മലയാളത്തിന്‍റെ സ്നേഹം പ്രിയതരം: മനസ് തുറന്ന് രാജ് ബി. ഷെട്ടി

ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന്‍ രാജ് ബി. ഷെട്ടി നായക വേഷത്തിലെത്തുന്ന സര്‍വൈവല്‍ ത്രില്ലര്‍ ‘രുധിരം’ തിയറ്ററുകളില്‍. പുതുമുഖം ജിഷോ ലോണ്‍ ആന്‍റണി കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ അപര്‍ണ ബാലമുരളിയും നിര്‍ണായക വേഷത്തില്‍. ടർബോയും കൊണ്ടലുമാണ് ആദ്യം റിലീസ് ആയതെങ്കിലും രുധിരമാണ് രാജ് ബി. ഷെട്ടി മലയാളത്തിൽ ആദ്യമായി അഭിനയിച്ച ചിത്രം. ‘ടര്‍ബോയിലെ വെട്രിവേല്‍ ഷണ്‍മുഖ സുന്ദരം, കൊണ്ടലിലെ ഡാനിയല്‍… അവര്‍ക്കു ഹീറോയിസത്തിന്‍റെ ഷേഡുണ്ട്. പക്ഷേ, ഇതിലെ കഥാപാത്രം ഡോ. മാത്യു റോസി അങ്ങനെയല്ല. ഇതില്‍ വയലന്‍സുണ്ട്. ഈ കഥയില്‍നിന്നു വയലന്‍സ് മാറ്റിനിര്‍ത്താനാവില്ല. മാനസികവും ശാരീരികവുമായ വയലന്‍സ് ഏറെയാണ്. ആളുകളെ മാനസികമായി പീഡിപ്പിച്ചാല്‍ ചില നേരങ്ങളില്‍ അതിന്‍റെ പ്രതികരണം എങ്ങനെയാവും എന്നതാണ് പടത്തിന്‍റെ സൂക്ഷ്മാന്വേഷണം’- രാജ് ബി. ഷെട്ടി രാഷ്ട്രദീപികയോടു പറഞ്ഞു. രുധിരം പറയുന്നത് ?സര്‍വൈവല്‍ ത്രില്ലറാണെങ്കിലും പ്രതികാരവും കഥയുടെ…

Read More

‘ദോശ’ എന്ന് വിളിച്ചു പരിഹസിച്ചു: പാപ്പരാസി ഫോട്ടോഗ്രാഫര്‍ക്ക് ചുട്ട മറുപടി നൽകി കീര്‍ത്തി സുരേഷ്

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. താരമിപ്പോൾ ബേബി ജോണിന്‍റെ പ്രമോഷൻ തിരക്കിലാണ്. കീര്‍ത്തി സുരേഷിന്‍റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. ഫോട്ടോ സെഷനിടെ ഫോട്ടോഗ്രാഫര്‍ കീര്‍ത്തി ദോശ എന്ന് താരത്തെ വിളിച്ചു. അപ്പോൾ നടി തിരുത്തിയ സംഭവമാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്. ഫോട്ടോ എടുക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫര്‍ താരത്തെ കീര്‍ത്തി ദോശ എന്ന് ഉറക്കെ വിളിച്ചു. കീര്‍ത്തി ദോശയല്ല, കീര്‍ത്തി സുരേഷാണെന്ന് തിരുത്തിയ താരം ദോശ ഇഷ്‍ടമാണ് എന്നും വ്യക്തമാക്കി. സംഭവം അസ്വസ്ഥപ്പെടുത്തിയെങ്കിലും ചെറു ചിരിയോടെ താരം പക്വമായാണ് പ്രതികരിച്ചത്. അതിനിടയിൽ മറ്റൊരു ഫോട്ടോഗ്രാഫർ താരത്തെ കിര്‍തി എന്ന് വിളിക്കുകയായിരുന്നു കിര്‍തി അല്ല താൻ കീര്‍ത്തീ ആണെന്ന് താരം തിരുത്തി. അതേസമയം, മെഹ്‍ര്‍ രമേഷ് സംവിധാനം ചെയ്ത് ചിരഞ്‍ജീവി നായകനായ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്‍റേതായി പ്രദര്‍ശനത്തിന് എത്തിയത്. ഭോലാ ശങ്കറില്‍ കീര്‍ത്തിക്ക് ചിരഞ്‍ജീവിയുടെ…

