പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് 2500 രൂപ വിലയിട്ട് യുവതിയുടെ ക്രൂരത ! ഫോട്ടോയും ഫോണ്‍ നമ്പറുമുള്‍പ്പെടെ ഫേസ്ബുക്കിലിട്ടു…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് 2500 രൂപ വിലയിട്ട് യുവതിയുടെ ക്രൂരത. പെണ്‍കുട്ടിയുടെ ഫോട്ടോയും മൊബൈല്‍ നമ്പറും ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ഫോട്ടോയ്ക്കു മുകളില്‍ വില 2500 എന്ന് ചേര്‍ക്കുകയുമായിരുന്നു യുവതി ചെയ്തത്. അഹമ്മദാബാദ് ഗോട്ടയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതുമായി ബന്ധപ്പെട്ട് 32കാരിയായ രാധാ സിങ് എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അഹമ്മദാബാദ് പോലീസിന്റെ സൈബര്‍ ക്രൈം സെല്‍ യുവതിയെ താമസ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ തന്റെ ഫെയ്സ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റില്‍ രാധാ സിങ് ചേര്‍ക്കുകയായിരുന്നു. ഫോട്ടോയ്ക്ക് മുകളില്‍ 2500 രൂപ എന്നും പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പറും സൂചിപ്പിച്ചിരുന്നു. മധ്യപ്രദേശ് സ്വദേശിയായ യുവതി അഹമ്മദാബാദിലാണ് താമസം. യുവതി നേരത്തെ ഡല്‍ഹിയില്‍ താമസിച്ചിരുന്നു. നാല് വര്‍ഷം മുന്‍പാണ്…

Read More

തൃശൂര്‍ എടുക്കുമോ? തൃശൂർ പിടിക്കാൻ സുരേഷ് ഗോപിയെയോ, ശ്രീധരനെയോ മത്‌സരിപ്പിക്കണമെന്ന്‌ ജില്ലാ നേതാക്കൾ; ചർച്ചയ്ക്ക് ശേഷം തീരുമാനമെന്ന് കെ. സുരേന്ദ്രൻ

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ നിർദ്ദേശിക്കുന്ന സ്ഥാനാർഥിയെ നിർത്തിയാൽ തൃശൂർ നിയോജകമണ്ഡലം പിടിക്കാനാകുമെന്ന് ബിജെപി ജില്ലാ നേതാക്കൾ സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെ അറിയിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശൂർ മണ്ഡലത്തിലടക്കം വൻ ചലനം സൃഷ്ടിച്ചത് ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും വിജയിക്കാൻ കഴിയുന്ന സ്ഥാനാർഥികളെ നിർത്തണമെന്ന് ആവശ്യമുന്നയിച്ചിരിക്കുന്നത്. വിജയ യാത്രയോടനുബന്ധിച്ച് തൃശൂരിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനുമായാണ് ജില്ലാ നേതാക്കൾ ചർച്ച നടത്തിയത്. സുരേഷ് ഗോപിയെ മത്സരിപ്പിച്ചാൽ തൃശൂർ സീറ്റ് പിടിക്കാനാകുമെന്ന് മാത്രമല്ല ജില്ലയിലെ മറ്റു മണ്ഡലങ്ങളിലും ഇതിന്‍റെ അലയൊലികൾ ഉണ്ടാകുമെന്നും കൂടുതൽ സീറ്റുകൾ നേടാൻ വഴിയൊരുക്കുമെന്നുംസ്വാധീനമുണ്ടെന്ന് വ്യക്തമായതോടെ അതിന് പറ്റിയ സ്ഥാനാർഥികളെ നിർത്തിയാൽ ജയിക്കാനാകുമെന്നാണ് കണക്കു കൂട്ടൽ. തൃശൂരെടുക്കാൻ സുരേഷ് ഗോപിക്കാകുമെന്നാണ് ജില്ലാ നേതാക്കളുടെ അഭിപ്രായം. എന്നാൽ സുരേഷ് ഗോപിക്ക് തൃശൂരിൽ മത്സരിക്കാൻ താൽപര്യമുണ്ടോയെന്നതു സംബന്ധിച്ച് ചർച്ച നടത്താതെ തീരുമാനിക്കാനാകില്ലെന്നായിരുന്നു സുരേന്ദ്രന്‍റെ നിലപാട്.…

