ആളു മാറീന്നാ തോന്നുന്നത്…! വാട്‌സ് ആപ്പില്‍ കണ്ട വരന്‍ അല്ല വിവാഹ വേദിയില്‍ എത്തിയതെന്ന് പറഞ്ഞ് വധു ഇറങ്ങിപ്പോയി…

വാട്‌സ് ആപ്പിലൂടെ കണ്ട് ഇഷ്ടപ്പെട്ട ആളല്ല വിവാഹമണ്ഡപത്തില്‍ എത്തിയതെന്ന് പറഞ്ഞ് യുവതി വിവാഹവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. വിവാഹ വേദിയില്‍ വെച്ചാണ് തന്റെ കഴുത്തില്‍ മിന്നു ചാര്‍ത്താന്‍ പോകന്നയാളെ ആദ്യമായി യുവതി കാണുന്നത്. എന്നാല്‍ വാട്സ്ആപ്പിലൂടെ തന്റെ ഭാവി വരന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ അല്ല അതെന്ന് പറഞ്ഞ് വധു ഇറങ്ങി പോവുകയായിരുന്നു. എന്തൊക്കെ സംഭവിച്ചാലും ഇയാളെ വിവാഹം ചെയ്യാന്‍ സാധ്യമല്ല എന്ന തീരുമാനത്തിലായിരുന്നു യുവതി. വധുവിന്റെ ഈ തീരുമാനത്തെ തുടര്‍ന്ന് വിവാഹം കൂടാന്‍ എത്തിയ എല്ലാവരും മടങ്ങി പോവുകയായിരുന്നു. ഇതേക്കുറിച്ച് വരന്റെ അച്ഛനും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ബീഹാറിലെ വെസ്റ്റ് ചമ്പാരനിലെ ബെട്ടിയാ എന്ന സ്ഥലത്താണ് സംഭവം അരങ്ങേറിയത്. വാട്സാപ്പില്‍ ചിത്രം കാണിച്ച് കൊടുത്താണ് വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനുള്ള എല്ലാ തയാറെടുപ്പുകളും നടത്തി ബന്ധുക്കളെയും മറ്റും ക്ഷണിച്ചതായി വരന്‍ അനില്‍കുമാര്‍ ചൗധരിയുടെ പിതാവ് നാതു ചൗധരി അറിയിച്ചു. യഥാര്‍ഥത്തില്‍…

Read More

അപൂർവങ്ങളിൽ അപൂർവ്വം! അമ്മയായി വിസ്ഡം മുത്തശ്ശി; പുതിയ കുഞ്ഞിന് ജന്മം നൽകിയത്‌ 70-ാം വയസില്‍

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വിസ്ഡം വീണ്ടും അമ്മയായി. 70ാം വയസിലാണ് പുതിയ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്. മിഡ് വേ അറ്റോളി എന്ന ദ്വീപിൽ വച്ചാണ് പക്ഷി മുത്തശ്ശി അമ്മയായത്. 1956 ലാണ് വിസ്ഡത്തിന് മുകളില്‍ പ്രായം തെളിയിക്കുന്ന ബാന്‍ഡ് പതിപ്പിച്ചത്. അഞ്ച് വയസ് പ്രായമാണ് അന്ന് അടയാളപ്പെടുത്തിയത്. 2002 ല്‍ അമേരിക്കന്‍ മത്സ്യ- വന്യജീവി വിഭാഗത്തിലെ ബയോളജിസ്റ്റ് ചാഡ്‌ളര്‍ റോബിന്‍സ് കീറിപ്പറിഞ്ഞ ബാന്‍ഡുകളുള്ള പക്ഷിയെ കാണാനിടയായി. കൂടുതല്‍ പരിശോധനയിലാണ് വിസ്ഡമാണെന്ന് മനസിലായത്. അന്ന് 51 വയസായിരുന്നു വിസ്ഡത്തിന്‍റെ പ്രായം. പൊതുവെ 40 വയസാണ് വിസ്ഡം പക്ഷികളുടെ ആയുസ്. കടലിന് മുകളിലൂടെ ജീവിക്കുന്ന ഈ പക്ഷികള്‍ ഇണചേരാനും അടയിരിക്കാനും മാത്രമാണ് കരയില്‍ എത്താറുള്ളത്. വിസ്ഡം പക്ഷികൾ വര്‍ഷത്തില്‍ ഒരു തവണ പോലും മുട്ടയിടാത്ത സാഹചര്യങ്ങളുണ്ട്. മുപ്പതു മുതൽ 36 വരെ മുട്ടകൾ വിസ്ഡം മുത്തശ്ശി ഇട്ടിരിക്കാമെന്നാണ് നിഗനമനം..

