വളവും തിരിവും കയറ്റവും ഇറക്കവും: ജീവിതകാലമത്രയും നമുക്ക് മിസ്റ്റർ ആൻഡ് മിസിസ് ആയിരിക്കാം; അമാലിന് വിവാഹ വാർഷിക ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ

പരസ്പരം ഭാര്യയും ഭർത്താവുമെന്ന് വിളിക്കാൻ ശീലമാക്കാൻ ശ്രമിച്ചത് മുതൽ, നിലവിൽ മറിയത്തിന്‍റെ പപ്പയും മമ്മയെന്നും പറയുന്നത് വരെയിലേക്ക് എത്തിനിൽക്കുകയാണ്. നമ്മൾ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു എന്ന് ദുൽഖർ സൽമാൻ. നമ്മുടെ ജീവിതം ഞാൻ യത്ര പോകാൻ ആഗ്രഹിക്കുന്ന റോഡുകളുമായി സാമ്യമുള്ളതാണ്. വളവും തിരിവും കയറ്റവും ഇറക്കവും. ചില വേളകളിൽ സ്പീഡ് ബ്രേക്കുകളും കുഴികളും ഉണ്ടാകാറുണ്ട്. എന്നാൽ ഇവയെല്ലാം ശരിയായ സമയങ്ങളിൽ മികച്ച കാഴ്ചകൾ സമ്മാനിക്കും. കോർത്തുപിടിക്കാൻ നിന്‍റെ കൈകൾ ഉള്ളിടത്തോളം എവിടെയും എത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. ജീവിതകാലമത്രയും നമുക്ക് മിസ്റ്റർ ആൻഡ് മിസിസ് ആയിരിക്കാം. പതിമൂന്നാം വിവാഹവാർഷികാശംസകൾ എന്ന് ദുൽഖർ സൽമാൻ.

Read More

ചെയ്യുന്ന കഥാപാത്രങ്ങളില്‍ ഓരോന്നിനും സ്വന്തം മുദ്ര ചാര്‍ത്തിയ താരം; ജനപ്രീതിയില്‍ ഇന്ത്യൻ നായികാ താരങ്ങളില്‍ മുൻപന്തിയിൽ സാമന്ത

നവംബര്‍ മാസത്തെ ജനപ്രിയ നായികാ താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടു. ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളില്‍ ഒന്നാമത് തെന്നിന്ത്യൻ നടി സാമന്തയാണ്. സെപ്റ്റംബറിലും ഒന്നാം സ്ഥാനത്ത് സാമന്തയായിരുന്നു. രണ്ടാം സ്ഥാനത്ത് ആലിയ ഭട്ട് തന്നെയാണ്. സാമന്ത അടുത്തിടെ കൂടുതൽ സിനിമകള്‍ ചെയ്യുന്നില്ല. സാമൂഹ്യ മാധ്യമത്തില്‍ സജീവമായി ഇടപെടുന്ന താരമാണ് എന്നതാണ് നടി സാമന്തയ്‍ക്ക് ഗുണകരമാകുന്നത്. രാജ്യമൊട്ടാകെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാൻ ഇതിലൂടെ താരത്തിന് സാധിക്കുന്നു. സ്വന്തം നിലപാടുകള്‍ പറയാനും ഒരിക്കലും താരം മടിക്കാറില്ല എന്നതും സാമന്തയെ പ്രിയപ്പെട്ടവരാക്കുന്നു. വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും ആര്‍ക്ക് എതിരെയായാലും താരം വിട്ടുവീഴ്‍ച ചെയ്യാറില്ല. അതിനൊപ്പം ലഭിക്കുന്ന കഥാപാത്രങ്ങളില്‍ ഓരോന്നിനും സ്വന്തം മുദ്ര ചാര്‍ത്താറുമുണ്ട്. ആലിയ ഭട്ടിന്‍റേതായി ഒടുവിലെത്തിയ ബോളിവുഡ് ചിത്രമായി ജിഗ്രയാണ്. കാര്യമായ വിജയം നേടാൻ ചിത്രത്തിന് ആയില്ലെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആലിയ ഭട്ടായിരുന്നു ഇന്ത്യൻ നായികാ താരങ്ങളില്‍ നേരത്തെ…

Read More

‘മുറപ്പെണ്ണി’ലൂടെ സിനിമയുടെ  ‘നാലുകെട്ടി’ലേക്ക്; എഴുപതോളം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക്  തിരക്കഥയൊരുക്കി