Read More

വരുൺ ധവാൻ പ്ലീസ് സ്റ്റെപ് ബാക്ക്: ബേബി ജോൺ മോശം പ്രകടനം; പകരം ബോളിവുഡിൽ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ പ്രദർശിപ്പിച്ച് തിയേറ്ററുകൾ

വരുൺ ധവാൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ഹിന്ദി പതിപ്പ് പ്രദർശിപ്പിച്ച് തിയേറ്ററുകൾ. വരുൺ ധവാൻ ചിത്രം മോശം പ്രകടനം കാഴ്ചവെക്കുന്നതിനാലാണ് മാർക്കോ പ്രദർശിപ്പിക്കാൻ തിയറ്ററുകൾ തീരുമാനിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വലിയ കാൻവാസിൽ എത്തിയ ബേബി ജോൺ ബോക്സ് ഓഫീസ് കളക്ഷനിൽ ഏറെ പിന്നോട്ട് പോകുന്നുവെന്ന റിപ്പോർട്ടുകളാണുള്ളത്. ഈ സാഹചര്യത്തിൽ വടക്കേ ഇന്ത്യയിലെ മിക്ക തിയേറ്ററുകളിലും വരുൺ ധവാന്‍റെ ചിത്രത്തിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ഹിന്ദി പതിപ്പ് പ്രദർശിപ്പിക്കുകയാണ്. കുറച്ച് തിയേറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ മികച്ച പ്രതികരണത്തെ തുടർന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിച്ചു.

Read More

എത്ര നല്ല സുഹൃത്തുക്കളാണെങ്കിലും സിനിമയ്ക്ക് ആവശ്യമുണ്ടെങ്കിൽ വിളിക്കും: സൗഹൃദം വേറെ സിനിമ വേറെ; സുരഭി ലക്ഷ്മി

എത്ര നല്ല സുഹൃത്തുക്കളാണെങ്കിലും ആ സിനിമയ്ക്ക് ആവശ്യമുണ്ടെങ്കിൽ വിളിക്കും എന്ന് സുരഭി ലക്ഷ്മി. വേണമെങ്കിൽ എനിക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ ദിലീഷ് പോത്തന്‍റെ സിനിമകളിലോ സുഹൃത്തുക്കളുടെ സിനിമകളിലോ ഉണ്ട്. സൗഹൃദം വേറെ, സിനിമ വേറെ. ഇപ്പോൾ എനിക്ക് പത്ത് ലക്ഷം രൂപ ഇടണം എന്ന് പറഞ്ഞാൽ ദിലീഷ് ഇടും. തിരിച്ച് ഇടണമെന്ന് പറഞ്ഞാൽ അത്രയില്ലെങ്കിലും കുറച്ചൊക്കെ ഞാനും ഇടും. എനിക്ക് ഒരു പണിയുമില്ലാത്ത അവസ്ഥ ഇതുവരെ വന്നിട്ടില്ല. ഒരേ ക്ലാസിൽ പഠിച്ച രണ്ട് പേർ ഒരേ വർഷം ദേശീയ അവാർഡ് വാങ്ങിയത് ചരിത്രത്തിലുണ്ടോ എന്നെനിക്ക് അറിയില്ല. ഒരാൾ മികച്ച നടിക്കുള്ള അവാർഡ് വാങ്ങുന്നു. അതേ ക്ലാസിൽ പഠിച്ചയാൾ മികച്ച മലയാള സിനിമയുടെ സംവിധായകനുള്ള അവാർഡ് വാങ്ങുന്നു. രണ്ട് പേരും കരിയറിൽ തങ്ങളുടേതായ പാതയിൽ മുന്നോട്ട് പോകുകയായിരുന്നു. പോത്തൻ മാക്ബത്ത് നാടകം ചെയ്യുന്ന സമയത്ത് ലേഡി മാക്ബത്ത് ആയി…

