ഏജന്‍റ് വിളിച്ചിട്ടാണ് വന്നത്, ഇത്തരം പരിപാടിയില്‍ പങ്കെടുത്താല്‍ 500-600 രൂപ കിട്ടാറുണ്ട്; ഗുരുവായൂര്‍ അമ്പലനടയില്‍ ഷൂട്ടിംഗിലാണ് അവസാനം പങ്കെടുത്തത്; റോഡ് ഷോ നടത്തി അന്‍വര്‍ എയറില്‍

പാലക്കാട്: പി. വി. അന്‍വറിന്‍റെ പാലക്കാട് റോഡ് ഷോയിൽ പങ്കെടുക്കാൻ ഏജന്‍റ് വിളിച്ചിട്ടാണ് വന്നതെന്ന് കൊടുവായൂരില്‍ നിന്നെത്തിയ സ്ത്രീ. പേയ്‌മെന്‍റിന്‍റെ കാര്യമൊന്നും ഇതുവരെയയും പറഞ്ഞിട്ടില്ല. ഇതുപോലെ സിനിമയില്‍ അഭിനയിക്കാന്‍ പോകാറുണ്ട്, ഇവിടെയും വിളിച്ചപ്പോള്‍ വന്നതാണെന്ന് അവർ പറഞ്ഞു. ‘കാറ്ററിംഗിനും സിനിമാ ഷൂട്ടിംഗിനുമൊക്കെ പോകാറുണ്ട്. ഏജന്‍റ് വിളിച്ചിട്ടാണ് വന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ ഷൂട്ടിംഗിലാണ് അവസാനം പങ്കെടുത്തത്. ഡിഎംകെയെ കുറിച്ച് അറിയില്ല’എന്നും ഇവർ വ്യക്തമാക്കി. പുഷ്പ എന്ന സ്ത്രീയാണ് തങ്ങളെ എത്തിച്ചത് എന്നും മറ്റൊരു സ്ത്രീ പറഞ്ഞു. 15 പേരാണ് തങ്ങള്‍ക്കൊപ്പം വന്നത് എന്നും ഇവര്‍ വ്യക്തമാക്കി. സാധാരണ ഇത്തരം പരിപാടിയില്‍ പങ്കെടുത്താല്‍ 500-600 രൂപ കിട്ടാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.  

Read More

സംസ്ഥാനത്ത് ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴ;  ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; 100 കിലോമീറ്റർ വരെ കാറ്റിന് ശക്തിപ്രാപിക്കാൻ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് ചുഴലിക്കാറ്റായും നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും. നാളെ രാത്രിയോ മറ്റന്നാൾ അതിരാവിലെയോ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ കരയിൽ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തൽ. മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ…

Read More

കെ. മുരളീധരനും ചെന്നിത്തലയും  അതൃപ്തിയിൽ; കോൺഗ്രസ് കടുത്ത ആത്മവിശ്വാസ പ്രതിസന്ധിയിലാണെന്ന് ബിജെപി  അധ്യക്ഷൻ കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കെ. മുരളീധരനും രമേശ്‌ ചെന്നിത്തലയും കടുത്ത അതൃപ്തിയിലാണെന്നും അധ്യക്ഷ പദവിയുടെ അധികാരം പോലും പ്രയോഗിക്കാൻ കഴിയാത്ത ഗതികേടിലാണ് കെ. സുധാകരനെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.   കോൺഗ്രസ് കടുത്ത ആത്മവിശ്വാസ പ്രതിസന്ധിയിലാണ്. പി.വി.അൻവറുമായി ചർച്ചയും ഡീലും നടത്തേണ്ട ഗതികേടിലേക്ക് കോൺഗ്രസ് എത്തി. ചേലക്കര എൽഡിഎഫിനും പാലക്കാട്‌ യുഡിഎഫിനുമൊപ്പമെന്ന ഡീൽ പൊളിയുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.  കോൺഗ്രസിൽ ഒരാൾക്കു വേണ്ടിയാണു സ്ഥാനാർഥിയെ തീരുമാനിച്ചത്. ബിജെപിയുടെ രീതി അങ്ങനല്ല. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചു ആത്മവിശ്വാസത്തോടെയാണ് ബിജെപി മുന്നോട്ടു പോകുന്നത്. കെ. മുരളീധരന് കോൺഗ്രസിൽ നിന്ന് ഇനിയൊരു അസംബ്ലി തെരഞ്ഞെടുപ്പിൽ ജയിക്കാനാവില്ല. വടകരയിൽ കോൺഗ്രസ് കെ .മുരളീധരനെ ചതിച്ചതാണ്- കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.  അൻവറിനോട് ബിജെപിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അൻവർ ചോദിക്കുന്ന ചില കാര്യങ്ങൾ ഇപ്പോൾ പ്രസക്തമാണ്. കെപിസിസി പ്രസിഡന്‍റ് ് ഇതുവരെ അൻവറിനെ തള്ളിപറഞ്ഞിട്ടില്ല. കോൺഗ്രസിനുള്ളിൽ കെ.സുധാകരൻ…

