രാജ്യത്ത് പണപ്പെരുപ്പം ഒന്നോ രണ്ടോ ദിവസംകൊണ്ടുണ്ടായതല്ല! പണപ്പെരുപ്പം നെഹ്റുവിന്‍റെ തെറ്റുകൊണ്ടാണെന്ന് ബിജെപി മന്ത്രി

ഭോപ്പാൽ: രാജ്യത്തിന്‍റെ സന്പദ്‌വ്യവസ്ഥ കൂപ്പുകുത്തിയത് 1947 ഓഗസ്റ്റ് 15ന് ജവഹർലാൽ നെഹ്റു ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിനു പിന്നാലെയാണെന്നു മധ്യപ്രദേശ് മെഡിക്കൽ വിദ്യാ ഭ്യാസമന്ത്രിയും ബിജെപി നേതാവുമായ വിശ്വാസ് സാരംഗ്. രാജ്യത്ത് പണപ്പെരുപ്പം ഒന്നോ രണ്ടോ ദിവസംകൊണ്ടുണ്ടായതല്ല, സ്വാതന്ത്ര്യം കിട്ടിയതിനുശേഷം വിലക്കയറ്റവും മറ്റു പ്രശ്നങ്ങളും നെഹ്റു കുടുംബം മനഃപൂർവം സൃഷ്ടിച്ചതാണെന്നും ബിജെപി നേതാവുകൂടിയായ വിശ്വാസ് പറഞ്ഞു. നരേന്ദ്രമോദി സർക്കാർ ഏഴുവർഷംകൊണ്ടു സന്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തിയെന്നും സാംരഗ് കൂട്ടിച്ചേർത്തു.

Read More

ഒരാളില്‍ കോവിഡ് – 19 പ്രമേഹത്തിന് കാരണമായിട്ടുണ്ടോ ? എങ്ങനെ മനസിലാക്കാനാവും ? കോവിഡ് ബാധിച്ചാൽ പ്രമേഹമുള്ളവർ ശ്രദ്ധിക്കേണ്ടത്….

ഒരാളില്‍ കോവിഡ് – 19 പ്രമേഹത്തിന് കാരണമായിട്ടുണ്ടോ എന്ന് എങ്ങനെ മനസിലാക്കാനാവും? കോവിഡ് ബാധിച്ചവരില്‍, HbA1c എന്ന പരിശോധന നടത്തിയാല്‍ കഴിഞ്ഞ മൂന്ന് മാസത്തെ രക്തത്തിലെ ശരാശരി ഗ്ലൂക്കോസിന്റെ അളവ് ലഭിക്കും. ഈ നിരക്ക് കൂടിയ അളവിലാണെങ്കില്‍ രോഗിക്ക് കോവിഡ് – 19 ബാധിക്കുന്നതിനു മുന്നേ തന്നെ പ്രമേഹം ഉണ്ടെന്നാണ് അര്‍ഥം. HbA1c നോര്‍മല്‍ ആണെങ്കില്‍, കോവിഡ് നെഗറ്റീവായി കഴിഞ്ഞ് രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ പരിശോധിക്കണം. കോവിഡ് ചികിത്സക്കായി സ്റ്റിറോയിഡ് ഉപയോഗിച്ചിരുന്നെങ്കില്‍, അത് നിര്‍ത്തിയതിന് ശേഷമാണ് ഈ പരിശോധന നടത്തേണ്ടത്. സ്റ്റിറോയിഡിന്‍റെ ഉപയോഗമോ കോവിഡോ ആണ് ബ്ലഡ് ഷുഗര്‍ വര്‍ധിപ്പിച്ചതെങ്കില്‍ കോവിഡ് മാറിയ ശേഷം ഇതു സാധാരണ ഗതിയിലാകും. കോവിഡ് നെഗറ്റീവായി ആഴ്ചകള്‍ക്കു ശേഷവും സ്റ്റിറോയിഡ് ഉപയോഗം നിര്‍ത്തിയതിനു ശേഷവും ബ്ലഡ് ഷുഗര്‍ നില ഉയര്‍ന്നു തന്നെയാണെങ്കില്‍ കോവിഡാണ് പ്രമേഹത്തിന് കാരണമായത് എന്നു പറയാം. ? ഈ…

Read More

ബാറുകൾ രാവിലെ ഒന്പതു മുതൽ തുറക്കാം, കടകൾ പാടില്ല, എന്ത് കൊണ്ട്? സംവിധായകൻ രഞ്ജിത് ശങ്കർ പറയുന്നു…

