കെഎസ്ആര്‍ടിസിയില്‍ യുവതിയ്ക്കു നേരെ ലൈംഗിക അതിക്രമം ! അറസ്റ്റിലായ പോലീസുകാരന് സസ്പെന്‍ഷന്‍

കെഎസ്ആര്‍ടിസി ബസിലെ ലൈംഗിക അതിക്രമക്കേസില്‍ അറസ്റ്റിലായ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കോന്നി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പത്തനാപുരം പിറവന്തൂര്‍ ചെമ്പനരുവി സ്വദേശി ഷമീറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തിന് പോകുകയായിരുന്ന ബസ് അടൂരില്‍ എത്തിയപ്പോള്‍ മുന്നിലെ സീറ്റില്‍ ഇരുന്ന യുവതിയെ ഷമീര്‍ ശല്യം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഷമീര്‍ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയും ബന്ധുക്കളും ചേര്‍ന്ന് പോലീസുകാരനെ തടഞ്ഞുവെച്ചു. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഷമീറിനെ റിമാന്‍ഡ് ചെയ്തു.

Read More

ചുംബനം നല്‍കിയ യുവതിയുടെ ചുണ്ടുകള്‍ കടിച്ചുപറിച്ച് പാമ്പ് ! ഭീകര വീഡിയോ വൈറല്‍

വന്യമൃഗങ്ങളെ തൊടാന്‍ തന്നെ പലര്‍ക്കും പേടിയാണ് എന്നാല്‍ വന്യമൃഗങ്ങളുമായി സാഹസ പ്രകടനത്തിനു ശ്രമിക്കുന്ന നിരവധി ആളുകള്‍ വേറെയുമുണ്ട്. മൃഗങ്ങളെ പ്രദര്‍ശനത്തിന് വച്ച് അവരോടൊപ്പം ഫോട്ടോയെടുക്കുന്നതിന് പണം വാങ്ങുന്ന നിരവധി സ്ഥലങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ചില സമയങ്ങളില്‍ കാണികള്‍ക്ക് തൊടാനും ചുംബിക്കാനും പക്ഷിമൃഗാദികള്‍ക്കൊപ്പം ഫോട്ടോയെടുക്കാനുമുള്ള അവസരവും ഇവര്‍ ഒരുക്കാറുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ആരോ പങ്കുവെച്ചതാണ് ഈ വീഡിയോ. പ്രദര്‍ശനത്തിനുവച്ച പാമ്പിനെ ചുംബിക്കാന്‍ നോക്കിയ യുവതിയുടെ ചുണ്ടില്‍ പാമ്പ് കടിച്ചു പിടിച്ചിരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. പെരുമ്പാമ്പിനെ രണ്ടുപേര്‍ ചേര്‍ന്ന് തോളില്‍ തൂക്കിയിട്ടുണ്ട്. പാമ്പിനെ കാണാനും തൊടാനുമായി യുവതി അടുത്തേക്ക് വരുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് പെണ്‍കുട്ടിക്ക് പാമ്പിനെ ചുംബിക്കാനുള്ള അനുമതി പ്രദര്‍ശകര്‍ നല്‍കുകയായിരുന്നു. ഈ സമയം പരിശീലകന്‍ പാമ്പിന്റെ കഴുത്തില്‍പിടിത്തമിട്ടിരുന്നു. എന്നാല്‍ യുവതി ചുംബിച്ച് മാറുന്നതിനിടെ…

Read More

രണ്ടു പേരെ ഒരേ സമയം വിവാഹം ചെയ്യാനാഗ്രഹിച്ച യുവതിയ്ക്ക് ഒടുവില്‍ ഒരാളെ ഉപേക്ഷിക്കേണ്ടി വന്നു

