പുതിയ വേഷപ്പകർച്ചയിൽ ഇന്ദ്രൻസ്! സ്റ്റേഷൻ 5 റിലീസിനൊരുങ്ങി

ഇന്ദ്രന്‍സ് തികച്ചും വ്യത്യസ്തമായ വേഷത്തില്‍ എത്തുന്ന “സ്‌റ്റേഷന്‍ 5 ‘ റിലീസിനു തയാറായി. കഴിഞ്ഞ ദിവസം രഞ്ജി പണിക്കർ, ജോയ് മാത്യു, റഫീക് അഹമ്മദ് എന്നിവർ ചേർന്ന് പുറത്തിറക്കിയ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോഴിതാ ഇന്ദ്രൻസിന്‍റെ ഗെറ്റപ്പ് സ്റ്റിൽ പുറത്തു വിട്ടിരിക്കയാണ് അണിയറക്കാർ. ചേവമ്പായി എന്ന ശക്തമായ കഥാപാത്രമാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്യുന്ന ‘ സ്‌റ്റേഷന്‍ 5 ‘ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്. ‘ തൊട്ടപ്പന്‍ ‘ ഫെയിം പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂർ,രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, വിനോദ് കോവൂര്‍, ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിഞ്ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്ണ,…

Read More

പിലാരിസ് എന്ന രോഗം എനിക്കുണ്ടെന്ന്  യാമി ഗൗതം

കെരാറ്റോസിസ് പിലാരിസ് എന്ന രോഗം എനിക്കുണ്ട്. കൗമാരക്കാലം മുതല്‍ ഞാന്‍ ഈ അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്. ചര്‍മം കൂടുതല്‍ ഉത്പാദിപ്പിക്കുക വഴി ചെറിയ കുരുക്കളും പാടുകളും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്. അതേ സമയം വര്‍ഷങ്ങളായി താന്‍ അനുഭവിക്കുന്ന ഈ അവസ്ഥയോടുള്ള ഭയവും അരക്ഷിതാവസ്ഥയും ഇപ്പോൾ മാറി. പൂര്‍ണമനസോടെ കുറവുകളെ സ്‌നേഹിക്കാനും സ്വീകരിക്കാനും ഇപ്പോള്‍ എനിക്ക് കഴിയുന്നു. ചര്‍മത്തിലെ പാടുകള്‍ മറയ്ക്കാനോ കണ്ണിന് താഴെയുള്ള ഭാഗം മനോഹരമാക്കാനോ അരക്കെട്ട് അഴകളവുകള്‍ക്കൊത്ത് വയ്ക്കാനോ തോന്നുന്നില്ല. അവ മനോഹരം തന്നെയാണ്. -യാമി ഗൗതം

Read More

അന്ന് നടൻ ഇന്ന് തിരക്കഥാകൃത്ത്

മലയാളികള്‍ക്ക് ഇഷ്ടചിത്രങ്ങളിൽ ഒന്നാണ് ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര. അല്‍ഷിമേഴ്സ് എന്ന രോഗാവസ്ഥയിലൂടെ കടന്നുപോവുന്ന രമേശന്‍ നായരുടെയും കുടുംബത്തിന്‍റെയും കഥ പ്രേക്ഷകരുടെ കണ്ണുനിറച്ചിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന്‍ നായര്‍ എന്ന കഥാപാത്രത്തിന്‍റെ മകനായി എത്തിയത് അര്‍ജുന്‍ ലാല്‍ ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവേളയില്‍ സ്പെഷല്‍ ജൂറി പരാമര്‍ശവും അര്‍ജുന്‍ നേടിയിരുന്നു. നല്ലൊരു ഡാന്‍സര്‍ കൂടിയാണ് അർജുൻ. തന്മാത്രയ്ക്ക് ശേഷം ഏറെ അവസരങ്ങള്‍ തേടിയെത്തിയെങ്കിലും പഠനം പൂര്‍ത്തിയാക്കാനായി സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു അര്‍ജുന്‍. ചാലക്കുടിയിലും ദുബായിലും ബാംഗളൂരുവിലുമായി തന്‍റെ പഠനം പൂര്‍ത്തിയാക്കിയ അര്‍ജുന്‍ ബംഗളൂരുവില്‍ നിന്ന് എംബിഎയും നേടി. തന്മാത്ര കഴിഞ്ഞ് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആശാബ്ലാക്ക് എന്നൊരു സിനിമയിലും അര്‍ജുന്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ, വെള്ളിത്തിരയിലേക്ക് അര്‍ജുന്‍ വീണ്ടുമെത്തുകയാണ്. ഇത്തവണ നടനായല്ല, തിരക്കഥാകൃത്ത് ആയാണ് അര്‍ജുന്‍റെ വരവ്. ടൊവിനോ തോമസിനെ നായകനാക്കി…

