പല പേരുകളും തെരഞ്ഞെടുപ്പിന് മുൻപ് വന്നിട്ടുണ്ട്: കത്ത് പുറത്ത് വന്നത് ഗൗരവകരമായ വിഷയമായി കാണുന്നു; കെ. സുധാകരൻ

കോഴിക്കോട്: ഡിസിസി പ്രസിഡന്‍റ് അയച്ച കത്ത് പുറത്തുവന്ന സംഭവം വളരെ ഗൗരവതാരമാണെന്ന് കെ. സുധാകരൻ. സംഭവം വിശദമായി അന്വേഷിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പല പേരുകളും തെരഞ്ഞെടുപ്പിന് മുൻപ് വന്നിട്ടുണ്ട്. അതിനുശേഷം കത്ത് പുറത്ത് വന്നത് ഗൗരവകരമായ വിഷയമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തിയ ശേഷം നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Read More

വയലാര്‍ വിടപറഞ്ഞിട്ട് ഇന്ന് 49 വര്‍ഷം

സ്‌നേഹിക്കയില്ല ഞാന്‍നോവുമാത്മാവിനെസ്‌നേഹിച്ചിടാത്തൊരുതത്വശാസ്ത്രത്തെയും,മാനിക്കയില്ല ഞാന്‍മാനവമൂല്യങ്ങള്‍മാനിച്ചിടാത്തൊരു നീതിശാസ്ത്രത്തെയുംഎന്ന് പാടിയ ജനകീയ വിപ്ലവ കവിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാളിയുടെ പ്രിയപ്പെട്ട കവിയും സിനിമാഗാന രചയിതാവുമായ വയലാര്‍ രാമവര്‍മ വിടപറഞ്ഞിട്ട് 49 വർഷം. മലയാളത്തിന് സിനിമാനാടകഗാനങ്ങളുടെ അന്തമില്ലാത്ത ഒരു വസന്തകാലം സംഭാവന ചെയ്ത കവിയും ഗാന രചയിതാവുമായിരുന്നു വയലാര്‍ രാമവര്‍മ. അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ രചിക്കപ്പെട്ട കാലഘട്ടത്തിലെ സാമൂഹ്യ വ്യവസ്ഥിതികളോട് കലഹിക്കാന്‍ തക്ക തരത്തില്‍ സാധാരണക്കാരന്‍റെ കാതുകളിലൂടെ അവന്‍റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ സാധാരണക്കാരന് ലഭ്യമായിരുന്ന വിനോദ ഉപാധികളായിരുന്നു സിനിമയും നാടകവും. സിനിമയ്ക്കും നാടകത്തിനുമായി അദ്ദേഹം എഴുതിയ ഗാനങ്ങള്‍ ഇന്നും മലയാള മനസില്‍ തങ്ങിനില്ക്കുന്നു. ഒരു കാലത്ത് മലയാള സിനിമയെയും നാടകത്തെയും മുന്നോട്ടുനയിച്ചിരുന്നത് അദ്ദേഹത്തിന്‍റെ ഗാനങ്ങളായിരുന്നു. വയലാര്‍-ദേവരാജന്‍ മാസ്റ്റര്‍, വയലാര്‍-ബാബുരാജ് ടീം മലയാളിക്ക് നല്കിയ സംഗീത മാധുരി പകരം വയ്ക്കാനില്ലാത്തതാണ്. മലയാളത്തിലെ പ്രസിദ്ധമായ സിനിമാ ഗാനങ്ങള്‍ എടുത്താല്‍ അവയില്‍ ഭൂരിപക്ഷവും വയലാറിന്‍റേതായിരിക്കും.…

Read More

‘വി. ഡി. സതീശൻ-ഷാഫി പറമ്പിൽ പ്രത്യേക പാക്കേജിന്‍റെ ഭാഗമാണ് രാഹുൽ മാങ്കൂട്ടത്തിന്‍റെ സ്ഥാനാർഥിത്വം’; എം. വി. ഗോവിന്ദൻ