Read More

അമേരിക്കൻ മലയാളികളുടെ വിവാഹ തട്ടിപ്പുകൾ വർധിക്കുന്നു! ഇരയായ പാവപ്പെട്ട ഒരു നഴ്‌സിംഗ് ബിരുദധാരിയായ മലയാളി പെണ്‍കുട്ടിയുടെ കഥ ഇങ്ങനെ…

ഡാളസ് : അമേരിക്കൻ മലയാളികളുടെ വിവാഹ തട്ടിപ്പുകൾ വർധിക്കുന്നതായി പരാതി ഉയരുന്നു . അടുത്തയിടെ ഒരു അമേരിക്കൻ മലയാളി യുവാവ് നടത്തിയ വിവാഹത്തട്ടിപ്പിനിരയായ പാവപ്പെട്ട ഒരു നഴ്സിംഗ് ബിരുദധാരിയായ മലയാളി പെൺകുട്ടിയുടെ കഥ കരളലിയിപ്പിക്കുന്നതാണ്. കോതമംഗലം (നെല്ലിമറ്റം) മാറാഞ്ചേരി പുത്തത്ത് എം.സി. മത്തായിയുടെ മകൻ ബെന്നി മാത്യുവാണ് വിവാഹ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. വിസിറ്റിംഗ് വീസയിൽ അമേരിക്കയിലെ നോർത്ത് കരോളിനായിൽ എത്തിയ ബെന്നി ഒരു മലയാളി റസ്റ്ററന്‍റിൽ ജോലി ലഭിക്കുകയും 2014 മാർച്ച് 14ന് നോർത്ത് കരോളിനയിലെ ഓറഞ്ച് കൗണ്ടിയിൽ വച്ച് പോർട്ടോറിക്കൻ വംശജയായ വനേസ ലീ പെർഡോമോയെ വിവാഹം കഴിക്കുകയും ചെയ്തു. 2015 കണ്ടീഷണൽ ഗ്രീൻകാർഡ് ലഭിച്ച ബെന്നി മാത്യൂസ് നാട്ടിലെത്തുകയും “എം ഫോർ മാരി’ മുഖാന്തരം കൂത്താട്ടുകുളത്തെ ഒരു സാധാരണ കർഷക കുടുംബത്തിൽനിന്നും ഒരു ബിഎസ് സി നഴ്സിംഗ് പാസായ സാധു പെൻ‌കുട്ടിയെ വിവാഹം…

Read More

ഒരു മണിക്കുറോളം സമയം..! ബറാക്കിന്‍റെ ശരീരത്തിലെ ഭാരമൊഴിഞ്ഞു; നീക്കം ചെയ്തത് 32 കിലോ രോമം; വൈറലായ “മുടിവെട്ട്’ കാണാം

ദീർഘകാലമായി മുറിച്ചു നീക്കാത്തതിനാൽ കിലോക്കണക്കിന് രോമവുമായി നടന്ന ചെമ്മരിയാടിന് ഒടുവിൽ മോചനം. 35 കിലോ രോമമാണ് ചെമ്മരിയാടിന്‍റെ ശരീരത്തിൽ ഉണ്ടായിരുന്നത്. അമിതമായ രോമം കാരണം നടക്കാൻ ബുദ്ധിമുട്ടിയിരുന്നു. കാഴ്ചയ്ക്കും തകരാറുണ്ടായിരുന്നു. ഓസ്ട്രേലിയയിലെ വിക്ടോറിയയ്ക്കു സമീപം ലാൻസ്ഫീൽഡിലെ വനമേഖലയിൽ നിന്നു ബറാക്ക് എന്ന ചെമ്മരിയാടിനെ നാട്ടുകാർ കണ്ടെത്തുന്നത്. അന്ന് ബറാക്കിന്കണ്ടാൽ ചെമ്മരിയാടാണെന്ന് തോന്നുന്ന കോലമായിരുന്നില്ല. അഞ്ചു വർഷമായി ബറാക്കിന്‍റെ രോമം മുറിച്ചിട്ട്. ഏതോ ഫാമിൽ നിന്ന് ചാടിപ്പോയതാണ് ബറാക്കെന്നാണ് നിഗമനം. ഒരു മണിക്കൂറോളമെടുത്താണ് ബറാക്കിന്‍റ രോമം വെട്ടിമാറ്റിയത്. സാധാരണ ഏതാനം മിനിറ്റുകൾ മാത്രമെടുക്കുന്ന ജോലിയാണ് ഒരു മണിക്കുറോളം സമയമെടുത്തത്. ബറാക്കിപ്പോൾ എഡ്ഗാർ സാഞ്ച്വറി എന്ന അഭയകേന്ദ്രത്തിലാണ്.

