ഇന്ന് മമ്മൂക്കയ്ക്ക് കുട്ടിക്കളി; പാലേരി മാണിക്യത്തിലെത്തിയപ്പോൾ കുട്ടിക്കളി മാറിയെന്ന് ശ്വേത മേനോൻ

മമ്മൂക്കയുടെ കൂടെ ആദ്യ സിനിമ ചെയ്യുമ്പോൾ താൻ കുട്ടിയാണ്. ആ സമയത്ത് മമ്മൂക്ക വലിയ സ്റ്റാർ ആണെന്ന ചിന്ത ഇല്ലായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോളും അദ്ദേഹം ചോക്ലേറ്റ് തരാറുണ്ടായിരുന്നു. അതിന് വേണ്ടി ഞാൻ കാത്തിരിക്കും. ഭയങ്കര കുട്ടിക്കളി ആയിരുന്നു അന്ന് എനിക്ക്. എന്നാൽ പാലേരി മാണിക്യത്തിൽ എത്തിയപ്പോൾ ഞാൻ പ്രൊഫഷണൽ ആയിരുന്നു, ആ സമയത്ത് ഞാൻ സീരിയസ് ആയി നിൽക്കുമ്പോൾ മമ്മൂക്ക കുട്ടിക്കളി ആണ്. മമ്മൂക്ക സീരയസ് ആയപ്പോൾ ഞാനായിരുന്നു കുട്ടിക്കളിയെങ്കിൽ പിന്നീട് അദ്ദേഹമായിരുന്നു. -ശ്വേത മേനോൻ

Read More

സിനിമയിലെ മകൻ പപ്പയുടെ തോളൊപ്പം വളർന്നു! മനസിലായോ ഈ ബാലതാരത്തെ ?

സിനിമയിലെ മകൻ വളർന്ന് വലുതായി ‘പപ്പയെ’ കാണാനെത്തുക. അസാധാരണമായ ആ കൂടിക്കാഴ്ച്ച നടന്നത് കഴിഞ്ഞദിവസമാണ്. ഫാസിലിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായിരുന്നു ‘നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്’. മമ്മൂട്ടിയും പ്രിയാരാമനും നായികാ നായകന്മാരായി അഭിനയിച്ച ചിത്രത്തിലെ കുസൃതിക്കുടുക്കകളായി എത്തിയ സുധിയേയും അനുവിനെയും പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. ശരത് പ്രകാശും ലക്ഷ്മി മരക്കാറുമായിരുന്നു അനുവും സുധിയുമായെത്തി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ബാലതാരങ്ങൾ. 27 വർഷങ്ങൾക്കിപ്പുറം ഓൺസ്ക്രീനിലെ പപ്പയെ നേരിൽ കണ്ട് സമയം ചെലവഴിക്കാനായതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ശരത്. ’27 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിനൊപ്പമൊരു ചിത്രം എടുക്കാനായതിൽ അതീവ സന്തോഷവാനാണ്. അദ്ദേഹമെന്റെ തോളിൽ തട്ടി പ്രിവിലേജ് എന്നു പറഞ്ഞപ്പോഴുള്ള വികാരം പ്രകടിപ്പിക്കാൻ കഴിയുന്നില്ല. നിങ്ങളുടെ സമയത്തിനും വളരെ മധുരതരമായ പെരുമാറ്റത്തിനും നന്ദി, മമ്മൂക്ക’-ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ച്ചുകൊണ്ട് ശരത് കുറിക്കുന്നു.

Read More

സിനിമയിൽ ഒരുപാട് സുഹൃത്തുക്കളുണ്ട് പക്ഷേ,…സിനിമയിലേക്ക് എങ്ങനെവരണമെന്ന സാജൻ സൂര്യയുടെ ആഗ്രഹം കണ്ടോ…