കടകള്‍ തുറക്കാന്‍ അനുവദിക്കാത്തതിനെ വിമർശിച്ച് സംവിധായകൻ രഞ്ജിത് ശങ്കർ. ബാറുകൾ എല്ലാ ദിവസവും ഒന്പതു മുതൽ തുറക്കാം. മറ്റു കടകൾ പാടില്ല. എന്ത് കൊണ്ട്? എന്നായിരുന്നു രഞ്ജിത്തിന്‍റെ ഫേസ്ബുക്ക പോസ്റ്റ്. സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഇത് അംഗീകരിച്ചിട്ടില്ല. ഒന്നരമാസത്തെ ലോക്ക് ഡൗണ്‍ വ്യാപാരികള്‍ക്ക് വന്‍ കടബാധ്യതയതായും, തൊഴിലിനൊപ്പം മുടക്കിയ പണവും നഷ്ടമായെന്നും വ്യാപാരികള്‍ പറയുന്നു. നിയന്ത്രിത സമയത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Read More

വിജയ് ദേവരകൊണ്ടയുടെ സൂപ്പർഹിറ്റ് ചിത്രത്തിൽ നായിക ആകേണ്ടിരുന്നത് മലയാളി

സന്ദീപ് വാങ്ക സംവിധാനം ചെയ്ത അര്‍ജുന്‍ റെഡ്ഢി എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട തെന്നിന്ത്യയില്‍ സൂപ്പര്‍സ്റ്റാറായി മാറിയത് 2017 ല്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ശാലിനി പാണ്ഡെയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. എന്നാല്‍ സിനിമയിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മലയാളി താരം പാര്‍വതി നായരെ ആയിരുന്നു. പാര്‍വതി തന്നെയാണ് തന്‍റെ കരിയറിലുണ്ടായ ഏറ്റവും വലിയ നഷ്ടത്തെക്കുറിച്ച്‌ ആരാധകരോട് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് അര്‍ജുന്‍ റെഡ്ഢിയിലെ കഥാപാത്രത്തെ വേണ്ടന്നുവെച്ചതിനെക്കുറിച്ച്‌ താരം പറഞ്ഞത്. ഞാന്‍ ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒരു നല്ല ചിത്രമായിരുന്നു അത്. പക്ഷേ എനിക്കുള്ള ചിത്രങ്ങള്‍ എന്നെ തന്നെ തേടിയെത്തുമെന്ന് ഞാന്‍ വിചാരിക്കുന്നു. അതുകൊണ്ട് തന്നെ ഒരുപാട് മനോഹരമായ സിനിമകള്‍ എന്‍റേതായി വരും എന്ന് പ്രതീക്ഷിക്കുന്നു- താരം വ്യക്തമാക്കി. വി.കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു പാർവതിയുടെ അരങ്ങേറ്റം. പിന്നീട്…

Read More

ഇത് സിനിമയിലെ ഒരു പ്രധാന പ്രശ്നമാണ്..! തന്നെ ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ്‌ നടി അപര്‍ണ ബാലമുരളി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അപര്‍ണ ബാലമുരളി. ഇപ്പോള്‍ സിനിമയില്‍ തന്നെ ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ജാഡയില്ലാതെ പെരുമാറുന്നവര്‍ക്ക് പറയുന്ന ഒരു വാക്കിനു വില ഉണ്ടാകില്ലെന്നും ഇത് സിനിമയിലെ ഒരു പ്രധാന പ്രശ്നമാണെന്നും അപര്‍ണ പറയുന്നു. ഒരഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. സിനിമയില്‍ നമ്മള്‍ ഭയങ്കര കൂളായാല്‍ വില കിട്ടണമെന്നില്ല. എനിക്ക് അത് നന്നായി ഫീല്‍ ചെയ്തിട്ടുണ്ട്. കുറച്ചു ജാഡയൊക്കെയിട്ട് നിന്നിരുന്നേല്‍ പറയുന്ന വാക്കിനു വില ഉണ്ടാകുമായിരുന്നു എന്ന് വരെ തോന്നിയിട്ടുണ്ട്. അങ്ങോട്ട് പോയി ഒരാളെ കാണുമ്പോള്‍ ആ കാണാന്‍ പോകുന്ന ആളിന്‍റെെ വാക്കിനു ഭയങ്കര വാല്യൂ ആണ്. സിംപിളായി നിന്നാല്‍ ഇവന്‍ പറയുന്നത് അല്ലെങ്കില്‍ ഇവള്‍ പറയുന്നത് മുഖവുരയ്ക്ക് എടുക്കണ്ട എന്നൊരു രീതി സിനിമയിലുണ്ട്. അത് തമിഴിലായാലും, മലയാളത്തിലായാലും അങ്ങനെയാണ്. അതൊരു നടിക്ക് മാത്രം ഫേസ് ചെയ്യേണ്ടി വരുന്ന കാര്യമല്ല.…

