അന്ന് കാവ്യ പറഞ്ഞതു കേട്ട് ശരിക്കും ഞെട്ടി ! കാവ്യ മാധവനുമായുള്ള അനുഭവം തുറന്നു പറഞ്ഞ് അവതാരകന്‍ വിജയ്…

മലയാളികളുടെ പ്രിയ നടിയാണ് കാവ്യ മാധവന്‍. 1991ല്‍ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ പിന്നീട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ട ശേഷമാണ് ലാല്‍ജോസ് ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായത്.

കാവ്യയുടെ സിനിമ കരിയര്‍ മാറ്റി മറിച്ച ചിത്രമാണ് അഴകിയ രാവണന്‍. 1996 ല്‍ പുറത്ത് ഇറങ്ങിയ ചിത്രത്തില്‍ ഭാനുപ്രിയയുടെ ബാല്യകാലമാണ് നടി അവതരിപ്പിച്ചത്.

1999 ല്‍ ആണ് കാവ്യയുടെ നായികയായിട്ടുള്ള അരങ്ങേറ്റം. ലാല്‍ ജോസ് ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആണ് നടിയുടെ ആദ്യ ചിത്രം. ദിലീപിന്റെ നായികയായിട്ടായിരുന്നു നടി എത്തിയത്.

ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിന് മുന്‍പ് തന്നെ കാവ്യ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമായിരുന്നു. സിനിമ വന്‍ വിജയമായതോടെ കാവ്യ മാധവന്‍- ദിലീപ് ജോഡി പ്രേക്ഷകരുടെ ഇടയില്‍ ഹിറ്റാവുകയായിരുന്നു.

ദിലീപിന്റെ ഭാഗ്യ നായികയായി കാവ്യ മാറുകയായിരുന്നു. പിന്നീട് ഈ കൂട്ട്‌കെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിറന്നു.ദിലീപ്- കാവ്യ മാധവന്‍ വിവാഹത്തിന് ശേഷമാണ് താരത്തിനെതിരെ വിമര്‍ശനം തലപൊക്കിയത്.

വിവാഹ ശേഷം കാവ്യ സിനിമയില്‍ നിന്ന് പൂര്‍ണ്ണമായി വിട്ടു നില്‍ക്കുകയാണ്. ഇപ്പോഴിതാ കാവ്യ മാധവനെ കുറിച്ച് അവതാരകന്‍ വിജയ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയായ സൂപ്പര്‍ ഫോറിന്റെ അവതാരകനാണ് വിജയ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനാണ് വിജയ്.

കാവ്യയെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടതിനെ കുറിച്ചാണ് വിജയ് പറയുന്നത്. ഈ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ കരിയറിലെ മികച്ച അനുഭവത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് നടി കാവ്യ മാധവനുമായുള്ള അഭിമുഖത്തെ കുറിച്ച് പറഞ്ഞത്.

വളരെ മികച്ച അനുഭവമായിരുന്നു എന്നാണ് വിജയ് പറയുന്നത്. അവതാരകന്റെ വാക്കുകള്‍ ഇങ്ങനെ… ”ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രം പുറത്തു വന്ന സമയത്ത് കാവ്യയുമായ അഭിമുഖം നടത്തിയിരുന്നു.

അന്ന് കേരളത്തില്‍ ഇന്റര്‍നെറ്റ് ട്രെന്‍ഡിങ്ങായി തുടങ്ങിയ സമയമായിരുന്നു. അഭിമുഖത്തില്‍ അതിനെ കുറിച്ച് ചോദിക്കരുതെന്ന് താരം നേരത്തെ തന്നെ എന്നോട് പറഞ്ഞിരുന്നു. അത് കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാവ്യയെ ഇന്റര്‍വ്യു ചെയ്യാന്‍ അവസരം ലഭിക്കുന്നത്.

2016 ല്‍ പുറത്ത് ഇറങ്ങിയ ആകാശവാണി എന്ന സിനിമയുടെ ഭാഗമായിട്ടായിരുന്നു അത്. അതിശയമെന്ന് പറയാന്‍ തന്നെ തിരിച്ചറിയുകയായിരുന്നു. അന്നത്തെ അഭിമുഖത്തെ കുറിച്ച് ഓര്‍മിക്കുകയും ചെയ്തിരുന്നു”.വിജയ് അഭിമുഖത്തില്‍ പറഞ്ഞു.

ദൂരദര്‍ശനിലൂടെയാണ് വിജയ് കരിയര്‍ ആരംഭിക്കുന്നത്. ഇതിനെ കുറിച്ച് താരം അഭിമുഖത്തില്‍ പറയുന്നുണ്ട്. ദൂരദര്‍ശനില്‍ വെച്ച് നിരവധി താരങ്ങളുടെ അഭിമുഖം എടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

അത് കരിയറിന്റെ തുടക്കകാലത്ത് ഒരുപാട് സഹായിച്ചിരുന്നു, ചില കേബിള്‍ ചാനലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവതാരകന്‍ പറയുന്നു. സ്വാദ് എന്ന ട്രാവല്‍ ഷോയാണ് കരിയറില്‍ വലിയ ബ്രേക്ക് ലഭിച്ചത്.

13 വര്‍ഷത്തോളം ഈ ഷോ തുടര്‍ന്നിരുന്നു. സ്വാദിലൂടെയാണ് തന്നെ പ്പേക്ഷകരുടെ ഇടയില്‍ തിരിച്ചറിഞ്ഞ് തുടങ്ങിയതെന്നും വിജയ് അഭിമുഖത്തില്‍ പറയുന്നു. സൂപ്പര്‍ ഫോര്‍ അവതാരകന്റെ വാക്കുകള്‍ വൈറലായിട്ടുണ്ട്.

സെപ്റ്റംബര്‍ 19 ന് കാവ്യ മാധവന്റെ 37ാം ജന്മദിനമായിരുന്നു. കാവ്യയ്ക്ക് ആശംസയുമായി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരും രംഗത്ത് എത്തിയിരുന്നു.

25 വര്‍ഷം കാവ്യ സിനിമയില്‍ സജീവമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരങ്ങളും ഫിലിം ഫെയറും നടിക്ക് ലഭിച്ചിരുന്നു. 2004 ല്‍ പുറത്ത് ഇറങ്ങിയ പെരുമഴക്കാലം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിക്കുന്നത്.

2011 ഗദ്ദാമയ്ക്കും പുരസ്‌കാരം ലഭിച്ചിരുന്നു. അതേവര്‍ഷം തന്നെ ഗദ്ദമ്മയ്ക്ക് ഫിലിം ഫെയറും ലഭിച്ചിരുന്നു.അനന്തഭദ്രം,പെരുമഴക്കാലം, അന്നൊരിക്കല്‍, ഗദ്ദമ്മ എന്നീ ചിത്രീങ്ങള്‍ക്ക് ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം ലഭിച്ചിരുന്നു ഗദ്ദാമ്മയ്ക്ക് സൈമ പുരസ്‌കാരവും ലഭിച്ചിരുന്നു. സത്യന്‍ പുരസ്‌കാരം, ലളിത- പദ്മിനി പുരസ്‌കാരവും നടിക്ക് ലഭിച്ചിരുന്നു.

Related posts

Leave a Comment