻ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പിടിഐയോട് പറഞ്ഞു. എന്നാൽ‌ തന്നെ ഒഴിവാക്കാൻ പാർട്ടി തീരുമാനിച്ചാൽ സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരുടെ വികാരം വൃണപ്പെടും. തെരഞ്ഞെടുപ്പ് ഫലം ഗുണകരമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയില്‍ സാക്ഷി ഉണ്ടായിരിക്കില്ലെന്ന സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ഉത്തര്‍പ്രദേശ് പ്രസിഡന്‍റിന് സാക്ഷി മഹാരാജ് കത്തയച്ചത്. അതേസമയം സ്ഥാനാര്‍ഥി പട്ടികയുടെ കാര്യത്തില്‍ ബിജെപി ഇതുവരെയും അന്തിമതീരുമാനം എടുത്തിട്ടില്ല.…

Read More

മതം പറഞ്ഞ് വോട്ടുപിടിക്കരുതെന്ന് ആവർത്തിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല ക്ഷേത്രത്തിന്‍റെ പേരോ അതുമായി ബന്ധപ്പെട്ട പ്രസ്താവനകളോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. എന്നാൽ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രചാരണമാകാമെന്നും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാൻ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. മതം, ആരാധനാലയം, ജാതി എന്നിവയുടെ പേരിൽ ജനവികാരം വഷളാക്കരുതെന്നാണ് കഴിഞ്ഞ ദിവസം താൻ പറഞ്ഞിരുന്നത്. എന്നാൽ ഇതിനെ ശബരിമല വിഷയവുമായി ബന്ധപ്പെടുത്തി അമിതവ്യാഖ്യാനം നൽകരുതെന്നും ടിക്കാറാം മീണ പറഞ്ഞു. യുവതി പ്രവേശനത്തിൽ ഏത് രീതിയിൽ വിഷയം ഉന്നയിക്കണമെന്ന് അവരവർക്ക് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

തെരഞ്ഞെടുപ്പിൽ പ്രേമചന്ദ്രന് കെട്ടിവയ്ക്കാനുള്ള  തുക മിൽമ ജീവനക്കാർ നൽകി

കൊല്ലം: എൻ.കെ പ്രേമചന്ദ്രന് കൊല്ലം പാർലമെന്‍റ് മണ്ഡലത്തിൽ മത്സരിക്കുന്നതിനായി കെട്ടിവയ്ക്കുന്നതിനുള്ള തുക മിൽമ കൊല്ലം ഡയറിയിലെ ജീവനക്കാർ നൽകി. മിൽമ കൊല്ലം ഡയറിയിലെ ഐഎൻറ്റിയുസി യൂണിയൻ സംഘടിപ്പിച്ച ഇപിഎഫ് സംഗമത്തിലും മികച്ച പാർലമെന്‍റേറിയന് നൽകിയ സ്വീകരണത്തിലും പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രേമചന്ദ്രൻ.സംഗമവും സ്വീകരണവും തിരുവനന്തപുരം മിൽമ ചെയർമാൻ കല്ലട രമേശ്‌ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്‍റ് ഡോ: ജി പ്രതാപവർമ്മ തമ്പാൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി വി. ഭുവനചന്ദ്രൻ നായർ, മിൽമ മേഖലാ യൂണിയൻ ബോർഡ് അംഗം കെ. രാജശേഖരൻ, ജി. ബാബുനാഥ്‌ യൂണിയൻ ജനറൽ സെക്രട്ടറി എസ്. പ്രസന്നകുമാർ, വൈസ് പ്രസിഡന്‍റ് എം. നിസാർ എന്നിവർ പ്രസംഗിച്ചു. തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കുന്നതിനായുള്ള 25000 രൂപയും മികച്ച പാർലമെന്‍റേറിയന് ഉള്ള അവാർഡ് കരസ്ഥമാക്കിയതിനുള്ള ഉപഹാരവും മിൽമ ജീവനക്കാർക്ക് വേണ്ടി യൂണിയൻ പ്രസിഡന്‍റ് ജി പ്രതാപവർമ്മ തമ്പാൻ കൈമാറി.…

Read More

പ്രായം ഒന്നിനും തടസമല്ല, ഞങ്ങൾ റെഡി; ജനപിന്തുണ ഉള്ളവരാണെങ്കിൽ ഏതു പ്രായക്കാർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാം

നിയാസ് മുസ്തഫ പ്രായമായി എന്നത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയായി ബിജെപി നേതൃത്വവും കാണുന്നില്ല. അതുകൊണ്ടുതന്നെ ബിജെപിയുടെ സീനിയർ നേതാക്കളായ എൽകെ അദ്വാനി, മുരളീ മനോഹർ ജോഷി, ശാന്ത കുമാർ, കൽരാജ് മിശ്ര, ഭഗത് സിംഗ് കോശ്യാരി തുടങ്ങിയവർ ഇക്കുറിയും മത്സര രംഗത്തുണ്ടാവും. ജനപിന്തുണ ഉള്ളവരാണെങ്കിൽ ഏതു പ്രായക്കാർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാം. പക്ഷേ പാർട്ടിയിലോ സർക്കാരിലോ സ്ഥാനമാനങ്ങൾക്കായി പരിഗണിക്കുന്പോൾ 75വയസ് പ്രായത്തിൽ കൂടാൻ പാടില്ലായെന്നതാണ് ബിജെപിയുടെ ലൈൻ. നിലവിൽ പാർലമെന്‍റിലെ ഏറ്റവും മുതിർന്ന നേതാവാണ് എൽകെ അദ്വാനി. 91 വയസ് പ്രായം. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽനിന്ന് 1991മുതൽ തുടർച്ചയായി ജയിച്ചുവരുന്നു. അതും വലിയ ഭൂരിപക്ഷത്തിൽ. ഇത്തവണയും അദ്വാനി ഗാന്ധി നഗർ മണ്ഡലത്തിൽനിന്ന് മത്സരിക്കും. ഇതിനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. ജനതാദൾ യുണൈറ്റഡിന്‍റെ രാം സുന്ദർ ദാസിന്‍റെ റിക്കാർഡാണ് അദ്വാനിക്കു മുന്നിലുള്ളത്. 2009ൽ ഹാജിപൂർ മണ്ഡലത്തിൽനിന്ന് 88-ാം വയസിൽ മത്സരിച്ച് 93-ാം…

Read More

ആസാമില്‍ ബിജെപിയുടെ പാതിരാ നാടകത്തില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി, കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍, പൗരത്വ ബില്ലില്‍ ബന്ധം ഉപേക്ഷിച്ച ആസാം ഗണപരിഷത്ത് വീണ്ടും ബിജെപിക്കൊപ്പം, വടക്കുകിഴക്കില്‍ സമവാക്യങ്ങള്‍ മാറുന്നു

എതിര്‍പാര്‍ട്ടിക്കാരെ സ്വന്തം താവളത്തിലെത്തിക്കുന്ന ബിജെപിയുടെ കുതിരക്കച്ചവടം തുടരുന്നു. ഗുജറാത്തിനും ബംഗാളിനും മഹാരാഷ്ട്രയ്ക്കും ശേഷം ആസാമിലാണ് പുതിയ സംഭവവികാസങ്ങള്‍. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ആസാമിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗൗതം റോയിയും കിരിപ് ചലിഹയും ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത പുറത്തു വന്നത്. ഇരുവരും സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ള നേതാക്കളാണ്. ഇതിനിടെ മറ്റൊരു സംഭവം കൂടി ഗുവഹാത്തിയില്‍ നടന്നു. പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് സഖ്യം വിട്ട ആസാം ഗണപരിഷത്തുമായി ബിജെപി വീണ്ടും ബന്ധം പുനസ്ഥാപിച്ചെന്നതാണ് ആ വാര്‍ത്ത. രണ്ടുമാസം മുമ്പാണ് ആസാമില്‍ വലിയ സ്വാധീനമുള്ള പാര്‍ട്ടി ബിജെപി ബന്ധം ഉപേക്ഷിച്ചത്. ബിജെപി സര്‍ക്കാരില്‍ നിന്ന് അവര്‍ മൂന്നു മന്ത്രിമാരെ പിന്‍വലിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കാന്‍ തീരുമാനിച്ചതായി ബിജെപി ജനറല്‍ സെക്രട്ടറി രാംമാധവാണ് പ്രഖ്യാപിച്ചത്. 2014ല്‍ ബിജെപി സംസ്ഥാനത്തെ 14 പാര്‍ലമെന്റ് മണ്ഡലങ്ങില്‍ ഏഴെണ്ണത്തില്‍ ജയിച്ചിരുന്നു. കോണ്‍ഗ്രസിന് മൂന്നു…

Read More

തുഷാറിനായി പ്രചാരണത്തിനിറങ്ങില്ല; തൃശൂരിൽ എൻഡിഎ പച്ചതൊടില്ലെന്ന പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിനും തുഷാർ വെള്ളാപ്പള്ളിക്കും തലവേദന സൃഷ്ടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പിൽ മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി മത്സരിച്ചാൽ പ്രചാരണത്തിനിറങ്ങില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. എസ്എൻഡിപി യോഗം ഭാരവാഹികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന മുൻ നിലപാടിൽ താൻ ഉറച്ചു നിൽക്കുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ആരെങ്കിലും മത്സരിക്കുന്നുണ്ടെങ്കിൽ തന്നെ അത് ഭാരവാഹിത്വം രാജിവച്ച ശേഷമായിരിക്കണമെന്നും അറിയിച്ചു. തുഷാർ വെള്ളാപ്പള്ളി ലോക്സഭയിലേക്ക് മത്സരിക്കുന്ന കാര്യം തന്നോട്ട് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ എൻഡിഎയ്ക്ക് വിജയ സാധ്യതയില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃശൂർ സീറ്റിൽ എൻഡിഎയ്ക്ക് കിട്ടിയ വോട്ടും മറ്റു രണ്ട് മുന്നണികൾക്ക് കിട്ടിയ വോട്ടും താരതമ്യം ചെയ്താൽ തന്നെ ആർക്കും കാര്യങ്ങൾ പിടികിട്ടുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ എൻഡിഎയുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി തിരുവനന്തപുരത്ത് കുമ്മനത്തിന്…

