ഓർക്കാൻ കഴിയുന്നില്ല, ആ ഓസ്‌കാർ കൈവിട്ടുപോയത്…! ഔസേപ്പച്ചൻ

ചില വിദഗ്ദ്ധരുടെ നിർദേശ പ്രകാരം നേച്ചർ ഫിലിം കാറ്റഗറിയിലാണ് ഡാം 999 ഒാസകറിന് സബ്മിറ്റ് ചെയ്‌തിരുന്നത്. ഈ വിഭാഗത്തിൽ അധികം പടങ്ങൾ വരാൻ സാധ്യതയില്ലാത്തതിനാൽ വിജയം ഉറപ്പാണെന്നാണ് അവർ പറഞ്ഞത്. ഇംഗ്ലീഷ് ചിത്രം ആയതിനാൽ ഓപ്പൺ കാറ്റഗറിയിൽ ആയിരുന്നല്ലോ. മോഷൻ പിക്ചർ അക്കാഡമി അവസാന നിമിഷത്തിൽ നേച്ചർ ഫിലിം കാറ്റഗറി കാൻസൽ ചെയ്തു. മിനിമം മൂന്നു പടങ്ങളെങ്കിലും വേണമായിരുന്നു. ആകെ ഡാം 999 മാത്രമേ മത്സരത്തിന് എത്തിയിരുന്നുള്ളൂ. ഓർക്കാൻ കഴിയുന്നില്ല, ആ ഓസ്‌കാർ കൈവിട്ടുപോയത്. ഓർക്കുമ്പോൾ വിഷമം തോന്നുന്നു. -ഔസേപ്പച്ചൻ

Read More

“ടൈറ്റാണ്”..! പോളിംഗ് ശതമാനത്തിലെ കുറവിൽ പകച്ച് മുന്നണികൾ; കണക്കു കൂട്ടലുകളിൽ സീറ്റുകൾ കുറയുന്നു

  റെനീഷ് മാത്യു കണ്ണൂർ: സംസ്ഥാനത്തെ പോളിംഗ് ശതമാനത്തിലുള്ള കുറവിൽ പകച്ച് മുന്നണികൾ. പോളിംഗ് ശതമാനത്തിലെ കുറവ് മുന്നണികളുടെ കണക്ക്കൂട്ടലുകളെയും തെറ്റിച്ചു. പ്രതീക്ഷയർപ്പിച്ച സീറ്റുകളിൽ ചിലയിടങ്ങളിൽ പ്രവചനാതീതമാണെന്നാണ് നിലവിലെ വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് മുൻപെ നൂറിന് മേൽ സീറ്റുകൾ നേടുമെന്ന് പറഞ്ഞ എൽഡിഎഫിന്‍റെ കണക്കുകൂട്ടലുകൾ 95 ലേക്ക് മാറി. ന്യൂനപക്ഷ മേഖലകളിലും തീരമേഖലകളിലുമുണ്ടായ കനത്ത പോളിംഗും എൽഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. യുഡിഎഫിന് 85 സീറ്റുകൾ കിട്ടുമെന്നാണ് പ്രതീക്ഷ.നേമത്ത് അടക്കം പത്തോളം സീറ്റുകളിലാണ് ബിജെപിയുടെ വിജയപ്രതീക്ഷ. നിലവിലുള്ള ഏക സീറ്റിൽ നിന്ന് നിയമസഭയിൽ ബിജെപിയുടെ അംഗസംഖ്യ മൂന്നു മുതൽ ആറു വരെ എത്താമെന്ന് പോളിംഗിന് ശേഷം നേതാക്കളുടെ നിരീക്ഷണം. സിറ്റിംഗ് സീറ്റായ നേമത്തും സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരത്തും മെട്രോമാൻ ഇ. ശ്രീധരൻ മത്സരിക്കുന്ന പാലക്കാടും ബിജെപിക്ക് വിജയപ്രതീക്ഷയുണ്ട്.സംസ്ഥാനത്ത് 74.03 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് ഔദ്യോഗിക കണക്ക്. തപാൽ,സർവീസ്…

