എട്ടാംക്ലാസുകാരി പെണ്‍കുട്ടി സ്‌കൂള്‍ ഹോസ്റ്റലില്‍ പ്രസവിച്ചു ! ആറ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ട്രൈബല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഒഡീഷയിലെ കന്താമല്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി ശനിയാഴ്ച രാത്രിയാണ് പെണ്‍കുഞ്ഞിന് ഹോസ്റ്റലില്‍ വെച്ച് ജന്മം നല്‍കിയത്. സേവ ആശ്രമം ഹൈസ്‌കൂളിന്റെ ഹോസ്റ്റലില്‍ വച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിന്റെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരെ പുറത്താക്കി. പെണ്‍കുട്ടിയെ ആരാണ് പീഡിപ്പിച്ചതെന്നറിയാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Read More

സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ ഒറ്റയ്ക്കാണെങ്കില്‍ എങ്ങനെയും അവിടെ കടന്നുകയറി വാക്കുകള്‍ കൊണ്ട് അവരെ വളച്ചെടുക്കും; പിന്നീട് പീഡനവും മോഷണവും; രാജേഷിന്റെ തന്ത്രങ്ങള്‍ ഇങ്ങനെ…

പത്തനംതിട്ട: ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി മോഷണവും പീഡനവും നടത്തിയ പ്രതി പിടിയില്‍. കീഴ്വായ്പൂര്‍, ആറ്റിങ്ങല്‍, കിളിമാനൂര്‍, വര്‍ക്കല, ബിനാനിപുരം, തൃപ്പൂണിത്തുറ, എറണാകുളം നോര്‍ത്ത്, ചാലക്കുടി, തോപ്പുപടി, ഹില്‍പ്പാലസ് എന്നീ പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളില്‍ പ്രതിയായ രാജേഷ് ജോര്‍ജ്(41) ആണ് പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധസ്ഥലങ്ങളില്‍ സ്ത്രീകള്‍ ഒറ്റയ്ക്കുള്ള സ്ഥാപനങ്ങളില്‍ തന്ത്രപൂര്‍വം കടന്നുകയറി വാക്കുകള്‍കൊണ്ട് അവരെ വശീകരിക്കും. വലയിലായി എന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ സ്ഥിരം സന്ദര്‍ശകനാകും. പിന്നെ തക്കം പാര്‍ത്തിരുന്നു മോഷണവും പീഡനവും നടത്തുന്ന പത്തനംതിട്ട മല്ലപ്പള്ളി വെസ്റ്റില്‍ ആലുംമൂട്ടില്‍ രാജേഷ് ജോര്‍ജാ(41)ണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയിലായത്. പത്തനംതിട്ട കീഴ്വായ്പൂരില്‍നിന്നും ഇന്നലെ പുലര്‍ച്ചെയാണ് അറസ്റ്റിലായത്. ആലപ്പുഴ കളര്‍കോടു ഭാഗത്ത് ഇത്തരത്തിലുള്ള ഒരു സ്ഥാപനത്തില്‍ ചെയ്ത സമാനപ്രവര്‍ത്തിയിലാണ് അറസ്റ്റ്. പ്രതി ഇത്തരത്തില്‍ കൂടുതല്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെങ്കിലും നാണക്കേടു ഭയന്ന് പലരും പരാതി നല്‍കാന്‍ താല്പര്യപ്പെടുന്നില്ല. സ്ഥാപനങ്ങളില്‍ ചെന്ന് സിനിമയില്‍ പ്രൊഡക്ഷന്‍…

Read More

ഫേസ്ബുക്ക് സുഹൃത്തും സഹോദരന്മാരും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു; വിവാഹത്തിനു സമ്മതിച്ചില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി;23കാരി പറയുന്നത്…