Read More

ആദ്യ വാക്സിൻ സ്വീകരിച്ച് ഒറംഗുട്ടാൻ! മൃഗങ്ങളിൽ ആദ്യമായി കോവിഡ് വാക്സിൻ കുത്തിവച്ചു

ഇന്ത്യയിൽ കോവിഡ് വാക്സിൻ ആദ്യമായി സ്വീകരിച്ചയാൾ വൈറലായിരുന്നു. ഒരു ആശുപത്രിയിലെ ക്ലീനിംഗ് വിഭാഗത്തിൽപ്പെട്ട ആളാണ് ഇന്ത്യയിൽ ആദ്യമായി കോവിഡിനെതിരായ വാക്സിൻ സ്വീകരിച്ചത്. ഡോക്‌ടർമാര‌ടക്കം പേടിച്ച് മാറിനിന്നപ്പോഴാണ് ഇയാൾ വാക്സിൻ സ്വീകരിച്ചത്. പഴയ സംഭവം എന്തിനാണ് വീണ്ടും പറഞ്ഞെതെന്നല്ലേ? ഇപ്പോൾ മൃഗങ്ങളിൽ ആദ്യമായി കോവിഡ് വാക്സിൻ കുത്തിവച്ചിരിക്കുകയാണ്. കലിഫോർണിയായിലെ സാൻ ഡീഗോ മൃഗശാലയിലുള്ള ഒന്പത് മൃഗങ്ങൾക്കാണ് ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകിയിരിക്കുന്നത്. നാല് ഒറംഗുട്ടാനുകളും അഞ്ച് ബോണബോസുമാണ് വാക്സിൻ സ്വീകരിച്ചത്. ഒരു വെറ്റിനറി ഫാർമസ്യൂട്ടിക്കൽ കമ്പനി തയാറാക്കിയ വാക്സിനാണ് ഇവയിൽ കുത്തിവച്ചത്. സാൻ ഡീഗോ മൃഗശാലയിലെ ചില മൃഗങ്ങളിൽ നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നായകളിലും പൂച്ചകളിലും പരീക്ഷിച്ച ശേഷമാണ് മൃഗങ്ങൾക്ക് വാക്സിൻ നൽകിയത്.

Read More

ആരും പേടിക്കേണ്ട, ഞാനില്ലേ ഇവിടെ..? ഓടിക്കോ..!! പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കള്ളന്മാർ; പേടിച്ചോടി വളർത്തുനായ