  സിനിമ തന്നെയാണ് പ്രധാന ലക്ഷ്യം. പക്ഷെ നല്ല കഥാപാത്രങ്ങൾ സിനിമയിൽ കിട്ടിയിട്ടില്ല. മൂന്ന് സീരിയലുകൾ ഒക്കെ ചെയ്യുന്ന സമയത്ത് ഒരു സിനിമ വന്നാൽ ചെയ്യാൻ പറ്റിയെന്ന് വരില്ല. മറ്റൊരു സീരിയലും ചെയ്യാതെ കുങ്കുമപ്പൂ മാത്രം ചെയ്തിരുന്ന സമയത്ത്, അത് ഹിറ്റായപ്പോൾ ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ ആരും വിളിച്ചില്ല. എന്താണ് ആരും സമീപിക്കാത്തത് എന്ന് അറിയില്ല. ചാൻസ് ഒന്നും ചോദിച്ച് പോയിട്ടില്ല. സിനിമയിൽ ഒരുപാട് സുഹൃത്തുക്കളുണ്ട്. എന്നാൽ അവരോട് ഒന്നും ചോദിച്ചിട്ടില്ല. സിനിമയിൽ വില്ലനായിട്ട് വരണമെന്നാണ് എനിക്ക് ആഗ്രഹം. വില്ലന്‍റെ ലുക്ക് അല്ലെങ്കിലും അങ്ങനെയൊരു സാധനം ചെയ്ത് കയറി വരണമെന്നാണ് ആഗ്രഹം. -സാജൻ സൂര്യ

Read More

കരിയറിന്‍റെ ആരംഭത്തിൽ  നേരിട്ട പ്രശ്നത്തിൽ  പരിഹാസം നേരിടേണ്ടി വന്നു; ­­­ഇന്ന് അവർ തന്നെ പ്രശംസിക്കുന്നുവെന്ന് വരലക്ഷ്മി

ശരത്കുമാറിന്‍റെ മകളും തെന്നിന്ത്യയിലാകെ നിറഞ്ഞ് നില്‍ക്കുന്ന നടിയുമാണ് വരലക്ഷ്മി ശരത്കുമാര്‍. താരപുത്രിയുടെ സിനിമയിലേക്കുള്ള പ്രവേശനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന വരലക്ഷ്മി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.തന്നെക്കുറിച്ച് മുന്പു കേട്ട ഏറ്റവും മോശം വിമര്‍ശനങ്ങളെക്കുറിച്ചും തുടക്കകാലത്തെ പരിഹാസങ്ങളെക്കുറിച്ചുമൊക്കെ താരപുത്രി പറയുന്ന വാക്കുകള്‍ ഇപ്പോൾ വൈറലാവുകയാണ്. അഭിനേത്രിയായി തുടങ്ങിയപ്പോള്‍ എന്‍റെ ശബ്ദം ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് കാരണമായെന്നാണ് ഒരു അഭിമുഖത്തില്‍ വരലക്ഷ്മി പറഞ്ഞത്. തമിഴിലെ ഒരുപാട് വിമര്‍ശകര്‍ എന്‍റെ ശബ്ദത്തെ കളിയാക്കിയിരുന്നു. ഇപ്പോള്‍ അതേ ശബ്ദം എന്‍റെ കരിയറിലെ ഹൈലൈറ്റുകളിലൊന്നായി മാറിയെന്നുമാണ് താരപുത്രിയുടെ വെളിപ്പെടുത്തൽ. പുരുഷശബ്ദത്തോട് സാമ്യം തോന്നുന്ന ലേശം ഉയര്‍ന്ന ശബ്ദമാണ് വരലക്ഷ്മിയുടേത്. അത് സിനിമയില്‍ ഗുണകരമായ രീതിയില്‍ ഉപയോഗിച്ചത് നടിയുടെ കരിയറിനും വലിയൊരു മുതല്‍ക്കൂട്ടായി. അങ്ങനെ പരിഹസിച്ചവരില്‍നിന്ന് പ്രശംസ ലഭിക്കുന്ന തലത്തിലേക്കാണ് താരപുത്രിയിപ്പോള്‍ വളര്‍ന്നിരിക്കുന്നത്. കൈനിറയെ സിനിമകളുമായി തിരക്കിലാണു നടിയിപ്പോള്‍. ഏറ്റവും പുതിയതായി തെലുങ്കില്‍ നിന്നും…