പാലക്കാട്: സ്ഥാനാർത്ഥിയായി പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വന്നിട്ടുള്ളത് സതീശനും ഷാഫിയും ചേർന്ന് നടപ്പാക്കിയ പ്രത്യേക പാക്കേജ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസ് ജില്ലാ നേതൃത്വം ഏകകണ്ഠമായി കെ. മുരളീധരനെയാണ് ശിപാർശ ചെയ്തതെന്ന കാര്യം ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ഡിസിസി തീരുമാനം നടപ്പിലാക്കാത്തതിന് പിന്നിൽ സതീശനും ഷാഫി പറമ്പിലുമാണ്. ഇക്കാര്യം കോൺഗ്രസിനകത്ത് വലിയ ചർച്ചയായിട്ടുണ്ട്. ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങാൻ ഇത് കാരണമാകുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. തൃശൂർ പൂരം കലക്കാൻ ശ്രമിക്കുകയാണ് ഉണ്ടായത്. അത് വിജയിച്ചില്ല. വെടിക്കെട്ട് താമസിപ്പിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. അക്കാര്യം മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ഗോവിന്ദൻ വ്യക്തമാക്കി.

Read More

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയും എന്‍എസ്എസ് ആസ്ഥാനവും സന്ദര്‍ശിച്ച് സരിന്‍

കോട്ടയം: പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയും ചങ്ങനാശേരിയില്‍ പെരുന്ന എന്‍എസ്എസ് ആസ്ഥാനവും സന്ദര്‍ശിച്ച് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്‍. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ അദ്ദേഹം മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിച്ചു. പാലക്കാട് ഇടതുമുന്നണില്‍ ഭിന്നതയില്ലെന്നും തന്‍റെ രാഷ്‌ട്രീയത്തിന്‍റെ ശരികളിലൂടെയാണ് താന്‍ നടക്കുന്നതെന്നും തന്‍റെ പിന്‍മാറ്റത്തോടെ കോണ്‍ഗ്രസില്‍ ശുദ്ധികലശത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞെന്നും സരിന്‍ പറഞ്ഞു. തുടര്‍ന്ന് പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തിയ സരിന്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ചയും നടത്തി.

Read More

പ്രതിശ്രുത ‌വരന്‍റെ മുന്നിൽ യുവതിയെ കൂട്ടബലാത്സംഗംചെയ്തു: സംഭവം ഒഡീഷയിൽ

ഭുവനേശ്വർ: ഒഡീഷയിലെ നയാഗർ ജില്ലയിലെ വനത്തിൽ 21 കാരിയെ പ്രതിശ്രുത വരന്‍റെ മുന്നിൽ കൂട്ടബലാത്സംഗം ചെയ്തു. ഫത്തേഗർ രാമക്ഷേത്ര ദർശനം കഴിഞ്ഞ് യുവതിയും പ്രതിശ്രുതവരനും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. പിതാഖൈ വനത്തിനു സമീപം അജ്ഞാതരായ മൂന്നു പേർ ചേർന്ന് ഇരുവരെയും തടഞ്ഞുനിർത്തി ബലമായി വനത്തിലേക്ക് കൊണ്ടുപോയി. യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ മൂന്നു പേരും പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതികൾ സംഭവം മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കുമെന്നും പോലീസ് പറഞ്ഞു.

