ഇത് അതിജീവനത്തിന്റെ പാടുകള്‍ ! സ്തനാര്‍ബുദത്തിന്റെ മുറിപ്പാട് പങ്കുവെച്ച് അതിജീവനകഥ വിവരിച്ച് നടി…

അര്‍ബുദം എന്ന മഹാമാരിയെ അതിജീവിച്ചവരെക്കാള്‍ കൂടുതല്‍ പൊരുതി വീണവരാണ്. അപ്രതീക്ഷിതമായി ജീവിതത്തിലേയ്ക്ക് അര്‍ബുദം കടന്നതും അതിനെ അതിജീവിച്ചതിന്റെയും കഥ വെളിപ്പെടുത്തുകയാണ് ബോളിവുഡ് നടി ഛവി മിത്തല്‍. ഇപ്പോളിതാ സ്തനാര്‍ബുദം ബാധിച്ച മുറിപ്പാടുകളാണ് നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുന്നത്. സര്‍ജറിയ്ക്ക് ശേഷമുള്ള പാടുകളാണവ. ദുബായില്‍ അവധിക്കാലം ആഘോഷിക്കുന്ന വേളയിലാണ് ഛവി ചിത്രങ്ങള്‍ പങ്കുവെച്ചത്. വെള്ള നിറത്തിലുള്ള സ്വിം സ്യൂട്ടാണ് ഛവി ധരിച്ചിരിക്കുന്നത്.മുതുകിന്റെ വലതുഭാഗത്തായി സര്‍ജറിയുടെ മുറിപ്പാട് വ്യക്തമായി കാണാം. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകള്‍ ചെയ്തത്. നിങ്ങള്‍ എന്നാലും സുന്ദരിയാണ് എന്നാണ് പലരും ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. നിങ്ങളുടെ ധൈര്യത്തില്‍ അഭിമാനിക്കുന്നുവെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഛവി തനിക്ക് അര്‍ബുദം ബാധിച്ചതായി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചിലുണ്ടായ അപകടത്തെത്തുടര്‍ന്ന് ഡോക്ടറെ കാണാന്‍ പോയപ്പോഴാണ് സ്തനത്തില്‍ മുഴയുള്ള…

Read More