Read More

സിനിമയിലെ സൗഹൃദ നിമിഷങ്ങൾ ആ സംസ്‌കാരം നശിപ്പിച്ചെന്ന് സംവിധായകൻ ഹരികുമാർ

കാരവന്‍ സംസ്‌കാരം സിനിമയില്‍ സൗഹൃദ നിമിഷങ്ങള്‍ ഇല്ലാതാക്കിയെന്ന് സംവിധായകന്‍ ഹരികുമാര്‍. ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ എന്ന പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോഴാണ് കാരവന്‍ സംസ്‌കാരത്തെക്കുറിച്ച് ഹരികുമാര്‍ തുറന്നുപറഞ്ഞത്. ഷോട്ട് കഴിഞ്ഞാല്‍ ഉടന്‍തന്നെ താരങ്ങള്‍ കാരവനിലേക്കു പോകും. അടുത്ത ഷോട്ടിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് താരങ്ങള്‍ കാരവന്‍ വിട്ടു പുറത്തേക്കിറങ്ങുന്നത്. ഷൂട്ടിങ്ങിനിടയിലെ സൗഹൃദ സംഭാഷണങ്ങള്‍ നഷ്ടമായിരിക്കുന്നു. മുമ്പ്, ഷൂട്ടിങ്ങിനിടയിലെ ഇടവേളകള്‍ താരങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുമായിരുന്നു. നേരമ്പോക്കുകള്‍ മാത്രമായിരുന്നില്ല സംഭാഷണത്തിന്റെ വിഷയങ്ങള്‍. സിനിമ, രാഷ്ട്രീയം, സംസ്‌കാരം, സാഹിത്യം തുടങ്ങിയ മേഖലകളെക്കുറിച്ചെല്ലാം ചര്‍ച്ചയുണ്ടാകുമായിരുന്നു. ഇപ്പോള്‍ താരങ്ങള്‍ക്ക് ഒരുമിച്ചിരിക്കാന്‍ താത്പര്യമില്ലാത്തതു പോലെയാണ് തോന്നുന്നത്. ലൊക്കേഷനില്‍ ഓരോ അഭിനേതാക്കള്‍ക്കും പ്രത്യേകം കാരവാനുണ്ട്. ഓരോരുത്തരം അവരവരുടെ ലോകം സൃഷ്ടിച്ച് അതിനുള്ളിലിരിക്കുന്നു. ചിത്രീകരണ സമയത്തുള്ള മനോഹരമായ സൗഹൃദനിമിഷങ്ങള്‍ പൂര്‍ണമായും ഇല്ലാതായിരിക്കുന്നതു വ്യക്തിബന്ധങ്ങളെയും ബാധിക്കുന്നുണ്ട്. സിനിമയില്‍ ഒരുപാടു മാറ്റങ്ങള്‍ വന്നിരിക്കുന്നു. എല്ലാ സിനിമകളും കാണുന്ന വ്യക്തിയാണ് താനെന്നും ഹരികുമാര്‍ പറഞ്ഞു.…

Read More

വിവാഹത്തിനുശേഷം ഒരു നായികയ്ക്ക് അഭിനയം സാധ്യമാണോ? മീരാജാസ്മിന്‍റെ മറുപടി വൈറലാകുന്നു

മലയാളത്തിൽ തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു മീര ജാസ്മിന്‍. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റുകളും പ്രകടനങ്ങളും സമ്മാനിച്ചിട്ടുണ്ട് ഈ നടി. സത്യന്‍ അന്തിക്കാട് ഒരുക്കിയ മകള്‍ എന്ന സിനിമയിലൂടെ മീര തിരിച്ചുവരവു നടത്തിയിരിക്കുകയാണ്. ചിത്രം വിജയമായില്ലെങ്കിലും മീരയുടെ തിരിച്ചുവരവില്‍ ആരാധകര്‍ ആഹ്ലാദത്തിലാണ്. ഇതിനിടെ ഇപ്പോഴിതാ ദാമ്പത്യത്തെക്കുറിച്ചും സാമൂഹിക സേവനത്തെക്കുറിച്ചുമൊക്കെ മീര പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുന്നു. മുമ്പൊരിക്കല്‍ ഒരു ടെലിഷൻ പ്രോഗ്രാമിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു മീര ജാസ്മിന്‍ മനസ് തുറന്നത്. വിവാഹത്തിനുശേഷം ഒരു നായികയ്ക്ക് അഭിനയം സാധ്യമാണോ? എന്ന അവതാരകന്‍റെ ചോദ്യത്തിനാണ് മീര മറുപടി നല്‍കിയത്. എ ന്നെ സംബന്ധിച്ച് എനിക്ക് അത്ര വലിയ മാറ്റമൊന്നും തോന്നുന്നില്ല. തീര്‍ച്ചയായും ഉത്തരവാദിത്തങ്ങള്‍ കൂടും. നമ്മളുടെ ഇഷ്ടങ്ങള്‍ തിരിച്ചറിയുന്നൊരു പങ്കാളിയുണ്ടാകണം. അങ്ങോട്ടും ഇങ്ങോട്ടും പിന്തുണയ്ക്കാന്‍ സാധിക്കുന്നവരാണെങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായിരിക്കുംഞാന്‍ അഭിനയത്തില്‍നിന്നു മാറി നിന്നേക്കാം. പക്ഷെ മറ്റെന്തെങ്കിലും…