Read More

ഒരുമിച്ച് കോളജില്‍ പോകുന്നതും കല്യാണം കഴിക്കുന്നതും കുട്ടികളുണ്ടാകുന്നതുമെല്ലാം സ്വപ്‌നം കണ്ടു, എന്നാൽ കാമുകിയുടെ മരണത്തോടെ തകര്‍ന്നുപോയി: വിവേക് ഒബ്റോയ്

പ്രണയ കഥ പറഞ്ഞ് വിവേക് ഒബ്‌റോയ്. ആദ്യമായി പ്രണയത്തിലാകുന്നത് 13 -ാം വയസിലാണ്. കാമുകിക്കു 12 വയസായിരുന്നു. കുട്ടിക്കാലത്തെ പ്രണയങ്ങള്‍ക്ക് പൊതുവെ അല്‍പ്പായുസായിരിക്കും. എന്നാല്‍ ഞങ്ങളുടെ പ്രണയം കാലത്തെ അതിജീവിച്ചു. 18-ാം വയസിലേക്ക് എത്തിയപ്പോൾ സീരിയസ് റിലേഷന്‍ഷിപ്പിലേക്ക് കടന്നിരുന്നു. എന്‍റെ ഭാവി അവള്‍ക്കൊപ്പം സ്വപ്‌നം കണ്ടിരുന്നു. അവളാണ് എല്ലാം എന്ന് ഞാന്‍ കരുതി. ഒരുമിച്ച് കോളജില്‍ പോകുന്നതും കല്യാണം കഴിക്കുന്നതും കുട്ടികളുണ്ടാകുന്നതുമെല്ലാം ഞാന്‍ സ്വപ്‌നം കണ്ടിരുന്നു. എന്‍റെ മനസില്‍ ജീവിതം മുഴുവന്‍ പ്ലാന്‍ ചെയ്തിരുന്നു. പിന്നീടാണ് കാമുകിക്ക് കാന്‍സര്‍ ആണെന്നറിയുന്നത്. ഞാന്‍ അവളെ കുറേ വിളിച്ചു. പക്ഷെ അവള്‍ പ്രതികരിച്ചില്ല. സുഖമില്ലെന്ന് പറഞ്ഞിരുന്നു. ഞാന്‍ കരുതിയത് ജലദോഷം ആണെന്നാണ്. അവളെയോ കുടുംബത്തെയോ കിട്ടാതെ വന്നപ്പോള്‍ ഞാന്‍ അവളുടെ കസിനെ വിളിച്ചു. അങ്ങനെയാണ് അവള്‍ ആശുപത്രിയിലാണെന്ന് അറിയുന്നത്. അവള്‍ക്ക് രക്താര്‍ബുദമാണെന്നും അവസാന സ്റ്റേജിലാണെന്നും അറിഞ്ഞു. വല്ലാത്തൊരു ഞെട്ടലാണുണ്ടായത്. ഞങ്ങള്‍…

Read More

ഹോട്ട് ലുക്കിൽ പാർവതി കൃഷ്ണ: വിമർശിച്ചും പിന്തുണച്ചും സമ്മിശ്ര പ്രതികരണവുമായി സോഷ്യൽ മീഡിയ

