എന്തുവിധിയിത്… മുൻ കാമുകിക്കൊപ്പമുള്ള ഫോട്ടോ കണ്ടു; യുവാവിന്‍റെ ജനനേന്ദ്രിയത്തിൽ തിളച്ച എണ്ണ ഒഴിച്ച് ഭാര്യ; ഞെട്ടിക്കുന്ന സംഭവം കൊച്ചിയിൽ

കൊച്ചി: പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്‍റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ചു. ഭർത്താവിന്‍റെ ജനനേന്ദ്രിയത്തിൽ പൊള്ളലേറ്റു. മുൻ കാമുകിക്കൊപ്പമുള്ള ഫോട്ടോ കണ്ടതാണ് ആക്രമണത്തിന് കാരണം. ഭർത്താവിന്‍റെ പരാതിയിൽ ഭാര്യയ്ക്ക് എതിരെ പോലീസ് കേസെടുത്തു. പെരുമ്പാവൂർ കണ്ടന്തറ സ്വദേശിക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം. പൊള്ളൽ ഗുരുതരമാണെന്നാണു വിവരം. ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

എല്ലാം സഹിച്ചൊരമ്മ… എംഡിഎംഎക്ക് പണം നൽകാത്തതിന് മാതാപിതാക്കളെ ആക്രമിച്ച് മകൻ; ക്രൂരത കണ്ട് നിൽക്കാനാവാതെ യുവാവിനെ കെട്ടിയിട്ട് നാട്ടുകാർ; ഡി അഡിക്ഷൻ സെന്‍ററിലാക്കി പോലീസ്

 മലപ്പുറം: എംഡിഎംഎക്ക് പണം നൽകാത്തതിനാൽ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ ഡി അഡിക്ഷൻ സെന്‍ററിലേക്ക് മാറ്റി. മലപ്പുറം താനൂരിലാണ് സംഭവം. ലഹരി വാങ്ങാൻ മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു യുവാവ്. യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി. കൈകാലുകൾ കെട്ടിയിടുകയായിരുന്നു. നേരത്തെ ജോലിക്ക് പോയിരുന്ന യുവാവ് പിന്നീട് ലഹരിയിലേക്ക് തിരിയുകയായിരുന്നു. പതിയെ ജോലി നിർത്തിയ യുവാവ് പിന്നീട് മയക്കുമരുന്ന് വാങ്ങിക്കാനായി വീട്ടിൽനിന്നു പണംചോദിക്കാൻ തുടങ്ങി. നിരവധി തവണ അമ്മയെ മർദിക്കുകയും ചെയ്തു. ഇന്നലെ രാത്രി ബഹളം വയ്ക്കുകയും വലിയ രീതിയിൽ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാർ ചേർന്ന് യുവാവിനെ പിടികൂടിയത്. താനൂർ പോലീസ് സ്ഥലത്തെത്തി യുവാവിനെ ഡി അഡിക്ഷൻ സെന്‍ററിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ്അന്വേഷണം നടത്തും. എവിടെ നിന്നാണ് യുവാവിന് ലഹരി കിട്ടുന്നതെന്ന് വിശദമായി അന്വേഷിക്കും.

Read More

ജി. സുധാകരൻ വീണ്ടും അങ്കത്തിനിറങ്ങുമോ? കോൺഗ്രസ് സ്വതന്ത്രനായി  മത്സരിക്കുമെന്ന് പ്രചരണം; മത്സരിച്ചാൽ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സുധാകര അനുകൂലികൾ; രാഷ്ട്രീ കേരളം ഉറ്റുനോക്കുന്നു…

അന്പലപ്പുഴ: സിപിഎമ്മിന്‍റെ മുതിർന്ന നേതാവ് ജി. സുധാകരൻ വീണ്ടും അങ്കത്തിനിറങ്ങുമോ? വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മന്ത്രി ജി.സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കുമോയെന്ന് രാഷ്ട്രീയ കേരളം ഉറ്റു നോക്കുകയാണ്. പാർട്ടിയിൽ സംസ്ഥാനക്കമ്മിറ്റിയംഗമായിരുന്ന സുധാകരൻ ഇപ്പോൾ ബ്രാഞ്ചിലാണ് പ്രവർത്തിക്കുന്നത്. ഇടക്കാലത്ത് വിശ്രമത്തിലായിരുന്ന സുധാകരൻ ഇപ്പോൾ വീണ്ടും സജീവമായതോടെ വിവാദങ്ങളിലും ഇടം നേടിയിരിക്കുകയാണ്. കോൺഗ്രസ് വേദിയിൽ പങ്കെടുത്തതാണ് വിവാദത്തിന് കാരണമായത്.സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധി പരിപാടികളിൽ സജീവ സാന്നിധ്യമായ സുധാകരൻ പല വേദികളിലും പരോക്ഷമായി സർക്കാരിനെയും പാർട്ടിയെയും രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്. സുധാകരന്‍റെ പല പ്രതികരണങ്ങളും പാർട്ടിയേയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്നാൽ, ഇതൊന്നും വകവെക്കാതെ സുധാകരൻ പല വിഷയങ്ങളിലും തന്‍റെ നിലപാടുകൾ പച്ചയായി പറയുകയാണ്. കഴിഞ്ഞ ദിവസം പെൻഷൻ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരേയും സുധാകരൻ തുറന്നടിച്ചിരുന്നു.അമ്പലപ്പുഴ ഏരിയാ സമ്മേളനം തന്‍റെ വീടിന് തൊട്ടരികിൽ നടന്നിട്ടും ക്ഷണിക്കാതിരുന്ന പാർട്ടി നേതൃത്വത്തോട് സുധാകരന്…