1965ല്‍ ല്‍ മുറപ്പെണ്ണ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടാണ് എം.ടി മലയാള സിനിമയുടെ “നാലുകെട്ടിലേ’ക്ക് രംഗപ്രവേശം ചെയ്തത്. ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്‍റെ ആത്മാവ്, ഓപ്പോള്‍, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, വൈശാലി, പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ, സദയം, അസുരവിത്ത്, അമൃതം ഗമയ തുടങ്ങി എഴുപതോളം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥയൊരുക്കി. ആറു സിനിമകള്‍ സംവിധാനം ചെയ്ത എംടിയുടെ ആദ്യ സംവിധാന സംരംഭം 1973ല്‍ പുറത്തിറങ്ങിയ നിര്‍മാല്യം എന്ന ചിത്രമായിരുന്നു. മലയാള സാഹിത്യത്തിലും സിനിമയിലും തന്‍റേതായൊരിടം കണ്ടെത്തിയ വിജയിയായ എഴുത്തുകാരന്‍, സംവിധാകന്‍റെ വേഷമണിയുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമായിരുന്നു. ആർക്കും നിരാശപ്പെടേണ്ടിയും വന്നില്ല. നിര്‍മാല്യം തിയറ്ററുകളിലെത്തും മുമ്പേ പ്രേക്ഷക ചര്‍ച്ചകള്‍ സജീവമായിരുന്നു. ചിത്രം പുറത്തിറങ്ങി അമ്പത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും പുതുമയോടെ ആ ചിത്രം കാണാനാകും. 1973ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാരം, ഏറ്റവും…

Read More

എന്‍റെ മനസ് ശൂന്യമാകുന്നപോലെ തോന്നുന്നു; സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം’: മമ്മൂട്ടി

കൊച്ചി: എം.ടി. വാസുദേവൻ നായരുടെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി നടന്‍ മമ്മൂട്ടി. സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായിരുന്നു എംടിയെന്നും അദ്ദേഹത്തിന്‍റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിയുടെ കുറിപ്പ്ചിലരെങ്കിലും പറയാറുണ്ട് എംടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്‍റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്‍റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്. സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്‍റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍. ഒരു യുഗപ്പൊലിമ മങ്ങി…

Read More

യാത്രയായത് എഴുത്തിന്‍റെ സുകൃതം; സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതി ചലച്ചിത്രലോകത്ത് എംടി പ്രവേശം

യാത്രയായതു മനുഷ്യമനസിന്‍റെ വ്യഥകളും സന്തോഷങ്ങളും അന്തര്‍സംഘര്‍ഷങ്ങളും അക്ഷരങ്ങളിലൂടെ തലമുറകള്‍ക്കു പകര്‍ന്നു നല്കിയ എഴുത്തിന്‍റെ പുണ്യം. സാഹിത്യം, സിനിമ, പത്രപ്രവര്‍ത്തനം തുടങ്ങി കൈവച്ച മേഖലകളിലെല്ലാം പൊന്‍പ്രഭ ചാര്‍ത്തിയ പ്രതിഭ. എല്ലാ അര്‍ഥത്തിലും ഇതിഹാസമായിരുന്നു എം.ടി. വാസുദേവന്‍ നായര്‍.   നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്‍റെ സമസ്തമേലകളിലും വിരല്‍മുദ്ര പതിപ്പിച്ച എംടി, പത്രാധിപര്‍ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി അറിയപ്പെടുന്ന നിര്‍മാല്യം ഉള്‍പ്പെടെ ആറു സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ഫ്യൂഡല്‍ സാമൂഹികവ്യവസ്ഥയുടെ ശൈഥില്യത്തോടെ തകര്‍ച്ചയിലേക്കുനീങ്ങിയ മരുമക്കത്തായ വ്യവസ്ഥയും നായര്‍ തറവാടുകളും അവിടുത്തെ നിസഹായരായ മനുഷ്യരുമാണ് എംടിയുടെ ആദ്യകാല രചനകളുടെ പശ്ചാത്തലം. എക്കാലത്തെയും മനുഷ്യന്‍റെ ഒറ്റപ്പെടലും പ്രതിഷേധവും അന്തര്‍ക്ഷോഭങ്ങളും വികാരങ്ങളുമെല്ലാമായി ആ ഭാഷാതീക്ഷ്ണത പിന്നീട് മലയാളസാഹിത്യത്തിലും സിനിമയിലും ആളിപ്പടര്‍ന്നു. വിക്ടോറിയ കോളജ് പഠനകാലത്ത് പ്രസിദ്ധീകരിച്ച രക്തം പുരണ്ട മണ്‍തരികള്‍ ആണ്…