രണ്ടുപേരെ വിവാഹം കഴിക്കാന്‍ സബ് റജിസ്ട്രാര്‍ ഓഫിസുകളില്‍ അപേക്ഷ നല്‍കിയ യുവതി ഒടുവില്‍ ഒരു അപേക്ഷ പിന്‍വലിച്ചു. പത്തനാപുരം സബ് റജിസ്ട്രാര്‍ ഓഫിസിലെ അപേക്ഷയാണ് പിന്‍വലിച്ചത്. യുവതിയോടൊപ്പം അപേക്ഷിച്ച പത്തനാപുരം സ്വദേശിയായ യുവാവും അപേക്ഷ പിന്‍വലിക്കുകയാണെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ അപേക്ഷ തള്ളുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് പത്തനാപുരം മാര്യേജ് ഓഫീസര്‍ അറിയിച്ചു. അതേ സമയം യുവതിയും പുനലൂര്‍ സ്വദേശിയും ചേര്‍ന്നു നല്‍കിയ അപേക്ഷയില്‍ തുടര്‍നടപടിയെടുക്കാന്‍ പെണ്‍കുട്ടിയും യുവാവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ റജിസ്‌ട്രേഷന്‍ ഐജിയുടെ നിയമോപദേശം ലഭിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂവെന്ന് പുനലൂര്‍ മാര്യേജ് ഓഫിസര്‍ അറിയിച്ചു.

Read More

എന്തൊരു കരുതലാണീ മന്‍സന് ! സഹയാത്രികന്റെ മടിയില്‍ തലചായ്ച്ചുറങ്ങുന്ന നായ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു

മനുഷ്യരുടെ ഏറ്റവും വിശ്വസ്തരായി കരുതുന്ന മൃഗങ്ങളാണ് നായകള്‍. തന്റെ യജമാനന്‍മാരോട് വിധേയത്വത്തോടെ പെരുമാറുന്നവരാണ് അവര്‍. നായ്ക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന നിരവധി ആളുകളുമുണ്ട്. അത്തരക്കാര്‍ മരണാനന്തരം സ്വത്തുക്കള്‍ പോലും അവരുടെ പേര്‍ക്കെഴുതി വയ്ക്കുന്നതും പതിവാണ്. അത്തരത്തിലുള്ള നായസ്‌നേഹത്തിന്റെ വളരെ മനോഹരമായ ഒരു ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്. സഹയാത്രികന്റെ മടിയില്‍ തലചായ്ച്ചുറങ്ങുന്ന ഡാല്‍മേഷ്യന്‍ നായയാണ് കഥാനായകന്‍. ഫ്ളെറ്റില്‍ തന്റെ വളര്‍ത്തുനായയ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു യുവതി. അപ്പോഴാണ് അടുത്ത സീറ്റിലിരുന്ന യാത്രികന്‍ ഒരു അഭ്യര്‍ത്ഥനയുമായി യുവതിയ്ക്ക് മുന്നിലെത്തിയത്. തന്റെ വളര്‍ത്തുനായയെ അടുത്തിടെയാണ് നഷ്ടപ്പെട്ടതെന്നും അതിനാല്‍ ഫ്ളെറ്റില്‍ നായയോടൊപ്പം ഇരിക്കാന്‍ കുറച്ച് സമയം തനിക്ക് തരുമോയെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. തുടര്‍ന്ന് അദ്ദേഹത്തിന്റെ സീറ്റിനടുത്ത് തന്നെ യുവതി ഇരുന്നു. അടുത്ത നിമിഷം തന്നെ നായ അദ്ദേഹത്തിന്റെ മടിയില്‍ തല ചായ്ച്ച് വെച്ച് കിടക്കുകയും ചെയ്തു. ഫ്ളൈറ്റിലെ മറ്റൊരു യാത്രക്കാരനാണ് ഈ ചിത്രം…

Read More

വിമാനത്തില്‍ മൂത്രമൊഴിച്ച് വനിതാ യാത്രക്കാരി ! ശുചിമുറി ഉപയോഗിക്കാന്‍ ജീവനക്കാര്‍ അനുവദിച്ചില്ലെന്ന് ആരോപണം

