അടൂരിലെ 17കാരി ഇരയായത് ക്രൂരപീഡനത്തിന് !

അടൂര്‍: സുഹൃത്തായ യുവാവും അയാളുടെ സുഹൃത്തുക്കളുമടക്കം പതിനേഴുകാരികാരിയെ ഒറ്റയ്ക്കും കുട്ടായും പീഡിപ്പിച്ചതായി പോലീസ് റിപ്പോര്‍ട്ട്. കൂട്ടബലാത്സംഗത്തിനുള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ അഞ്ചുപേരാണ് ഇന്നലെ അടൂരില്‍ റിമാന്‍ഡിലായത്. പെണ്‍കുട്ടിയുടെ കാമുകനായ കൊല്ലം പട്ടാഴി സ്വദേശിയും അടൂര്‍ നെല്ലിമുകളില്‍ താമസിക്കുന്നയാളുമായ സുമേഷ് (19), ആലപ്പുഴ നൂറനാട് പണയില്‍ ശക്തി (18), ഇയാളുടെ സുഹൃത്തുക്കളായ ആലപ്പുഴ നൂറനാട് സ്വദേശി അനൂപ് (22), ആലപ്പുഴ നൂറനാട് പണയില്‍ അഭിജിത്ത് (20), ആലപ്പുഴ നൂറനാട് സ്വദേശി അരവിന്ദ് (28) എന്നിവരാണു പിടിയിലായത്. കഴിഞ്ഞ ഡിസംബറില്‍ പെണ്‍കുട്ടിയുടെ മറ്റൊരു സുഹൃത്ത് മുഖേന ശക്തിയുമായി പരിചയപ്പെടുകയും പിന്നീട് ശക്തി രാത്രിയില്‍ പെണ്‍കുട്ടിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാളുടെ സുഹൃത്ത് അനൂപ് കുട്ടിയുമായി അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയും ചെയ്തു. മറ്റൊരു ദിവസം ശക്തി, അനൂപ് സുഹൃത്തുക്കളായ അഭിജിത്, അരവിന്ദ് എന്നിവരുമൊത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി, സുഹൃത്തായ അരവിന്ദിന്റെ സാന്നിധ്യത്തില്‍ മൂന്നു പേരും പെണ്‍കുട്ടിയെ…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ! രണ്ട് യുവാക്കള്‍ പിടിയില്‍

വൈപ്പിൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതു സംബന്ധിച്ച് മുനമ്പം പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് വ്യത്യസ്ഥ കേസുകളിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വൈറ്റിലയിലെ ബേക്കറിയിൽ ജൂസ് മേക്കറായ പാലക്കാട് ഷൊർണൂർ കൊളപ്പുള്ളി കൊങ്ങാളക്കോട്ടിൽ വീട്ടിൽ ജിഷ്ണു (22), വൈക്കത്ത് മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന മലപ്പുറം വെട്ടത്തൂർ കീഴേക്കളത്തിൽ വീട്ടിൽ ജിജു (24) എന്നിവരാണ് അറസ്റ്റിലായത്. പള്ളിപ്പുറത്തുനിന്നും കംപ്യൂട്ടർ പഠനത്തിനു പോയ പതിനേഴ് വയസുള്ള പെൺകുട്ടിയെ കാൺമാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് വച്ച് ജിഷ്ണുവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇരുവരെയും കസ്റ്റഡിയിലെടുത്ത പോലീസ് പെൺകുട്ടിയിൽനിന്ന് മൊഴിയെടുത്തപ്പോൾ യുവാവിനെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതാണെന്നാണ് അറിയിച്ചതത്രേ. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോൾ പീഡനം നടന്നതായി സ്ഥിരീകരിച്ചു. തുടർന്നായിരുന്നു ജിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ മൂന്ന് വർഷം മുമ്പ് ഇതേ പോലെ സോഷ്യൽ…

Read More

17കാരിയുടെ ട്രൗസര്‍ അഴിഞ്ഞു പോയപ്പോള്‍ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചത് ‘ വെറും തമാശ’ ! 66കാരനെ വെറുതെവിട്ട് കോടതി; പ്രതിഷേധം വ്യാപകം