Read More

മാണിയുമായി യോജിച്ചു പോകാനാകില്ല: നിലപാട് കടുപ്പിച്ച് ജോസഫ്

തിരുവനന്തപുരം: കോട്ടയം ലോക്സഭാ സീറ്റ് വിഷയത്തിൽപ്പെട്ട് മാണി- ജോസഫ് പക്ഷങ്ങൾ തമ്മിലുള്ള തർക്കവിതർക്കങ്ങൾ തുടരവെ നിലപാട് കടുപ്പിച്ച് പി.ജെ.ജോസഫ് എംഎൽഎ. പ്രശ്നപരിഹാരത്തിന് സാധ്യതകൾ തേടി ജോസഫ് യുഡിഎഫ് നേതാക്കളുമായി സന്ദർശനം നടത്തി. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായാണ് ജോസഫ് ബുധനാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയത്. മോൻസ് ജോസ്ഫ് എംഎൽഎയ്ക്കൊപ്പമാണ് പി.ജെ.ജോസഫ് ഉമ്മൻ ചാണ്ടിയെ കാണാനെത്തിയത്. കെ.സി.ജോസഫ് എംഎൽഎയും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. പത്തു മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ വിട്ടുവീഴ്ചകൾക്ക് തയാറല്ലെന്ന് ജോസഫ് ഉമ്മൻചാണ്ടിയെ അറിയിച്ചു. മാണി വിഭാഗവുമായി ഒരുതരത്തിലും യോജിച്ചുപോകാനാകില്ലെന്ന് ജോസഫ് അറിയിച്ചെന്നാണ് സൂചന. ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപിക്കുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ജോസഫ് ഉമ്മൻചാണ്ടിയോട് വ്യക്തമാക്കിയതായാണ് വിവരം. പ്രശ്നത്തിന് ഉചിതമായ രീതിയിയിൽ പരിഹാരമുണ്ടാക്കാമെന്ന് ഉമ്മൻചാണ്ടി ജോസഫിന് ഉറപ്പുനൽകിയെന്നും സൂചനകളുണ്ട്. എന്നാൽ, കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാൻ നേതാക്കൾ തയാറായില്ല. ഒരാളോട് മാത്രം സംസാരിച്ചതുകൊണ്ട്…

Read More

‘പുറംപൂച്ച് കാണിക്കാനില്ല’;  മത്സരിക്കില്ലെന്ന് ആവർത്തിച്ച് പ്രിയങ്ക ഗാന്ധി;  അടിത്തട്ടിൽ പണിയെടുക്കും

നിയാസ് മുസ്തഫ ഞാനൊരു സംഭവമാണെന്നു പറഞ്ഞ് പുറമേ മേനി നടിച്ച് നടക്കാൻ പ്രിയങ്ക ഗാന്ധിയെ കിട്ടില്ല. മെഗാറാലികളിലോ പൊതുയോഗങ്ങളിലോ അണികളെ ആവേശത്തിലാക്കുന്ന ‘ക്രൗഡ് പുള്ളറാ’കാനും പ്രിയങ്ക ഇല്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കാനും തീരെ താല്പര്യമില്ല. പ്രിയങ്കയുടെ പ്രവർത്തനം മുൻനിര നേതാക്കളാരും അധികം ഇറങ്ങിച്ചെല്ലാത്ത മേഖലയിലാണ്. പാർട്ടിയുടെ അടിത്തട്ടിൽ. ഉത്തർപ്രദേശിൽ കോൺഗ്രസിന്‍റെ ബലഹീനത അടിത്തട്ടിലെ പ്രവർത്തനം കാര്യക്ഷമമല്ലായെന്നതാണ്. ഇത് തിരിച്ചറിഞ്ഞതോടെയാണ് പ്രിയങ്ക കളം മാറ്റിയത്. ബൂത്ത് തലം മുതലുള്ള പ്രവർത്തനങ്ങളിൽ സജീവ ഇടപെടൽ നടത്തുക. ചെറിയ ചെറിയ കുടുംബയോഗങ്ങളിൽ പങ്കെടുക്കുക. നാട്ടുപ്രമാണിമാരെ കൂടെ നിർത്തുക. താഴേത്തട്ടിൽ വീടു വീടാന്തരം കയറിയിറങ്ങി കോൺഗ്രസിന്‍റെ വോട്ട് ഉറപ്പിക്കുക. തെരഞ്ഞെടുപ്പ് പ്രചാരണം ഉൾപ്രദേശങ്ങളിൽവരെ എത്തിയെന്ന് ഉറപ്പുവരുത്തുക. ബിജെപി സർക്കാരിന്‍റെ ജനദ്രോഹ നയ ങ്ങൾ വോട്ടർമാരെ പറഞ്ഞ ുമനസിലാ ക്കു ക. വോട്ടെടുപ്പ് ദിവസം പരമാവധി വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തുക തുടങ്ങി അടിത്തട്ടിൽ അതിശക്തമായ…

Read More