Read More

മോൻസനുമായി പിണങ്ങിയതിനു ശേഷം അനിത പുല്ലയിലും ലക്ഷ്മണും രാത്രി 9.21ന് ശേഷം നടത്തിയ ചാറ്റ് പുറത്ത്; അനിതയോട് ചാറ്റിലൂടെ നന്ദി അറിയിച്ചു

തിരുവനന്തപുരം: പുരവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെ കുറിച്ച് ഐജി ലക്ഷ്മണും വിദേശ മലയാളി അനിത പുല്ലയിലും നടത്തിയ വാട്ട്സ്ആപ്പ്ചാറ്റ് പുറത്ത്. മോൻസനുമായി പിണങ്ങിയതിനു ശേഷം അനിത നടത്തിയ ചാറ്റാണ് പുറത്തായത്. മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായ കാര്യം ഐജി ലക്ഷ്മണിനെ അറിയിച്ചത് അനിത പുല്ലയിലാണ്. സെപ്റ്റംബർ 25ന് രാത്രി 9.21ന് ശേഷമുള്ള ചാറ്റാണ് ഇത്. മോന്‍സനെക്കുറിച്ച് മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ രണ്ടു വർഷം മുൻപ് സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും അനിത ലഷ്മണിനോട് പറയുന്നുണ്ട്. വിവരം പങ്കുവച്ചതിന് ലക്ഷ്മണ അനിതയോട് ചാറ്റിലൂടെ നന്ദി അറിയിച്ചു. ഈ ഡിജിറ്റൽ തെളിവുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു.

Read More

അങ്ങനെയൊരു സിനിമാ ചെയ്യുമ്പോൾ… എനിക്ക് സംതൃപ്തി, അവർക്ക് അതൊരു സഹായവും; മനസ് തുറന്ന്  ബിജുമേനോൻ

ഞാന്‍ സിനിമയില്‍ വന്നിട്ട് ഇരുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞു. സിനിമയ്ക്ക് അകത്തും പുറത്തും നിരവധി സുഹൃത്തുക്കള്‍ ഉള്ള വ്യക്തിയാണ് ഞാന്‍. നടനെന്ന നിലയില്‍ വിട്ടുവീഴ്ച ചെയ്തു സിനിമ ചെയ്തിട്ടുണ്ടെന്ന്  ബിജു മേനോൻ. ഒരാള്‍ ഒരു സങ്കടമായി വന്നാല്‍, അതായത് ഞാന്‍ ഒരു സിനിമ ചെയ്തിട്ട് കുറച്ചു വര്‍ഷമായി,എന്നെ ഒന്ന് സഹായിക്കണമെന്ന് പറഞ്ഞു വന്നാല്‍, ആ സിനിമ ഞാന്‍ ഏറ്റെടുക്കും. അതിന്‍റെ കഥയെക്കുറിച്ച്‌ ഒന്നും ഞാന്‍ ചിന്തിക്കില്ല. അയാള്‍ക്കും, അയാളുടെ കുടുംബത്തിനും അതൊരു സഹായകമായല്ലോ എന്ന സംതൃപ്തി ആ സിനിമ ചെയ്തു കഴിയുന്പോള്‍ എനിക്ക് ലഭിക്കുമെനനും  നടൻ പറ‍യുന്നു.