നായകളെ സാധാരണയായി കാവലിനായിട്ടാണ് വളർത്തുന്നത്. ചിലർ വീടിനു പുറത്ത് അവയെ പാർപ്പിക്കുന്പോൾ ചിലർ വീടിനുള്ളിലായിരിക്കും നായകൾക്ക് സ്ഥാനം നൽകുക. വില കൂടിയ നായകളെയായിരിക്കും പ്രത്യേക സൗകര്യത്തോടെ വീടിനുള്ളിൽ വളർത്തുക. എത്ര വലിയ നായയാണെങ്കിലും കരുതിക്കൂട്ടി വരുന്ന കള്ളന്മാരെ നേരിടുന്നതിൽ പരാജയപ്പെടാറുണ്ട്. അത്തരമൊരു സംഭവമാണ് ബ്രിട്ടനിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ഉ‌ടമയും മകളും കൂടി പുറത്തേക്ക് ഇറങ്ങിയ ഉടനെ കള്ളന്മാർ വീടിനുള്ളിൽ എത്തുകയായിരുന്നു. പട്ടാപ്പകലാണ് കള്ളന്മാർ രണ്ടാംനിലയിലെ വാതിൽ ഇളക്കി അകത്ത് കയറിയത്. വീ‌ടിനുള്ളിൽ ഉണ്ടാ‍യിരുന്ന നായ കുരച്ച് ബഹളം വച്ചെങ്കിലും കള്ളന്മാർ അത് കാര്യമാക്കിയില്ല. ആ‍യുധങ്ങളുമായി എത്തുന്ന കള്ളന്മാരെ പേടിച്ച് നായ പിന്മാറുകയും ചെയ്തു. ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായയാണ് വീട്ടിലുണ്ടായിരുന്നത്. ഉടമ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സിസിടിവി പരിശോധിച്ചതിൽ നിന്നും മൂന്നു കള്ളന്മാരാണ് മോഷണം നടത്തിയതെന്ന് വ്യക്തമാക്കി. കള്ളന്മാരെ ബഹളംവച്ച് നായ തടയാൻ…

Read More

ചോദ്യം ചോദിച്ചോളൂ, ഉടനടി ഉത്തരം കാണിച്ചുതരും! ഈ പൂച്ചയെ ആരും കണ്ണുവെക്കരുത്..; വൈറലായി പൂച്ചക്കുട്ടൻ

വളർത്തു മൃഗങ്ങളും പക്ഷികളുമൊക്കെ ഉടമസ്ഥരോട് ഇണങ്ങുന്നതും ഉടമസ്ഥരുമായുള്ള അവരുടെ ബന്ധവുമൊക്കെ കൗതകമുണർത്തുന്നതും രസിപ്പിക്കുന്നതുമാണ്. അങ്ങനെയൊരു രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു പൂച്ചയും അതിന്‍റെ ഉടമസ്ഥനുമാണ് താരങ്ങൾ. ഉടമസ്ഥൻ രണ്ട് കുപ്പികൾ പൂച്ചയുടെ മുൻപിൽ വെച്ചശേഷം പൂച്ചയോട് ഏതാനും ചോദ്യങ്ങൾ ചോദിക്കുന്നതും അതിനുള്ള പൂച്ചയുടെ മറുപടിയുമാണ് രസകരം. കുപ്പികളിൽ പൂച്ചകൾ കുടിക്കുന്നത് ഏതാണെന്നായിരുന്നു ആദ്യത്തെ ചോദ്യം. പൂച്ചകൾ കുടിക്കുന്ന ബോട്ടിലിൽ കൈകൾ കൊണ്ട് തൊട്ട് ഉത്തരം നൽകി. അടുത്തത് മനുഷ്യർ കുടിക്കുന്നത് ഏതാണെന്നായിരുന്നു ചോദ്യം. അതിനും കൃത്യമായ ഉത്തരം നൽകി. മൂന്നാമത്തെ ചോദ്യത്തിനുള്ള പൂച്ചയുടെ ഉത്തരമാണ് രസകരം. കുപ്പികൾ തമ്മിൽ മാറിപ്പോയാൽ എന്തു സംഭവിക്കുമെന്നായിരുന്നു ഉടമസ്ഥന്‍റെ ചോദ്യം. ഉത്തരമായി മരിച്ചു വീഴുമെന്ന് ആംഗ്യം കാണിച്ചു. ഇതു കണ്ട് ഉടമസ്ഥനും ചിരിക്കുകയാണ്. എന്തായാലും പൂച്ചയുടെ ഉത്തരം ഉടമസ്ഥനെ മാത്രമല്ല വീഡിയോ കാണുന്നവരെയെല്ലാം ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Read More

വീട്ടുകാർ അറിയാതെ കൂടെ താമസമാക്കിയ അജ്ഞാതൻ; രഹസ്യമുറി കണ്ടുപിടിച്ചത് യുവതി; ഒടുവില്‍…

