പ്രമേഹ നിയന്ത്രണം; തവിടും നാരും അടങ്ങിയ ആഹാരക്രമം

രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്‍റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്‍റെ ആഗിരണം കുറയുന്നു. ഇത്‌ രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. പാരന്പര്യ ഘടകങ്ങൾപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ, ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. പ്രമേഹ ലക്ഷണങ്ങൾഅമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്‌ചമങ്ങൽ, മുറിവുണങ്ങാൻ…

Read More

പറയാൻ മടിച്ച് അപകടമാകുന്ന പൈൽസ്..!

പുതുതലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമാണു പൈൽസ്. മനുഷ്യന്‍റെ വായ മുതൽ മലദ്വാരം വരെ ഏകദേശം ഒന്പത് മീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന കുഴലാണു ദഹനേന്ദ്രിയം. നാം അകത്തോട്ടെന്തു നിക്ഷേപിക്കുന്നുവൊ അതിൽ നിന്നു പോഷണം വലിച്ചെടുത്ത ശേഷം ബാക്കിയുള്ളതിനെ മറുദ്വാരത്തിലൂടെ പുറന്തള്ളുന്നതാണു ശരീരത്തിന്‍റെ ജോലി. നാം അകത്തേക്ക് നിക്ഷേപിക്കുന്നതിന്‍റെ ഗുണദോഷമനുസരിച്ചാണു വിസർജ്ജനത്തിന്‍റെ ഗതിവിഗതികൾ. പൈൽസ്മലദ്വാരത്തിലെയും മലാശയത്തിലെയും സിരകൾ വികസിക്കുന്നതും പിന്നെ പൊട്ടി രക്തമൊഴുകുന്നതുമായ അവസ്ഥയാണു പൈൽസ്. ഇതു മലദ്വാരത്തിനകത്തു മാത്രമുള്ള രീതിയിലും പുറത്തേക്കു തള്ളുന്ന രീതിയിലും വരാം. അകത്തുമാത്രമുള്ളവയിൽ രക്തസ്രാവമുണ്ടാകുമെങ്കിലും വേദന കുറവായിരിക്കും. അവിടെ നാഡികൾ കുറവായതാണു വേദന കുറയാൻ കാരണം. പലകാരണങ്ങൾ കൊണ്ട് ഈ രക്തക്കുഴലുകൾ വീർക്കാം. പുറത്തേക്കുതള്ളുന്ന പൈൽസ് ആദ്യഘട്ടങ്ങളിൽ തനിയേ അകത്തേക്കു പോകുമെങ്കിലും പിന്നീട് വിരലു കൊണ്ട് തള്ളി അകത്താക്കേണ്ടിവരാം. പിന്നെ അതും സാധ്യമല്ലാതെ വരാം. രക്തം വരികയോ പൊട്ടാത്തതോ ആയ തരവുമുണ്ട്. കാരണങ്ങൾ1. പാരന്പര്യം: മതാപിതാക്കൾക്ക്…

Read More

ഡോക്ടറെ മാറിയാൽ രോഗം മാറുമോ..?

ശരീരത്തെയോ മനസിനെയോ ബാധിക്കുന്ന ഏതു രോഗമായാലും തുടക്കത്തിലേ കൃത്യമായ ചികിത്സ നൽകിയാൽ വേഗം സുഖം ലഭിക്കും. ഇക്കാര്യത്തിൽ എന്തെങ്കിലും പാളിച്ച പറ്റിയാൽ പ്രശ്നം വഷളാകുമെന്ന കാര്യത്തിൽ സംശയവും വേണ്ട. എല്ലാവരും ചെറിയതോതിലെങ്കിലും മനസിന്‍റെ താളംതെറ്റൽ ഉള്ളവരാണെന്നാണു മനഃശാസ്ത്രത്തിന്‍റെ കണ്ടെത്തൽ. ഇവയിൽ ചില “തെറ്റ’ലുകൾ ജീവിതത്തിന്‍റെ താളം വല്ലാതെ മാറ്റിമറിക്കുമ്പോഴാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇതിന് തീർച്ചയായും ചികിത്സ വേണം.ഡോക്ടറെ അടിക്കടി മാറി പരീക്ഷിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന മാനസികനിലയുള്ള ചിലരുണ്ട്. ഇല്ലാത്തതും ഉള്ളതുമായ സ്വന്തം രോഗത്തെക്കുറിച്ച് അമിതമായി ചിന്തിച്ചു കൂട്ടി ചികിത്സയ്ക്കായി മാത്രം ജീവിതം മാറ്റിവയ്ക്കുന്ന ഇത്തരക്കാർ ഒരു പ്രത്യേക മാനസികരോഗാവസ്ഥയിലുള്ളവരാണ്. ഉറ്റവരുടെ വേർപാടുകൾപോലെ മനസിനെ പിടിച്ചുലച്ച ചില സംഭവങ്ങളിലൂടെ കടന്നുപോയവരായിരിക്കും ഇവരിൽ പലരും. ഗുരുതരരോഗമുണ്ടെന്ന ചിന്ത അല്ലെങ്കിൽ വലിയരോഗം പിടിപെട്ടേക്കാം എന്ന അനാവശ്യ ഉത്കണ്ഠ, അതുമല്ലെങ്കിൽ ശരീരത്തിലെ പ്രത്യേക അവയവത്തെയോ ഭാഗത്തെയോക്കുറിച്ചുള്ള രോഗ ചിന്തകൾ തുടങ്ങിയവ ഇവരെ…

