ചൊറിയുന്ന എന്തോ ഒന്നു ചാക്കോച്ചൻ പറഞ്ഞു, മുഖത്തടിച്ച് മഞ്ജുവാര്യർ;വേട്ട ഷൂട്ടിംഗിനിടെ സംഭവിച്ചത്…

ആത്മാർഥമായി എനിക്കും പ്രിയയ്ക്കും വേണ്ടി പ്രാർഥിക്കുന്ന മഞ്ജുവാണ് വേട്ടയുടെ സമയത്ത് എന്‍റെ കരണകുറ്റിക്ക് നാലു തവണ അടിച്ചത്. വേട്ടയിലെ മെൽവിൻ ഫിലിപ്പെന്ന എന്‍റെ കഥാപാത്രം ഒരു സീനിൽ മഞ്ജുവിന്‍റെ കഥാപാത്രത്തോട് എന്തോ ചൊറിയുന്ന ‍ഡയലോഗ് പറയുന്നുണ്ട്. അത് കേട്ടിട്ട് വന്ന് മഞ്ജു അപ്രതീക്ഷിതമായി അടിക്കുന്നതായിരുന്നു സീൻ. സംവിധായകൻ രാജേഷ് മഞ്ജുവിനോട് പറഞ്ഞു ശരിക്കും ഒരെണ്ണം കൊടുത്തോളാൻ. മഞ്ജു ആദ്യം പറഞ്ഞു ഞാൻ ചെയ്യില്ലെന്ന്. അവസാനം ഞാൻ പറഞ്ഞു അടിച്ചോളൂ കുഴപ്പമില്ലെന്ന്. അങ്ങനെ സീൻ എടുത്തു. പക്ഷെ അടിച്ച ഉടൻ മഞ്ജു സോറി പറയും. അതുകൊണ്ട് കട്ട് ചെയ്ത് എടുക്കാനുള്ള ഗ്യാപ്പ് ഇല്ല. അവസാനം ഞാൻ നാല് അടിവരെ കൊണ്ടു. അങ്ങനെ ഞാൻ മ‍ഞ്ജുവിനോട് പറഞ്ഞു അടിച്ചോളൂ സോറി പറയണ്ട. ഇങ്ങനെ സോറി പറഞ്ഞാൽ ഞാൻ ഇനിയും ഒരുപാട് അടി കൊള്ളേണ്ടി വരുമെന്ന്. നല്ല സിനിമകളുടെ ഭാഗമാകണമെന്ന് മാത്രമെ…

Read More

വിവാഹമോചനം വേദനനിറഞ്ഞ അനുഭവം; മുറിവുണങ്ങാന്‍ എനിക്കല്‍പ്പം സമയം അനുവദിക്കൂവെന്ന അപേക്ഷയുമായി സാമന്ത

വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. എന്നാല്‍ തുടര്‍ച്ചയായി വരുന്ന കള്ളപ്രചാരണങ്ങളില്‍ ഞാന്‍ തകര്‍ന്നുപോകില്ല. വ്യക്തിപരമായ ഒരു വിഷമഘട്ടത്തില്‍ നിങ്ങള്‍ വൈകാരികമായി ഒപ്പം നിന്നത് എന്നെ ഏറെ സ്വാധീനിച്ചു. ആഴത്തിലുള്ള അനുതാപവും കരുതലും പ്രകടിപ്പിച്ചതിനും തെറ്റായ പ്രചാരണങ്ങള്‍ക്കെതിരേ എന്നെ പ്രതിരോധിച്ചതിനും എല്ലാവര്‍ക്കും നന്ദി. അവര്‍ പറയുന്നത് എനിക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടായിരുന്നെന്ന്. എനിക്ക് കുട്ടികളെ ആവശ്യമില്ലായിരുന്നുവെന്നും ഞാനൊരു അവസരവാദിയാണെന്നും പറയുന്നു. ഞാന്‍ അബോര്‍ഷനുകള്‍ നടത്തിയെന്നും ഇപ്പോള്‍ ആരോപിക്കുന്നു. വിവാഹമോചനത്തിന്‍റെ മുറിവുണങ്ങാന്‍ എനിക്കല്‍പ്പം സമയം അനുവദിക്കുക. ഇത് എന്നെ തുടര്‍ച്ചയായി ആക്രമിക്കുകയാണ്. ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുന്നു, ഇതൊന്നും എന്നെ തകര്‍ക്കുകയില്ല. -സാമന്ത

