സഹോദരന്റെ ആ ഒരൊറ്റ സംശയം ബിനിയെ അഴിക്കുള്ളിലാക്കി, സുലിലിന് ക്വട്ടേഷന്‍ കൊടുത്ത ബിനിക്കും വേലക്കാരിക്കും പിഴച്ചത് രണ്ടു കാര്യങ്ങള്‍, ആ ചെറിയ തുമ്പില്‍ പിടിച്ച് പോലീസ് ബുദ്ധി

വയനാട്ടില്‍ ഭര്‍തൃമതിയായ കാമുകിയുടെ ക്വട്ടേഷനില്‍ ജീവന്‍ നഷ്ടപ്പെട്ട സുലിലിന്റെ കൊലയാളികളെ കുടുക്കിയത് സഹോദരന്റെ ചില സംശയങ്ങള്‍. പത്തുമാസം മുമ്പാണ് തിരുവനന്തപുരം സ്വദേശിയായ സുലിലിനെ കബനിപ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ മുങ്ങിമരണമെന്ന് ഏവരും എഴുതിതള്ളിയ കേസില്‍ പിന്നീട് കാമുകിയായ ബിനി മധുവും വേലക്കാരിയും അറസ്റ്റിലാകുകകായിരുന്നു. എസ്എല്‍എം ബസുടമ പരേതനായ സുരേന്ദ്രന്റെയും ലീലയുടെയും മകനായിരുന്നു സുലില്‍ മരിച്ചശേഷം സഹോദരനായ പ്രദീപ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് മനസിലായത്. അതിനു കാരണമായത് ഒരു ചെറിയ സംശയവും. കുട്ടിക്കാലത്തേ കുളത്തിലും വെള്ളക്കെട്ടിലും ഇറങ്ങാന്‍ ഭയമുണ്ടായിരുന്ന ആളായിരുന്നു സുലില്‍. ജന്മനാടായ അവനവഞ്ചേരിയിലെ ക്ഷേത്രക്കുളത്തില്‍ കൂട്ടുകാര്‍ക്കോ തനിക്കൊപ്പമോ ഒരിക്കല്‍പ്പോലും കുളിക്കാനോ കാല്‍നനയ്ക്കാനോ പോലും മുതിര്‍ന്നിട്ടില്ലാത്ത സുലില്‍ നദിയില്‍ കുളിക്കാനിറങ്ങി മുങ്ങിമരിക്കുകയെന്നത് അസ്വാഭാവികമാണെന്ന് ഉറപ്പിച്ച പ്രദീപ് , അതോടൊപ്പം പോലീസിന് നല്‍കിയ മറ്റ് സൂചനകളും കേസില്‍ നിര്‍ണായകമായി. സുലിലിന്റെ മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് ചെരുപ്പുകള്‍ കിട്ടാത്തതും സംശയത്തിനിടയാക്കി.…

Read More

കാമുകന്മാരുടെ പട്ടികയില്‍ 18 തികയാത്തവരും, രാത്രി ഫോണ്‍ വിളികള്‍ റെക്കോര്‍ഡ് ചെയ്ത കേള്‍ക്കുക ശീലം, കാമുകനെ ക്വട്ടേഷന്‍ കൊടുത്ത് കൊന്ന ബിനിയുടെ ഫോണ്‍ പരിശോധിച്ച പോലീസും ഞെട്ടി