Read More

വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി! ആശംസകളുമായി മോഹൻലാലും ശ്രീനിവാസനും

യുവനിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. യുവസംരംഭക അദ്വൈത ശ്രീകാന്താണ് വധു. മെറിലാൻഡ് സ്റ്റുഡിയോസിന്‍റെ സ്ഥാപകനായ പി. സുബ്രഹ്മണ്യത്തിന്‍റെ കൊച്ചുമകനാണ് വിശാഖ്. ചടങ്ങിൽ മോഹൻലാൽ, സുചിത്ര മോഹൻലാൽ, ശ്രീനിവാസൻ, സുരേഷ് കുമാർ, മേനക, മണിയൻപിള്ള രാജു, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങി സിനിമ, രാഷ്ട്രീയ മേഖലകളിലെ സുഹൃത്തുക്കൾ എന്നിവരടക്കം നിരവധി പേർ പങ്കെടുത്തു. ലവ് ആക്‌ഷൻ ഡ്രാമ എന്ന ചിത്രം നിർമിച്ചുക്കൊണ്ട് നിർമാണരംഗത്തേക്ക് കടന്നുവന്ന വിശാഖ് സുബ്രഹ്മണ്യം, വിനീത് ശ്രീനിവാസൻ–പ്രണവ് മോഹൻലാൽ ചിത്രമായ ‘ഹൃദയ’ത്തിലൂടെ മെറിലാൻഡ് സ്റ്റുഡിയോസിന് ഒരു തിരിച്ചുവരവ് നൽകുകയും ചെയ്‌തു. തിരുവനന്തപുരം ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ്. മുരുഗന്‍റെയും സുജയുടെയും മകനാണ് വിശാഖ്. തിരുവനന്തപുരത്തു ബ്ലെൻഡ് റെസ്റ്റോബാർ നടത്തുകയാണ് വധു അദ്വൈത ശ്രീകാന്ത്. എസ്എഫ്എസ് ഹോംസ് എക്സിക്യൂട്ടീവ് ചെയർമാന്‍ കെ.ശ്രീകാന്തിന്‍റെയും രമയുടെയും മകളാണ്.

Read More

പ്രതിസന്ധിഘട്ടത്തിൽ നീ മാലാഖയെ പോലെ കടന്നു വന്നു..! പ്രണയം തുറന്ന് പറഞ്ഞ് മഞ്ജിമ മോഹനും ഗൗതം കാർത്തിക്കും

പ്രണയം തുറന്ന് പറഞ്ഞ് മലയാളികളുടെ പ്രിയതാരം മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ ഉണ്ടായിരുന്നെങ്കിലും രണ്ട് പേരും ഇതേക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നില്ല. 2019ൽ റിലീസായ ദേവരാട്ടം ആണ് രണ്ട് പേരും ഒരുമിച്ച് അഭിനയിച്ച സിനിമ. ഒരു കാവൽ മാലാഖയെപ്പോലെയാണ് ജീവിതത്തിലെ പ്രതിന്ധിഘട്ടത്തിൽ ഗൗതം കടന്ന് വന്നത്. ജീവിതത്തോടുള്ള കാഴ്‌ച്ചപ്പാട് മാറ്റി. കൈതാങ്ങായി ഒപ്പം നിന്ന് കുറവുകളെ അംഗീകരിക്കാൻ പഠിപ്പിച്ചു. ഞാൻ എങ്ങനെയാണോ അതുപോലെ എന്നെ സ്നേഹിച്ചു. എനിക്ക് എന്നും എപ്പോഴും പ്രിയപ്പെട്ടത് നീയാണെന്നും മഞ്ജിമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മഞ്ജിമയുമായുള്ള പ്രണയം ഗൗതമും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ബാലതാരമായാണ് മഞ്ജിമ അഭിനയരംഗത്ത് എത്തിയത്. കളിയൂഞ്ഞാൽ എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായിട്ടാണ് തുടക്കം. മയിൽപ്പീലിക്കാവ്, സാഫല്യം, പ്രിയം തുടങ്ങീ നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. 2015ൽ ജി.പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കൻ…

Read More

ഞാന്‍ ഒരു സ്ട്രിക്ട് അമ്മയാണ്; സോഷ്യൽമീഡിയയിൽനിന്ന്  മകളെ മറച്ചുപിടിക്കുന്ന കാരണം വെളിപ്പെടുത്തി ശ്വേത