Read More

മിസ്റ്ററി ത്രില്ലറുമായി ജോജു ജോർജും പൃഥ്വിരാജും

അബാം മൂവീസിന്‍റെ ബാനറിൽ അബ്രഹാം മാത്യു നിർമിച്ച്‌ ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് “സ്റ്റാർ’. ഡൊമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ ഒന്പതിന് തിയറ്ററുകളിലെത്തും. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നിവ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. “സ്റ്റാർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. മലയാളത്തിന്‍റെ പ്രിയ താരങ്ങളായ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവർ ചേർന്ന് താരങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക്‌ പേജിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്. “പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “സ്റ്റാര്‍’. പൃഥ്വിരാജ്, ജോജു ജോർജ് ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ യാണ്…

Read More

അങ്കം കഴിഞ്ഞു; ഇനി കാത്തിരിപ്പ്; യുഡിഎഫ് കോട്ട ആര് വാഴും?

കോട്ടയം: തരംഗങ്ങൾ മാറിമറയുന്നത് ഉറ്റു നോക്കി മൂന്നു മുന്നണികളും. പലകുറി രാഷ്ട്രീയ കാറ്റ് ആഞ്ഞുവീശിയപ്പോഴും ഉലയാതെ നിന്ന യുഡിഎഫ് കോട്ടയാണു കോട്ടയം. സമീപ കാലങ്ങളിലെ പുത്തൻ രാഷ്ട്രീയ സമവാക്യങ്ങൾ കോട്ടയിളക്കുമോ എന്ന നിരീഷിക്കുകയാണ് വോട്ടർമാരും നേതാക്കളും. കേരള കോണ്‍ഗ്രസ് എമ്മിന്‍റ ഇടതുമാറ്റത്തിൽ ഇടതിന്‍റെ നേട്ടവും വലതിന്‍റെ കോട്ടവും എത്രയെന്നതു വിലയിരുത്താൻ മെയ് രണ്ടിന് വോട്ടെണ്ണൽ വരെ കാത്തിരിക്കണം. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പോരാട്ടമാണ് ഇന്നലെ ജില്ലയിലെ തെരഞ്ഞെടുപ്പിൽ കണ്ടത്. അവസാന റൗണ്ടിൽ  ഓടിക്കയറി യുഡിഎഫ്മുന്നണികളും സ്ഥാനാർഥികളും ചേരി മാറി മത്സരിച്ച തെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളിലും വോട്ടുകളുടെ വ്യതിയാനം ഏതുതരത്തിൽ എന്നതാണു കണ്ടറിയേണ്ടത്. സ്ഥാനാർഥി നിർണയ തർക്കത്തിൽ ഏറെ അനിശ്ചിതത്വവും അനൈക്യവും ഉടലെടുത്ത യുഡിഎഫ് അവസാന റൗണ്ടിൽ, പ്രത്യേകിച്ചും രാഹൂൽ ഗാന്ധി ഉണർത്തിയ റോഡ് ഷോ ആവേശത്തിലാണു വേഗമെടുത്തത്. കോട്ടയം, പുതുപ്പള്ളി, വൈക്കം, പാലാ ഒഴികെ മണ്ഡലങ്ങളിൽ യുഡിഎഫ്…

Read More

530 അടി താഴ്ച, പക്ഷേ പാരച്യൂട്ട് പറ്റിച്ചു, പിന്നെ ഇതല്ലാതെ എന്തുചെയ്യാനാ..! അത്രയും നേരത്തെ സന്തോഷം  ഒറ്റ നിമിഷംകൊണ്ട് ആവിയായി…