Read More

രണ്ട് പല്ലുകൾക്കിടയിൽ പോട് വരാതിരിക്കാൻ…

ഇന്‍റർ ഡെന്‍റൽ ബ്രഷ് / ഇന്‍റർ പ്രോക്സിമൽ ബ്രഷ് പല്ലുകൾക്ക് ഇടവശം ക്ലീൻ ചെയ്യാൻ സാധിക്കുന്ന ഡിസൈനിലുള്ള ബ്രഷ്. ദന്തൽ ഫ്ലോസ് കൈകളിൽ ചുറ്റി എല്ലാ പല്ലിനുമിടയിൽ കയറ്റി ഇറക്കാൻ പറ്റുന്ന ഒരു നൂലാണ് ദന്തൽ ഫ്ലോസ്. എല്ലാ പല്ലുകളുടെയും ഇടയിൽ കയറിയിരിക്കുന്ന അഴുക്കുകളെ നീക്കം ചെയ്യാൻ ഏറ്റവും ഉചിതമായുള്ള മാർഗമാണ് ഫ്ലോസിംഗ്. മോണയുടെ ആരോഗ്യത്തിനും രണ്ടു പല്ലുകൾക്കിടയിൽ പോട് വരാതിരിക്കാനും ഈ രീതി വളരെ ഫലപ്രദം. കുട്ടികൾക്കുള്ള ബ്രഷ് കുട്ടികൾക്കുള്ള ബ്രഷ് വളരെ നേർത്ത നാരുകൾ ഉള്ളതും വളരെ ചെറുതും ആയിരിക്കും. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പടങ്ങളും കളറുകളും രൂപങ്ങളും ഇതിൽ പതിക്കാറുണ്ട്. ബ്രഷ് ചെയ്യുന്ന രീതി ബ്രഷ് 45 ഡിഗ്രി ആംഗിളിൽ ചരിച്ചു പിടിച്ചുകൊണ്ട് മുകൾമോണയിൽ നിന്നു താഴോട്ടും താഴ് മോണയിൽ നിന്നു മേലോട്ടും ബ്രഷ് ചെയ്യുക എന്നുള്ളതാണ് ശരിയായ രീതി. വളരെ ചുരുക്കിപ്പറഞ്ഞാൽ ബ്രഷ്…