Read More

എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്‍റെ പേരായിരുന്നു-ദയ! എം.ടിയെ അനുസ്മരിച്ച് മഞ്ജു വാര്യർ

തിരുവനന്തപുരം: ഒറ്റത്തവണയേ അദ്ദേഹത്തിന്‍റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്‍റെ പേരായിരുന്നു-ദയ! ആധുനിക മലയാളത്തെ വിരല്‍ പിടിച്ചു നടത്തിയ എഴുത്തുകാരില്‍ പിതാവിന്‍റെ സ്ഥാനം തന്നെയാണ് എം.ടിക്കെന്ന് നടി മഞ്ജു വാര്യർ. ഫേസ്ബുക്ക് പേജിൽ പങ്കുവച്ച അനുസ്മരണക്കുറിപ്പിൽ എം.ടി സമ്മാനിച്ച എഴുത്തോലയെക്കുറിച്ചും നടി വാചാലയായി. ഒറ്റത്തവണയേ അദ്ദേഹത്തിന്‍റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്ക്കുന്ന എഴുത്തോലയും മതി ഒരായുസിലേക്കെന്നും മഞ്ജു വാര്യർ കുറിച്ചു. മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് കുറിപ്പ് എംടി സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും…

Read More

അത്ഭുതദ്വീപോടെ പൃഥ്വിരാജിന്‍റെ വിലക്ക് പൊളിച്ചടുക്കി; എഗ്രിമെന്‍റിന്‍റെ വില മനസിലായത് അന്നാണ്; വിനയൻ

മല്ലികച്ചേച്ചി എന്നേപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി… ചേച്ചി പറഞ്ഞതിൽ ഒരു സിനിമയുടെ പേര് മാറിപ്പോയിട്ടുണ്ട്. പൃഥ്വിരാജിന്‍റെ വിലക്ക് തീർക്കാൻ എടുത്ത ചിത്രം സത്യം അല്ല അത്ഭുതദ്വീപ് ആണ്.. പക്രു ആണ് ആ സിനിമയിലെ നായകൻ എന്ന് അനൗൺസ് ചെയ്തു കൊണ്ട് ബാക്കി എല്ലാ നടീനടൻമാരുമായും എഗ്രിമെന്‍റ്  ഇട്ടശേഷം ഷൂട്ടിംഗിന്‍റെ തലേ ദിവസമാണ് പൃഥ്വിരാജിന്‍റെ പേര് ഞാൻ വെളിയിൽ വിട്ടത് എന്ന് വിനയൻ. ബാക്കി എല്ലാരുമായി എഗ്രിമെന്‍റ് ഉള്ളതുകൊണ്ട് എന്നോടെതിർക്കാൻ സംഘടനാ നേതാക്കൾ അന്നു തയാറായില്ല. പക്ഷേ അതിന്‍റെ വൈരാഗ്യം അവർ മനസിൽ കുറിച്ചിരുന്നു. പിന്നീടാണല്ലോ അതു പ്രയോഗിച്ചത്. കുറേ ചിത്രങ്ങൾ വിലക്കിന്‍റെ പേരിൽ അന്ന് പൃഥ്വിരാജിന് പോയെങ്കിലും അത്ഭുതദ്വീപോടെ ആ വിലക്ക് പൊളിച്ചടുക്കി. യഥാർഥത്തിൽ അന്നാണ് എഗ്രിമെന്‍റിന്‍റെ വില മനസിലായത്.  2004 ൽ എഗ്രിമെന്‍റ് വരുന്നതിനെതിരെ താര സംഘടനയും അവരോടൊപ്പം നിന്ന സംവിധായകരും സമരം പ്രഖ്യാപിച്ചപ്പോൾ…

Read More

ഗ്ലാമറസായി അഞ്ജു കുര്യൻ: വൈറലായി ചിത്രങ്ങൾ

മലയാളം,തമിഴ് സിനിമകളിൽ തിളങ്ങി നിൽക്കുന്ന അഞ്ജു കുര്യൻ സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന താരമാണ്. ഇപ്പോഴിതാ ഹോട്ട് ലുക്കിലുള്ള താരത്തിന്‍റെ ചിത്രങ്ങൾ വൈറലാകുകയാണ്. നേരം എന്ന സിനിമയില്‍ നിവിൻപോളിയുടെ സഹോദരിയുടെ വേഷം ചെയ്ത് മലയാള സിനിമയിലേക്കെത്തിയ താരമാണ് അഞ്ജു കുര്യൻ. മോഡലിംഗിലൂടെ സിനിമയിലെത്തിയ താരം പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേല്‍ എന്നിവയുള്‍പ്പെടെ പതിഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. തന്‍റെ യാത്രകളുടെ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, താരത്തിന്‍റെ ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോയാണ് വൈറലാകുന്നത്. . താരത്തിന്‍റെ ഈ ഗ്ലാമർ ലുക്ക്‌ കണ്ട് ആകെ അമ്പരന്നിരിക്കുകയാണ് ആരാധകർ. അടുത്ത വർഷം താരം വിവാഹിതയാകുമെന്നാണ് റിപ്പോർട്ട്‌. റോഷനുമായുള്ള താരത്തിന്‍റെ വിവാഹ നിശ്ചയം ഒക്ടോബറിലായിരുന്നു.