മുസാഫര്‍ നഗര്‍: ഫേസ്ബുക്ക് സുഹൃത്തും സഹോദരന്മാരും ചേര്‍ന്ന് തന്നെ ബലാല്‍സംഗം ചെയ്തുവെന്നും അതിനു ശേഷം വിവാഹത്തിനായി ഭീഷണിപ്പെടുത്തുന്നുവെന്നും യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലാണ് സംഭവം. 23 കാരിയാണ് പരാതിക്കാരി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സോനു എന്നയാളും സഹോദരന്മാരുമാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്ന് യുവതി പറയുന്നു സോനു തന്നെ ഹോട്ടലില്‍ എത്തിച്ച ശേഷം സഹോദരന്‍മാരന്‍മാരോടൊപ്പം ബലാത്സംഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിച്ച പ്രതികള്‍ ഇത് കാണിച്ച് സോനുവിനെ വിവാഹം കഴിക്കാന്‍ ഭീഷണിപ്പെടുത്തുന്നതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് സോനുവിനും ബന്ധുക്കളായ പത്ത് പേര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Read More

ഒരുമിച്ച് ജീവിച്ച് എല്ലാംപങ്കിട്ടശേഷം തെറ്റുമ്പോള്‍ കാമുകനെ കുടുക്കാന്‍ ശ്രമിക്കുന്ന സ്തീകള്‍ക്ക് ഇനി എട്ടിന്റെപണി !സുപ്രീംകോടതിയുടെ സുപ്രധാന വിധി ആശ്വസമാകുന്നത് അനവധി കാമുകന്മാര്‍ക്ക്…

ന്യൂഡല്‍ഹി: പരസ്പരം പ്രണയിച്ച ശേഷം പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും പിന്നീട് തെറ്റുമ്പോള്‍ അത് ബലാത്സംഗമാക്കി ചിത്രീകരിച്ച് കേസ് കൊടുക്കുകയും ചെയ്യുന്ന കാമുകിമാര്‍ക്ക് എട്ടിന്റെ പണികൊടുത്ത് സുപ്രീംകോടതി. അത്തരം പരാതികള്‍ അംഗീകരിച്ചുകൊടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന തരത്തിലുള്ള പരാതികളേറുന്ന ഇക്കാലത്ത് ഈ വിധി ഒട്ടേറെ മുന്‍കാമുകന്മാര്‍ക്ക് ആശ്വാസം പകരുന്നതാണ്. ഒരുമിച്ചുതാമസിക്കുകയും പരസ്പര സമ്മതത്തോടെ ബന്ധപ്പെടുകയും ചെയ്തശേഷം വിവാഹം ചെയ്തില്ലെന്ന കാരണത്താല്‍ പീഡനപരാതി നല്‍കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതുകൊണ്ടാണ് കോടതി ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. ഇത്തരം പരാതികളില്‍ ബലാത്സംഗം ആരോപിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്. അബ്ദുല്‍നസീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഒരുമിച്ച് താമസിക്കുകയും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും പിന്നീട് പിരിയുകയും ചെയ്യുന്ന സംഭവങ്ങളില്‍ പുരുഷന്‍ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ച് ബലാത്സംഗം ചെയ്തുവെന്ന പരാതി നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരുമിച്ച് താമസിച്ച കാലയളവില്‍ അവര്‍…

Read More

ഭര്‍ത്താവ് ജയിലില്‍ ആയ തക്കംനോക്കി ഭാര്യയെ ഭീഷണിപ്പെടുത്തി വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു ! ഭര്‍ത്താവിന്റെ സുഹൃത്തായ യുവാവ് പിടിയില്‍;ആലുവയില്‍ നടന്ന സംഭവമിങ്ങനെ…