17 വയസ്സുള്ള വിദ്യാര്‍ഥിനിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂളിലെ സുരക്ഷാ ജീവനക്കാരനായ 66കാരനെ കുറ്റവിമുക്തനാക്കിയ ഇറ്റാലിയന്‍ കോടതിയുടെ നടപടിയ്‌ക്കെതിരേ വ്യാപക പ്രതിഷേധം. സുരക്ഷാ ഉദ്യോഗസ്ഥന്റേത് വെറും ‘തമാശ’ മാത്രമായിരുന്നെന്ന് വ്യാഖ്യാനിച്ചാണ് ഇയാളെ കോടതി വെറുതെ വിട്ടത്. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇതിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്. റോമിലെ ഒരു സ്‌കൂളില്‍ 2022 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം. വിദ്യാര്‍ഥിനി ഒരു സുഹൃത്തിനൊപ്പം സ്‌കൂളിലെ കോണിപ്പടി കയറുന്നതിനിടെ ധരിച്ചിരുന്ന ട്രൗസര്‍ അഴിഞ്ഞുപോകുകയും ഈ സമയം ഇവിടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനായ അന്റോണിയോ അവോള വിദ്യാര്‍ഥിനിയുടെ അടിവസ്ത്രത്തിലും സ്വകാര്യഭാഗത്തും സ്പര്‍ശിക്കുകയുമായിരുന്നു. ‘ഞാന്‍ തമാശ കാണിച്ചതാണെന്ന് അറിയാമല്ലോ’ എന്ന് അന്റോണിയോ പറഞ്ഞെന്നാണ് വിദ്യാര്‍ഥിനിയുടെ മൊഴി. വിചാരണയ്ക്കിടെ അന്റോണിയോ അവോള കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍ താന്‍ അത് ഒരു ‘തമാശ’ എന്ന നിലയിലാണ് ചെയ്തതെന്നായിരുന്നു പ്രതിയുടെ വാദം. പെണ്‍കുട്ടിയോട് ലൈംഗികാസക്തി ഇല്ലാതെയായിരുന്നു പ്രവൃത്തിയെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.…

Read More

17കാരിയെ 32കാരന്‍ വിവാഹം കഴിച്ച സംഭവം ! മാതാപിതാക്കള്‍ക്കും വരനുമെതിരേ കേസ്; നാലുപേരും ഒളിവില്‍

ചെര്‍പ്പുളശ്ശേരിയില്‍ തൂത ഭഗവതിക്ഷേത്രത്തില്‍ നടന്ന ബാലവിവാഹത്തില്‍ വരനുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസെടുത്ത്പോലീസ്. 17 വയസുള്ള, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 32കാരന്‍ വിവാഹം കഴിച്ച സംഭവത്തിലാണ് ചെര്‍പ്പുളശ്ശേരി പോലീസ് കേസെടുത്തത്. ബാലവിവാഹ നിരോധന നിയമം ചുമത്തി വരന്‍ തൂത തെക്കുംമുറി കുളത്തുള്ളി വീട്ടില്‍ മണികണ്ഠന്‍, പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും അന്വേഷണം നടത്തും. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക ദൈന്യത മുതലെടുത്തായിരുന്നു വിവാഹമെന്നാണ് പോലീസ് പറയുന്നത്. ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കുമെതിരേ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ജൂണ്‍ 29നാണ് ചെര്‍പ്പുളശേരി സ്വദേശിയായ 17കാരിയുടെ വിവാഹം നടന്നത്. ബന്ധുക്കള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ വിവാഹത്തില്‍ പങ്കെടുത്തു. വിവാഹം നടന്നെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി പോലീസിനോട് റിപ്പോര്‍ട്ട് തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ…

Read More

17കാരി വിദ്യാര്‍ഥിനിയെ കാണാനില്ല ! 21 വയസ്സുള്ള അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയതായി ബന്ധുക്കള്‍; ഇരുവരും ദീര്‍ഘനാളായി അടുപ്പത്തിലെന്ന് പോലീസ്

രാജസ്ഥാനിലെ ബിക്കാനീറില്‍ 17കാരിയെ കാണാതായ സംഭവത്തില്‍ പ്രദേശത്ത് വന്‍ പ്രതിഷേധം. ജൂണ്‍ 30 മുതല്‍ കുട്ടിയെ കാണാനില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടി അധ്യാപികയ്ക്കൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെ പ്രദേശത്ത് വന്‍ സംഘര്‍ഷം ഉടലെടുത്തത്. 21-കാരിയായ അധ്യാപികയുടെയൊപ്പമാണ് 17-കാരി ഒളിച്ചോടിയത് എന്നാണ് ബന്ധുക്കളുടെ ആരോപണം. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും വീട്ടില്‍ അന്വേഷിച്ചിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അധ്യാപിക കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് രേഖപ്പെടുത്തിയാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കുട്ടിയും അധ്യാപികയും തമ്മില്‍ ദീര്‍ഘനാളുകളായി അടുപ്പത്തിലാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഇത്തരത്തില്‍ അധ്യാപികയുടെയൊപ്പം പോകുന്നത് നിയമവിരുദ്ധമാണെന്നും പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തതായി ബിക്കാനീര്‍ എസ്.പി തേജസ്വിനി ഗൗതം അറിയിച്ചു. പെണ്‍കുട്ടിയെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. സംഭവത്തില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും…

