പതിനഞ്ചടിയോളം നീളം! ശബരിമല വന മേഖലയോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശം; 185-ാമത്തെ രാജവെമ്പാലയുമായി വാവ സുരേഷ്

കണമല: പതിനഞ്ചടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ എഴുകുംമണ്ണ് കളരിക്കൽ ബെന്നിയുടെ വീടിന് സമീപമാണ് സംഭവം. വാവ സുരേഷിനെ വനപാലകർ വിളിച്ചുവരുത്തുകയായിരുന്നു.

പെൺ വർഗത്തിലുള്ള രാജവെമ്പാലയെയാണ് പിടികൂടിയത്. താൻ പിടികൂടിയ 185 ാമത്തെ രാജവെമ്പാലയാണ് ഇതെന്ന് സുരേഷ് പറഞ്ഞു.

രാജവെമ്പാലയെ വനപാലകർക്ക് കൈമാറി. ശബരിമല വന മേഖലയോട് ചേർന്നുകിടക്കുന്ന ഈ പ്രദേശത്തും സമീപത്തെ മൂക്കൻപെട്ടിയിലും തുലാപ്പള്ളിയിലും ഇതിനോടകം ഒട്ടേറെ തവണ രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്.

രാജവെമ്പാലയെ കാണാൻ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തടിച്ചുകൂടിയിരുന്നു.

Related posts

Leave a Comment