530 അടി താഴ്ച… അടുത്തേക്കു ചെന്നു താഴേക്കു നോക്കുന്പോൾത്തന്നെ പലർക്കും തലകറങ്ങും. പക്ഷേ, ആവേശവും സാഹസിക ലഹരിയും തലയ്ക്കു പിടിച്ചാൽ പലരും എന്തിനും ഇറങ്ങിത്തിരിക്കും. എത്രയോ താഴ്ചകളിലേക്കു ചാടിയിരിക്കുന്നു. ആകാശത്തുകൂടി ഇങ്ങനെ പറന്നിറങ്ങുന്പോഴുള്ള സുഖം ഒരു ലഹരിയാണ്. അതിന് ഇത്തിരി നിയമം ലംഘിച്ചാലും കുഴപ്പമില്ല എന്ന തീരുമാനവുമായിട്ടാണ് രണ്ടുപേർ ആ ബീച്ചിലെ കുന്നിൻ ചെരിവിലേക്കു വന്നത്. എന്നാൽ, സാഹസത്തിനു കൊടുക്കേണ്ടി വന്നതു വലിയ വില. 530 അടി താഴ്ചയിലേക്കു രണ്ടു പേരും ചാടി. വായുവിലൂടെ കുത്തനെ താഴേക്കു പതിക്കുന്നതിനിടയിലാണ് ഒരാൾ പാരച്യൂട്ട് പതിവുപോലെ നിവർത്താൻ ശ്രമിച്ചത്. പക്ഷേ, എത്ര ശ്രമിച്ചിട്ടും അതു വിടരുന്നില്ല… അത്രയും നേരത്തെ ലഹരിയും സന്തോഷവും ഒറ്റ നിമിഷംകൊണ്ട് ആവിയായി. ബ്രിട്ടനിലെ ഏറ്റവും ഉയർന്ന പാറക്കെട്ടുള്ള ബീച്ചിനു സമീപത്തായിരുന്നു സംഭവം. ആ ഫോണ്‍ കോൾ രാവിലെ 9.15ന് അടിയന്തര നന്പരായ 999 ലേക്ക് ഒരു…

Read More

മെരുങ്ങാതെ എബോള! മരുന്നുമില്ല, വാക്സിനുമില്ല… ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക…

കോംഗോയിലേക്കു വീണ്ടും എബോള വൈറസ് തിരിച്ചെത്തുന്നു എന്ന വാർത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. ഗിനിയ, സിയറ ലിയോണ്‍, നൈജീരിയ എന്നീ പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളെയാണ് എബോള എന്ന വിനാശകാരിയായ രോഗം ബാധിച്ചത്. കോവിഡ് മഹാമാരി താണ്ഡവമാടി നിന്നിരുന്ന വേളയിലാണ് ഈ വാർത്തയും പുറത്തുവന്നത്. 2014ല്‍ എബോളയുടെ വരവിൽ 11,300 ഓളം പേരാണ് മരിച്ചത്. ആ ഓഗസ്റ്റില്‍ ലോകാരോഗ്യസംഘടന എബോള ബാധയെ ആരോഗ്യഅടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. കൊലയാളി! 1976ൽ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ലോകത്ത് ആദ്യമായി എബോള റിപ്പോർട്ട് ചെയ്യപ്പെട്ടത്. പ്രധാനമായി മാൻ, കുരങ്ങ്, മുള്ളൻപന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലാണ് എബോള വൈറസ് ബാധ കണ്ടുവരുന്നത്. രോഗബാധയുള്ള മൃഗങ്ങളുടെ സ്രവത്തിലൂടെയും അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയുമാണ് വൈറസ് മനുഷ്യശരീരത്തിലേക്കു പ്രവേശിക്കുന്നത്. നിപയുടെ കാര്യത്തിലെന്നപോലെതന്നെ പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകൾ രോഗവാഹകരാണ്. ഈ ജീവികൾ കടിച്ച പഴങ്ങൾ നമ്മൾ ഭക്ഷിക്കുന്നതിലൂടെ വൈറസ് നമ്മിലേക്കു പ്രവേശിക്കും. മൃഗങ്ങളിൽനിന്നു…

Read More

രാസദ്രാവകം കഴിച്ചു തൊഴിലാളി മരിച്ച സംഭവം;  അന്വേഷണം ഊർജിതമാക്കി പോലീസ്; പ്രഥമിക വിലയിരുത്തലിലെ കണ്ടെത്തൽ ഇങ്ങനെ…