നമ്മൾ താമസിക്കുന്ന വീട്ടിൽ നമ്മൾ പോലുമറിയാതെ ഒരാൾ താമസിച്ചാൽ എന്താവും അവസ്ഥ? സിനിമകളിൽ മാത്രമേ ഇങ്ങനെ നടക്കുവെന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളാൻ വരട്ടെ. ഏറക്കുറെ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ന്യൂയോർക്കിലാണ്. സാമന്ത എന്ന യുവതിയാണ് പുതിയതായി താമസിക്കാനെത്തിയ വീട്ടിലെ വിശേഷങ്ങൾ ടിക്ക് ടോക്കിലൂടെ പങ്കുവച്ചത്. വീട്ടിലെ ബാത്ത്റൂമിൽ ക‍യറിയ സാമന്തയ്ക്കുള്ള ചില സംശയങ്ങളാണ് വലിയ രഹസ്യത്തിലേക്ക് എത്തിച്ചത്. ബാത്ത്റൂമിൽ പുറത്തുനിന്ന് തണുത്തകാറ്റ് വരുന്നുണ്ടായിരുന്നു. ഈ കാറ്റിന്‍റെ വഴി അന്വേഷിച്ച സാമന്ത എത്തിച്ചേർന്നത് ബാത്ത്റൂമിലെ കണ്ണാടിക്ക് മുന്നിലാണ്. കണ്ണാടിയുടെ വശങ്ങളിൽക്കൂടിയാണ് കാറ്റ് ബാത്ത്റൂമിന്‍റെ അകത്ത് എത്തുന്നത്. ഇതോടെ കണ്ണാടിക്ക് പിന്നിൽ എന്തോ ഉണ്ടെന്ന് അവർക്ക് മനസിലായി. കണ്ണാടി ഇളക്കിമാറ്റിയ സാമന്ത കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. കണ്ണാടിക്ക് പിന്നിലായി ഒരാൾക്ക് കടക്കാവുന്ന വിധത്തിൽ ഒരുവാതിൽ. സാമന്ത ധൈര്യത്തോടെ അതിനുള്ളിൽ കടന്നു. ഒരു വലിയ മുറിയിലേക്കാണ് ആ വാതിലിലൂടെ കയറി‍യ…

Read More

വിശ്രമിക്കാൻ എനിക്ക് മനസില്ല…! എല്ലാ ദിവസവും ഗ്രാമത്തിനു പുറത്തുള്ള സ്ഥലത്തേക്ക് നടന്നെത്തി ജോലി ചെയ്യും; വൈറലായ അപ്പുപ്പനെ പരിചയപ്പെടാം

ജീവിതത്തിൽ ഒരു പ്രായം കഴിഞ്ഞാൽ പിന്നെ വിശ്രമിക്കണമെന്നാണ് ചിലരു‌ടെ നിലപാട്. ആവശ്യത്തിന് പണം സന്പാദിച്ച് കഴിഞ്ഞാൽ പിന്നെ വിശ്രമിക്കുന്നതിന് എന്താണ് പ്രശ്നമെന്നാണ് ചിലർ ചിന്തിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ വിശ്രമിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ പ്രവർത്തകരും പറയുന്നത്. എന്നാൽ ആവശ്യത്തിന് വ്യായാമം ചെയ്തില്ലെങ്കിൽ വിശ്രമകാലം പെട്ടെന്ന് അസുഖങ്ങളുടെ കാലമായി മാറും.‌ അതുകൊണ്ടാണ് 98-ാമക്കെ വയസിലും താൻ ജോലി ചെയ്യുന്നതെന്നാണ് വിജയ് പാൽ സിംഗ് പറയുന്നത്. ആരാണ് വിജയ് പാൽ സിംഗ് എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്? ഉത്തർപ്രദേശിലെ റായ് ബറേലി സ്വദേശിയാണ് വിജയ് പാൽ സിംഗ്. ചണ ചാട്ട് എന്ന വിഭവം ഉണ്ടാക്കി വിൽക്കുകയാണ് ഇദ്ദേഹത്തിന്‍റെ ജോലി. എല്ലാ ദിവസവും ഗ്രാമത്തിനു പുറത്തുള്ള സ്ഥലത്തേക്ക് നടന്നെത്തി ജോലി ചെയ്യും. ചണ ചാട്ട് കഴിക്കാനെത്തിയ ഒരാള്‍ വിജയ് പാലിന്‍റെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഇതോടെയാണ് ഇദ്ദേഹം വൈറലായത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉത്തർപ്രദേശ് സർക്കാർ…