Read More

സൂമും ക്ലോസും ഇട്ട് ആസ്വദിച്ചിട്ടും… കണ്ടാൽ ഏത് പൊട്ടനും മനസിലാകും, എന്നിട്ടും…

മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് മാളവിക മേനോന്‍. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് സിനിമകളിലും താരം അഭിനയിച്ചു. സോഷ്യല്‍ മീഡിയയിലും മാളവിക സജീവമാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വളരെ വേഗത്തിൽ തരംഗമായി മാറാറുണ്ട്. അടുത്തിടെ മാളവികയുടെ ചില ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായിരുന്നു. മഞ്ഞ നിറത്തിലുള്ള വസ്ത്രത്തില്‍ മാളവിക പങ്കുവച്ച ചിത്രം വൈറലായതിനൊപ്പം കടുത്ത വിമൾനവും ഏറ്റുവാങ്ങി. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. മൂന്നാറില്‍ വച്ച് വിവിധ വേഷങ്ങളിൽ ചിത്രങ്ങള്‍ എടുത്തിരുന്നു. അവയെല്ലാം പോസ്റ്റ് ചെയ്യുകയും ചെയ്തു. അന്ന് ധരിച്ച ഡ്രസ് നൈറ്റിയല്ല. അതും മറ്റുള്ളവ പോലെതന്നെയുള്ള ഒരു വസ്ത്രമായിരുന്നു. അന്ന് അവിടെനിന്നെടുത്ത ഫോട്ടോയും വീഡിയോയും യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. അമ്മയാണ് ഈ വീഡിയോ ഇത്രത്തോളം ചര്‍ച്ചയായത് ആദ്യം കണ്ടത്. എന്‍റെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തി നിരവധി ഫോണ്‍കോളുകള്‍…

Read More

എന്നെ സുഖിപ്പിക്കാൻ വേണ്ടി ഒന്നും പറയില്ല;തന്‍റെ ഏറ്റവും വലിയ വിമർശകയെപ്പറ്റി ദുൽഖർ സൽമാൻ

ശക്തരായ സ്ത്രീകൾക്കൊപ്പമാണ് താൻ വളർന്നു വന്നത്. ഒന്ന് ചേച്ചിയും, മറ്റേത് ഉമ്മച്ചിയും. വാപ്പച്ചിയുടെ അടുത്തുനിന്ന് ഒന്നും ആർജിക്കാൻ കഴിഞ്ഞില്ല എന്നല്ല. വാപ്പ പലതിരക്കുകളിൽ ആയിരുന്നപ്പോഴൊക്കെ എന്‍റെ ലൈഫ് ഇങ്ങനെ ആയിരുന്നു. അമാൽ കൂടി വന്നതോടെ കുടുംബം മുഴുവനായി വളർന്നു. ഇപ്പോൾ ഒരാൾ കൂടി വന്നു, മറിയം. ലോക്ക്ഡൗൺ സമയത്ത് എന്‍റെ 90 വയസുള്ള മുത്തശിയും തങ്ങളുടെ വീട്ടിൽ വന്നു താമസിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ സമയത്ത് കുടുംബം ഒരു സ്ത്രീ സാമ്രാജ്യം പോലെ ആയിരുന്നു. ഇവരൊക്കെ ഓരോ കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോഴും, വീട്ടുകാര്യങ്ങൾ നോക്കുന്നത് കാണുമ്പോഴും അതിശയമാണ് തോന്നിയിട്ടുള്ളത്. തങ്ങളുടെ കുടുംബത്തിന്‍റെ കണ്ണികൾ ഉറപ്പിക്കുന്നതിൽ അവർക്കുള്ള പങ്ക് വലുതാണ്. ഭാര്യ അമാലാണ് എന്‍റെ ഏറ്റവും വലിയ വിമർശക. അവൾക്ക് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായങ്ങളുണ്ട്. പുള്ളിക്കാരിയുടെ അഭിപ്രായങ്ങൾ വളരെ സത്യസന്ധവുമാണ്. എന്നെ സുഖിപ്പിക്കാൻ വേണ്ടി ഒന്നും പറയില്ല.…

Read More

തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ഒൻപതാം ക്ലാസിലെ ആ പെൺകുട്ടിയെ; പ്രണയനൊമ്പരം പറഞ്ഞ് ഫഹദ്