ആലുവ: യുവതിയെ ഭീഷണിപ്പെടുത്തി ഒരുമാസം തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍.കാസര്‍കോട് ചെറുവത്തൂര്‍ കടങ്ങോട് കോട്ടക്കട്ടിക്ക് വീട്ടില്‍ മുത്തലിബിനെ (33) യാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ ഭാര്യയെയാണ് ആലുവയില്‍ വച്ച് പീഡിപ്പിച്ചത്. ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ ഇയാള്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മറ്റൊരു യുവതിയെ ബലാല്‍സംഗം ചെയ്തതിന് കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഇതിനുശേഷം ആലുവയിലെത്തിയ പ്രതി വിസ കച്ചവടവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തുവരികയായിരുന്നു. യുവതിയും ഭര്‍ത്താവും പുത്തന്‍കുരിശ് ഭാഗത്തായിരുന്നു താമസം. പ്രതി മുത്തലിബ് ഇടയ്ക്ക് അവിടെ പോകാറുണ്ടായിരുന്നു. ഇതിനിടയില്‍ ഒരു വഞ്ചനക്കേസില്‍ യുവതിയുടെ ഭര്‍ത്താവ് ജയിലിലായി. ഇതോടെ പ്രതി യുവതിയെയും കുട്ടിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആലുവയിലെ ഇയാളുടെ താമസ സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടെ വച്ചായിരുന്നു പീഡനം. ഭര്‍ത്താവ് ജയിലില്‍നിന്ന് ഇറങ്ങിയ ശേഷം യുവതിയെ കണ്ടെത്തി. കാര്യങ്ങള്‍ അറിഞ്ഞ ശേഷം പരാതി നല്‍കുകയായിരുന്നു.

Read More

പ്ലസ്ടു വിദ്യാര്‍ഥിനിയെ വലയിലാക്കിയത് ഫേസ്ബുക്കിലൂടെ ! ഒടുവില്‍ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് സുഹൃത്തിനൊപ്പം ക്രൂരമായി പീഡനവും; കണ്ണൂരില്‍ നിന്നും ഒരു പീഡനകഥ കൂടി പുറത്തുവരുമ്പോള്‍…

നാടിനെ ഞെട്ടിച്ച പറശ്ശിനിക്കടവ് പീഡനത്തിനു ശേഷം മറ്റൊരു പീഡനക്കഥ കൂടി കണ്ണൂരില്‍ നിന്നു പുറത്തുവന്നിരിക്കുകയാണ്. പ്ലസ്ടു വിദ്യാര്‍ഥിനിയ്ക്കാണ് ക്രൂരമായ പീഡനം നേരിടേണ്ടി വന്നത്.സംഭവവുമായി ബന്ധപ്പെട്ട് അഴീക്കോട് കപ്പക്കടവിലെ അര്‍ജുന്‍, കാസര്‍ഗോഡ് മുളിയാര്‍ സ്വദേശി വിനോദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 20ഉം 22ഉം ആണ് പ്രതികളുടെ പ്രായം. പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. പ്രതികളും പെണ്‍കുട്ടിയും തമ്മില്‍ പരിചയത്തിലായത് ഫേസ്ബുക്കിലൂടെയായിരുന്നു. പരിചയം മുതലെടുത്ത് അര്‍ജുന്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് ബലാത്സംഗം ചെയ്തു. പിന്നീട് സമാനമായ രീതിയില്‍ വിനോദും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇരുവരും പിന്നീട് ഭീഷണിപ്പെടുത്താനും തുടങ്ങി. ഇതോടെയാണ് പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്.

Read More

പതിനേഴുകാരനെ സുഹൃത്തിന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി 28കാരി ലൈംഗികമായി പീഡിപ്പിച്ചു; ഇരുവരും അടുത്തത് ആശുപത്രിയില്‍വച്ച്; പീഡനം നടത്തിയത് ആസൂത്രിതമായി…

ചെന്നൈ: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച 28കാരി പിടിയിലായി. തമിഴ്‌നാടിലെ അയനാവരത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പോക്സോ നിയമം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശ്വേത ഏലിയാസ് വസന്തി എന്ന യുവതിയാണ് പോലീസ് പിടിയിലായത്. നവംബര്‍ 27 മുതല്‍ സഹോദരനെ കാണാനില്ലെന്നു പറഞ്ഞ് കൗമാരക്കാരന്റെ സഹോദരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ ദിവസം തന്നെ സമീപവാസിയായ ശ്വേതയേയും കാണാനില്ലെന്ന കാര്യം ഇവര്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എട്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ആണ്‍കുട്ടിയും ശ്വേതയും സര്‍ക്കാര്‍ ആശുപത്രിയില്‍ ബന്ധുക്കളെ കാണാനെത്തിയപ്പോഴായിരുന്നു ഇരുവരും തമ്മില്‍ അടുത്തത്. അതേസമയം ഇരുവരും ബുധനാഴ്ച അയനാവരത്തെ പോലീസ് സ്റ്റേഷനിലെത്തി. ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത് താനാണെന്ന് ശ്വേത പോലീസിനോട് പറഞ്ഞു. സുഹൃത്തിന്റെ തെയ്നാപെട്ടിലുള്ള ആള്‍താമസമില്ലാത്ത വീട്ടിലേക്ക് ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയും അവിടെ തങ്ങള്‍ മൂന്ന് ദിവസം ഒരുമിച്ച് താമസിച്ചെന്നും യുവതി പോലീസില്‍ മൊഴി നല്‍കി.…