മലയാളികള്‍ക്ക് സുപരിചിതയാണ് പാര്‍വ്വതി കൃഷ്ണ. ബഹുമുഖ പ്രതിഭയായ പാര്‍വതി അഭിനേത്രിയും മോഡലും ചാനല്‍ ഷോകളില്‍ അവതാരകയുമാണ്. ഇപ്പോഴിതാ പാര്‍വതിയുടെ പുതിയ ഫോട്ടോഷൂട്ടും ശ്രദ്ധ നേടുകയാണ്. ക്രിസ്തുമസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടിന്‍റെ വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറലാവുകയാണ്. ചുവന്ന നിറത്തിലുള്ള സാരിയുടുത്ത് ഹോട്ട് ലുക്കിലാണ് ഫോട്ടോഷൂട്ടില്‍ പാര്‍വതി എത്തിയിരിക്കുന്നത്. താരത്തിന്റെ ലുക്കിനു കൈയടിച്ചു കൊണ്ട് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം മോശം കമന്‍റുകളും പാര്‍വതി നേരിടുന്നുണ്ട്. താരത്തിന്‍റെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നവരും അശ്ലീല കമന്‍റുകള്‍ പങ്കുവയ്ക്കുന്നവരുമുണ്ട്.

Read More

ആദ്യമായി എംടിയെ കണ്ടപ്പോൾ ചലിക്കാനാവാതെ നിന്നുപോയി: ഗായത്രി അരുൺ

എം. ടി വാസുദേവൻ നായരെ അനുസ്മരിച്ച് സിനിമ മേഖലയിൽ നിന്നും നിരവധി പേരെത്തിയിരുന്നു. ഇപ്പോഴിതാ നടി ഗായത്രി അരുണിന്‍റെ അനുസ്മരണ കുറിപ്പാണ് ശ്രദ്ധനേടുന്നത്. ട്രെയിൻ യാത്രയിൽ അദ്ദേഹത്തിന്‍റെ കൂടെ ഏറെ നേരം യാത്ര ചെയ്തിട്ടും തിരിച്ചറിയാനോ സംസാരിക്കാനോ സാധിക്കാതെ പോയ അനുഭവമാണ് ഗായത്രി തന്‍റെ ഫേസ്ബുക്കിൽ കുറിച്ചത്. ഒരു ട്രെയിൻ യാത്രയുടെ ഓർമയാണ് ഇന്നലെ മുതൽ മനസിൽ. നഷ്ടബോധത്തോടെ മാത്രം ഞാൻ ഓർമിക്കുന്ന ആ യാത്ര ഇന്നലെ മനസിൽ ഒരു നൊമ്പരം കൂടി സമ്മാനിച്ചു. കോളജിൽ പഠിക്കുന്ന കാലത്ത് ഇന്‍റേൺഷിപ്പിന്‍റെ ഭാഗമായി ഒരു ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനത്തിൽ രണ്ട് മാസം ട്രെയിനിംഗ് ചെയ്തിരുന്ന സമയം. അതിന്‍റെ ഭാഗമായി ഒരിക്കൽ കൊച്ചിയിൽ നിന്നു കോഴിക്കോട്ടേക്കുള്ള ഒരു ട്രെയിൻ യാത്ര. ഒരു ചെയർ കാർ കംപാർട്ട്മെന്‍റ്ൽ ആണ് ഞാൻ യാത്ര ചെയ്തത്. എന്‍റെ തൊട്ടടുത്ത് ഒരു വൃദ്ധൻ ഇരിക്കുന്നുണ്ട്. ഞാൻ…

Read More

‘മാര്‍ക്കോ’ സിനിമയുടെ വ്യാജ പതിപ്പ്: ടെലിഗ്രാം ലിങ്കിന്‍റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം

കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായ ‘മാര്‍ക്കോ’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് അറസ്റ്റിലായ കേസില്‍ ടെലിഗ്രാം ലിങ്കിന്‍റെ ഉറവിടം കണ്ടെത്താനായി കൊച്ചി സിറ്റി സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് ആലുവ പരിയാരത്തുവീട്ടില്‍ അക്വിബ് ഹനാന്‍ (22) ആണ് ഇന്നലെ അറസ്റ്റിലായത്. പ്രതി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവ പോലീസ് പിടിച്ചെടുത്തു. ആവശ്യപ്പെടുന്നവര്‍ക്ക് ഇന്‍സ്റ്റഗ്രാം വഴി സിനിമയുടെ ടെലിഗ്രാം ലിങ്ക് അയച്ചുനല്‍കുകയായിരുന്നു. ഇതുവഴി ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് റീച്ച് വര്‍ധിപ്പിക്കാനായിരുന്നു ശ്രമം. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതായും വന്‍ സാമ്പത്തികനഷ്ടം ഉണ്ടാക്കിയെന്നും കാണിച്ച് നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിര്‍മാതാവ് പോലീസിന് കൈമാറിയിരുന്നു. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടു. കൊച്ചി സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ്‌ഐ ശൈലേഷ്,…