് മലയാള സിനിമയിലെ യുവനായകരില്‍ ശ്രദ്ധേയനാണ് ഫഹദ്. കുട്ടിക്കാലം മുതലേ സിനിമയെന്തെന്നു നേരില്‍ കണ്ടു വളര്‍ന്ന താരത്തിന് സിനിമ കുടുംബവിഷയമാണ്. ഫഹദിനെ ചുറ്റിപ്പറ്റി രസകരമായ നിരവധി വാര്‍ത്തകളുണ്ടാകാറുണ്ടെങ്കിലും ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തനിക്കുണ്ടായ പ്രണയത്തെക്കുറിച്ചു തുറന്നു പറയുകയാണ് ഫഹദ്. ആ പെണ്‍കുട്ടിയെ തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. എന്നും അവളെ കാണാന്‍ ശ്രമിക്കുമായിരുന്നു. ഇപ്പോള്‍ അവള്‍ എവിടെയെന്ന് അറിയില്ല. കല്യാണം കഴിഞ്ഞ് എവിടെയെങ്കിലും സുഖമായി ജീവിക്കുന്നുണ്ടാകാം -ഫഹദ് പറ‍യുന്നു. സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും ഫഹദ് പിന്നിലല്ല. മാതൃത്വം, പ്രണയം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് സ്ത്രീകളെ ഒത്തിരി ഇഷ്ടമാണെന്ന് താരം പറയുന്നു. തന്‍റെ കൂടെ അഭിനയിക്കുന്ന നടിമാരോടെല്ലാം മാന്യതയോടെയുള്ള പെരുമാറ്റമാണ് താരത്തിനുള്ളത്. ആരോടും ക്ഷോഭിക്കുകയോ, കുറ്റം പറയുകയോ ചെയ്യാറില്ല. ഇതെല്ലാം താരത്തിന്‍റെ ഗുണങ്ങളായി മറ്റുള്ളവര്‍ പറയുന്നതുമാണ്.ഫഹദിന്‍റെ ആദ്യ സിനിമ പരാജയമായിരുന്നു. അതോടുകൂടി അയാള്‍ അസ്തമിച്ചെന്നു പലരും കരുതി. പിന്നെ താരത്തിന്‍റെ…

Read More

സിനിമയില്‍ വേഷം കുറഞ്ഞപ്പോള്‍ ഓരോ നമ്പരുകളുമായി എത്തിയിരിക്കുന്നു; നിമിഷയുടെ ഹോട്ട് ലുക്ക് ചിത്രങ്ങൾക്ക് മോശം കമന്‍റുകൾ

നിമിഷ സജയന്‍, യുവനിരയിലെ ശ്രദ്ധേയയായ നടി. തന്‍റെ കഥാപാത്രങ്ങള്‍കൊണ്ടു പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരത്തിന് ഇപ്പോള്‍ കഷ്ടകാലമാണെന്നു തോന്നുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് ആരാധകരുടെ അശ്ലീലച്ചുവയുള്ളതും മറ്റുമായ മോശം കമന്‍റുകളാണുണ്ടായത്. ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ അഭിഭാജ്യഘടകമായ താരം സിനിമയില്‍ വേഷം കുറഞ്ഞപ്പോള്‍ ഓരോ നമ്പരുകളുമായി എത്തിയിരിക്കുകയാണെന്നാണ് ചിലരുടെ അടിക്കുറിപ്പുകളുടെ ധ്വനി. നിമിഷ അടുത്തിടെ വിദേശയാത്രയ്ക്കിടയില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. യുകെ സന്ദര്‍ശനവേളയില്‍ ഇറുകിയ വസ്ത്രങ്ങളണിഞ്ഞു പങ്കുവച്ച ചിത്രങ്ങള്‍ ഹോട്ട് ലുക്കിലുള്ളവയായിരുന്നു. ഇപ്പോള്‍ ദീപാവലി സ്‌പെഷലായി പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലായത്. ഗംഭീര മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങളെല്ലാം ഹോട്ട് തന്നെ. നോര്‍ത്തിന്ത്യന്‍ ലുക്കിലുള്ളവയാണ് ചിത്രങ്ങള്‍. മാന്യമായി വസ്ത്രം ധരിക്കാന്‍ താരം പഠിച്ചില്ലെന്ന കമന്‍റുകളാണ് താരത്തിന് കൂടുതലായും ഏല്‍ക്കേണ്ടി വന്നത്. സിനിമയില്‍നിന്ന് ഔട്ട് ആകാന്‍ തുടങ്ങിയിരിക്കുന്നു. അതാണ് ചില പ്രഹസനങ്ങള്‍…