Read More

“ഡാന’ ചുഴലിക്കാറ്റ് 25ന് കരതൊടും; തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും തുറമുഖങ്ങളിൽ മുന്നറിയിപ്പ്; 110 കിലോമീറ്റർവേഗത്തിൽ കാറ്റടിക്കും

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് ഇന്നു തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 9 തുറമുഖങ്ങളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഡാന എന്നാണു ചുഴലിക്കാറ്റിനു പേരിട്ടിരിക്കുന്നത്. ചെന്നൈ, കടലൂർ, നാഗപട്ടണം, എന്നൂർ, കാട്ടുപള്ളി, പാമ്പൻ, തൂത്തുക്കുടി, പുതുച്ചേരി, കാരയ്ക്കൽ എന്നീ തുറമുഖങ്ങളിലാണു മുന്നറിയിപ്പ്.‌‌ ബംഗാൾ ഉൾക്കടലിൽനിന്നുള്ള ന്യൂനമർദം ശക്തി പ്രാപിച്ച് 25നു പുലർച്ചെ വടക്കൻ ഒഡീഷ, ബംഗാൾ തീരങ്ങൾക്കിടയിൽ കര തൊടുമെന്നാണ് അറിയിപ്പ്. മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി ന്യൂനമർദം മാറുമെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്, ആന്ധ്ര, കർണാടക മേഖലകളിലേക്കടക്കമുള്ള 28 ട്രെയിനുകൾ ഈസ്റ്റ് കോസ്റ്റ് റെയിൽവേ റദ്ദാക്കി.

Read More

എഡിഎം ജീവനൊടുക്കിയ സംഭവം; വിവാദ പെട്രോൾ പമ്പ് വിഷയം അന്വേഷിക്കാൻ ഇഡിയും; അന്വേഷണം സിപിഎം നേതാക്കളിലേക്കു നീണ്ടേക്കും

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണം സംബന്ധിച്ച് സംസ്ഥാന സർക്കാർ അന്വേഷണം നടത്തുന്നതിനിടെ വിവാദ പെട്രോൾ പന്പ് സംബന്ധിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. ബിജെപി കേരളഘടകത്തിന്‍റെ നിർദേശപ്രകാരമാണ് ഇഡി അന്വേഷിക്കുന്നത്. ഒരു പെട്രോൾ പന്പ് ആരംഭിക്കണമെങ്കിൽ മൂലധനമുൾപ്പെടെചുരുങ്ങിത് രണ്ടു കോടിയോളം രൂപ ആവശ്യമാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ താത്കാലിക ജീവനക്കാരനായ സംരംഭകന് ഇത്രത്തോളം പണം എവിടെനിന്ന് ലഭിച്ചു എന്നതുൾപ്പെടെയുള്ള സാന്പത്തിക സ്രോതസാണ് ഇഡി അന്വേഷിക്കുക. ഭാര്യയുടെ സ്വർണമുൾപ്പെടെ പണയം വച്ചാണ് പന്പിനുള്ള എൻഒസിക്കായി എഡിഎമ്മിന് 98,500 രൂപ കൈക്കൂലിയായി നൽകിയതെന്നാണ് സംരംഭകനായ പ്രശാന്ത് നേരത്തെ പറഞ്ഞിരുന്നത്. അതേ സമയം ഇഡി അന്വേഷണം ജില്ലയിലെ ചില മുതിർന്ന സിപിഎം നേതാക്കളിലേക്കും യുവനേതാക്കളിലേക്കും നീണ്ടേക്കുമെന്ന സൂചനയും ഉണ്ട്. സംരംഭകനായ പ്രശാന്ത് ബിനാമിയാണെന്നാണ് ഇഡിക്ക് ലഭിച്ച വിവരമെന്നാണ് അറിയുന്നത്. വിവാദ പെട്രോൾ പന്പ് സംബന്ധിച്ച സമഗ്ര അന്വേഷണം വേണമെന്ന്…