വനിതാ ജീവനക്കാരി വിമാനത്തില്‍ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ശുചിമുറി ഉപയോഗിക്കാന്‍ ജീവനക്കാര്‍ അനുവദിക്കാഞ്ഞതിനെത്തുടര്‍ന്നാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് യുവതി ആരോപിച്ചു. ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട ഒരു ഹ്രസ്വ വീഡിയോയില്‍, ഒരു യുവതി യുഎസ് ആസ്ഥാനമായുള്ള സ്പിരിറ്റ് എയര്‍ലൈന്‍സ് ഫ്‌ലൈറ്റിന്റെ തറയില്‍ പതുങ്ങിനില്‍ക്കുന്നതും ഇനി പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതിനാല്‍ വാഷ്‌റൂമിലേക്ക് പോകണമെന്ന് ജീവനക്കാരോട് തര്‍ക്കിക്കുന്നതും കണാമായിരുന്നു. സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ കറുപ്പും മഞ്ഞയും യൂണിഫോം ധരിച്ച ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്, യുവതിയുമായി വഴക്കിടുന്നതും ഒടുവില്‍ വിമാനത്തിന്റെ മൂലയില്‍ യാത്രക്കാരിയായ യുവതി മൂത്രമൊഴിക്കുന്നതും വീഡിയോയിലുണ്ട്. ”എനിക്ക് മൂത്രമൊഴിക്കണം. ഇപ്പോള്‍ രണ്ട് മണിക്കൂറായി. നിങ്ങള്‍ എന്തുകൊണ്ട് ശുചിമുറി ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്ന് എന്നോട് പറയൂ. നിങ്ങള്‍ ശുചിമുറിയുടെ വാതില്‍ അടച്ചു,” ആ യാത്രക്കാരി ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനോട് പറഞ്ഞു. യാത്രക്കാരിയോട് സംസാരിച്ച ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. ”എനിക്ക് മൂത്രമൊഴിക്കാതിരിക്കാന്‍…

Read More

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവം ! കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ കുറ്റവാളികള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന ഉറപ്പു നല്‍കി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. മെയ് നാലിനാണ് രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണിതെന്നും പ്രചരിക്കുന്ന വീഡിയോയില്‍ വസ്തുതയുണ്ടെങ്കില്‍ കുറ്റവാളികളെ പിടികൂടി പരമാവധി ശിക്ഷ നല്‍കുമെന്നും ബിരേന്‍ സിംഗ് മാധ്യമങ്ങളോടു പറഞ്ഞു. ഹീനമായ കുറ്റകൃത്യമാണിതെന്നും ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തില്‍ കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. തീര്‍ത്തും മനുഷ്യത്വരഹിതമായ സംഭവമാണിതെന്ന് സ്മൃതി ഇറാനി പറഞ്ഞു. മുഖ്യമന്ത്രി ബിരേന്‍ സിംഗുമായി സംസാരിച്ചുവെന്നും അന്വേഷണം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചെന്നും സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. അക്രമികള്‍ക്കെതിരെ തൗബാല്‍ ജില്ലയിലെ നോങ്പോക്ക് സെക്മായി പോലീസ് സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം,…

Read More

അങ്കമാലിയിലെ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു ! മുന്‍ സുഹൃത്ത് പിടിയില്‍

കൊച്ചി: അങ്കമാലിയിലെ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. മൂക്കന്നൂരിലെ എംഎജിജെ ആശുപത്രിയിലാണ് സംഭവം. ലിജി(40)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ മുന്‍ സുഹൃത്തായ മഹേഷി(42)നെ പോലീസ് പിടികൂടി. ആശുപത്രിയുടെ നാലാം നിലയില്‍ വച്ചായിരുന്നു സംഭവം. രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയതായിരുന്നു ലിജി ആശുപത്രിയില്‍. മഹേഷ് ഇവിടെ എത്തുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ കൈയില്‍ കരുതിയ കത്തിയെടുത്ത് മഹേഷ്, ലിജിയെ കുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ലിജി മരിച്ചു. ലിജിയും മഹേഷും നേരത്തെ സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അടുത്തിടെ ഇവര്‍ തമ്മില്‍ അകന്നു. ഇതേചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Read More

മദ്യപിച്ച് വാഹനമോടിച്ച് രണ്ടു പേരെ ഇടിച്ചു കൊന്നു ! ശിക്ഷ പൂര്‍ത്തിയാക്കിയ യുവതി കരള്‍ രോഗത്തെത്തുടര്‍ന്ന് മരിച്ചു