  മുപ്പത് വർഷമായി ഇന്ത്യൻ സിനിമയുടെ ഭാഗമാണ് ശ്വേത മേനോൻ. നടി എന്നതിലുപരി മോഡലും അവതാരകയുമെല്ലാമാണ് ശ്വേത മേനോൻ. ഇതിനോടകം ഒട്ടനവധി ബോൾഡ് കഥാപാത്രങ്ങളും ശ്വേത മേനോൻ ചെയ്തിട്ടുണ്ട്.എന്ത് കാര്യവും വെട്ടിത്തുറന്ന് പറയുകയും തന്‍റെ ശരികൾക്ക് അനുസരിച്ച് ജീവിക്കുകയും പെരുമാറുകയും ചെയ്യുന്ന നടി കൂടിയാണ് ശ്വേത മേനോൻ. ശ്വേതയെപ്പോലെ തന്നെ ശ്വേതയുടെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്. ശ്വേതയുടെ വിവാഹവും വൈറലായിരുന്നു. ജനിച്ചപ്പോൾ തന്നെ വൈറലായി മാറിയ കുഞ്ഞാണ് ശ്വേതയുടെ മകൾ സബൈന. കുഞ്ഞിന്‍റെ ചിത്രങ്ങൾ മുമ്പ് സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ടായിരുന്ന ശ്വേത ഇപ്പോൾ മകളെ സോഷ്യൽമീഡിയയിൽനിന്നും മാധ്യമങ്ങളിൽനിന്നും അകറ്റി നിർത്തിയിരിക്കുകയാണ്. ഇപ്പോഴിതാ മകളെ സോഷ്യൽമീഡിയയിൽനിന്നും മാധ്യമങ്ങളിൽനിന്നും മറച്ചുപിടിക്കുന്ന കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ശ്വേത മേനോൻ. സബൈന ഇപ്പോള്‍ പഠിക്കുകയാണ്. സ്‌കൂളില്‍ പോകുന്നുണ്ട്. അഞ്ചാം ക്ലാസിലാണ്. മുംബൈയിലാണുള്ളത്.അവള്‍ വളരെ ഹാപ്പിയായി മുന്നോട്ട് പോകുന്നു. അവള്‍ അവളുടേതായ രീതിയിലാണ് വളരുന്നത്. വീട്ടില്‍ ഞങ്ങള്‍…

Read More

അമ്മ റോളിലേക്ക് ടൈപ്പ് കാസ്റ്റ് ചെയ്യാന്‍ നോക്കി; 27ാം വയസില്‍ ദുല്‍ഖറിന്‍റെ അമ്മയായി അഭിനയിക്കേണ്ടി വന്നതിനെക്കുറിച്ച് അഞ്ജലി നായർ

  കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്‍റെ അമ്മയായതിന് ശേഷം എല്ലാരും അമ്മ റോളിലേക്ക് എന്നെ ടൈപ്പ് കാസ്റ്റ് ചെയ്യാന്‍ നോക്കിയിരുന്നു. എന്നാല്‍ എനിക്ക് അത് ആദ്യമൊന്നും നല്ലോണം ഫീല്‍ ചെയ്തിട്ടില്ല. ടീച്ചറായിട്ടും അഡ്വക്കേറ്റ് ആയിട്ടും ജഡ്ജി ആയിട്ടും എല്ലാം എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. പ്രതീക്ഷിക്കാതെയാണ് മൂന്നാമത്തെ ഷെഡ്യൂളില്‍ ദുല്‍ഖറിന്‍റെ അമ്മയായിട്ട് വന്നത്. ആദ്യത്തെ രണ്ട് കാലഘട്ടം മാത്രമായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. മൂന്നാമതും അതില്‍ പ്രായമുള്ള അമ്മ വേഷം ചെയ്യേണ്ട സാഹചര്യം പെട്ടെന്ന് വന്നതാണ്. ആ സമയത്ത് എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. കാരണം പെട്ടെന്ന് ഒരു ഡയറക്ടറുടെ അടുത്ത് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ഒരു കഥാപാത്രത്തോടും നോ പറയുന്ന ആള്‍ അല്ലായിരുന്നു ഞാന്‍. സംഭവം വലിയ വാര്‍ത്തയായി, 27ാം വയസില്‍ ദുല്‍ഖറിന്‍റെ അമ്മയായി എന്ന രീതിയിലായിരുന്നു വാര്‍ത്ത. പിന്നീട് അത് ഫോളോ ചെയ്ത് മഞ്ജു ചേച്ചിയുടെ ചെറുപ്പകാലം പിന്നെ ലാലേട്ടന്‍റെ ചെറുപ്പത്തിലെ…

Read More