Read More

സിംഹക്കുട്ടി കരഞ്ഞു, കേട്ടു നിന്നവർ സംഭവം കണ്ടു; സിംഹക്കുട്ടിയോ അമ്മ സിംഹമോ ആക്രമിക്കാനും സാധ്യത; ജീവൻ പണയംവച്ച് അവര്‍ അത് ചെയ്തു…

കുറച്ചു നേരമായുള്ള സിംഹത്തിന്‍റെ മുരൾച്ച കേട്ടാണ് ഗുജറാത്തിലെ ഗീർ വനത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ എന്താണ് സംഭവമെന്ന് തിരക്കി ഇറങ്ങിയത്. നോക്കുന്പോൾ ഒരു കുഞ്ഞ് സിംഹം വലയിൽ അകപ്പെട്ടിരിക്കുന്നു. വലയിൽ നിന്നും രക്ഷപ്പെടാനുള്ള പരാക്രമത്തിലുള്ള ഒച്ചയാണ് അവർ കേട്ടത്. കുറച്ച് ദൂരെ അമ്മ സിംഹം കുഞ്ഞിനെ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നോക്കി നിൽപ്പുണ്ടായിരുന്നു. ഉദ്യോഗസ്ഥർ വരുന്നതുവരട്ടെ എന്ന കരുതി സിംഹക്കുട്ടിയെ രക്ഷിക്കാനിറങ്ങി. സിംഹക്കുട്ടിയുടെ കഴുത്തിൽ വല കുടുങ്ങരുത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ സിംഹക്കുട്ടിയോ അമ്മ സിംഹമോ ആക്രമിക്കാനുള്ള സാധ്യതയുണ്ട്. എങ്കിലും ജീവൻ പണയം വെച്ച് ഉദ്യേഗസ്ഥർ സിംഹക്കുട്ടിയെ രക്ഷിച്ചു. അത്രയും നേരം അമ്മ സിംഹം ക്ഷമയോടെ കാത്തിരുന്നു. സിംഹക്കുട്ടിയാകട്ടെ രക്ഷപ്പെട്ടതും കാട്ടിലേക്ക് ഓടി മറയുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ഡ്യയാണ് സിംഹക്കുട്ടിയെ രക്ഷപ്പെടുത്തുന്ന ഉദ്യേഗസ്ഥരുടെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Read More

ഇല്ലാത്ത ബംഗ്ലാവും അതിന്‍റെ താക്കോലും! മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു റെയ്ഡ്; കേന്ദ്രത്തിനെതിരേ പരിഹാസവുമായി തപ്സി