Read More

ഞാന്‍ ചോദിച്ചു, എന്താ ചങ്ങായി ഈ ചെയ്‌തേ എന്ന്..? നടന്‍ സുബീഷ് സുധി നടത്തിയ അഭിമുഖം ചര്‍ച്ചയാവുന്നു…

നടനും സുരേഷ് ഗോപിയുടെ മകനുമായി ഗോകുല്‍ സുരേഷുമൊത്തുള്ള അഭിനയ ഓര്‍മകള്‍ പങ്കുവച്ച് നടന്‍ സുബീഷ് സുധി നടത്തിയ അഭിമുഖം ചര്‍ച്ചയാവുകയാണ്. ഒരഭിമുഖത്തിനിടെയാണ് ഗോകുലിനെപ്പറ്റി സുബീഷ് മനസു തുറന്നത്. സെറ്റില്‍ ഗോകുല്‍ സുരേഷും ഞാനും പിഷാരടിയും കൂടി ഭക്ഷണം കഴിക്കുകയായിരുന്നു. റൂമിലിരുന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ഞാന്‍ ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോള്‍ പെട്ടെന്ന് ഫോണ്‍ വന്നു. ഞാന്‍ പ്ലേറ്റ് അവിടെ വച്ചിട്ട് ഫോണില്‍ സംസാരിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് നോക്കുമ്പോള്‍ കണ്ടത് ഗോകുല്‍ ഞങ്ങളുടെ പാത്രം എടുത്തുകൊണ്ടുപോയി കഴുകി വയ്ക്കുന്നു. ഞാന്‍ ചോദിച്ചു, എന്താ ചങ്ങായി ഈ ചെയ്‌തേ എന്ന്. അപ്പോള്‍ അവന്‍ പറഞ്ഞു. അവന്‍ അങ്ങനെയാ ശീലിച്ചതെന്ന്. ശരിക്കും ഞെട്ടിപ്പോയി. രാഷ്‌ട്രീയത്തിലും സിനിമയിലും ഇത്രയും വലിയ പ്രശസ്തിയുള്ള ഒരാളുടെ മകന്‍, ഇങ്ങനെയൊക്കെ ചെയ്തപ്പോള്‍ ഞെട്ടിപ്പോയി- സുബീഷ് പറഞ്ഞു. ഉള്‍ട്ട സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഈ സംഭവം നടന്നത്.

Read More

കസ്റ്റംസ് കമ്മീഷണറുടെ വെളിപ്പെടുത്തൽ അതീവഗുരുതരം! സ്വാധീനിച്ചതു സിപിഎമ്മാണെന്ന് പകൽപോലെ വ്യക്തമാണ്; കെ. സുധാകരൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒരു രാഷ്ട്രീയപാർട്ടി സ്വാധീനിക്കാൻ ശ്രമിച്ചെന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന്‍റെ വെളിപ്പെടുത്തൽ അതീവ ഗുതുതര സ്വഭാവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. സ്വാധീനിച്ചതു സിപിഎമ്മാണെന്ന് പകൽപോലെ വ്യക്തമാണ്. സുമിത് കുമാറിന്‍റെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി വെട്ടിലായിരിക്കുകയാണ്. അധികാരത്തിന്‍റെ എല്ലാ ശക്തികളും ഉപയോഗിച്ച് സ്വർണക്കടത്ത് കേസ് അട്ടിമറിച്ചുവെന്നാണ് വ്യക്തമാകുന്നത്. സ്വർണക്കടത്തു കേസ് ഇപ്പോൾ മൃതപ്രായത്തിലെത്തിയത് ഈ ഇടപെടലോടെയാണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ അന്തർധാരയുടെ മറ്റൊരു ഏടാണ് പുറത്തുവന്നത്. സുമിത് കുമാറിന്‍റെ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം നടത്തിയാൽ ഒത്തുതീർപ്പു രാഷ്ട്രീയത്തിന്‍റെ ഞെട്ടിക്കുന്ന പിന്നാന്പുറങ്ങൾ പുറത്തുവരുമെന്നും സുധാകരൻ പറഞ്ഞു.

Read More

കോവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സീന്‍ സ്വീകരിച്ചവര്‍! സിഡിസി ജൂലൈ 30ന് പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നത് ഇങ്ങനെ…

