ഒളിച്ചോടാന്‍ 17കാരി രാത്രിയില്‍ പാര്‍ക്കിലെത്തി ! എന്നാല്‍ കാമുകന്‍ വന്നില്ല;പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കി പോലീസുകാരന്‍…

നഗരത്തിലെ പാര്‍ക്കില്‍ രാത്രിയില്‍ തനിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പോലീസുകാരന്‍ അറസ്റ്റില്‍.

ഗോവിന്ദരാജനഗര്‍ പോലീസ് സ്റ്റേഷനിലെ പ്രൊബേഷനറി കോണ്‍സ്റ്റബിള്‍ പവന്‍ ദ്യാവണ്ണനവര്‍(25) ആണ് പിടിയിലായത്.

കര്‍ണാടകയിലെ ചിക്കോഡി സ്വദേശിയാണ് പവന്‍. ജൂലൈ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചാമരാജനഗര്‍ സ്വദേശിയായ പതിനേഴുകാരിയാണ് പീഡനത്തിന് ഇരയായത്.

സംഭവത്തെ കുറിച്ച് പോലീസിന്റെ ഭാഷ്യം ഇങ്ങനെ…ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ചാമരാജനഗര്‍ സ്വദേശിയായ ആണ്‍കുട്ടിയുമായി ഒളിച്ചോടാനാണ് പെണ്‍കുട്ടി ജൂലൈ 27ന് ബംഗളൂരുവിലെ വിജയ്നഗറിലുള്ള പാര്‍ക്കിലെത്തിയത്.

പെണ്‍കുട്ടിയുടെ കയ്യില്‍ പണം ഉണ്ടായിരുന്നില്ല. എന്നാല്‍ പാര്‍ക്കില്‍ കാമുകനെത്തിയില്ല. പെണ്‍കുട്ടിയുടെ സന്ദേശങ്ങള്‍ക്കോ, ഫോണ്‍ വിളികള്‍ക്കോ മറുപടിയുണ്ടായില്ല.

പിന്നാലെ കാമുകന്റെ ഫോണ്‍ സിച്ച് ഓഫ് ആകുകയും ചെയ്തു. എങ്ങോട്ടാണ് പോകേണ്ടത് എന്നറിയാതെ പെണ്‍കുട്ടി പാര്‍ക്കില്‍ ഒറ്റപ്പെട്ടു പോവുകയായിരുന്നു.

ഈ സമയത്ത് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പവന്‍ പാര്‍ക്കില്‍ ഒറ്റയ്ക്കായ പെണ്‍കുട്ടിയെ കാണുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

കാമുകനെ കണ്ടെത്താന്‍ സഹായിക്കാമെന്നും പെണ്‍കുട്ടിക്ക് വാക്ക് നല്‍കുകയും ചെയ്തു. തുടര്‍ന്ന് വിജയനഗറിലെ തന്റെ വാടക വീട്ടില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

പിറ്റേദിവസം 500 രൂപ നല്‍കി പെണ്‍കുട്ടിയെ മെജസ്റ്റിക് ബസ് ടെര്‍മിനലില്‍ കൊണ്ടുവിട്ടു. ബംഗളൂരുവില്‍നിന്ന് ബസില്‍ കയറിയ പെണ്‍കുട്ടി വീട്ടില്‍ പോകാതെ കാമുകന്റെ വീട്ടിലേക്കാണ് പോയത്.

കാമുകന്റെ പിതാവിനോട് മകനുമായി പ്രണയത്തിലാണെന്നും വീടുവിട്ട് ഇറങ്ങിയെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞതോടെ ഇയാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

മകളെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതിനകം പോലീസില്‍ പരാതിപ്പെട്ടിരുന്നു.

വനിതാ പൊലീസെത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. വൈകാതെ പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് പവനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷമാണ് പ്രതി പൊലീസില്‍ ചേര്‍ന്നത്. പീഡനക്കേസില്‍ പിടിയിലായതോടെ ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

Related posts

Leave a Comment