Read More

തീപിടിച്ച കെട്ടിടത്തിൽ നിന്ന് കുട്ടികളെ താഴേക്ക് എറിഞ്ഞ് അമ്മ; വൈറലായി രക്ഷാപ്രവർത്തനം; നാല് കുട്ടികളെ രക്ഷിച്ച അമ്മ നാട്ടുകാരുടെ ഹീറോയിനാകുന്നു

തീപിടിച്ച അപ്പാർട്ട്മെന്‍റിൽ നിന്ന് നാല് കുട്ടികളെ രക്ഷിച്ച അമ്മ നാട്ടുകാരുടെ ഹീറോയിനാകുന്നു. തുർക്കിയിലാണ് സംഭവം. അഞ്ച് നിലയുള്ള അപ്പാർട്ട്മെന്‍റിന്‍റെ മൂന്നാം നിലയിലായിരുന്നു കുടുംബത്തിന്‍റെ താമസം. തീപിടിച്ച ഉടനെ പ്രദേശവാസികളുടെ സഹായത്തോടെയാണ് അമ്മ കുട്ടികളെ രക്ഷിച്ചത്. തീപിടിച്ച ഉടനെ പ്രദേശവാസികൾ താഴെ വലിയ ബ്ലാങ്കറ്റ് വിരിച്ച് പിടിക്കുകയായിരുന്നു. അമ്മ ഓരോ കുട്ടികളെയും കൃത്യമായി ബ്ലാങ്കറ്റിലേക്ക് ഇടുകയായിരുന്നു. നാലു കുട്ടികളെയും ഇങ്ങനെ രക്ഷിച്ചു. അപ്പോഴേക്കും രക്ഷാപ്രവർത്തകരെത്തി അമ്മയേയും രക്ഷപ്പെടുത്തി. അമ്മയുടെ സമയോചിതമായ ഇടപെടൽ മൂലം കുഞ്ഞുങ്ങൾക്ക് കാര്യമായ പരിക്കേറ്റില്ലെന്ന് അധികൃതർ പറഞ്ഞു.

Read More

മാസ്ക് ധരിക്കാത്തവർ ഷോപ്പിന് പുറത്തുപോകണം! മാസ്ക് ധരിക്കാൻ മറന്നു; അടിവസ്ത്രം കൊണ്ട് പ്രശ്ന പരിഹാരംകണ്ട് യുവതി

കോവിഡ് 19നെത്തുടർന്ന് എല്ലാ രാജ്യങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ്. സാമൂഹ്യ അകലവും മാസ്കും നിർബന്ധമാണ്. മാസ്ക് ഇല്ലെങ്കിൽ കടുത്ത പിഴയടക്കമുള്ള നിയമനടപടികൾക്ക് വിധേയരാവേണ്ടി വരും. എന്നാൽ മറവി കാരണം മാസ്ക് മറക്കുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്. മറവിയെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല? എന്നാൽ മനഃപൂർവം മാസ്ക് ധരിക്കാതിരുന്നാലോ? കടകളിൽ മാസ്ക് ധരിക്കാത്തവരെ പ്രവേശിപ്പിക്കില്ല. മാസ്ക് ധരിക്കാൻ നിർബന്ധിച്ച സൂപ്പർ മാർക്കറ്റ് സെക്യൂരിറ്റി ജീവനക്കാരന് ഒരു യുവതി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സൗത്ത് ആഫ്രിക്കയിലെ പിക്ക് ആൻഡ് പേ സൂപ്പർ മാർക്കറ്റിലാണ് സംഭവം. മാസ്ക് ധരിക്കാത്തവർ ഷോപ്പിന് പുറത്തു പോകണമെന്ന് സെക്യൂരിറ്റി അറിയിച്ചു. എന്നാൽ തന്‍റെ കൈയിൽ മാസ്കില്ലെന്നും മറന്നുപോയെന്നും യുവതി പറഞ്ഞിട്ട് സെക്യൂരിറ്റി ജീവനക്കാരൻ വഴങ്ങിയില്ല. ഒടുവിൽ യുവതി തന്‍റെ അടിവസ്ത്രം ഊരി മാസ്കിന് പകരം ഉപയോഗിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ‌ മീഡിയയിൽ വൈറലാണ്. മാസ്ക് ധരിക്കാൻ മടിയാണെങ്കിൽ…