Read More

നവീൻ ബാബുവിന്‍റെ മരണം: അന്വേഷണ പുരോഗതി വിലയിരുത്തി പ്രത്യേക അന്വേഷണസംഘം

കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പ്രത്യേക അന്വേഷണസംഘം ആരംഭിച്ചു. ഇതുവരെയുള്ള അന്വേഷണ പുരോഗതി കണ്ണൂർ റേഞ്ച് ഡിഐജി രാജ്പാൽ മീണയുടെ മുന്പാകെ അന്വേഷണസംഘം വിശദീകരിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്തുമായി അന്വേഷണസംഘം ഇന്ന് കൂടിക്കാഴ്ച നടത്തും. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. അജിത്കുമാറിന്‍റെ മേൽനോട്ടത്തിൽ കണ്ണൂർ സിറ്റി പോലീസ് എസിപി ടി.കെ. രത്നകുമാർ, നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരി, കണ്ണൂർ സിറ്റി എസ്എച്ച്ഒ സനൽ കുമാർ, കണ്ണൂർ ടൗൺ എസ്ഐ സവ്യസാച്ചി, വനിതാ പോലീസ് സ്റ്റേഷൻ എസ്ഐ രേഷ്മ, സൈബർ സെൽ എഎസ്ഐ ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്. നിലവിൽ, കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരി നടത്തിയ തുടരന്വേഷണമാണ് പ്രത്യേക അന്വേഷണസംഘം നടത്തുന്നത്. നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണത്തിനാണ് അന്വേഷണസംഘം പ്രഥമ പരിഗണന…

Read More

അബ്ദുള്‍ നാസര്‍ മഅ്ദനി തീവ്രവാദം വളര്‍ത്തി, പിന്നീട് മനം മാറിയെന്ന് പി. ജയരാജന്‍; പരാമർശം മുഖ്യമന്ത്രി ഇന്നു പ്രകാശനം ചെയ്യുന്ന പുസ്തകത്തിൽ

കോഴിക്കോട്: ബാബറി മസ്ജിദിന്‍റെ തകര്‍ച്ചയ്ക്കുശേഷം മുസ്‌ലിം ചെറുപ്പക്കാര്‍ക്കിടയില്‍ തീവ്രവാദം വര്‍ളത്തുന്നതില്‍ അബ്ദുള്‍ നാസര്‍ മഅ്ദനി പ്രധാന പങ്കുവഹിച്ചുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. ഇന്ന് വൈകുന്നേരം മൂന്നിന് കോഴിക്കോട് എന്‍ജിഒ യുണിയന്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യുന്ന ജയരാജന്‍റെ പുസ്തകമായ “കേരളം മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. മഅ്ദനി രൂപീകരിച്ച ഐഎസ്എസിന്‍റെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കിയതായി പുസ്തകത്തില്‍ ആരോപിക്കുന്നു. പൂന്തുറ കലാപത്തില്‍ ഐഎസ്എസിനും ആര്‍എസ്എസിനും പങ്കുണ്ട്. മഅ്ദനിയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായാണ് ലഷ്കര്‍ ഇ-തോയിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായി മാറിയ തടയിന്‍റവിടെ നസീര്‍ തീവ്രവാദത്തിലേക്ക് എത്തിപ്പെട്ടത്. അതിവൈകാരിക പ്രസംഗങ്ങളിലൂടെയാണ് മഅ്ദനി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചത്. എന്നാൽ, കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ തടവിലാക്കപ്പെട്ടതോടെ മഅ്ദനിക്ക് മാറ്റം വന്നു. ‌‌മാവോവാദികളും രാഷ്ട്രീയ ഇസ് ലാമിസ്റ്റുകളായി അറിയപ്പെടുന്ന ജമാഅത്തെ ഇസ് ലാമിയും പോപ്പുലര്‍…

Read More

ഇന്നും വ്യാപക മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മഴശക്തമാകാൻ കാരണം ചക്രവാത ചുഴി; മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. 27 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോര മേഖലകളില്‍ മഴ കനത്തേക്കും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള , ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്ക് ഏര്‍പ്പെടുത്തി.ദാന ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് നാളെ വരെ തെക്കന്‍ കേരളത്തില്‍ അനുകൂലമായി തുടരാന്‍ സാധ്യതയുണ്ട്. തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ തെക്കന്‍…