Read More

സെൽഫിക്കുള്ളേ അടിപൊട്ടി… പെൺകുട്ടിയോടൊത്ത് സെൽഫിയെടുത്ത് സമൂഹമാധ്യമത്തിൽ ഇട്ടു; പെൺകുട്ടിയുടെ ബന്ധുവും സുഹൃത്തുക്കളും യുവാവിനെ ക്രൂരമായി മർദിച്ചു; അടൂരിലെ സെൽഫിക്കഥയിങ്ങനെ…

അടൂർ: പെൺകുട്ടിയുമായി സെൽഫിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട പരസ്പരം ഏറ്റുമുട്ടിയ സംഘത്തിലെ ഏഴുപേരെ അടൂർ പോലീസ് പിടികൂടി. അടൂര്‍ മണക്കാല വിഷ്ണു നിവാസ് വീട്ടില്‍ അഭിജിത് ബാലന്‍(30), അന്തിച്ചിറ ഗോകുലം വീട്ടില്‍ ജിഷ്ണു (31), ചിറ്റാണിമുക്ക് മൂലത്തുണ്ടില്‍ സുജിത് (31), ചൂരക്കോട് വായനശാല ജംഷന്‍ കല്ലുവിള തെക്കേതില്‍ ശരണ്‍ കുമാര്‍ (27), കണ്ണം കോട് രമാ മന്ദിരം വീട്ടില്‍ അരുണ്‍ (28), ചൂരക്കോട് വിഷ്ണു ഭവനില്‍ വിഷ്ണു (30), ചൂരക്കോട് ശ്രീരാഗിലെയം വീട്ടില്‍ ശ്രീകുമാര്‍ (41) എന്നിവരാണ് അറസ്റ്റിലായത്. അഭിജിത്ത് ബാലന്‍റെ ബന്ധുവായ പെണ്‍കുട്ടിയുമായി ചൂരക്കോട്, ബദാം മുക്ക് ആശാഭവനില്‍ ആഷിക് അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനു സെല്‍ഫി എടുക്കുകയും, അത് പിന്നീട് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതാണ് സംഘര്‍ഷത്തിനു കാരണമായതെന്ന് പറയുന്നു. അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്‍റെ മേല്‍നോട്ടത്തില്‍, പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ്…

Read More

നികുതി കുടിശിക അടയ്ക്കണമെന്നാവശ്യപ്പെട്ടു; വില്ലേജ് ഓഫീസറെ വെട്ടുമെന്ന് സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി; ഇങ്ങനെ പ്രതികരിക്കേണ്ടി വന്നത് എന്തുകൊണ്ടെന്ന വിശദീകരണവുമായി നേതാവും

