ഇവളെ ഭാര്യയായി കിട്ടിയതില്‍ ഞാന്‍ ഏറെ ഭാഗ്യവാനാണ് ! കല്യാണം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളില്‍ പുതിയ വിശേഷം വെളിപ്പെടുത്തി രവീന്ദര്‍

നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും തമ്മിലുള്ള വിവാഹം അടുത്തിടെ തമിഴകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. സീരിയലുകളില്‍ അഭിനയിച്ചിരുന്ന മഹാലക്ഷ്മി രവീന്ദ്രറുമായി ഇഷ്ടത്തിലാവുകയായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരാവുകയുമായിരുന്നു. എന്നാല്‍ രവീന്ദറിന് അമിതഭാരമുള്ളതിന്റെ പേരില്‍ പലയിടത്ത് നിന്നും കളിയാക്കലുകള്‍ നേരിടേണ്ടതായി വന്നിരുന്നു. പണം മാത്രം ലക്ഷ്യം വെച്ചിട്ടാണ് മഹാലക്ഷ്മി ഈ വിവാഹത്തിന് തയ്യാറായതെന്നും അതല്ലാതെ മറ്റൊന്നും ഇവര്‍ക്കിടയില്‍ ഇല്ലെന്നുമൊക്കെയാണ് ആരോപണങ്ങള്‍. എന്നാല്‍ ഓരോ ദിവസം കഴിയുംതോറും പ്രണയം ശക്തമാവുകയാണെന്നാണ് താരങ്ങളിപ്പോള്‍ പറയുന്നത്. രവീന്ദറും മഹാലക്ഷ്മിയും വിവാഹിതരായിട്ട് രണ്ട് മാസം കഴിഞ്ഞിരിക്കുകയാണ്. ഇരുവരുടെയും രണ്ടാം വിവാഹം കൂടി ആയതിനാല്‍ എല്ലായിടത്തും വിമര്‍ശരകരായിരുന്നു. ഒരു കുഞ്ഞും ഭര്‍ത്താവുമുള്ള മഹാലക്ഷ്മി അതുപേക്ഷിച്ച് നിര്‍മാതാവിനൊപ്പം പോയത് പലരെയും ചൊടിപ്പിച്ചു. സെലിബ്രിറ്റികളടക്കം ഈ വിവാഹത്തില്‍ പ്രതകരിച്ച് എത്തിയത് ശ്രദ്ധേയമായിരുന്നു. എന്നാല്‍ മഹാലക്ഷ്മിയെ പോലൊരാളെ ഭാര്യയായി കിട്ടിയത് തന്റെ ഭാഗ്യമാണെന്നാണ് രവീന്ദറിപ്പോള്‍…

Read More