Read More

കൂറുമാറാൻ കോഴ; “ഇടതുമുന്നണിയിൽ കോഴ വച്ചുപൊറുപ്പിക്കാനാവില്ല’; അന്വേഷണം വേണമെന്നു ബിനോയ് വിശ്വം

തിരുവനന്തപുരം: ഇടതുമുന്നണിയിലെ കോഴ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും എൻസിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയുടെയും മൗനം തുരുന്നതിനിടെ ശക്തമായ നിലപാടുമായി സിപിഐ രംഗത്ത്. കോഴ ആരോപണം ശരിയാണെങ്കിൽ വച്ചുപൊറുപ്പിക്കാനാവില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കാലിച്ചന്തയിൽ പണം കൊടുത്ത് കാലികളെ വാങ്ങുന്നപോലെ എംഎൽഎമാരെ വിലയ്‌ക്കെടുക്കുന്നത് കേരളത്തിലില്ല. അത് ഇവിടെ നടത്താൻ അനുവദിക്കില്ല. കോഴ ആരോപണം ശരിയെങ്കിൽ അത് വച്ചുപൊറുപ്പിക്കാൻ പാടില്ല. ആരോപണത്തിൽ ഉചിതമായ അന്വേഷണം വേണമെന്നാണ് സിപിഐ നിലപാട്. പണം കൊടുത്തു വാങ്ങാൻ എൽഡിഫിന്‍റെ എംഎൽഎമാർ വില്പന പണ്ടങ്ങളല്ല. പണം കാട്ടി വിളിക്കുമ്പോൾ പോകുന്നവരല്ല എൽഡിഎഫിലെ എംഎൽഎമാർ. അന്വേഷണം നടക്കട്ടെ. കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും ബിനോയ് വിശ്വം പറഞ്ഞു.ജനാധിപത്യ കേരള കോൺഗ്രസ് എംഎൽഎ ആന്‍റണി രാജു, ആർഎസ്പി ലെനിനിസ്റ്റ് എംഎൽഎ കോവൂർ കുഞ്ഞുമോൻ എന്നിവർക്ക് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് ബിജെപിക്കൊപ്പമുള്ള…

Read More

കൂറുമാറാന്‍ 100 കോടി കോഴ വാഗ്ദാനം: ‘ആര്‍ക്കും പണം വാഗ്ദാനം ചെയ്തിട്ടില്ല’; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ് എംഎല്‍എ

കൊച്ചി: എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ് എംഎല്‍എ. ആര്‍ക്കും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് തോമസ് കെ. തോമസ് കൊച്ചിയില്‍ പ്രതികരിച്ചു. തനിക്കെതിരായ കോഴ ആരോപണത്തിന് പിന്നില്‍ ആന്‍റണി രാജു ആയിരിക്കാമെന്ന് അദ്ദേഹം ആരോപിച്ചു. 100 കോടി വാഗ്ദാനം ചെയ്ത് കൂടെ കൂട്ടാനുള്ള ആളുണ്ടോ ആന്‍റണി രാജുവെന്ന് അദ്ദേഹം ചോദിച്ചു. തന്‍റെ ജേഷ്ഠനെ തകര്‍ത്ത പോലെ തന്നെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. മന്ത്രി സ്ഥാനം ചര്‍ച്ചയായപ്പോഴാണ് വീണ്ടും ആരോപണം ഉയര്‍ന്നത്. പാര്‍ട്ടിയില്‍നിന്നുള്ള ഗൂഢാലോചന ഉണ്ടെങ്കില്‍ അന്വേഷിക്കണം. താന്‍ ശരത്ത് പാവാറിനൊപ്പമാണെന്നും എന്‍സിപി നേതൃയോഗത്തില്‍ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും തോമസ് കെ. തോമസ് പ്രതികരിച്ചു. ആന്‍റണി രാജുവിന് എന്തെങ്കിലും അജണ്ട കാണുമെന്നും അതിന് താനുമായി ബന്ധമില്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന്‍ തന്നെ…

Read More