Read More

വർഷത്തിൽ ഒരിക്കൽ പല്ല് ക്ലീൻ ചെയ്യണം

പല്ലു തേയ്ക്കുന്നത് കഴിയുമെങ്കിൽ കണ്ണാടിയിൽ നോക്കി ശ്രദ്ധയോടെ ശരിയായ രീതിയിൽ ചെയ്യേണ്ടതാണ്. വർഷത്തിൽ ഒരിക്കലെങ്കിലും ഡോക്ടറുടെ അടുക്കൽ പോയി പല്ലു ക്ലീൻ ചെയ്യേണ്ടത് ആവശ്യമാണ്. ഈ രണ്ടു കാര്യങ്ങൾ കൃത്യമായി ചെയ്താൽ മോണയുടെയും ആരോഗ്യം നല്ലൊരു പരിധിവരെ സംരക്ഷിക്കാം. ബ്രഷും പേസ്റ്റുംപ്രാചീനകാലം മുതൽ ടൂത്ത് ബ്രഷുകൾ ഉപയോഗത്തിലുള്ളതായി ചരിത്രരേഖകളിൽ കാണുന്നുണ്ട്. പലപ്പോഴും കേട്ടിട്ടുള്ള ഒരു ചോദ്യമാണ് മാവിൻ തണ്ടു കൊണ്ടോ ഉമിക്കരിയും വിരലുകളും കൊണ്ടോ പല്ലുതേക്കുന്നതല്ലേ നല്ലതെന്ന്. നമ്മുടെ ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങൾക്കനുസരിച്ച് പല്ലുതേക്കുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട്. ആധുനിക ഭക്ഷണത്തിന് ആധുനിക രീതിയായ ബ്രഷും പേസ്റ്റും ഉപയോഗിച്ച് പല്ലുതേക്കുക എന്നുള്ളതു തന്നെയാണ് ശരിയായ രീതി. ബ്രഷ് എന്തിന്?1. പല്ലിന്‍റെ ഇടയിൽ കയറുന്നതും ഉപരിതലത്തിൽ പറ്റിപ്പിടിക്കുന്നതുമായ അന്നന്ന് കഴിച്ച ഭക്ഷണസാധനങ്ങൾ നീക്കം ചെയ്യാൻ സാധിക്കുന്നു.2. പ്ലാക്ക് ഉണ്ടാവാതെ സഹായിക്കുന്നു. 3. മോണയ്ക്ക് മസാജിംഗ് ലഭിക്കുന്നു. 4. നാക്കു…

Read More

ഭക്ഷണം കഴിക്കുമ്പോൾ സോഡ കുടിക്കാമോ? വിദഗ്ധർ പറയുന്നതിങ്ങനെ

ഭക്ഷണം കഴിക്കുമ്പോൾ സോഡയോ ശീതളപാനീയമോ കഴിക്കാറുണ്ടോ? എന്നാൽ തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം വിഴുങ്ങാൻ കാർബണേറ്റഡ് പാനീയങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയില്ലെന്ന് സമീപകാല പഠനം പറയുന്നു. പണ്ടുമുതലേ അന്നനാളത്തിൽ കുടുങ്ങിയ ഭക്ഷണം നീക്കം ചെയ്യുന്നതിനുള്ള ഒരു സാധാരണ പരിഹാരമായി സോഡ ഉപയോഗിക്കുന്നു. പല വെബ്‌സൈറ്റുകളും പഠനങ്ങളും ഭക്ഷണം കഴിക്കുമ്പോൾ ട്രിക്ക് പരീക്ഷിക്കാൻ നിർദ്ദേശിക്കുന്നു. എന്നാൽ ആംസ്റ്റർഡാം യൂണിവേഴ്സിറ്റി മെഡിക്കൽ സെന്‍ററിലെ (യുഎംസി) ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനം ഈ പ്രക്രിയ ഒരു മിഥ്യയല്ലാതെ മറ്റൊന്നുമല്ലെന്ന് അവകാശപ്പെടുന്നു. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തലുകൾ പറയുന്നത്, അടഞ്ഞിരിക്കുന്ന അന്നനാളം വൃത്തിയാക്കാൻ സോഡ ഉപയോഗിക്കുന്നതിന്‍റെ ഫലപ്രാപ്തി അജ്ഞാതമാണ്.  നേരത്തെ, ആഫ്രിക്കൻ ജേണൽ ഓഫ് എമർജൻസി മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം – കാർബണേറ്റഡ് പാനീയങ്ങൾ കുടിക്കുന്നത് അന്നനാളത്തിൽ കുടുങ്ങിയ ഭക്ഷണം നീക്കം ചെയ്യാൻ സഹായിക്കുമെന്ന് നിർദേശിച്ചു. സോഡയിലെ…

