സഹകരിച്ചാല്‍ പണം തരാം ! 59കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കിളിമാനൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍;വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ നഴ്‌സുമാരോടും ലൈംഗികച്ചുവയോടെ സംസാരിച്ചു…

59കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കോട്ടയം മുണ്ടക്കയം ഇളങ്കാട് നിന്നാണ് മധ്യവയസ്‌കയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം പുറത്തു വരുന്നത്.

സംഭവത്തില്‍ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ഉണ്ണി(39)യെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെയായിരുന്നു സംഭവം നടന്നത്.

ഇതേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ… സമീപത്തെ ക്രഷര്‍ യൂണിറ്റില്‍ ജോലി ചെയ്യാനാണ് തിരുവനന്തപുരം സ്വദേശിയായ ഉണ്ണി മുണ്ടക്കയത്ത് എത്തിയത്.

ഇവിടെ ജോലി ചെയ്തു മടങ്ങുന്നതിനിടെയാണ് ഇന്നലെ വീട്ടില്‍ അതിക്രമിച്ച് കയറി മധ്യവയസ്‌കയെ പീഡിപ്പിക്കാന്‍ ശ്രമം ഉണ്ടായത്. തുടര്‍ന്ന് പോലീസ് എത്തി തെരച്ചില്‍ നടത്തി ഇയാളെ പിടികൂടുകയായിരുന്നു.

നാട്ടുകാര്‍ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്നാണ് മുണ്ടക്കയം പോലീസ് സംഭവസ്ഥലത്ത് എത്തുന്നത്. തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയായ ഉണ്ണിയെ കണ്ടെത്താനായിരുന്നില്ല.

തുടര്‍ന്ന് നാട്ടുകാര്‍ സംഘം ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ താഴ്ഭാഗത്ത് പാറക്കെട്ടിലെ പൊത്തില്‍ ഒളിച്ചിരുന്ന പ്രതിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് പോലീസിന്റെ സഹായത്തോടെ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

പരാതിക്കാരി കുടുംബമായി താമസിക്കുന്ന വീടിന്റെ മുറ്റത്ത് എത്തിയാണ് ഇയാള്‍ അക്രമം നടത്തിയത്. വൈകുന്നേരം അഞ്ചു മണിയോടുകൂടി ആയിരുന്നു സംഭവം നടന്നതെന്ന് മുണ്ടക്കയം പോലീസ് പറഞ്ഞു.

ഇയാള്‍ നേരിട്ട് വീട്ടിലെത്തിയശേഷം ലൈംഗിക ബന്ധത്തിന് താല്പര്യം ഉണ്ടെന്ന് സ്ത്രീയെ അറിയിക്കുകയായിരുന്നു. ഇത് എതിര്‍ത്തതോടെ സ്ത്രീയെ പിന്നില്‍ നിന്ന് കടന്നു പിടിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

സ്ത്രീ വഴുതിമാറി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ലൈംഗികബന്ധത്തിനു സമ്മതിച്ചാല്‍ പണം നല്‍കാമെന്നും ഉണ്ണി സ്ത്രീയോട് പറഞ്ഞു.

ഇതോടെ ബഹളം വച്ച് സ്ത്രീ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും ഉണ്ണി ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചത്.

പോലീസ് എത്തിയപ്പോള്‍ തന്നെ ഇയാള്‍ക്കായി നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാര്‍ക്കൊപ്പം സംഘം ചേര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.

ഇയാളെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ അവിടെയും ഇയാള്‍ നഴ്‌സുമാരോട് ലൈംഗികചുവയോടെ സംസാരിച്ചതായി പോലീസ് പറഞ്ഞു.

രോഗികളുടെ കൂട്ടിരിപ്പുകാരോടും ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

ലൈംഗിക താല്‍പ്പര്യത്തിനായി പണം വാഗ്ദാനം ചെയ്തത് അടക്കമുള്ള കേസുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ലൈംഗിക താല്‍പ്പര്യത്തിനായി ബോധപൂര്‍വം ഇയാള്‍ സ്ത്രീയോട് സമീപിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

ജാമ്യമില്ലാത്ത വകുപ്പുകള്‍ ആണ് പൊലീസ് ചുമത്തിയത്. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ ഇയാള്‍ ഭാര്യയില്‍ നിന്ന് അകന്നു കഴിയുകയായിരുന്നു എന്നും മുണ്ടക്കയം പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ഇയാള്‍ മുമ്പ് ഇത്തരത്തില്‍ ആരോടെങ്കിലും പെരുമാറിയിട്ടുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്. ഇയാള്‍ക്കെതിരെ മറ്റ് കേസുകള്‍ ഒന്നും നിലവിലില്ല എന്നാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

Related posts

Leave a Comment