പത്തനംതിട്ട: വീടിന്‍റെ കെട്ടിട നികുതി കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട നാരങ്ങാനം വില്ലേജ് ഓഫീസർ ജോർജ് ജോസഫിനെ സിപിഎം ഏരിയാ സെക്രട്ടറി എം.വി. സഞ്ജു ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തായി. വില്ലേജ് ഓഫീസറോട് അസഭ്യം പറഞ്ഞ ശേഷം ഓഫീസിൽ കയറി വെട്ടുമെന്ന് സഞ്ജു ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഇന്നലെ ഉച്ചയോടെയാണ് വില്ലേജ് ഓഫീസർ ഏരിയാ സെക്രട്ടറിയെ വിളിച്ചത്. നാരങ്ങാനം വില്ലേജ് ഓഫീസിൽ പുതുതായി ചുമതലയേറ്റ വില്ലേജ് ഓഫീസറാണ് ജോർജ് ജോസഫ്.കെട്ടിട നികുതി അടയ്ക്കണമെന്ന് 2022മുതൽ പലതവണ ആവശ്യപ്പെട്ടിട്ടും അടയ്ക്കാമെന്ന മറുപടി മാത്രമാണ് കിട്ടിയത്. നിങ്ങളൊക്കെ വലിയ ആളുകളും രാഷ്‌ട്രീയ പാർട്ടികളുടെ ആളുകളുമായിരിക്കും. ചോദ്യം വന്നാൽ ഡെപ്യൂട്ടി കളക്ടറുടെയും കളക്ടറുടെയും മുന്നിൽ ഞങ്ങൾക്ക് മുട്ടുമടക്കി നിൽക്കേണ്ടിവരും. അതുകൊണ്ട് സാഹചര്യമുണ്ടെങ്കിൽ നാളെ ഉച്ചയ്ക്ക് മുൻപ് തുക അടയ്ക്കണം – വില്ലേജ് ഓഫീസർ ഇത്രയും പറഞ്ഞപ്പോഴേക്കും സർ എവിടുത്തുകാരനാണെന്ന് സഞ്ജുവിന്‍റെ ചോദ്യത്തിന് ഞാൻ…

Read More

‘വാഗ്ദാനത്തിൽ വീഴില്ലെന്ന പാഠം’… പിഎച്ച്ഡി വിദ്യാർഥിനി വിവാഹ വാഗ്ദാനത്തിൽ വീണു; കാമുകൻ പലതവണ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി; അന്വേഷണം ആരംഭിച്ച് പോലീസ്

ലക്നോ: വിവാഹ വാഗ്ദാനം നൽകി എൻജിനീയറിംഗ് സ്ഥാപനത്തിലെ പിഎച്ച്ഡി വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾക്കെതിരെ കേസ്. മധ്യപ്രദേശിലെ ജബൽപൂരിലാണ് എഫ്‌ഐആർ ആദ്യം രജിസ്റ്റർ ചെയ്തത്. പിന്നീട് കേസ് പിജിഐ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) പറഞ്ഞു. ജബൽപൂർ സ്വദേശിയായ പെൺകുട്ടി, 2023 ൽ വിവാഹവാഗ്ദാനം നൽകി അഭിനവ് ശ്രീവാസ്തവ് പലതവണ പീഡിപ്പിച്ചതായി ആരോപിക്കുന്നു. പിജിഐ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഹോട്ടലിലാണ് സംഭവം. വിഷയത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും എസ്എച്ച്ഒ പറഞ്ഞു.

Read More

സ്വന്തം മകനല്ലാതെ മറ്റൊരു ‘മരപ്പട്ടി’യും പി സി ജോര്‍ജിനൊപ്പം പോയില്ല; കഴിക്കാനും നുണപറയാനും മാത്രം വായ തുറക്കുന്നയാൾ; രാഷ്ട്രീയ ഉച്ഛിഷ്ടങ്ങള്‍ അടിഞ്ഞു കൂടുന്ന പാര്‍ട്ടിയായി ബിജെപി മാറിയെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ; ഭക്ഷണം കഴിക്കാനും നുണ പറയാനും മാത്രം വായ തുറക്കുന്ന ആളാണ് പി.സി.ജോർജ്. ബിജെപി നേതാവ് പി.സി. ജോർജിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിസി ജോർജിന്റെ ലൗ ജിഹാദ് പരാമർശം ബിജെപിയെ സുഖിപ്പിക്കാൻ വേണ്ടി പറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മകനല്ലാതെ മറ്റൊരു ‘മരപ്പട്ടി’യും പി സി ജോര്‍ജിനൊപ്പം പോയില്ല. രാഷ്ട്രീയ ഉച്ഛിഷ്ടങ്ങള്‍ അടിഞ്ഞു കൂടുന്ന പാര്‍ട്ടിയായി ബിജെപി മാറിയെന്നും വെള്ളാപ്പള്ളി. എന്നാൽ രാജീവ് ചന്ദ്രശേഖർ മാന്യനായ വ്യക്തിയാണ്. രാജീവ് ചന്ദ്രശേഖര്‍ തൊട്ടതെല്ലാം പൊന്നാക്കിയ ആളാണെന്നുന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേർത്തു. അദ്ദേഹമല്ലാതെ വേറെ ആരു വന്നാലും സംസ്ഥാന ബിജെപിയിൽ കൂട്ട കലഹമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Read More

കൊടകര കുഴൽപ്പണക്കേസ്; തന്‍റെ വെളിപ്പെടുത്തലുകൾ ഇഡി അന്വേഷിച്ചില്ല; ഇഡിയുടെ കുറ്റപത്രം ബിജെപി നേതാക്കളെ രക്ഷിക്കാനെന്ന തിരൂർ സതീഷ്