Read More

മോഹൻലാലും മമ്മൂട്ടിയുമൊക്കെ സൂപ്പർ താരങ്ങൾക്ക് അപ്പുറം നല്ല നടന്മാരെന്ന്  വിജയരാഘവൻ

മോഹൻലാലും മമ്മൂട്ടിയുമൊക്കെ സൂപ്പർ താരങ്ങൾക്ക് അപ്പുറം നല്ല നടന്മാരാണ്. അല്ലെങ്കിൽ കഴിഞ്ഞ പത്ത് നാൽപത് വർഷം പിടിച്ചു നിൽക്കാൻ പറ്റുമോ. ഇപ്പോൾ 40, 50 വയസുള്ളവരൊക്കെ അവരുടെ ചെറുപ്പം മുതൽ കാണുന്ന താരങ്ങളാണ് അവരൊക്കെ. ഒരു നടനെന്നതിന് ഉപരി അടുത്ത ബന്ധമാണ് അവരോട് തോന്നുക. ഒരു ബന്ധുവിനെ പോലെയാണ് അവരെ തോന്നുക. മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ അങ്ങനെ ഒരു ബന്ധം പുതു തലമുറയ്ക്ക് ഉണ്ടാക്കാൻ പറ്റുമോയെന്ന് സംശയമാണ്. അവരുടെ താരപരിവേഷം ഇന്നും നിലനിൽക്കുന്നുണ്ട്. അതിൽ അഭിനയം മാത്രമല്ല. അവർ മറ്റുള്ളവരോട് പെരുമാറുന്നതും ചെയ്യുന്ന കാര്യങ്ങളിലെ ഡെഡിക്കേഷനും എല്ലാം വരും. മമ്മൂട്ടിയും ലാലുമൊക്കെ എത്ര നാളായി ഇങ്ങനെ തുടരെ അഭിനയിക്കുന്നു. ലാലൊക്കെ പത്ത് ദിവസം വേണമെങ്കിലും റെസ്റ്റ് ഇല്ലാതെ അഭിനയിക്കാൻ തയാറാണ്. ലാൽ ഒരിക്കലും നോ എന്ന് പറഞ്ഞ് കേട്ടിട്ടില്ല. -വിജയരാഘവൻ  

Read More

സിനിമ കണ്ട് കഴിയുമ്പോള്‍ ആൻ എന്തിനാണ് സിനിമയിലേക്ക് തിരിച്ച് വന്നതെന്ന് ആരും ചോദിക്കരുത്

നടൻ അഗസ്റ്റിന്‍റെ മകളാണ് ആൻ അഗസ്റ്റിൻ. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരസുന്ദരിയാണ് ആന്‍. കരിയറിൽ മുന്നേറുന്നതിനിടെ വിവാഹവും വിവാഹമോചനവുമൊക്കെ ആനിന്‍റെ ജീവിതത്തിലുണ്ടായി.ഇപ്പോഴിതാ അഭിനയത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് ആന്‍. ഒരിടവേളയ്ക്കുശേഷം തിരിച്ച് വരുന്നതാണെങ്കിലും തനിക്ക് ആത്മവിശ്വാസമുണ്ടെന്നാണ് ഒരഭിമുഖത്തിൽ ആന്‍ പറഞ്ഞത്. മാത്രമല്ല അച്ഛന് പേര് ദോഷം കേള്‍പ്പിക്കരുതെന്ന ആഗ്രഹവും തനിക്കുണ്ടെന്നു നടി പറയുന്നു. അഭിനയത്തിലേക്ക് തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്ന സമയത്താണ് എന്‍റെ അടുത്ത് വന്ന് സ്‌ക്രിപ്റ്റ് ഇതാണെന്ന് പറയുന്നത്. സിനിമയുടെ കഥയും ഈ ടീമും എനിക്ക് വളരെ മികച്ചതായി തോന്നി. അങ്ങനെയാണ് ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ എന്ന ചിത്രത്തിന്‍റെ ഭാഗമാവാന്‍ തീരുമാനിക്കുന്നത്. സിനിമ കണ്ട് കഴിയുമ്പോള്‍ ഞാന്‍ എന്തിനാണ് സിനിമയിലേക്ക് തിരിച്ച് വന്നതെന്ന് ആരും ചോദിക്കരുത്. അത് മാത്രമാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. ഈ വരവില്‍ അച്ഛന് പേര് ദോഷം കേള്‍പ്പിക്കരുതെന്നാണ് കരുതിയത്. സിനിമ എന്നൊരു ലോകം…