Read More

മാര്‍ക്കോയുടെ വ്യാജപതിപ്പ് ടെലിഗ്രാമില്‍; സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ എന്ന സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍ പ്രചരിക്കുന്നതിനെതിരേ പ്രൊഡ്യൂസര്‍ ഷെരീഫ് മുഹമ്മദ് നല്‍കിയ പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുമാണ് പരാതിയില്‍ പറയുന്നത്. ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിര്‍മാതാക്കള്‍ പോലീസിന് കൈമാറി. പരാതിയില്‍ സിനിമാറ്റോഗ്രാഫ് നിയമം, കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് സൈബര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. പരാതി നല്‍കാനായി നടന്‍ ഉണ്ണി മുകുന്ദനും സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു.

Read More

പരാജയങ്ങൾ പഴങ്കഥകൾ മാത്രമാവട്ടെ.. കീഴടക്കാനുള്ള ഉയരങ്ങളത്രയും ഉണ്ണിമുകുന്ദൻ എന്ന അര്‍പ്പണബോധമുള്ള നടനു മുന്നിൽ തലകുനിക്കട്ടെ! അഭിനന്ദനങ്ങൾ; എം. പത്മകുമാർ

അത്യുത്സാഹികളും കഠിനാധ്വാനികളുമായവർ ഉയരങ്ങളിലേക്കുള്ള പടവുകൾ കയറിപ്പോകുന്നത് കൗതുകമുള്ള കാഴ്ചയാണ്. ഏതെങ്കിലും വിധത്തിൽ നമ്മളോടടുത്തു നിൽക്കുന്ന, അല്ലെങ്കിൽ നമുക്ക് പ്രിയപ്പെട്ട ആരെങ്കിലുമാണെങ്കിൽ പ്രത്യേകിച്ചും. പൃഥ്വിരാജും ജോജു ജോർജുമൊക്കെ ചേർന്ന ആ ഗണത്തിലാണ് ഉണ്ണി മുകുന്ദനും. ഉണ്ണിയെ ഞാനാദ്യം കാണുന്നതും പരിചയപ്പെടുന്നതും ബാബു ജനാർദനൻ എഴുതി സംവിധാനം ചെയ്ത ‘ബോംബെ മാർച്ച് 12 ന്‍റെ ലൊക്കേഷനിലാണ്. കാണാൻ കൗതുകമുള്ള, ഭംഗിയായി ചിരിക്കുന്ന, ജോലിയിൽ അർപ്പണബോധമുള്ള ആ ചെറുപ്പക്കാരൻ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഭാഗമായി. മല്ലുസിംഗിലൂടെ ഉണ്ണിയുടെ മറ്റൊരു ഭാവം നമ്മൾ കണ്ടു. പിന്നെയും ഒരുപാട് സിനിമകൾക്ക് ശേഷം മാളികപ്പുറം എന്ന സൂപ്പർഹിറ്റ് സിനിമ ഉണ്ണിയെ കരിയറിലെ ഉയരങ്ങളിൽ എത്തിച്ചു. ഇപ്പോൾ ഇതാ ഉണ്ണി മുകുന്ദൻ എന്ന നടൻ വേറെ ലെവൽ എന്ന് പറയാവുന്ന ഒരു ശ്രേണിയിലേക്ക് എത്തിച്ചേരുന്നു, മാര്‍ക്കോ എന്ന മാസ് ചിത്രത്തിലൂടെ. സ്വന്തം ആരാധകവൃന്ദത്തിന്‍റെ എണ്ണം പത്തിരട്ടിയും…

Read More