Read More

പ്രിയങ്കയും രാഹുലും ഇന്നു വയനാട്ടിൽ: സോണിയയും ഖാര്‍ഗെയും നാളെ എത്തും

കോഴിക്കോട്: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കുന്നതിനു കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും സഹോദരനും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടില്‍ എത്തും. വൈകിട്ട് ബത്തേരിയില്‍ എത്തുന്ന ഇവര്‍ വയനാട്ടില്‍ താമസിക്കും. നാളെയാണ് പത്രിക സമര്‍പ്പിക്കുക. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയും കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും നാളെ രാവിലെ വയനാട്ടില്‍ എത്തിച്ചേരും. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി (തെലുങ്കാന), സിദ്ധരാമയ്യ (കര്‍ണാടക), എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയ നേതാക്കളും പത്രിക സമര്‍പ്പിക്കുന്നതിനു വയനാട്ടില്‍ എത്തുന്നുണ്ട്. കരുത്തു തെളിയിക്കാന്‍ റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ പതിനൊന്നിന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് റോഡ്‌ ഷോ ആരംഭിക്കും. 12 മണിക്കാണ് പത്രികാ സമര്‍പ്പണം. നാളെത്തന്നെ പ്രിയങ്ക…

Read More

അച്ഛൻ കടം തിരിച്ചുനൽകിയില്ല, മകളെ പീഡിപ്പിച്ചു; പ്രതി പിടിയിൽ

ബംഗളൂരു: അച്ഛൻ കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിനു പ്രതികാരമായി പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത 39കാരൻ അറസ്റ്റിൽ. കർണാടകയിലെ മദനായകഹള്ളിയിലാണു സംഭവം. പെൺകുട്ടിയുടെ അച്ഛൻ പ്രതിയിൽനിന്ന് 70,000 രൂപ കടം വാങ്ങിയിരുന്നു. ഇതിൽ 30,000 രൂപ മടക്കി നൽകി. ബാക്കി 40,000 രൂപയും പലിശയും ലഭിക്കാത്തതിന്‍റെ പ്രതികാരമായാണ് ഇയാൾ പെൺകുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടി മാത്രമുണ്ടായിരുന്ന സമയത്തു വീട്ടിലെത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത പ്രതി പണം നൽകിയില്ലെങ്കിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ബലാത്സംഗം, പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു.

Read More

കേരളത്തിൽനിന്നുള്ള ട്രെയിൻ കടന്നുപോകവേ ട്രാക്കിൽ കല്ല്: അട്ടിമറിശ്രമം അന്വേഷിക്കുന്നു