ആദായനികുതി വകുപ്പ് റെയ്‍ഡിനെ പരിഹസിച്ച് നടി തപ്‍സി. പ്രധാനമായും മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു മൂന്ന് ദിവസത്തെ തിരച്ചില്‍. 1. തന്‍റെ പേരില്‍ പാരീസിലുണ്ടെന്ന് ആരോപിക്കുന്ന ബംഗ്ലാവിന്‍റെ താക്കോല്‍. കാരണം വേനല്‍ അവധി അടുത്തുവരികയാണ്. 2. തന്‍റെ കയ്യിലുണ്ടെന്ന് ആരോപിക്കുന്ന അഞ്ച് കോടിയുടെ റെസീപ്റ്റ്. ഫ്രെയിം ചെയ്‍ത് ഭാവിയിലേക്ക് സൂക്ഷിക്കാന്‍ വേണ്ടിയാണിത് കാരണം ഈ പണം നേരത്തെ ഞാന്‍ വേണ്ടെന്നു വച്ചിരുന്നു. 3. ബഹുമാനപ്പെട്ട ഫിനാന്‍സ് മിനിസ്റ്റര്‍ പറയുന്നതു പ്രകാരം 2013 ല്‍ നടന്ന റെയ്‍ഡിനെക്കുറിച്ചുള്ള ഓര്‍മ പുതുക്കൽ എന്നുമാണ് തപ്‍സി പറഞ്ഞത്. നടി തപ്‍സിയുടെയും സംവിധായകൻ അനുരാഗ് കശ്യപിന്‍റെയും വീട്ടില്‍ കഴിഞ്ഞ ദിവസമാണ് ആദായനികുതി വകുപ്പ് റെയ്‍ഡ് നടത്തിയത്. നികുതിവെട്ടിപ്പ് ന‌ടത്തിയെന്ന് ആരോപിച്ചായിരുന്നു റെയ്ഡ്. എന്നാൽ റെയ്ഡിൽ ഒന്നും കണ്ടെ‌ടുക്കാൻ കഴിഞ്ഞില്ല. ദേശീയ രാഷ്ട്രീയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളവരാണ് അനുരാഗ് കശ്യപും തപ്‍സി പന്നുവും.…

Read More

നാളെ ലോകവനിതാദിനം! സൗത്ത് കൊറിയയിൽ നിന്ന് കുറിച്ചിയിൽ എത്തി സിസ്റ്റർ മാത്യു കിം സാമൂഹ്യസേവനം തുടങ്ങിയിട്ട് 13വർഷം പിന്നിടുന്നു

ചങ്ങനാശേരി: ലോകത്ത് എവിടെയായിരുന്നാലും മനുഷ്യർക്കു ത്യാഗപൂർണമായ നന്മ ചെയ്യുക. സൗത്ത് കൊറിയയിൽ നിന്ന് കുറിച്ചിയിൽ എത്തി സേവനം ചെയ്യുന്ന സിസ്റ്റർ മാത്യു കിം എന്ന സന്യാസിനിയുടെ വാക്കുകളാണിത്. സിസ്റ്റർ മാത്യു കുറിച്ചിയിൽ വയോജനങ്ങൾക്കായി സാമൂഹ്യസേവനം തുടങ്ങിയിട്ട് 13വർഷം പിന്നിടുന്നു. കൂട്ടുംഗെ സിസ്റ്റേഴ്സ് ഓഫ് ജീസസ് എന്ന കോണ്‍ഗ്രിഗേഷൻ അംഗമായ സിസ്റ്റർ മാത്യു കിം ഈ കോണ്‍ഗ്രിഗേഷന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സെന്‍റ് ജോസഫ്സ് ഓൾഡ് ഏജ് ഹോമിന്‍റെ മദർ സുപ്പീരിയർ കൂടിയാണ്. ഈ സ്ഥാപനത്തിൽ 29 വയോജനങ്ങളാണുള്ളത്. സൗത്ത് കൊറിയക്കാരായ ബെനഡിക്ട് -അന്ന ദന്പതികളുടെ മൂത്ത മകളാണ് സിസ്റ്റർ മാത്യു. വിജയപുരം രൂപതാധികാരികളുടെ നിർദേശ പ്രകാരമാണ് സിസ്റ്റർ മാത്യു കിം കുറിച്ചിയിലെ ഈ സ്ഥാപനത്തിൽ ശുശ്രൂഷക്കായി എത്തിയത്. കൊറിയക്കാരായ സിസ്റ്റർ പീറ്റർ, സിസ്റ്റർ സൈമണ്‍ എന്നിവരും ഈ സ്ഥാപനത്തിൽ സിസ്റ്റർ മാത്യുവിന്‍റെ സഹായിയികളായി പ്രവർത്തിക്കുന്നുണ്ട്. കേരളത്തെ തനിക്ക് ഏറെ…

Read More