Read More

വീണ്ടും ബാലവിവാഹം ! 17കാരിയെ വിവാഹം കഴിച്ചത് 26കാരന്‍;പുറത്തറിഞ്ഞത് പെണ്‍കുട്ടി ഗര്‍ഭിണിയായതിനു ശേഷം…

മൂന്നാറില്‍ വീണ്ടും ബാലവിവാഹം. 17 വയസ്സുള്ള പെണ്‍കുട്ടിയെ 26 വയസ്സുള്ള യുവാവാണ് വിവാഹം ചെയ്തത്. 2022 ജൂലായിലായിരുന്നു വിവാഹം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം പുറത്തറിഞ്ഞതോടെ സംഭവത്തില്‍ വരനും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കുമെതിരേ ദേവികുളം പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ കുടുംബം കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് പറഞ്ഞാണ് വിവാഹം നടത്തിയതെന്ന് പറയപ്പെടുന്നു. ഗര്‍ഭിണി ആയതിന് ശേഷമാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം പുറത്തറിയുന്നത്. ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ അധികൃതര്‍ ബാലാവകാശ പ്രവര്‍ത്തകരെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാലാവകാശ കമ്മീഷന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ അമ്മയ്ക്കൊപ്പം പറഞ്ഞുവിട്ടു.കേസെടുത്തതിന് പിന്നാലെ പ്രതികള്‍ ഒളിവിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അടുത്തിടെ ഇടമലക്കുടിയില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ 47കാരന്‍ വിവാഹം കഴിച്ചിരുന്നു. ഈ കേസിലെ പ്രതിയെ പോലീസിന് ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

Read More

മാനസിക വെല്ലുവിളി നേരിടുന്ന 17കാരിയുടെ 26 ആഴ്ചയായ ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കാന്‍ അനുമതി…

മാനസിക വെല്ലുവിളി നേരിടുന്ന 17കാരിയുടെ ആറര മാസമായ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി. 26 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ ഹൈക്കോടതി ഉത്തരവിലൂടെയാണ് അനുമതി നല്‍കിയത്. പതിനേഴുകാരി ലൈംഗിക പീഡനത്തിന് ഇരയായി ഗര്‍ഭം ധരിച്ച സംഭവത്തിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രത്യേക മെഡിക്കല്‍ സംഘമാവണം പെണ്‍കുട്ടിയുടെ ശസ്ത്രക്രിയ നടത്തേണ്ടത്. കുഞ്ഞിന് ജീവനുണ്ടെങ്കില്‍ മതിയായ ചികിത്സ നല്‍കണം. കുഞ്ഞിനെ പെണ്‍കുട്ടിയുടെ കുടുംബം ഏറ്റെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും ജസ്റ്റിസ് വി ജി അരുണ്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാനസിക നില പരിഗണിച്ചാണ് കോടതി നടപടി. ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി തേടി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അയല്‍വാസിയില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. നിലവില്‍ 24 ആഴ്ച വളര്‍ച്ച എത്തിയാല്‍ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ പാടില്ലെന്നാണ് പ്രഗ്‌നന്‍സി ആക്ട് നിഷ്‌കര്‍ഷിക്കുന്നത്.…

Read More

ട്യൂഷന്‍ കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ മടങ്ങുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച് ഡ്രൈവര്‍ ! രക്ഷപ്പെടാന്‍ ഓട്ടോയില്‍ നിന്നു ചാടി 17കാരി; ഞെട്ടിക്കുന്ന വീഡിയോ…

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകുന്നതിനിടെ, ഡ്രൈവറുടെ ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയ പതിനേഴുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തതതായും ഇയാള്‍ക്കെതിരേ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പോലീസ് അറിയിച്ചു. അമിതവേഗത്തില്‍ പോകുന്ന ഓട്ടോറിക്ഷയില്‍ നിന്നും പെണ്‍കുട്ടി ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വെളിയില്‍ വന്നിട്ടുണ്ട്. റോഡില്‍ തെറിച്ചുവീണ പെണ്‍കുട്ടി പിന്നാലെ വന്ന കാറില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നത് ദൃശ്യങ്ങളില്‍ കാണാം. ബൈക്കിലെത്തിയ മറ്റൊരാള്‍ റോഡില്‍ വീണുകിടക്കുന്ന പെണ്‍കുട്ടിയെ സഹായിക്കുന്നതും കാണാം. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് പെണ്‍കുട്ടി ഓട്ടോയില്‍ വീട്ടിലേക്ക് പോകുകയായിരുന്നു. അതിനിടെ ഓട്ടോ ഡ്രൈവറായ സയ്യിദ് അക്ബര്‍ ഹമീദ് പെണ്‍കുട്ടിയോട് പൊതുവായ കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. പിന്നീട് അയാളുടെ വാക്കുകള്‍ അശ്ലീലതയിലേക്ക് കടക്കുകയും വാഹനത്തിന് വേഗം കൂട്ടുകയും ചെയ്തു. ഇതോടെ ഭയന്ന പെണ്‍കുട്ടി…