Read More

മാപ്പു പറഞ്ഞിട്ടും രക്ഷയില്ല! വഞ്ചിച്ച കാമുകനിട്ട് യുവതി കൊ‌ടുത്തത് എട്ടിന്‍റെ പണി; ഇതുകൊണ്ടും തീർന്നില്ല…

കാമുകീ-കാമുകന്മാർ പരസ്പരം വഞ്ചിക്കുന്നത് ഒരു പുതുമയുള്ള കാര്യമല്ല. ഒരേ സമയം ഒന്നിലധികം പേരെ പ്രണയിക്കുകയും അവർ പരസ്പരം അറിയാതെ കൈകാര്യം ചെയ്യുകയും ചെയ്യുന്ന “മിടുക്കന്മാരും മിടുക്കികളുമുണ്ട്’. അവസാനം മനോഹരമായി “തേച്ചിട്ട്’ പോകുന്നവരുമുണ്ട്. എന്നാൽ വഞ്ചിച്ച കാമുകനിട്ട് യുവതി കൊടുത്ത പണിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കാമുകന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി ഇയാളെ നിരീക്ഷിക്കാൻ തു‌ടങ്ങി. നാലു ദിവസം കൊണ്ട് കാമുകന്‍റെ കള്ളക്കള്ളി യുവതി പിടികൂ‌‌ടി. ഒരേസമയം മൂന്നു പേരുമായിട്ടായിരുന്നു കാമുകന് ബന്ധം. യുവാവ് ഇവരുമായി നടത്തിയ ചാറ്റുകൾ മുഴുവൻ യുവതി കണ്ടെത്തി. ആ ചാറ്റുകൾ പ്രിന്‍റ് ചെയ്ത് മുറിയു‌‌ടെ വാൾപേപ്പറാക്കി മാറ്റി യുവതി. ഇതുകൊണ്ടും തീർന്നില്ല, അതിന്‍റെ വീഡിയോ എടുത്ത് ടിക്ക് ടോക്കിലുമിട്ടു. സംഭവം വൈറലായതോടെ കാമുകൻ വിളിച്ചെന്ന് യുവതി പറഞ്ഞു. പക്ഷെ താൻ ഫോൺ എടുത്തില്ല. പലനന്പറുകളിൽ നിന്ന് മാറി മാറി വിളിച്ചെങ്കിലും യുവതി ഫോൺ…

Read More

സ്റ്റൈലിഷ് ലുക്കിൽ ‘ആക്രി ദമ്പതികൾ’; ആറുമക്കളുണ്ടെങ്കിലും ഇവര്‍ വിവാഹിതരല്ല; ചിത്രങ്ങൾക്ക് പിന്നിലെ കഥ…

വെഡ്ഡിംഗ് ഫോട്ടോഷൂട്ട് വൈറലാകുന്നത് ഇപ്പോൾ സാധാരണമാണ്. വെള്ളത്തിലും കരയിലുമായി ഫോട്ടോഷൂട്ട് നടത്തുന്നതാണ് ഇപ്പോൾ ട്രൻഡ്. ഫിലിപ്പൈൻസ് സ്വദേശികളായ ദന്പതികളുടെ ഫോട്ടോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. റോസലിൻ ഫെറർ (50), റോമെൽ ബാസ്‌കോ (55) എന്നിവരുടെ വെഡിംഗ് ഫോട്ടോകളാണ് ചർച്ചയാവുന്നത്. 24 വർഷമായി ഒരുമിച്ചാണ് ഇരുവരുടെയും താമസം. ആറുമക്കളുണ്ടെങ്കിലും പക്ഷെ വിവാഹം കഴിക്കാൻ ഇരുവർക്കും ഇതുവരെ കഴിഞ്ഞില്ല. അതിനു കാരണവുമുണ്ട്. ആക്രി പെറുക്കി വിറ്റാണ് ഇരുവരും ജീവിക്കുന്നത്. ജീവിതപ്രാരാബ്ദം കൊണ്ട് വിവാഹം കഴിക്കാൻ സമയം കിട്ടിയില്ല. ഇവരുടെ വീടിന്‍റെ അടുത്തുള്ള ഹെയർഡ്രസറായ റിച്ചാർഡ് സ്ട്രാൻസ് കഴിഞ്ഞ ദിവസമാണ് ഇവരെ കാര്യമായി ശ്രദ്ധിക്കുന്നത്. കൂടിക്കാഴ്ചയ്ക്കിടെ റിച്ചാർഡിനോട് അവർ കാര്യം പറഞ്ഞു. നിയമപരമായി വിവാഹം ചെയ്യണമെന്നും അതിന്‍റെ ചിത്രങ്ങൾ പകർത്തണമെന്നുമായിരുന്നു അത്. കഴിഞ്ഞ 13ന് ഇരുവരുടെയും വിവാഹം നടന്നു. വധു വെള്ള ഗൗണിൽ എത്തിയപ്പോൾ വരൻ സ്യൂട്ടാണ് ധരിച്ചിരുന്നത്. ജീവിക്കാൻവേണ്ടി ശേഖരിച്ച ആക്രികളുടെ…