കുറവിലങ്ങാട്: രാസദ്രാവകം കഴിച്ചു തൊഴിലാളി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. കടപ്ലാമറ്റം ചുമടുതാങ്ങി ചിരട്ടാപ്പുറം രവീന്ദ്ര (56)നാണ് മരിച്ചത്. പോസ്റ്റുമോർട്ടം റിപോർട് ലഭിച്ചതിനു ശേഷം മരണകാരണം വിയക്തമാകും. ഇന്നലെ രാവിലെ പത്തോടെ വോട്ട് ചെയ്ത ശേഷമായിരുന്നു സംഭവം. കടപ്ലാമറ്റം സെന്‍റ് ആന്‍റണീസ് സ്കൂളിൽ പ്രവർത്തിച്ച പോളിംഗ് സ്റ്റേഷന് സമീപമുള്ള കോഴിഫാമിനോട് ചേർന്നായിരുന്നു അവശനിലയിൽ രവീന്ദ്രനെ കണ്ടെത്തിയത്. യൂത്ത്ഫ്രണ്ട് എം നേതാവിന്‍റെ കോഴിഫാമിൽ സൂക്ഷിച്ചിരുന്ന രാസദ്രാവകം മദ്യമെന്നു കരുതി കുടിച്ചതാകാം കാരണമെന്നാണ് പ്രഥമിക വിലയിരുത്തൽ. എൽഡിഎഫ് വ്യാജമദ്യം വിതരണം ചെയ്തെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി. കോഴിഫാം പൊലീസ് അടച്ചുപൂട്ടി സീൽ ചെയ്തു. കടപ്ലാമറ്റം സെന്‍റ് ആന്‍റണീസ് സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്ത ശേഷം രവീന്ദ്രൻ സമീപത്തുള്ള യൂത്ത്ഫ്രണ്ട് എം നേതാവിന്‍റെ വീട്ടിലെ കോഴിഫാമിൽ എത്തി മദ്യമാണ് എന്നു കരുതി രാസദ്രാവകം കഴിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ആസ്വാസ്ഥ്യങ്ങളനുഭവപ്പെടുന്ന സാഹചര്യത്തിൽ…

Read More

ശ്രീലങ്കന്‍ മനുഷ്യക്കടത്ത് സംഘം വീണ്ടും! കേരളതീരത്ത് നിന്നും വീണ്ടും മനുഷ്യക്കടത്തിനു സാധ്യത; മുനമ്പം, ഞാറയ്ക്കല്‍ പോലീസ് അതീവ ജാഗ്രതയില്‍

വൈപ്പിന്‍: കേരളതീരത്ത് നിന്നും വീണ്ടും മനുഷ്യക്കടത്തിനു സാധ്യത. ഇന്‍റലിജൻസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുനമ്പം, ഞാറയ്ക്കല്‍ പോലീസ് അതീവ ജാഗ്രതയില്‍. നാല്‍പ്പത്തിയഞ്ചംഗ ശ്രീലങ്കന്‍ സംഘം കേരള തീരത്ത് നിന്നും ഒാസ്ട്രേലിയയിലേക്ക് കടക്കാനായി കേരളത്തില്‍ എത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. മുന്‍ എല്‍ടിടിഇക്കാരനായ ശ്രീലങ്കയിലെ മുല്ലത്തീവ് സ്വദേശി റോഡ്‌നി എന്നയാളുടെ നേതൃത്വത്തിലാണ് സംഘം കേരളത്തില്‍ എത്തിയിട്ടുള്ളതെന്നാണ് സൂചന. സംഘത്തിലെ ഭൂരിഭാഗം പേരും എല്‍ടിടിഇ അനുഭാവികളാണത്രേ. കൂടാതെ കേരളത്തില്‍ നിന്നു തന്നെ ന്യുസീലാൻഡ്, കാനഡ എന്നിവിടങ്ങിലേക്ക് കടക്കാനും പുലിബന്ധമുള്ള മനുഷ്യക്കടത്ത് സംഘം സംസ്ഥാനത്ത് ആളുകളെ എത്തിച്ചിട്ടുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് മുനമ്പം ഡിവൈഎസ്പി ആര്‍. ബൈജുകുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം ചെറായി, മുനമ്പം, പള്ളിപ്പുറം, എടവനക്കാട് മേഖലകളിലെ റിസോര്‍ട്ടുകളിലും, ഹോം സ്റ്റേകളിലും പരിശോധന നടത്തുകയും ശ്രീലങ്കക്കാരോ ശ്രീലങ്കന്‍ തമിഴ് വംശജരെ, തമിഴന്‍മാരോ തനിച്ചോ കൂട്ടായോ താമസിക്കാനോ ഭക്ഷണം കഴിക്കോനോ എത്തുകയാണെങ്കില്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്ന നിര്‍ദ്ദേശം നല്‍കുകയും…