Read More

ആർത്തവ പ്രശ്നങ്ങൾക്കു പരിഹാരമുണ്ട്

കൂടുതൽ സ്ത്രീകളിലും ആദ്യത്തെ പ്രസവ ശേഷം ആർത്തവ സംബന്ധമായ വേദനയുടെ ഗൗരവം കുറയുന്നു. എന്നാൽ, അപൂർവമായി ചില സ്ത്രീകളിൽ ഗർഭധാരണ ശേഷി നിലനിൽക്കുന്ന കാലം മുഴുവൻ വേദന വരുന്നതായും കാണാറുണ്ട്. ആർത്തവത്തോട് അനുബന്ധിച്ച പ്രശ്നങ്ങൾ അനുഭവിക്കുന്നവരിൽ ചില സ്വഭാവ വിശേഷങ്ങൾ ചിലപ്പോൾ കാണാൻ കഴിയും.• കൂടുതൽ മധുരവും ഉപ്പും കഴിക്കാനുള്ള ആഗ്രഹം.• അമിതമായ ഉത്കണ്ഠയും മാനസിക സംഘർഷവും.• മാനസികാവസ്ഥയിൽ പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാകുക.• നിസാര കാരണങ്ങളാൽ പോലും പെട്ടെന്ന് കരയുക.• അസ്വസ്ഥത, ക്ഷീണം, മുൻകോപം, മറവി, കൂടുതൽ വിയർക്കുക ആർത്തവത്തോടനുബന്ധിച്ച് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവരോട് പറയാനുള്ളത്: വേദനയും മറ്റ് അസ്വസ്ഥതകളും സഹിക്കാൻ പ്രയാസം നേരിടുകയും പരിശോധനകളിൽ നിന്ന് അവയുടെ വ്യക്തമായ കാരണം കണ്ടുപിടിക്കാൻ കഴിയാതെ വരികയുമാണെങ്കിൽ ആ അസ്വസ്ഥതകൾ എല്ലാം സഹിച്ച് ജീവിക്കുകയാണ് നല്ലത്. ഏതാനും വർഷങ്ങളിൽ ഓരോ മാസവും ഏതാനും മണിക്കൂറുകൾ മാത്രമാണ്…

Read More

അംബ മഞ്ഞൾ; അറിയേണ്ടതെല്ലാം

ഇന്ത്യൻ അടുക്കളകളിൽ സാധാരണയായി കാണപ്പെടുന്ന മനോഹരമായ സുഗന്ധവ്യഞ്ജനമായ മഞ്ഞൾ. വളരെക്കാലമായി ആയുർവേദത്തിന്‍റെയും പാചക പാരമ്പര്യത്തിന്‍റെയും ഭാഗമാണ് ഇത്. വിഭവങ്ങൾക്ക് നല്ല നിറം നൽകുന്നതിൽ മാത്രമല്ല മഞ്ഞളിന്‍റെ പങ്ക്. മഞ്ഞൾ വിവിധ ആരോഗ്യ ഗുണങ്ങളും പ്രദാനം ചെയ്യുന്നു. ശൈത്യകാലത്ത് മഞ്ഞളിന്‍റെ ഗുണങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ആളുകൾ പലപ്പോഴും വ്യത്യസ്ത പാചകക്കുറിപ്പുകളിൽ ഉൾപ്പെടുത്താറുണ്ട്. ഇപ്പോൾ നിങ്ങൾ അംബ ഹൽദിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇത് സാധാരണ മഞ്ഞളിനെക്കാൾ അൽപ്പം ഗുണം ചെയ്യും. മഞ്ഞുകാലത്ത് അംബ മഞ്ഞൾ ഉപയോഗിക്കുന്നതിന്‍റെ ചില ആരോഗ്യ ആനുകൂല്യങ്ങളുണ്ട്.  എന്താണ് അംബ ഹൽദി? മാംഗോ ജിഞ്ചർ എന്നും അറിയപ്പെടുന്ന അംബ മഞ്ഞൾ സാധാരണ മഞ്ഞളിന്‍റെ ടർബോചാർജ്ഡ് പതിപ്പാണ്. ഇത് ഇഞ്ചി പോലെ കാണപ്പെടുന്നു. പക്ഷേ രുചിയിലും മണത്തിലും സവിശേഷമായ ഒരു പഞ്ച് പായ്ക്കുണ്ട്. അംബ മഞ്ഞളിന് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, ആന്‍റിഫംഗൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ അതിനെ വേറിട്ടു നിർത്തുന്ന…