മസാച്യുസെറ്റ്‌സ്: സംസ്ഥാനത്ത് ഇപ്പോള്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 74 ശതമാനവും പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് സിഡിസി ജൂലൈ 30ന് പ്രസിദ്ധീകരിച്ച കണക്കുകളില്‍ ചൂണ്ടികാണിക്കുന്നു. രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരുടെ മൂക്കിലൂടെയുള്ള വൈറസാണ്, വാക്‌സീന്‍ സ്വീകരിക്കാത്ത രോഗികളില്‍ രോഗം വ്യാപിക്കുന്നതിന് കാരണമാകുന്നതെന്ന് യുഎസ് ഏജന്‍സി വെളിപ്പെടുത്തിയിട്ടുണ്ട്. സിഡിസിയുടെ പുതിയ മാസ്‌ക് മാന്‍ഡേറ്റിന് കാരണമായി ചൂണ്ടികാണിക്കുന്നത് പുതിയ കണ്ടെത്തലുകളാണ്. ചൊവ്വാഴ്ചയാണ് പൂര്‍ണമായും വാക്‌സിനേറ്റ് ചെയ്തവര്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം സിഡിസി മുന്നോട്ടു വെച്ചത്. ബാണ്‍സ്റ്റേബിള്‍ കൗണ്ടിയില്‍ ജൂലൈ മാസം ധാരാളം ആളുകള്‍ ഒത്തുചേര്‍ന്ന് പരിപാടിയില്‍ പങ്കെടുത്ത 469 പേരില്‍ നടത്തിയ പരിശോധനയിലാണ് 74 ശതമാനം പേര്‍ക്കും (വാക്‌സിനേറ്റ് ചെയ്തവര്‍) വീണ്ടും കോവിഡ് സ്ഥിരീകരിച്ചതെന്നും വെള്ളിയാഴ്ച പരസ്യപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ പഠനമനുസരിച്ചു കോവിഡ് വാക്‌സീനുകള്‍ ഫലപ്രദമല്ല എന്ന നിഗമനത്തിലെത്താന്‍ കഴിയുകയില്ലെന്ന് സിഡിസി വ്യക്തമാക്കി. അമേരിക്കയില്‍ ഇപ്പോള്‍ സംഭവിക്കുന്ന കോവിഡ് മരണങ്ങളില്‍…

Read More

ബ്രോങ്ക്‌സില്‍ വീണ്ടും ആള്‍കൂട്ട കൊലപാതകം; 42 വയസുകാരന്‍ കൊല്ലപ്പെട്ടു

ബ്രോങ്ക്‌സ് (ന്യൂയോര്‍ക്ക്): പതിനഞ്ചോളം പേര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗുറിയസ് ഗുലര്‍മെ (42) മരിച്ചതായി പോലീസ് അറിയിച്ചു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സില്‍ ആയിരുന്നു ആള്‍കൂട്ട കൊലപാതകം നടന്നത്. ഈ ആഴ്ചയില്‍ ടെക്‌സസില്‍ വെടിവയ്പ്പു നടത്തിയ യുവാവിനെ ആളുകള്‍ കൂട്ടം ചേര്‍ന്ന് കല്ലെറിഞ്ഞു കൊലപ്പെടുത്തിയതിന്റെ വാര്‍ത്ത കെട്ടടങ്ങും മുമ്പാണ് മറ്റൊരു കൊലപാതകം കൂടി ന്യൂയോര്‍ക്കില്‍ അരങ്ങേറിയത്. സംഭവത്തിന്റെ തുടക്കം ഞായറാഴ്ചയായിരുന്നു. സഹോദരര്‍ ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇടിച്ച വാഹനത്തിന്റെ ഉടമകള്‍ സഹോദരന്മാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടര്‍ന്ന് തര്‍ക്കം ആരംഭിക്കുകയും പതിനഞ്ചോളം പേര്‍ ചേര്‍ന്ന് സഹോദരന്മാരെ ആക്രമിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട ഗുറിയാസിന്റെ തല ആക്രമണത്തില്‍ അടുത്തുള്ള കോണ്‍ക്രീറ്റില്‍ ഇടിച്ചു. മറ്റേ സഹോദരനേയും ജനകൂട്ടം ആക്രമിച്ചു. കാര്യമായി പരുക്കേറ്റ ഗുറിയാസിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു. കാര്‍ട്ടര്‍ അവന്യു 176 സ്ട്രീറ്റ് മൗണ്ട് ഹോപ്പില്‍ നടന്ന…

Read More

കേരളത്തിൽനിന്നുള്ളവർക്ക് ആർടിപിസിആർ നിർബന്ധം; നിയന്ത്രണം കടുപ്പിച്ച് കർണാടകം

ബംഗളൂരു: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടകം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് നിര്‍ബന്ധമാക്കിയത്. രണ്ട് ഡോസ് വാക്സിൻ എടുത്തവരും ആർടിപിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കേരള-കർണാടക അതിർത്തിയായ തലപ്പാടി ചെക്‌പോസ്റ്റിലും മറ്റ് ഉൾനാടൻ റോഡുകളിലും പരിശോധന കർശനമാക്കാനാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം തീരുമാനമെടുത്തിരിക്കുന്നത്. വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന കർശനമാക്കും.

Read More