Read More

തീക്കൊള്ളി കൊണ്ട് തലചൊറിഞ്ഞ് ഇറാനിയന്‍ പോലീസ് ! സ്‌കൂളില്‍ നിന്നു വീട്ടിലേക്ക് പോയ 17കാരിയെ തല്ലിക്കൊന്നു; വിവരം മൂടിവയ്ക്കാന്‍ വീട്ടുകാരെ ഭീഷണിപ്പെടുത്തി…

ഹിജാബ് വിരുദ്ധ പ്രക്ഷോഭം രാജ്യത്ത് ശക്തമാവുന്നതിനിടെ വനിതകള്‍ക്കു നേരെ വീണ്ടും കിരാത നടപടിയുമായി ഇറാന്‍ പോലീസ്. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാട്ടം നടക്കുമ്പോള്‍ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്ന ഒരു 17 കാരിയെ പോലീസ് തല്ലിക്കൊന്നു. പതിഷേധക്കാരെ അടിച്ചൊതുക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസ് വിഭഗം സദാഫ് മൊവെഹെദി എന്ന കൗമാരക്കാരിയെ കഴിഞ്ഞ തിങ്കളാഴ്ച്ച തല്ലിക്കൊല്ലുകയായിരുന്നു എന്ന് സമരക്കാര്‍ പറയുന്നു. അതിനുശേഷം വിവരം പുറത്തുവിടാതിരിക്കാന്‍ ഈ യുവതിയുടെ വീട്ടുകാര്‍ക്ക് മേല്‍ അധികൃതര്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുവെന്നും സമരക്കാര്‍ ആരോപിക്കുന്നു. വിവരം പുറത്ത് വിട്ടാല്‍ ജീവന് ആപത്ത് സംഭവിക്കുമെന്ന് ഭീഷണി വരെ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായത്രെ. കഴിഞ്ഞ മാസം ഹിജാബ് ധരിക്കാത്തതിനെ തുടര്‍ന്ന് അറസ്റ്റിലാവുകയും പോലീസിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിക്കുകയും ചെയ്ത മഹ്‌സ അമിനി എന്ന കുര്‍ദ്ദിഷ് യുവതിയുടെ മരണമാണ് താജ്യത്ത് ഹിജാബിനെതിരേ പ്രതിഷേധം ആളിക്കത്തിച്ചത്. അതിനിടയില്‍, ഇറാനിലെ ശക്തമായ…

Read More

പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ മുഖത്ത് കടിച്ച് 17കാരി ! മുറിപ്പാടു നോക്കി പ്രതിയെ പിടിച്ച് മിടുക്ക് കാട്ടി പോലീസ്…

പതിനേഴുകാരിയെ പൊതുസ്ഥലത്തു വച്ച് കടന്നുപിടിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍.മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ദിനേഷ് ഗൗഡ്(33) എന്നയാളാണ് ആണ് പോലീസ് പിടിയിലായത്. രക്ഷപ്പെടാനായി പെണ്‍കുട്ടി ഇയാളുടെ മുഖത്ത് കടിച്ചപ്പോഴുണ്ടായ മുറിപ്പാടാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്. ഓഗസ്റ്റ് 11ന് താനെയിലെ ഘോഡ്ബന്ദര്‍ റോഡിലെ ആകാശപാതയിലൂടെ നടക്കുന്നതിനിടെയാണ് പിന്നിലൂടെയെത്തിയ ദിനേഷ് പെണ്‍കുട്ടിയെ കടന്നുപിടിച്ചത്. ഇയാളുടെ മുഖത്തു കടിച്ച ശേഷം കുതറിയോടിയ പെണ്‍കുട്ടി സമീപത്തെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. വാര്‍ത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ സ്ത്രീസുരക്ഷ സംബന്ധിച്ച് നിരവധിപ്പേര്‍ ആശങ്ക പങ്കുവച്ചു. ഇതോടെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് തിരച്ചില്‍ തുടങ്ങി. പ്രതിയുടെ മുഖത്ത് കടിയേറ്റ മുറിപ്പാടു മാത്രമായിരുന്നു ഏക സൂചനയെന്നു വര്‍ത്തക് നഗര്‍ ഡിവിഷന്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ നിലേഷ് സോനവാനെ പറഞ്ഞു. രഹസ്യവിവരത്തെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് മാന്‍പാഡ ഏരിയയിലെ മനോരമ നഗര്‍ സ്വദേശി ദിനേശ്…

Read More