Read More

ആർത്തവപ്രശ്നങ്ങൾ ശാരീരികവും മാനസികവും

ഒരുപാട് സ്ത്രീകൾ ആർത്തവത്തോടൊപ്പം വേദനയും മറ്റു പല അസ്വസ്ഥതകളും അനുഭവിക്കുന്നവരാണ്. ആർത്തവചക്രത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ശാരീരികവും മാനസികവും ആയിരിക്കും. കൂടുതൽ പേരിലും ആർത്തവം വരുന്നതിന് ഒരാഴ്ച മുന്പുതന്നെ പ്രശ്നങ്ങൾ ആരംഭിക്കുന്നതുമാണ്. ഹോർമോൺനിലയിലെ പ്രശ്നങ്ങളും…മാംസപേശികളിൽ കോച്ചിവലിയുടെ അനുഭവം ആയിരിക്കും ആർത്തവ സമയത്തെ വേദനയിൽ ഉണ്ടാകാറുള്ളത്. സാധാരണയായി പൊക്കിളിനു താഴെയാണ് ഈ വേദന തോന്നാറുള്ളത്. ഇത് ആരോഗ്യം കുറയുന്നതിന്‍റെ ലക്ഷണമല്ല. സാധാരണ ജീവിതത്തിൽ ഒരു തടസവും ഉണ്ടാകേണ്ട കാര്യവും ഇല്ല. സ്ത്രൈണ ഹോർമോണുകളുടെ നിലയിൽ വരുന്ന പ്രശ്നങ്ങളും ഒരു കാരണമാണ്. ആർത്തവവുമായി ബന്ധപ്പെട്ട് കൂടുതൽ സ്ത്രീകളിലും കാണാറുള്ള പ്രശ്നങ്ങൾ: * സ്തനങ്ങളിൽ നീർക്കെട്ട് ഉണ്ടായതുപോലെ തോന്നും. സ്തനങ്ങൾ കൂടുതൽ മാർദവമുള്ളതാകും. ചിലപ്പോൾ വേദനയും. • അടിവയറ്റിൽ വേദന ഉണ്ടാകും. • ചിലർക്ക് മലബന്ധവും തലവേദനയും. • ശക്തമായ നടുവേദന ചിലർക്ക് അനുഭവപ്പെടുന്നതാണ്. ക്ഷീണവും വയറിനകത്തെ പ്രശ്നങ്ങൾ വേറെയും.• ചില സന്ധികളിലും…

Read More

ഗൗട്ട് രോഗം; യൂറിക് ആസിഡ് അധികമായാൽ

രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 mg/dlആണു നോർമൽ യൂറിക്ക് ആസിഡ് നില. കാലിലെ തള്ളവിരലിന്‍റെ സന്ധിയിലാണു ഭൂരിഭാഗം പേരിലും രോഗാക്രമണം തുടങ്ങുക. രോഗം ബാധിച്ച സന്ധി അതിവേദനയോടെ ചുവന്നു വീർത്തിരിക്കും. വേദന പെട്ടെന്നു തുടങ്ങും. ഒറ്റ ദിവസം കൊണ്ട് മൂർധന്യത്തിലെത്തുന്നു. ദിവസങ്ങൾ നീണ്ടുനില്ക്കുന്ന വേദന ചിലപ്പോൾ മറ്റു സന്ധികളിലേക്കും വ്യാപിക്കാം. പ്രമേഹവും അമിത വണ്ണവും രോഗസാധ്യത കൂട്ടുന്നു. ഭക്ഷണത്തിലെ ക്രമക്കേടുകൊണ്ടോ വൃക്കവഴിയുള്ള മാലിന്യ വിസർജന തടസങ്ങൾ കൊണ്ടോ ഈ രോഗം ഉണ്ടാവാം.90% രോഗികളിലും യൂറേറ്റ് എന്ന യൂറിക്ക് ആസിഡടങ്ങിയ ലവണം മൂത്രത്തിലൂടെ പുറത്തു പോകാത്തതാണു പ്രശ്നം. യൂറിക്കാസിഡ് 100 എം.എൽ വെള്ളത്തിൽ 6 മില്ലിഗ്രാം എന്ന കണക്കിന് അലിയുന്നതാകയാൽ ധാരാളം വെള്ളം കുടിക്കുക എന്നതാണ് രോഗം കുറയാനും രോഗം വരാതിരിക്കാനും നല്ല വഴി. വെള്ളം കുടിക്കുക,…

Read More