കപ്പ്കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; സംഭവം മകളുടെ വിവാഹത്തലേന്ന്

മലപ്പുറം: കപ്പ് കേക്ക് തൊണ്ടയിൽ കുടുങ്ങി സ്ത്രീ മരിച്ചു. താനാളൂർ സ്വദേശി സൈനബ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം. വ്യാഴാഴ്ച വൈകുന്നേരം വീട്ടില്‍വച്ച് ചായ കുടിക്കുന്നതിനിടയിൽ പലഹാരമായ കപ്പ് കേക്കിന്‍റെ അവശിഷ്ടം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകുന്നേരം മരണം സംഭവിക്കുകയായിരുന്നു. ശനിയാഴ്ച സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു സംഭവം. പ്രത്യേക സാഹചര്യത്തില്‍ വെള്ളിയാഴ്ച മകളുടെ നിക്കാഹ് ചടങ്ങ് മാത്രം നടത്തി മറ്റു വിവാഹ ചടങ്ങുകള്‍ മാറ്റിവയ്ക്കുകയായിരുന്നു.  

Read More

ഖനി വ്യവസായിയിൽനിന്ന് 20 ലക്ഷം കൈക്കൂലി വാങ്ങി: ഇഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഭുവനേശ്വർ: കൈക്കൂലി കേസിൽ ഭുവനേശ്വറിലെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) ഡെപ്യൂട്ടി ഡയറക്ടർ ചിന്തൻ രഘുവംശിയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലെ ഖനി വ്യവസായിയിൽനിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥനായ രഘുവംശിയെ പിടികൂടിയത്. കൈക്കൂലിയായി രണ്ട് കോടി രൂപയാണ് രഘുവംശി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവെന്ന രീതിയിലാണ് ഇയാൾ 20 ലക്ഷം രൂപ കൈപ്പറ്റിയത്. കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജാമ്യാപേക്ഷയിൽ കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് മാറ്റിവച്ചു. കേസിൽ അന്വേഷണം തുടരുകയാണ്.

Read More

കോവിഡ് കേസുകൾ കൂടുന്നു: മാസ്ക് നിർബന്ധമാക്കി തമിഴ്നാട്

ചെന്നൈ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങളുമായി തമിഴ്നാട് ആരോഗ്യവകുപ്പ്. പൊതുവിടങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന് സർക്കാർ നിർദേശം നൽകി. ശാരീരിക അകലം പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കും ഹെൽത്ത്‌ ഓഫീസർമാർക്കും നിർദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലും കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തിലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Read More

സ്വത്തിന്‍റെ പേരിൽ വഴക്കിട്ടു: അമ്മയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയശേഷം ഒളിവിൽപ്പോയി; മകൾ അറസ്റ്റിൽ

ന്യൂഡൽഹി: സ്വത്തുതർക്കത്തിന്‍റെ പേരിൽ അമ്മയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മകൾ അറസ്റ്റിൽ. ഡൽഹിയിലെ റാൻഹോളയിലാണു സംഭവം. 2023 ഡിസംബറിലാണ് കൊല നടത്തിയത്. കേസിൽ ഇളയമകളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 46കാരിയായ മുതിർന്ന മകൾ ഒരു വർഷത്തോളമായി ഒളിവിലായിരുന്നു. ചോദ്യം ചെയ്യലിൽ, സഹോദരിയുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതായി പ്രതി സമ്മതിച്ചു. കുടുംബ സ്വത്തിൽ ഒരു പങ്ക് നൽകാൻ വിസമ്മതിച്ച സഹോദരനെ അമ്മ പിന്തുണച്ചതായും ഇതേത്തുടർന്ന് അമ്മയോട് ദേഷ്യമുണ്ടായിരുന്നുവെന്നും തങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നും അവർ പോലീസിനോട് പറഞ്ഞു. രഹസ്യ വിവരത്തെത്തുടർന്ന് നജഫ്ഗഡിലെ നന്ദ എൻക്ലേവിൽനിന്നാണ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