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ താൻ പറഞ്ഞ കാര്യങ്ങൾ ഇഡി അന്വേഷിച്ചിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്ന് ഇതേ കേസിൽ ബിജെപി നേതൃത്വത്തിനെതിരേ പോലീസിൽ മൊഴി നൽകിയ തിരൂർ സതീഷ്. കൊടകര കുഴൽപ്പണക്കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറിയായ സതീഷ്. പല നിർണായക വെളിപ്പെടുത്തലുകളും മാധ്യമങ്ങളിലൂടെ താൻ പുറത്തുവിട്ടിട്ടും ഇഡി അതേക്കുറിച്ച് തന്നോട് അന്വേഷിച്ചിട്ടില്ലെന്ന് സതീഷ് പറഞ്ഞു. കേസിലെ പ്രധാന സാക്ഷിയായ തന്നെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നുപോലും അറിയില്ല. ഏതെല്ലാം നേതാക്കളെ ഇഡി കണ്ടു എന്ന കാര്യം പരിശോധിക്കണം. ഇനി ഏതെങ്കിലും നേതാക്കളെയോ സാക്ഷികളെയോ കാണാനുണ്ടോ എന്ന കാര്യവും ഇഡി യോട് ചോദിക്കണം സതീഷ് പറഞ്ഞു. താൻ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ സത്യമായി അതേപടി ഇപ്പോഴും നിലനിൽക്കുന്നു എന്നും സതീഷ് ഉറപ്പിച്ചു പറഞ്ഞു. ഇഡി വന്നാലും ഏത് അന്വേഷണ…

Read More

പേടിക്കേണ്ട സ്നേഹിത കൂടെയുണ്ട്…പോലീസ് സ്‌റ്റേഷനില്‍ എത്തുന്നവര്‍ക്കു മാനസികപിന്തുണയ്ക്കായി സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ ആരംഭിച്ചു

കോട്ടയം: വിവിധ കേസുകളുമായി പോലീസ് സ്റ്റേഷനുകളിലെത്തുന്നവര്‍ക്ക് മാനസിക പിന്തുണയുമായി സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ ആരംഭിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ഡിവൈഎസ്പി/ എസിപി ഓഫീസുകളിലാണ് എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ജില്ലയില്‍ കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം ഡിവൈഎസ്പി ഓഫീസുകളിലാണ് സ്‌നേഹിത പ്രവര്‍ത്തിക്കുന്നത്. ഈ ഓഫീസുകളുടെ പരിധിയിലുള്ള സ്റ്റേഷനുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരില്‍ അടിയന്തര മാനസിക പിന്തുണയും ക്ഷേമവും ആവശ്യമുള്ളവര്‍ക്ക് കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സലര്‍മാരെ ചുമതലപ്പെടുത്തി സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകളിലൂടെ സേവനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആഴ്ചയില്‍ നിശ്ചയിക്കപ്പെട്ട രണ്ടു ദിവസമാണ് എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നത്. സെന്‍ററുകളില്‍ പരിശീലനം ലഭിച്ച കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകളില്‍ വനിതാ-ശിശു സൗഹൃദ കൗണ്‍സലിംഗ് മുറി, ശുചിമുറി, കുടിവെള്ളം എന്നീ സൗകര്യങ്ങളുണ്ട്. ശിശുസൗഹൃദത്തിന്‍റെ ഭാഗമായി കളിപ്പാട്ടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കുടുംബശ്രീ സംവിധാനമോ ആവശ്യമായ സര്‍ക്കാര്‍ സംവിധാനങ്ങളോ…

Read More

ജയിക്കാൻ പഠിച്ചില്ല, കോപ്പിയടിക്കാൻ ടീച്ചർ സമ്മതിച്ചുമില്ല; ഡ്യൂട്ടികഴിഞ്ഞിറങ്ങിയ അധ്യാപിയുടെ കാറിന് നേരെ പടക്കമെറിഞ്ഞ് വിദ്യാർഥി; നടക്കുന്ന സംഭവം മലപ്പുറത്ത്

മലപ്പുറം: പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാർഥികൾ പടക്കമെറിഞ്ഞെന്ന് പരാതി. മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച്എസ്എസിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞു പോയ ദീപുകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് പടക്കമെറിഞ്ഞത്. കോപ്പി അടിക്കാൻ അനുവദിക്കാത്തതാണ് ആക്രമണത്തിനു കാരണമെന്ന് അധ്യാപകർ പറഞ്ഞു. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ തിരൂരങ്ങാടി പോലീസിൽ പരാതി നൽകി. പരാതി ലഭിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.

Read More