മംഗളൂരു: കേരളത്തിൽനിന്നുള്ള ട്രെയിൻ കടന്നുപോകുന്നതിനിടെ മംഗളൂരുവിൽ റെയിൽവേ ട്രാക്കിൽ അർധരാത്രി കല്ലുകൾ കണ്ടെത്തി. സംഭവസമയം സ്ഥലത്ത് സംശയാസ്പദമായി രണ്ടുപേർ നിൽക്കുന്നതായി കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അട്ടിമറി ശ്രമം ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയോടെ മംഗളൂരുവിന് തെക്ക് റെയിൽവേ മേൽപാലത്തിന് മുകളിലെ ട്രാക്കിലാണ് കല്ല് കണ്ടെത്തിയത്. കേരളത്തിൽനിന്നുള്ളതടക്കം രണ്ടു ട്രെയിനുകൾ ഈവഴി കടന്ന് പോയപ്പോൾ വലിയ ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടതോടെ പ്രദേശവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. റെയിൽവേ അധികൃതരും ആർപിഎഫുമെത്തി ട്രാക്കും പരിസരവും പരിശോധിച്ചപ്പോൾ വലിയ ഉരുളൻ കല്ലുകൾ ട്രാക്കിന് മുകളിൽ വച്ചത് കണ്ടെത്തി. കല്ലുകൾ പൊട്ടിച്ചിതറിയ നിലയിലായിരുന്നു. കല്ലുകൾ ഉരഞ്ഞ് ട്രാക്കിന് ചെറിയ കേടുപാടുകളും സംഭവിച്ചു. സംഭവസമയം ഉത്സവത്തിന് പോയി മടങ്ങുകയായിരുന്ന പ്രദേശവാസികളായ സ്ത്രീകളാണ് സ്ഥലത്ത് രണ്ടുപേർ നിൽക്കുന്നതായി കണ്ടെന്നു മൊഴി നൽകിയത്. സ്ഥലത്തേക്കു വരുന്ന വഴികളിലുള്ള സിസിടിവികൾ അടക്കം ശേഖരിച്ചാണ് പോലീസ് അന്വേഷണം…

Read More

മഹാരാഷ്‌ട്ര സീറ്റ് വിഭജനം: കോൺഗ്രസ്- ഉദ്ധവ് താക്കറെ ഭിന്നത രൂക്ഷം

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വിദർഭ മേഖലയിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസും സഖ്യകക്ഷിയായ ഉദ്ധവ് താക്കറെ ശിവസേന (യുബിടി)യും തമ്മിലുള്ള ഭിന്നത രൂക്ഷം. വിദർഭ മേഖലയിലെ 62 സീറ്റിൽ 17 സീറ്റ് ആണ് ഉദ്ധവ് താക്കറെ ആവശ്യപ്പെടുന്നത്. എന്നാൽ, വിദർഭയിലെ സീറ്റുകൾ വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ചില കോൺഗ്രസ് നേതാക്കൾ. ഇവിടത്തെ എല്ലാ സീറ്റുകളിലും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. എന്നാൽ, എട്ട് സീറ്റെങ്കിലും കിട്ടണമെന്ന കടുത്ത നിലപാടിലാണ് ശിവസേന. അതേസമയം, 288 അംഗ നിയമസഭയിലെ 210 സീറ്റുകളിൽ മഹാവികാസ് അഘാഡി ധാരണയിലെത്തിയെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് അറിയിച്ചു. മുംബൈയിലെയും നാസിക്കിലെയും സീറ്റുകളെച്ചൊല്ലി ഇരു പാർട്ടികളും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. മഹാ വികാസ് അഘാഡിയിൽ ശിവസേന (യുബിടി) വിള്ളൽ സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മുതിർന്ന നേതാവും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷനുമായ ശരദ് പവാർ സീറ്റ് വിഭജനത്തിൽ…

Read More

തുലാമഴയിലും പിടിതരാതെ പൊന്ന്; സര്‍വകാല റിക്കാര്‍ഡുകൾ ഭേദിച്ച് മുന്നേറുന്ന സ്വർണത്തിന്‍റെ ഇന്നത്തെ വില 58,400 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും റിക്കാര്‍ഡ് വര്‍ധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,300 രൂപയും പവന് 58,400 രൂപയുമായി. സര്‍വകാല റിക്കാര്‍ഡ് ആണിത്. കഴിഞ്ഞ 18-ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 7,280 രൂപയും പവന് 58,240 രൂപ എന്ന റിക്കാര്‍ഡ് വിലയാണ് ഇന്ന് ഭേദിച്ചത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,025 രൂപയായി. സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്‍റേത് 6.4 ശതമാനവുമാണ് കുറച്ചത്.

Read More