നേതാക്കൾ നിലന്പൂരിലേക്ക്: ആര‍്യാടൻ ഷൗക്കത്ത് ഇന്നു നാമനിർദേശ പത്രിക സമർപ്പിക്കും; മുഖ്യമന്ത്രി നാളെയെത്തും

കോഴിക്കോട്: നിലമ്പൂരില്‍ യുഡിഎഫ്-എല്‍ഡിഎഫ് പോരാട്ടം തീപാറുമെന്നുറപ്പായി. കോണ്‍ഗ്രസും സിപിഎമ്മും തങ്ങളുടെ പ്രധാന നേതാക്കളെത്തന്നെ കളത്തലിറക്കിയതോടെ പ്രചാരണ ചൂട് കൊഴുക്കും. അതോടൊപ്പം മുതിര്‍ന്ന പ്രമുഖ നേതാക്കളും പ്രചാരണരംഗത്തിറങ്ങും. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജും വിദ‍്യാർഥിരാഷ്ട്രീയത്തിലൂടെ എത്തിയവരാണ്. മണ്ഡലത്തിന്‍റെ ഭൂമിശാസ്ത്രം നല്ലതുപോലെ അറിയുന്നവരുമാണ്. മണ്ഡലം നിലനിർത്താൻ എൽഡിഎഫും തിരിച്ചുപിടിക്കാൻ യുഡിഎഫും അടവുകൾ പതിനെട്ടും പയറ്റും. സ്ഥാനാർഥി പ്രഖ്യാപനം നടന്നതോടെ കോരിച്ചൊരിയുന്ന മഴ വകവയ്ക്കാതെ എൽഡിഎഫ് പ്രവർത്തകർ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രകടനം നടത്തി. പഞ്ചായത്തുകൾതോറും ബൈക്ക് റാലികളും നടന്നു. പോസ്റ്റർ പതിക്കലുമായി സിപിഎം പ്രവർത്തകർ സജീവമായി രംഗത്തിറങ്ങി. എം. സ്വരാജ് തിരുവനന്തപുരത്തായതിനാൽ, സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ നടത്തുമെന്നറിയിച്ചിരുന്ന എൽഡിഎഫ് റോഡ് ഷോ ഇന്നത്തേക്ക് മാറ്റി. അണികളിൽ കൂടുതൽ ആവേശം പകരാൻ ഞായറാഴ്ച മുഖ‍്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിലെത്തും. പ്രിയങ്കാഗാന്ധി എംപി ഉള്‍പ്പെടെയുള്ളവരെ നിലമ്പൂരില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ്…

Read More

താമരയിൽ ക്ലിക്ക് ചെയ്യൂ, 5000 സമ്മാനം നേടൂ… സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരിൽ പുതിയ തട്ടിപ്പ്; ഒറ്റദിവസം കൊണ്ട് തട്ടിയത് കോടികൾ

ഇരിട്ടി: സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരിൽ പുതിയ തട്ടിപ്പുമായി സൈബർ ക്രിമിനലുകൾ. പ്രധാനമന്ത്രിയുടെ ചിത്രത്തിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം താമരയിൽ ലും ക്ലിക്ക് ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് 5000 രൂപ ലഭിക്കുമെന്നു കാണിച്ചാണ് തട്ടിപ്പുകാർ രംഗത്തു വന്നിരിക്കുന്നത്. താമരയിൽ വിരൽ അമർത്തിയാൽ ഉടൻ തന്നെ നിങ്ങൾ 5000 രൂപ വിജയിച്ചതായി മെസേജ് വരും. പിന്നീട് നിങ്ങളുടെ ഫോൺ നമ്പർ ആവശ്യപ്പെടും. ഇവിടെ മുതലാണ് ചതിക്കുഴിയുടെ ആരംഭം . ജനങ്ങളെ വിശ്വാസത്തിൽ എടുക്കാൻ ആദ്യം നിങ്ങളുടെ ഫോൺ നമ്പറിലേക്ക് ഒരു വൺ ടൈം പാസ്‌വേഡ് വരും. പാസ്‌വേഡ് കൊടുത്താൽ ഒരുപക്ഷേ നിങ്ങളുടെ അക്കൗണ്ടിലെ പണം ഇവിടെ വച്ച് നഷ്ടപ്പെട്ടേക്കാം. ഇന്നലെയാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പരസ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീടത് സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ നിന്ന് അപ്രത്യക്ഷമായി. ഇത്തരത്തിൽ മുൻ പ്രധാനമന്ത്രി വാജ്പേയിയുടെയും മുൻ പ്രസിഡന്‍റ് എ.പി.ജെ. അബ്ദുൾ കാലമിന്‍റെയും പേരിൽ…

