മുമ്പ് ഹോമോ സെക്ഷ്വല്‍ ആയിരുന്നു ! ലൈംഗികത്തൊഴിലാളികളെ തേടിപ്പോകുന്നത് പതിവ്; ട്രാന്‍സ് വുമണിനെ വിവാഹം കഴിച്ചു; അര്‍ണവിനെക്കുറിച്ച് ദിവ്യ പറയുന്നതിങ്ങനെ…

തമിഴ് സീരിയല്‍ താരങ്ങളായ അര്‍ണവിന്റെയും ദിവ്യയുടെയും വിവാഹജീവിതം കഴിഞ്ഞ കുറേനാളായി ചര്‍ച്ചയാണ്.

ഇവരുടെ വിവാഹവും വേര്‍പിരിച്ചിലുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അര്‍ണവിന് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് ദിവ്യ.

ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ണവിന് എതിരെ തെളിവ് സഹിതം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ദിവ്യ. അര്‍ണാവ് ട്രാപ്പിലാക്കിയ ഒരുപാട് പേരെ അറിയാമെന്നാണ് ദിവ്യ പറയുന്നത്.

അര്‍ണവിനൊപ്പം കുട്ടിക്കാലം തൊട്ട് പഠിച്ച നേസ കുമരന്‍ എന്നയാളാണ് അര്‍ണാവിനെ സംബന്ധിയ്ക്കുന്ന എല്ലാ കാര്യങ്ങളും പറഞ്ഞതെന്നാണ് ദിവ്യ പറയുന്നത്.

ദിവ്യയുടെ വാക്കുകള്‍ ഇങ്ങനെ…

ചെറുപ്പം മുതലേയുള്ള അര്‍ണവിന്റെ സ്വഭാവദൂഷ്യം കാരണം ഹോസ്റ്റലില്‍ ഇട്ടാണ് അവനെ പഠിപ്പിച്ചത്. ഹോസ്റ്റലില്‍ അവന്‍ ഹോമോ സെക്ഷ്വല്‍ ആയിരുന്നു.

അശ്ലീല സൈറ്റുകളില്‍ നിന്ന് പതിവായി വീഡിയോ കണ്ടതിന് പിടിക്കപ്പെട്ടിരുന്നു. കോളേജിലെത്തിയപ്പോള്‍ ദില്‍ഷ എന്ന് പേരുള്ള പെണ്‍കുട്ടിയെ പ്രേമിച്ചു. ശാരീരികമായും അവര്‍ തമ്മില്‍ ബന്ധം ഉണ്ടായിരുന്നു.

വിവരം അറിഞ്ഞ പെണ്ണിന്റെ വാപ്പ മകളെയും കൂട്ടി അര്‍ണാവിന്റെ വീട്ടിലെത്തിയപ്പോള്‍ കല്യാണം കഴിപ്പിച്ചു തരാം എന്ന് വാപ്പ പറഞ്ഞിരുന്നുവെന്നും എന്നാല്‍ പിന്നീട് ആ പെണ്‍കുട്ടി മറ്റൊരാളെ വിവാഹം ചെയ്തു.

നാട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന് ശേഷം അര്‍ണവിനെ വീട്ടുകാര്‍ തുടര്‍ന്നുള്ള പഠനത്തിനായി ചെന്നൈയിലേക്ക് നാട് കടത്തി.

അവിടെ ഒരു കോളിങ് ബൂത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയെ പരിചയപ്പെട്ട് അവളെ മുറിയില്‍ കൂട്ടിക്കൊണ്ടു പോകുകയും ചെയ്തിരുന്നു.

നാളുകള്‍ക്ക് ശേഷം നേസ കുമരന്‍ അണ്ണന്റെ പേരില്‍ ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീയെ ഫോണില്‍ വിളിച്ച് വരുത്തി കാര്യം സാധിച്ചിട്ടുണ്ട്.

അതിന് ശേഷം ആണ് ട്രാന്‍സ്‌വുമണായ ഒരാളെ വിവാഹം ചെയ്ത് രണ്ട് വര്‍ഷം ഒരുമിച്ച് ജീവിച്ചെന്നും ചിത്രങ്ങള്‍ സഹിതം ദിവ്യ പറഞ്ഞു.

അവരോടൊപ്പം മലേഷ്യയിലേക്ക് പോയി രണ്ട് വര്‍ഷം ഒരുമിച്ച് ജീവിച്ചു. എന്നാല്‍ അവിടെ വച്ചും അവന്‍ തന്റെ സ്ഥിരം സ്വഭാവം പുറത്തെടുത്തു.

അവിടുത്തെ സ്ത്രീകളെ കാണുമ്പോള്‍ അര്‍ണവ് ക്ലോസ് ആയി ഇടപഴകാനൊക്കെ തുടങ്ങി. മാത്രമല്ല ഒരു ഫോറിന്‍ പെണ്ണുമായി നഗ്നനായി വീഡിയോ കോള്‍ ചെയ്തിരുന്നു. അക്കാര്യം കയ്യോടെ അവര്‍ പിടിച്ചു.

പിന്നീട് അന്യ നാട്ടില്‍ പോയി അവിടെയുള്ള സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന് അറിഞ്ഞാല്‍ തനിക്ക് പ്രശ്‌നമാണ് എന്ന് തിരിച്ചറിഞ്ഞ് അവര്‍ അര്‍ണാവിനെ നാട്ടിലേക്ക് തിരിച്ചയച്ചെന്നും ദിവ്യ പറഞ്ഞു.

ഇത് ഒന്നും ക്രിയേറ്റ് ചെയ്ത് പറഞ്ഞത് അല്ലെന്നും അവനുമായുള്ള ബന്ധം ഒഴിഞ്ഞതിന് ശേഷം തനിക്ക് കിട്ടിയ തെളിവുകളാണെന്നും ദിവ്യ പറയുന്നു.

തങ്ങളുടെ അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ഇടയില്‍ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും ചെല്ലമ്മ എന്ന സീരിയലിലെ നടിയുമായി ബന്ധം തുടങ്ങിയതോടെയാണ് പ്രശ്‌നം ആരംഭിച്ചതെന്നും താരം പറയുന്നു.

അര്‍ണവ് ഇപ്പോള്‍ ഒരു ഡോക്ടര്‍ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

ഇനിയൊരു പെണ്‍കുട്ടിയുടെ ജീവിതം നശിക്കരുത് എന്നുള്ളത് കൊണ്ടാണ് ഇത് പുറത്തുവിടുന്നതെന്ന് ദിവ്യ പറയുകയാണ്.

Related posts

Leave a Comment