Read More

ആ മെനു കാര്‍ഡ് തരൂ..! മെനുവിൽ 19 ഐറ്റങ്ങൾ, പക്ഷേ കഴിക്കാൻപറ്റില്ല; ഈ മെനു കാര്‍ഡ് അല്‍പം വെറൈറ്റിയാണേ…

ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയാല്‍ മെനു കാര്‍ഡ് തരൂ എന്നു പറയുന്നവരാണ് എല്ലാവരും. എന്തൊക്കെ കഴിക്കാനുണ്ടെന്നും അവയുടെ വില എന്താണെന്നും മനസിലാക്കാനാണിത്. എന്നാല്‍, പുനെയിലെ ഒരു കഫേയില്‍ നിന്നും ഒരു മെനുകാര്‍ഡ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ചില അരുതുകള്‍ കൂടിയുള്ളതാണ് ഈ മെനുകാര്‍ഡ്. സിഗററ്റ് വലിക്കരുത്, കടം തരില്ല. എന്നിവയൊന്നുമല്ലട്ടോ ഈ മെനുകാര്‍ഡിലെ അരുതുകള്‍. ലാപ്‌ടോപ് ഉപയോഗിക്കരുത്, പുകവലിക്കരുത്, പുറത്തെ ഭക്ഷണം ഉപയോഗിക്കരുത്, ഉച്ചത്തില്‍ സംസാരിക്കരുത്, വിലപേശരുത്, ഭക്ഷണം മാറ്റി ചോദിക്കരുത്, തീപ്പെട്ടി ചോദിക്കരുത്, ചൂതാട്ടത്തെക്കുറിച്ച് സംസാരിക്കരുത്, തലമുടി ചീകരുത്, പല്ല് തേക്കരുത്, കസേരയ്ക്ക് മുകളില്‍ കാല്‍ വെക്കരുത്, ഉറങ്ങരുത്, കാശ് തരാതെ മുങ്ങരുത്, മേശയ്ക്ക് കീഴെ ച്യുയിംഗം ഒട്ടിച്ചു വയ്ക്കരുത്, മൊബൈലില്‍ ഗെയിം കളിച്ചിരിക്കരുത്, ഫുഡ് കൂപ്പണുകള്‍ എടുക്കില്ല, കാഷ്യറുമായി ഉല്ലാസ സംഭാഷണം പാടില്ല, സൗജന്യ ഉപദേശം വേണ്ട, എന്നിങ്ങനെ 19 കാര്യങ്ങളുടെ ഒരു…

Read More

മമ്മൂക്ക… ലാലേട്ടന്‍… തുറന്നുപറഞ്ഞ് മംമ്ത

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ താരം സജീവമാകുകയായിരുന്നു. വളരെ വേഗം തന്നെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്‍റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. അഭിനേത്രി മാത്രമല്ല ഗായിക കൂടിയാണ് മംമ്ത മോഹന്‍ദാസ്. മലയാളത്തില്‍ കൂടാതെ തെന്നിന്ത്യന്‍ ഭാഷകളിലും നടി ഗാനം ആലപിച്ചിട്ടുണ്ട്. എല്ലാവരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കാന്‍ നടി ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലും മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് മംമ്ത മോഹന്‍ദാസ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ വൈറലായിരിക്കുകയാണ്. തന്‍റെ പുതിയ സംഗീത ആല്‍ബത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് താരരാജാക്കന്മാരുമായുള്ള സൗഹൃദത്തെ കുറിച്ച് നടി മനസ് തുറന്നത്.. ലോകമേ എന്ന മംമ്തയുടെ സംഗീത ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ആല്‍ബത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഭാഗമായിരുന്നു. തിരക്കുകള്‍ക്കിടയില്‍ നിന്നാണ് തനിക്ക് വേണ്ടി ലാലേട്ടന്‍ അത് ചെയ്തു തന്നതെന്നും…

Read More