ഭര്‍ത്താവിന്റെ വീട്ടില്‍ സഹോദരനെന്ന വ്യാജേന കാമുകനെ താമസിപ്പിച്ച് ഒടുവില്‍ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിച്ച ബിനി മധുവിന്റെ രീതികള്‍ ആരെയും ഞെട്ടിക്കും. സുന്ദരന്മാരായ സമ്പന്ന യുവാക്കള്‍ വീക്ക്‌നസായിരുന്ന ബിനിയുടെ കാമുകന്മാരുടെ പട്ടികയില്‍ 18 തികയാത്തവര്‍ പോലും. കാമുകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബിനി മധുവില്‍നിന്നും പുറത്താകുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ദരിദ്ര കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് പണത്തിന് മീതെ ഓടിയ ബിനി വന്നത് കഷ്ടപ്പാടിന്റെ വഴിയിലൂടെയാണ്. ഷാപ്പിലെ കറിവെപ്പുകാരിയായി തുടങ്ങിയ ബിനി കുറച്ചുനാളുകള്‍ കൊണ്ടാണ് പണക്കാരിയായി മാറിയത്. സമ്പന്നരായ പുരുഷന്മാരെ കരുവാക്കിയാണ് ബിനി വലിയ നിലയിലേക്കുയര്‍ന്നത്. ബിനിയുടെ ഫോണില്‍ നിന്ന് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന പല രഹസ്യങ്ങളുമാണ്. കാമുകന്മാരൊത്തുള്ള രഹസ്യ സംഗമങ്ങള്‍ ഫോണില്‍ ചിത്രീകരിക്കുക ബിനിയുടെ ഹോബിയായിരുന്നു. ഇത്തരത്തില്‍ ഇരുപതോളം വീഡിയോ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാര്‍ വരെ ബിനിയുടെ വലയില്‍ കുടുങ്ങിയതായാണ് സൂചന. സമ്പന്നനും സുന്ദരനും ആയിരിക്കണമെന്നതായിരുന്നു…

Read More

ബിനിയുടെ തുടക്കം കള്ളുഷാപ്പിലെ കറിവെപ്പുകാരിയായി, ഷാപ്പിലെ സ്ഥിരം വരവുകാരനുമായി ചുറ്റിക്കളിയായതോടെ നാട്ടുകാര്‍ ഇടപെട്ടു, ഒടുവില്‍ കടല്‍ കടന്ന് ഗള്‍ഫിലെത്തി, ബിനിയുടെ കഥകള്‍ പലതും ഞെട്ടിക്കുന്നത്

കാമുകനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബിനിയെന്ന 37കാരിയുടെ പൂര്‍വചരിത്രം ഞെട്ടിക്കുന്നത്. ദരിദ്ര കുടുംബത്തില്‍ ജനിച്ച് ഷാപ്പിലെ കറിവെപ്പുകാരിയായി തുടങ്ങിയ ബിനി കുറച്ചുനാളുകള്‍ കൊണ്ടാണ് പണക്കാരിയായി മാറിയത്. വലിയ നിലയിലേക്കുള്ള വളര്‍ച്ചയില്‍ കരുവാക്കിയതാകട്ടെ സമ്പന്നരായ പുരുഷന്മാരെയും. തിരുവനന്തപുരം ആറ്റിങ്ങല്‍ അവനവന്‍ചേരി തച്ചര്‍കുന്ന് എസ്. എല്‍ മന്ദിരം സുലിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കൊയിലേരി ഊര്‍പ്പള്ളി റിച്ചാര്‍ഡ് ഗാര്‍ഡനില്‍ മധുവിന്റെ ഭാര്യ ബിനി മധു(37) പിടിയിലായത്. കൊയിലേരി ഊര്‍പ്പള്ളി സ്വദേശികളായ മണിയാറ്റിങ്കല്‍ പ്രശാന്ത് എന്ന ജയന്‍ 36), വേലിക്കോത്ത് കുഞ്ഞിമാളു എന്ന അമ്മു(38), പൊയില്‍കോളനിയിലെ ആദിവാസി കാവലന്‍(52) എന്നിവരും കേസില്‍ പിടിയിലായിരുന്നു. ദരിദ്രകുടുംബത്തിലായിരുന്നു ബിനി പിറന്നത്. മാതാപിതാക്കള്‍ക്കു കാര്യമായ ജോലിയൊന്നുമില്ലാതയതോടെ പത്താംക്ലാസില്‍ തോറ്റ ബിനി ജീവിതമാര്‍ഗം അന്വേഷിച്ചുനടന്നു. അതിനിടയില്‍ നാട്ടില്‍ തന്നെയുള്ള ഷാപ്പില്‍ കറിവെപ്പുകാരിയായി ജോലിക്കു കയറി. ബിനി വന്നുകയറിയതോടെ ഷാപ്പിലെ വരുമാനവും ഉയര്‍ന്നു. ഇതിനിടെ…

Read More