Read More

വിവാഹസമ്മാനമായി ലഭിച്ച ബോംബ് പൊട്ടി നവവരന്‍ കൊല്ലപ്പെട്ട കേസ്: മുന്‍ കോളജ് പ്രിന്‍സിപ്പലിനു ജീവപര്യന്തം

ഭുവനേശ്വര്‍: വിവാഹസമ്മാനമായി പാഴ്സലായി അയച്ച ബോംബ് പൊട്ടിത്തെറിച്ച് നവവരനും ബന്ധുവും കൊല്ലപ്പെട്ട കേസില്‍ മുന്‍ കോളജ് പ്രിന്‍സിപ്പലിന് ജീവപര്യന്തം തടവ്. ഒഡീഷയിലെ പട്‌നഗഡിയിലുള്ള ജ്യോതി വികാസ് ജൂണിയര്‍ കോളജ് പ്രിന്‍സിപ്പലായിരുന്ന പുഞ്ചിലാല്‍ മെഹറിനാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരി 23നു നടന്ന സ്‌ഫോടനത്തില്‍ സോഫ്റ്റ് വെയര്‍ എൻജിനീയറായ സൗമ്യശേഖര്‍ സാഹുവും ബന്ധു ജെമാമണി സാഹുവുമാണു കൊല്ലപ്പെട്ടത്. സൗമ്യശേഖര്‍ സാഹുവിന്‍റെയും റീമയുടെയും വിവാഹം കഴിഞ്ഞ് അടുത്തദിവസം അവരുടെ വീട്ടിലേക്ക് ഒരു പാര്‍സല്‍ ലഭിച്ചു. വിവാഹസമ്മാനമാണെന്നു കരുതി സാഹു പാര്‍സല്‍ തുറന്നതും ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ സൗമ്യശേഖറും ബന്ധുവും കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ സൗമ്യശേഖറിന്‍റെ ഭാര്യ റീമയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. യൂട്യൂബില്‍ വീഡിയോ കണ്ടാണ് പുഞ്ചിലാല്‍ ബോംബ് നിര്‍മിച്ചത്. 2017ല്‍ ദീപാവലി സമയത്ത് വാങ്ങിയ പടക്കങ്ങൾ ബോംബ് നിര്‍മിക്കാന്‍ ഉപയോഗിച്ചു. ബോംബ് പാര്‍സലാക്കി മധുരപലഹാരം…

Read More

വി.ഡി. സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ല; നിലമ്പൂരിൽ മത്സരിക്കില്ല, യുഡിഎഫിനെ ജയിപ്പിക്കില്ല; നിർണായ തീരുമാനമെടുത്ത് പി.വി. അൻവർ