Read More

കാമറയ്ക്ക്  മുന്നിൽ നിന്നും പിന്നിലേക്ക്;  അഹാന കൃഷ്ണ ഇനി സംവിധായിക; ആശംസകളുമായി ആരാധകരും

നടി അഹാന കൃഷ്ണ സംവിധാനത്തിലേക്ക്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്ന വിവരം പങ്കുവച്ചത്. ചിത്രത്തിന്‍റെ പേരോ മറ്റു വിവരങ്ങളോ താരം പുറത്തുവിട്ടിട്ടില്ല. ഇന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുമെന്നും താരം വ്യക്തമാക്കി. അഹാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോവിന്ദ് വസന്ദയാവും സംഗീത സംവിധാനം നിര്‍വഹിക്കുക. നിമിഷ് രവിയാകും ഛായാഗ്രഹണം. ഫസ്റ്റ് ലുക്ക് പോസ്റ്ററും കൂടുതല്‍ വിവരങ്ങളും ഇന്ന് പുറത്തുവിടുമെന്നാണ് അഹാന കുറിച്ചത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് അഹാനയ്ക്ക് ആശംസകള്‍ കുറിച്ചിരിക്കുന്നത്. രാജീവ് രവി ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. ജാന്‍സി റാണി, അടി എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ള ചിത്രങ്ങള്‍.

Read More

ശ്രീകണ്ഠമംഗലം ബാങ്ക്‌ അഴിമതി: പ്രസിഡനന്‍റായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി ആർ. ശശിധരൻ ഉൾപ്പെട്ട  ഭരണസമിതിയിൽ നിന്ന് പണം  ഈടാക്കണം;  സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു

ചേർത്തല: ശ്രീകണ്‌ഠമംഗലം സഹകരണബാങ്കിലെ അഴിമതിയിൽ സർക്കാർ സ്വീകരിച്ച നടപടി ഹൈക്കോടതി ശരിവച്ചു. ഭൂമിവാങ്ങൽ ഇടപാടിൽ ബാങ്കിനുണ്ടായ നഷ്‌ടം പ്രസിഡനന്‍റായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി ആർ. ശശിധരൻ ഉൾപ്പെടെ ഭരണസമിതി അംഗങ്ങളിൽനിന്ന്‌ ഈടാക്കാൻ സഹകരണവകുപ്പ്‌ പുറപ്പെടുവിച്ച സർച്ചാർജ്‌ ഉത്തരവാണ്‌ ജസ്‌റ്റിസ്‌ സതീശ്‌ നൈനാൻ ശരിവച്ചത്‌. കോൺഗ്രസ്‌ ഭരണത്തിലായിരുന്ന ബാങ്കിലാണ്‌ ഭൂമിയിടപാടിൽ ക്രമക്കേട് നടന്നത്‌. ഉപയോഗ യോഗ്യമല്ലാത്ത ഭൂമി കൂടിയ വിലനൽകി നടപടിക്രമങ്ങൾ പാലിക്കാതെ വാങ്ങിയതിലാണ്‌ അന്വേഷണവും നടപടിയും ഉണ്ടായത്‌. അന്വേഷണ റിപ്പോർട്ടിൽ പ്രസിഡന്‍റ് ഉൾപ്പെടെ ആറ്‌ ഭരണസമിതി അംഗങ്ങൾ കുറ്റക്കാരെന്ന്‌ കണ്ടെത്തുകയും അവർക്ക്‌ എതിരെ സർച്ചാർജ്‌ ഈടാക്കാൻ ഉത്തരവായതും. ഇതോടെ ഭരണസമിതിക്ക്‌ ക്വാറം ഇല്ലാതായി. തുടർന്ന്‌ ബാങ്ക്‌ അഡ്‌മിനിസ്‌ട്രേറ്റർ ഭരണത്തിലായി. നിശ്‌ചിത സമയത്തിനുശേഷം തെരഞ്ഞെടുപ്പ്‌ വജ്ഞാപനം ഇറക്കിയപ്പോൾ സർച്ചാർജിനെതിരെ ശശിധരൻ ഉൾപ്പെടെ ഹൈക്കോടതിയെ സമീപിക്കുകയും തെരഞ്ഞെടുപ്പ്‌ തടയുകയുമായിരുന്നു. ഈ കേസിലാണ്‌ സർക്കാർ നടപടി ശരിവച്ച്‌ ബുധനാഴ്‌ച ഉത്തരവുണ്ടായത്‌.