മദ്യലഹരിയില്‍ വാഹനമോടിച്ച് രണ്ടു പേരുടെ ജീവന്‍ കവര്‍ന്നെടുത്ത കേസില്‍ ശിക്ഷിക്കപ്പെട്ട യുവതി നൂറിയ ഹവേലിവാല (41) കരള്‍ രോഗത്തെത്തുടര്‍ന്നു മരിച്ചു. 2010 ജനുവരിയില്‍ഇവര്‍ ഓടിച്ച കാര്‍ ദക്ഷിണ മുംബൈയിലെ മറൈന്‍ ലൈന്‍സില്‍ വച്ചാണ് യാത്രക്കാര്‍ക്കിടയിലേക്കു പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ പോലീസുകാരനും ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്. ഈ സമയത്ത് ഇവര്‍ മദ്യപിച്ചതായി തെളിഞ്ഞിരുന്നു. കേസില്‍ അഞ്ചു വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി അമ്മയ്‌ക്കൊപ്പം താമസിക്കുകയായിരുന്നു ഇവര്‍. കടുത്ത വിഷാദരോഗവും ബാധിച്ചിരുന്നു. യുഎസില്‍ പഠനം പൂര്‍ത്തിയാക്കി, ബ്യൂട്ടിഷ്യനും ഹെയര്‍ സ്‌റ്റൈലിസ്റ്റുമായി പ്രവര്‍ത്തിച്ചിരുന്ന നൂറിയ സുഹൃത്തുക്കള്‍ക്കൊപ്പം നിശാപാര്‍ട്ടി കഴിഞ്ഞ് വാഹനമോടിക്കവെയായിരുന്നു അപകടം.

Read More

ട്രെയിനില്‍ വീണ്ടും ലൈംഗികാതിക്രമം ! ഇത്തവണ ഇരയായത് 24കാരി; പ്രതിയെ തിരിച്ചറിഞ്ഞെന്ന് പോലീസ്

മുംബൈയില്‍ ലോക്കല്‍ ട്രെയിനില്‍ യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. യുവതിയുടെ പരാതിയില്‍പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ 23ന് രാത്രി ചര്‍ണി റോഡിനും ഗ്രാന്‍ഡ് റോഡിനും ഇടയിലാണ് സംഭവം. അഞ്ചു ദിവസത്തിനു ശേഷം ബുധനാഴ്ചയാണ് യുവതി പരാതിയുമായി റെയില്‍വേ പോലീസിനെ സമീപിച്ചത്. ചര്‍ച്ച് ഗേറ്റിലേക്കു പോവുകയായിരുന്ന ട്രെയിനില്‍ ചര്‍ണി റോഡില്‍നിന്നാണ് ഇരുപത്തിനാലുകാരിയായ യുവതി കയറിയത്. ഗ്രാന്‍ഡ് റോഡ് എത്തിയതോടെ യുവതിക്കു നേരെ അശ്ലീല ആംഗ്യ വിക്ഷേപങ്ങള്‍ കാട്ടുകയും അസഭ്യം പറയുകയും ചെയ്ത് ഒരാള്‍ ഇറങ്ങിപ്പോവുകയായിരുന്നു. അതിക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. ഈ മാസം തുടക്കത്തില്‍ ലോക്കല്‍ ട്രെയിനിലെ ലേഡീസ് കംപാര്‍ട്ടമെന്റില്‍ യുവതിക്കു നേരെ ലൈംഗിക അതിക്രമം നടന്നിരുന്നു. ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ നടപടിക്കായി സമ്മര്‍ദം ശക്തമായിട്ടുണ്ട്.

Read More

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഷോക്കേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം

ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ യുവതി ഷോക്കേറ്റ് മരിച്ചു. സ്‌റ്റേഷനിലെ വെള്ളക്കെട്ട് മറികടക്കുന്നതിനിടെ യുവതിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. പ്രീത് വിഹാര്‍ സ്വദേശിനി അഹൂജ(34)യാണ് മരിച്ചത്. സഹോദരിക്കൊപ്പം ചണ്ഡിഗഡിലേക്ക് പോകുന്നതിനായാണ് ഇവര്‍ രാവിലെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. മഴ പെയ്തതിനെ തുടര്‍ന്ന് വെള്ളക്കെട്ട് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍സ് നഷ്ടമായ യുവതി വൈദ്യതി തൂണില്‍ പിടിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. അധികൃതരുടെ അനാസ്ഥയാണ് യുവതി ഷോക്കേറ്റ് മരിക്കാനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസ് എടുത്തതായി പോലീസ് പറഞ്ഞു. യുവതി വിവാഹിതയാണെന്നും ഇവര്‍ക്ക് രണ്ടു മക്കളുണ്ടെന്നും പോലീസ് അറിയിച്ചു.

Read More