Read More

താല്‍പര്യമില്ലെന്ന് പറഞ്ഞതല്ലേ ! താല്‍പര്യമില്ലെന്നു പറഞ്ഞിട്ടും ലൈംഗികബന്ധത്തിനു നിര്‍ബന്ധിച്ച നവവരനെതിരേ ബലാല്‍സംഗ പരാതിയുമായി ഭാര്യ; ഒടുവില്‍ യുവാവ് അകത്താകുകയും ചെയ്തു…

താത്പര്യമില്ലെന്ന് പലവട്ടം പറഞ്ഞിട്ടും ഭാര്യയെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച നവവരനെ പോലീസ് അറസ്റ്റു ചെയ്തു. ബലാത്സംഗ കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടെന്ന പരാതിയും യുവതി ഇയാള്‍ക്കും മാതാപിതാക്കള്‍ക്കും എതിരേ നല്‍കിയിട്ടുണ്ട്.സിന്തീ നിവാസിയാണ് യുവതി. താന്‍ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ഭര്‍ത്താവ് ശാരീരിക പീഡനത്തിനിരയാക്കുകയാണെന്ന് യുവതി കോടതിയില്‍ പറഞ്ഞു. യുവതി ബലാത്സംഗത്തിനും ഭര്‍ത്താവിനെതിരെ പരാതി നല്‍കി. സ്വകാര്യബാങ്കിലെ സീനിയര്‍ ഉദ്യോഗസ്ഥനായ യുവാവുമായാണ് യുവതിയുടെ വിവാഹം നടത്തിയത്. എന്നാല്‍ ഭര്‍ത്തൃ വീട്ടില്‍ എത്തിയപ്പോഴാണ് താന്‍ ചതിക്കപ്പെട്ടുവെന്നും യുവതി മനസിലാക്കിയത്. ഒരു സ്വകാര്യ കമ്പനിയില്‍ ജൂനിയര്‍ ജോലിയായിരുന്നു ഇയാള്‍ക്ക്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉള്ള ജോലിയും യുവാവ് നിര്‍ത്തി. പിന്നീട് ഇയാള്‍ തന്നെ നിര്‍ബന്ധിച്ച് ബലംപ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഭര്‍ത്താവിന്റെ മാതാപിതാക്കളും തന്നെ ഉപദ്രവിച്ചു. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് യുവാവിനെ…

Read More

എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ സ്വന്തം അച്ഛന്‍ പീഡനത്തിനിരയാക്കി ! ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ‘അഞ്ജന ചേച്ചി’ ലോഡ്ജിലേക്ക് വിളിച്ചപ്പോള്‍ ചതിയറിയാതെ ചെന്നു; പത്താംക്ലാസുകാരിയെ പീഡകര്‍ വലയിലാക്കിയത് ഇങ്ങനെ…