മലപ്പുറം: വി.ഡി. സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും താൻ നിലമ്പൂരില്‍ മല്‍സരിക്കില്ലെന്നും പി.വി. അന്‍വര്‍. ഇന്നു രാവിലെ നടത്തിയ നിര്‍ണായക വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍ നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവിനെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയ അന്‍വര്‍ വി.ഡി. സതീശനാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറഞ്ഞു. അതേസമയം ആരെയും കണ്ടുകൊണ്ടല്ല താന്‍ രാജി വച്ചതെന്നും ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും പറഞ്ഞു. നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നമപ്പാള്‍ 140 മണ്ഡലങ്ങളില്‍ എവിടെ വേണമെങ്കിലും മത്സരിക്കാമല്ലോ എന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചതെന്നും പരിഹസിച്ചു. അന്‍വറില്ലാതെ യുഡിഎഫ് ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ ചിലര്‍ക്ക് ഗൂഢലക്ഷ്യമാണ് ഉള്ളതെന്നും അന്‍വര്‍ ആരോപിച്ചു. ജനങ്ങള്‍ക്ക് വേണ്ടി ഇനിയും സംസാരിക്കും. യുഡിഎഫില്‍ എത്തിയാലും അതുണ്ടാകും. അത് ചില നേതാക്കള്‍ക്ക് ഇഷ്ടപ്പെടില്ല. യുഡിഎഫുമായി എന്നെ സഹകരിപ്പിക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ശ്രമിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വം അതിന് തയാറായിട്ടില്ല. അഞ്ച്…

Read More

വാടക വീട്ടിൽ കൂട്ടായി എംഡിഎംഎയും കഞ്ചാവും: രാസലഹരിയുമായി യുവതി അറസ്റ്റിൽ

വൈപ്പിൻ: രാസലഹരിയും കഞ്ചാവുമായി യുവതിയെ വാടക വീട്ടിൽ നിന്നും മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വള്ളിക്കുളം റോഡിൽ പാറേപ്പറമ്പിൽ വീട്ടിൽ കാഷ്മീര പി. ജോജിയാണ് പോലീസിന്‍റെ പിടിയിലായത്. ഇവരിൽ നിന്ന് 10. 07 ഗ്രാം എംഡിഎംഎയും, 07.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പള്ളിപ്പുറം ഒഎൽഎച്ച് കോളനിക്ക് സമീപം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. 28 ന് രാത്രി നടത്തിയ പരിശോധനയിൽ ആറ് സിബ് ലോക്ക് കവറുകളിൽ സൂക്ഷിച്ച നിലയിൽ എംഡിഎംഎയും രണ്ടു കവറുകളിലായി കഞ്ചാവും കണ്ടെത്തുകയായിരുന്നു. എസിക്ക് മുകളിലായി കണ്ണടക്കൂട്ടിലാണ് മയക്കുമരുന്ന് സുക്ഷിച്ചിരുന്നത്.    

Read More

എതിർ സ്ഥാനാർഥി ആരായാലും നിലമ്പൂരിൽ യുഡിഎഫ് വിജയിക്കും: ഷാഫി പറമ്പിൽ

കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്നുറപ്പാണെന്ന് വടകര എംപിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമായ ഷാഫി പറമ്പില്‍. എതിർ സ്ഥാനാർഥിയായി ആര് വന്നാലും പ്രശ്നമില്ലെന്നും ഷാഫി പറഞ്ഞു. “എതിര്‍ സ്ഥാനാര്‍ഥി ഇല്ലെന്ന് പ്രതീക്ഷിച്ചല്ല മത്സരിക്കുന്നത്. രാഷ്ട്രീയ പോരാട്ടം നടന്നാലും ഗുണം യുഡിഎഫിന് തന്നെയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് യുഡിഎഫിന്‍റെ ജയമാണ്. എല്‍ഡിഎഫ് കെട്ടിയ വാഗ്ദാനങ്ങള്‍ ജനത്തിന് മുന്നില്‍ പൊളിഞ്ഞു വീഴുകയാണ്.’-ഷാഫി പറന്പിൽ പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ ആദ്യ ചോയിസ് സ്ഥാനാര്‍ത്ഥി സ്വരാജായിരുന്നോ എന്ന് പാർട്ടി വ്യക്തമാക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം. സ്വരാജിനെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഷാഫിയുടെ പ്രതികരണം.

Read More