Read More

താരപ്രഭ തിരികെപ്പിടിച്ച് തൃഷ: ഒന്നിന് പിറകെ ഒന്നായി തേടിയെത്തുന്നത് വലിയ വലിയ സിനിമകൾ

തെന്നിന്ത്യൻ സിനിമാ രംഗത്ത് വീണ്ടും തിരക്കേറുകയാണ് നടി തൃഷ കൃഷ്ണന്. ഒന്നിന് പിറകെ ഒന്നായി താരത്ത തേടിയെത്തുന്നത് വലിയ വലിയ സിനിമകൾ. ഒരു ഘട്ടത്തിൽ മങ്ങിത്തുടങ്ങിയ താരപ്രഭ തൃഷയ്ക്ക് പൂർവാധികം തിളക്കത്തോടെ തിരികെ ലഭിച്ചിരിക്കുന്നു. നടിയുടെ വരാനിരിക്കുന്ന സിനിമകളിൽ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്. അജിത്ത്, കമൽ ഹാസൻ, ചിരഞ്ജീവി തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പമുള്ള സിനിമകൾ വരാനിരിക്കുകയാണ്. മലയാളത്തിൽ ടൊവിനോ തോമസിനൊപ്പം ഐഡന്‍റിറ്റി എന്ന സിനിമയും റിലീസിനെത്തുന്നു. അജിത്ത് കുമാറിനൊപ്പം അഭിനയിക്കുന്ന സിനിമ വിടാമുയർച്ചിയിലെ സ്റ്റിൽസ് പങ്കുവച്ചിരിക്കുകയാണ് തൃഷയിപ്പോൾ. അജിത്തിന്‍റെ കൈ പിടിച്ച് നടക്കുന്ന ഫോട്ടോയാണ് തൃഷ പങ്കുവെച്ചത്. ഉടൻ വരുന്നു എന്ന ക്യാപ്ഷനോടെയാണ് നടി ഫോട്ടോ പങ്കുവെച്ചത്. അജിത്തും തൃഷയും ഒരുമിച്ച് അഭിനയിക്കുന്ന അഞ്ചാമത്തെ സിനിമയാണ് വിടാമുയർച്ചി. 2015 ന് ശേഷമാണ് താര ജോഡി വീണ്ടും ഒരുമിച്ചെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പം വിശ്വംഭര എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.…

Read More

നിദാന്തമായ പരിശ്രമമാണല്ലോ വിജയത്തിനാധാരം: ഒരു പാനിന്ത്യൻ താരം ഉദിക്കട്ടെ; മാർക്കോയുടെ വിജയത്തിൽ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് വിനയൻ

കൊച്ചി: മാര്‍ക്കോയുടെ വിജയത്തില്‍ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് സംവിധായകൻ വിനയൻ. അർപ്പണ ബോധവും കഠിനാധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്‍റെ തെളിവാണ് ‘മാർക്കോ’ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദൻ നേടിയ വിജയമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഉണ്ണി മുകുന്ദന് വിനയൻ അഭിനന്ദനങ്ങൾ അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… അർപ്പണ ബോധവും കഠിനാധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്‍റെ തെളിവാണ് ‘മാർക്കോ’ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദൻ നേടിയ വിജയം. ഒരു സിനിമയുടെ തുടക്കം മുതൽ അത് തീയറ്ററിൽ എത്തിക്കഴിഞ്ഞും ഒരു സംവിധായകനേക്കാളും നിർമാതാവിനെക്കാളും ആത്മാർഥതയോടെ ആ സിനിമയുടെ കൂടെ സഞ്ചരിക്കുവാനും പ്രമോഷൻ കൊടുക്കുവാനും ഒക്കെ ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസും മറ്റു യുവനടൻമാർക്കും അനുകരണീയമാണ്. നിദാന്തമായ പരിശ്രമമാണല്ലോ വിജയത്തിനാധാരം. ഒരു പാനിന്ത്യൻ താരം ഉദിക്കട്ടേ. ആശംസകൾ.

Read More