കണ്ണൂര്‍: തളിപ്പറമ്പില്‍ പത്താംക്ലാസുകാരി പീഡിപ്പിക്കപ്പെട്ട കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവടക്കം ഏഴുപേര്‍ കസ്റ്റഡിയിലാണ്. പീഡനദൃശ്യങ്ങള്‍ കാട്ടി പെണ്‍കുട്ടിയുടെ സഹോദരനില്‍ നിന്നും പ്രതികള്‍ പണം തട്ടാന്‍ തീരുമാനിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവും സഹോദരനും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയോട് പോലീസ് വിശദമായി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് രണ്ടു കൊല്ലം മുമ്പ് അച്ഛന്‍ പീഡിപ്പിച്ച വിവരവും വെളിയില്‍ വരുന്നത്. ഫേസ്ബുക്ക് വഴിയുള്ള പരിചയം മുതലെടുത്തു പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം പുറത്തു വന്നത് വനിതാസെല്ലിലെ പൊലീസുകാരുടെ ഇടപെടല്‍ മൂലമായിരുന്നു. ‘അനുസരണയില്ല, സ്‌കൂളില്‍ പോകാന്‍ താല്‍പര്യമില്ല’ എന്നീ പരാതികളുമായാണു കുട്ടിയുമായി കഴിഞ്ഞ ദിവസം അമ്മയും സഹോദരനും വനിതാ സെല്ലിലെത്തിയത്. എന്നാല്‍ ബ്ലാക്‌മെയില്‍ ഭീഷണിയെത്തിയതോടെയാണ് സത്യം മനസ്സിലാക്കാന്‍ അവര്‍ പൊലീസിന്റെ സഹായം തേടിയത്. ഇതിനിടെയാണ് അച്ഛന്റെ പീഡനവും തിരിച്ചറിയുന്നത്. സെല്ലിലെ പൊലീസുകാര്‍ പെണ്‍കുട്ടിയുമായി ഏറെ നേരം…

Read More

ദത്തുപുത്രിയായി വീട്ടിലെത്തിച്ച ശേഷം ഒരു ദിവസം രാത്രി ബലംപ്രയോഗിച്ച് വേഴ്ച നടത്തി ! ഭാര്യയുടെ മരണശേഷം ദത്തുപുത്രിയെ ഭാര്യയാക്കി; പലരില്‍ നിന്നുമായി 80 ലക്ഷം രൂപ വാങ്ങിപ്പിച്ചെടുത്ത ശേഷം അടിച്ചു പുറത്താക്കി; വരാപ്പുഴയില്‍ നിന്നു പുറത്തുവരുന്നത് കേട്ടുകേഴ്‌വിയില്ലാത്ത സംഭവങ്ങള്‍

പറവൂര്‍: വരാപ്പുഴ സ്വദേശിയ്‌ക്കെതിരേ യുവതിയുടെ ഗുരുതര ആരോപണം. യുവതി പറയുന്നതിങ്ങനെ…’ആദ്യം ദത്തുപുത്രിയായി സ്വീകരിച്ച് വീട്ടിലെത്തിച്ച ശേഷം പ്രസിലെ മാനേജരാക്കി. പിന്നെ പ്രസ്സില്‍ മാനേജരാക്കി. പനി ബാധിച്ച് കിടക്കുമ്പോള്‍ രാത്രി മുറിയിലെത്തി ബലം പ്രയോഗിച്ച് ലൈംഗിക വേഴ്ച നടത്തി.ഭാര്യ മരിച്ചപ്പോള്‍ ഊരിമാറ്റി സൂക്ഷിച്ചിരുന്ന വരണമാല്യം വീട്ടില്‍ വച്ചും പള്ളിയില്‍ വച്ചും കഴുത്തില്‍ ചാര്‍ത്തി ഭാര്യയാക്കി. സാമ്പത്തിക ബാധ്യത നേരിട്ടപ്പോള്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണ്ണവും പണവും വാങ്ങി. ആവശ്യപ്പെട്ടതനുസരിച്ച് മറ്റും പലരില്‍ നിന്നായി 80 ലക്ഷം രൂപ കടം വാങ്ങിയും നല്‍കി. ബാധ്യത തീര്‍ക്കാന്‍ പണം ചോദിച്ചപ്പോള്‍ ജോലിയില്‍ നിന്നും വീട്ടില്‍ നിന്നും പുറത്താക്കി. നീതി ലഭിക്കാന്‍ നടപടി സ്വീകരിക്കണം.’ വരാപ്പുഴ സ്വദേശിനി മാനന്തവാടി പോലീസില്‍ നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്ന കാര്യങ്ങളാണിവ യുവതിയുടെ പരാതിയില്‍ വരാപ്പുഴ തുണ്ടത്തും കടവില്‍ ചക്കിയത്ത് പാപ്പച്ചനെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ പിടികിട്ടിയിട്ടില്ലെന്നും അന്വേഷിച്ച് വരികയാണെന്നുമാണ്…

Read More