Read More

എല്ലാവരും നിന്നെ നോക്കുന്നത്എനിക്ക് ഇഷ്ടമല്ല; വിവാഹ ആലോചനകൾ മുടങ്ങുന്നതിന്‍റെ കാരണം പറഞ്ഞ് സുചിത്ര

  എനിക്ക് വരുന്ന വിവാഹ ആലോചനകളില്‍, പെണ്ണു കാണാന്‍ വന്ന് കല്യാണം ഏകദേശം ഉറപ്പിച്ച്, ഞാന്‍ അവരുടേതായി എന്ന് തോന്നുമ്പോഴെക്കും പതിയെ ഡിമാൻഡുകള്‍ വയ്ക്കാന്‍ തുടങ്ങും. ആദ്യം ഡാന്‍സ് കളിക്കുന്നത് നിര്‍ത്തണം, അഭിനയിക്കുന്നത് നിര്‍ത്തണം എന്നൊക്കെ പറയും. അഭിനയം പിന്നെയും നിര്‍ത്താം. ഇപ്പോള്‍ ചെയ്യുന്ന പ്രോജക്ട് അല്ലാതെ വേറൊന്നും ചെയ്യുന്നില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. ക്ഷേ ഡാന്‍സും നിര്‍ത്തണമെന്ന് പറഞ്ഞാല്‍ വിഷമം തോന്നില്ലേ? ചെറുപ്പം തൊട്ട് ഞാന്‍ ഇത് മാത്രമായി നടക്കുന്ന ഒരാളാണ്. ഡാന്‍സുമായി നടക്കുന്ന ഭാര്യയെ വേണ്ടെന്നാണ് ഒരാള്‍ പറഞ്ഞത്. പിന്നെ ഒരാള്‍ ചോദിച്ചത് ഈ ഫീല്‍ഡിലും സിനിമ ഫീല്‍ഡിലും ഏതെങ്കിലും ഒരാളുടെ കുടുംബം നന്നായിട്ട് പോകുന്നുണ്ടോന്ന്. എല്ലാവരും ഡിവോഴ്‌സായി പോവുകയല്ലേന്ന്. അപ്പോള്‍ ഞാന്‍ തിരിച്ച് ചോദിച്ചത്, ഇതിലൊന്നും പെടാത്ത ആള്‍ക്കാര്‍ ഡിവോഴ്സ് ആവുന്നില്ലേ എന്നാണ്. കല്യാണം ഉറപ്പിച്ചതിന് ശേഷം വേറൊരാള്‍ പറഞ്ഞത് നിന്നെ ഞാനല്ലാതെ വേറൊരാള്‍…

Read More

തെന്നിന്ത്യന്‍ താരസുന്ദരിഹൻസിക വിവാഹിതയാകുന്നു; വരന്‍ ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് 

തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സിക മോട്വാനി വിവാഹജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നുവെന്നു റിപ്പോർട്ടുകൾ. ഡിസംബറില്‍ താരം വിവാഹിതയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വരന്‍ ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് നിലനില്‍ക്കുകയാണ്. താരമോ അടുത്ത വൃത്തങ്ങളോ വരനെക്കുറിച്ച് ഇതുവരെ ഒരു സൂചനയും നല്‍കിയിട്ടില്ല. 450 വര്‍ഷം പഴക്കമുള്ള ജയ്പുര്‍ കോട്ടയും കൊട്ടാരവും വിവാഹചടങ്ങുകള്‍ക്കായി താരം ബുക്ക് ചെയ്തു കഴിഞ്ഞു. വളരെ ആഡംബരത്തോടെയാണ് വിവാഹചടങ്ങുകള്‍ സംഘടിപ്പിക്കുക. വിവാഹ തീയതിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഹന്‍സികയുടെ വിവാഹം നടത്താന്‍ കൊട്ടാരത്തില്‍ മുറികള്‍ ഒരുക്കുകയാണെന്നും ജോലികള്‍ നടക്കുന്നുണ്ടെന്നും കൊട്ടാര വൃത്തങ്ങള്‍ വെളിപ്പെടുത്തി. സാംസ്‌കാരിക സമ്പന്നമായ നഗരത്തില്‍ അതിഥികള്‍ എത്തുന്നതിന് മുന്നോടിയായി ക്രമീകരണങ്ങൾ ഒരുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.  

Read More