ആര്‍ത്തവരക്തം ‘ഫേസ്മാസ്‌ക്’ ! ചെടികള്‍ക്കുള്ള വളമായും കളര്‍ ചെയ്യാനുള്ള പെയിന്റായും ഉപയോഗിക്കാം എന്ന് യുവതിയുടെ വെളിപ്പെടുത്തല്‍…

വിചിത്രമായ ചെയ്തികള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നവരുണ്ട്. എന്നാല്‍ ആര്‍ത്തവ രക്തം ചര്‍മ സംരക്ഷണത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ച് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ? സംഗതി സത്യമാണ്. ഒരു അമേരിക്കന്‍ യുവതിയാണ് ഈ സംഗതി ഇപ്പോള്‍ വെളിപ്പെടുത്തിയിരക്കുന്നത്. സ്വന്തം ആര്‍ത്തവരക്തം ശേഖരിച്ച് അത് ഫേസ്മാസ്‌ക് ആയി ഉപയോഗിക്കുകയാണ് ഈ യുവതി. ന്യൂജഴ്‌സി സ്വദേശിനിയായ ജിനാ ഫ്രാന്‍സിസ് ആണ് വ്യത്യസ്ഥമായ ഈ ചര്‍മ സംരക്ഷണ രീതി പരീക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ചര്‍മ സംരക്ഷണത്തിനു മാത്രമല്ല ജിനാ ആര്‍ത്തവ രക്തം ഉപയോഗിക്കുന്നത്. ചെടികള്‍ക്ക് മികച്ച വളമായും ഇത് ഉപയോഗിക്കാമെന്നാണ് ജിനാ പറയുന്നത്. ഇതേക്കുറിച്ച് ജിന പറയുന്നതിങ്ങനെ” എന്റെ ജീവിതത്തിന്റെ ഏറിയ ഭാഗവും ഞാന്‍ പീരീഡ്‌സിനെ വെറുത്തിരുന്നു. ജനന നിയന്ത്രണത്തിന്റെ ഫലമായി ഞാന്‍ ആര്‍ത്തവ ചക്രത്തിന്റെ ക്രമം തെറ്റിക്കാനും പീരീഡ്‌സ് ഒഴിവാക്കാനും പതിവായി ശ്രമിച്ചു. ഒടുവില്‍ ഞാന്‍ ജനന നിയന്ത്രണ പരീക്ഷണം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഒരു…

Read More

പരിക്കേറ്റ പാക് ഭീകരന് മൂന്ന് കുപ്പി രക്തം നല്‍കി ഇന്ത്യന്‍ സൈനികര്‍ ! എല്ലാം തുറന്നു പറഞ്ഞ് ഭീകരന്‍…

കാശ്മീരിലേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ പാക് ഭീകരന്‍ മൂന്നു കുപ്പി രക്തം ദാനം ചെയ്ത് ഇന്ത്യന്‍ സൈനികര്‍. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) ഓഗസ്റ്റ് 21നാണ് പാക് അധീന കശ്മീരില്‍ നിന്നുള്ള ചാവേറായ തബാറക് ഹുസൈനെ ഇന്ത്യന്‍ സൈന്യം പിടികൂടിയത്. പിടികൂടുന്നതിനിടെ പരിക്കേറ്റ ഹുസൈനെ സൈനികര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ”തുടയിലും തോളിലും രണ്ട് വെടിയുണ്ടകളേറ്റതിനാല്‍ കടുത്ത രക്തസ്രാവമുണ്ടായി, ഗുരുതരാവസ്ഥയിലായിരുന്നു തബാറക് ഹുസൈന്‍. ഞങ്ങളുടെ ടീമിലെ അംഗങ്ങള്‍ അയാള്‍ക്ക് മൂന്ന് കുപ്പി രക്തം നല്‍കി, ശസ്ത്രക്രിയ നടത്തി ഐസിയുവിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ ഏറെ പുരോഗതിയുണ്ടെങ്കിലും മെച്ചപ്പെട്ട നിലയില്‍ ഏതാനും ആഴ്ചകള്‍ വേണ്ടിവരും,” ബ്രിഗേഡിയര്‍ രാജീവ് നായര്‍ എഎന്‍ഐയോട് പറഞ്ഞു. ‘ഓപ്പറേഷന്‍ സമയത്ത്, മറ്റേതൊരു രോഗിയെപ്പോലെ ഞങ്ങള്‍ അയാളെക്കുറിച്ച് ചിന്തിക്കുകയും അവനെ രക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തു’ രാജീവ്…

Read More