Read More

ആ പൂരം കഴിഞ്ഞു… ഇനി നമ്മടെ തൃശൂർ പൂരം വരവായ്… അത് കഴിഞ്ഞാലാണ് വോട്ടെണ്ണൽ പൂരം

സ്വന്തം ലേഖകൻ തൃശൂർ: അങ്ങിനെ ആഘോഷവും ആവേശവുമായി തെരഞ്ഞെടുപ്പ് പൂരത്തിലെ വോട്ടെടുപ്പ് പൂരം കൊടിയിറങ്ങി. ഇനി തൃശൂരിന് പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്‍റെ ആഘോഷങ്ങൾ. ഈ മാസം 23നാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം. കോവിഡ് വ്യാപന സാഹചര്യം ഭീഷണിയാണെങ്കിലും പൂരം എല്ലാ ചടങ്ങുകളോടും ആഘോഷങ്ങളോടും കൂടി നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. വോട്ടെടുപ്പിന് മുൻപു തന്നെ ഇതു സംബന്ധിച്ച ഉറപ്പ് ചീഫ് സെക്രട്ടറിയടക്കമുള്ളവരിൽ നിന്നും പൂരം നടത്തിപ്പുകാർ നേടിയെടുത്തിട്ടുണ്ട്. ആരോഗ്യവകുപ്പിന്‍റെ കടുത്ത തടസവാദങ്ങളെയെല്ലാം മറികടന്ന് പൂരം നടത്തിപ്പിന് അധികൃതരുടെ അനുമതി നേടിയെടുക്കാൻ വലിയ ശ്രമം തന്നെയാണ് വേണ്ടി വന്നത്. പൂരം എക്സിബിഷൻ അടക്കമുള്ള എല്ലാം നടത്താൻ അനുമതിയായിട്ടുണ്ട്. പൂരം എക്സിബിഷൻ പത്താം തിയതി ആരംഭിക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സ്റ്റാളുകളുടെ എണ്ണം നിയന്ത്രിച്ചായിരിക്കും എക്സിബിഷൻ നടത്തുക. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും സന്ദർശകരെ പൂരം പ്രദർശന നഗരിക്കുള്ളിലേക്ക്…

Read More

റോഡിലെ താമര ചിഹ്നം മായ്ക്കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കം! തളിയകോണത്ത് സിപിഎം-ബിജെപി സംഘർഷം; എട്ടുപേർക്ക് പരിക്ക്

ഇരിങ്ങാലക്കുട: തളിയക്കോണം എസ്എൻഡിപി സെൻററിൽ പോളിംഗ് സ്റ്റേഷനു പുറത്ത് സിപിഎം-ബിജെപി പ്രർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുകൂട്ടർക്കുമെതിരെ പോലീസ് കേസെടുത്തു. സംഘർഷത്തിൽ മൂന്നു സിപിഎം പ്രവർത്തകർക്കും അഞ്ചു ബിജെപി പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സിപിഎം പ്രവർത്തകരായ തളിയക്കോണം സ്വദേശികളായ തച്ചപ്പിള്ളി വീട്ടിൽ അമൽ (24), പുളിയത്ത്പറന്പിൽ വീട്ടിൽ തേജസ് (22), കൊറ്റായിവളപ്പിൽ ഷാജൻ (50) എന്നിവരെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭാ കൗണ്‍സിലറും ബിജെപി മണ്ഡലം സെക്രട്ടറിയുമായ തച്ചംപ്പിള്ളി വീട്ടിൽ ടി.കെ ഷാജു (40), പ്രവർത്തകരായ തളിയക്കോണം സ്വദേശികളായ വാലുമപറന്പിൽ നിവേദ് (30), തച്ചംപ്പിള്ളി സൗരവ് സതീശൻ (30), താഴത്ത് വീട്ടിൽ സുജിത്ത് (30), പൊറ്റക്കൽ സജീഷ് (26) എന്നിവരെ മാപ്രാണം ലാൽ മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോളിംഗ് ദിവസം വൈകീട്ട് ഏഴിനു പോളിംഗ് നടപടികൾ പൂർത്തീകരിച്ചതിനു ശേഷമായിരുന്നു സംഭവം. ഇലക്ഷൻ കമ്മീഷന്‍റെയും പോലീസിന്‍റെയും നിർദ്ദേശമനുസരിച്ച് എസ്എൻഡിപി സെൻററിലുള്ള…

Read More