Read More

 സി.പി.എം ബ്രാഞ്ച് അംഗം സജീവന്‍റെ തിരോധാനം;  അണികൾക്കിടയിൽ നേതൃത്വത്തി നെതിരേ പ്രതിഷേധം; പോലീസ് ആശയക്കുഴപ്പത്തിൽ

അമ്പലപ്പുഴ: ദുരൂഹ സാഹചര്യത്തിൽ കാണാതായ സി.പി.എം ബ്രാഞ്ച് അംഗത്തെ കുറിച്ചുള്ള അന്വേഷണം തുടരുന്നു. മൽസ്യ തൊഴിലാളിയായ തോട്ടപ്പള്ളി പൊരിയന്‍റെ പറമ്പിൽ സജീവ(57) നെ കുറിച്ചുള്ള അന്വേഷണമാണ് അമ്പലപ്പുഴ പോലീസിന്‍റെ നേതൃത്വത്തില്‍ നടത്തി വരുന്നത്. കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെ മലപ്പുറം താനൂരിൽ കടൽതീരത്ത് കണ്ട അജ്ഞാത മൃതദേഹം തിരിച്ചറിയാനുള്ള ശ്രമവും നടത്തി. മഞ്ചേരി മെഡിക്കൽ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സജീവന്‍റേതല്ലെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ബുധനാഴ്ച രാത്രി 9 ഓടെ ഇവർ ഇവിടെ എത്തിയാണ് മൃതദേഹം സജീവന്‍റേതല്ലെന്ന് തിരിച്ചറിഞ്ഞത്. ബ്രാഞ്ച് സമ്മേളനത്തിനു മുന്പ്കഴിഞ്ഞ 29 നാണ് അമ്പലപ്പുഴ പൂത്തോപ്പ് ബ്രാഞ്ച് കമ്മിറ്റി അംഗമായ പൊരിയെൻറ പറമ്പിൽ സജീവനെ കാണാതായത്. പാർട്ടിയിൽ വിഭാഗീയത കത്തിനിൽക്കുന്ന അമ്പലപ്പുഴ മേഖലയിൽ നിന്ന് ഇയാളെ കാണാതായതോടെ നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. കണ്ടെത്തൽ ശ്രമങ്ങൾ ഊർജ്ജതമല്ലെന്ന പേരിൽ അണികൾക്കിടയിലും…

Read More

ബൈക്കില്‍ കറങ്ങിനടന്ന് കമിതാക്കളടങ്ങിയ മൂന്നംഗസംഘത്തിന്റെ മാല പൊട്ടിക്കല്‍; ഒടുവില്‍ കുടുങ്ങി; പോലീസ് പറയുന്നതിങ്ങനെ…

കായംകുളം: ബൈക്കിൽ കറങ്ങി നടന്നു പട്ടാപ്പകൽ സ്ത്രീകളുടെ കഴുത്തിലെ മാല പൊട്ടിച്ചെടുത്ത കമിതാക്കളടങ്ങിയ മൂന്നംഗസംഘത്തെ പോലീസ് പിടികൂടി. കായംകുളം പത്തിയൂർ വേലിത്തറ വടക്ക് വീട്ടിൽ അൻവർഷാ(22), കോട്ടയം കൂട്ടിക്കൽ ഏന്തയാർ ചാനക്കുടി വീട്ടിൽ ആതിര(24), കൊല്ലം കരുനാഗപ്പള്ളി തഴവ കടത്തൂർ ഹരികൃഷ്ണ ഭവനത്തിൽ ജയകൃഷ്ണൻ(19) എന്നിവരാണ് പിടിയിലായത്. കായംകുളം പെരിങ്ങാല മേനാമ്പള്ളി മെഴുവേലത്ത് സജിത് ഭവനത്തിൽ സജീവന്‍റെ ഭാര്യ ലളിതയുടെ മാല അപഹരിച്ച കേസിലാണ് സംഘം പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് 26നd ഉച്ചയോടെ ആയിരുന്നു സംഭവം. വീട്ടിലേക്കു നടന്നു പോകുന്ന സമയം സ്കൂട്ടറിലെത്തിയ യുവതീ യുവാക്കൾ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. പോലീസ് പറയുന്നതിങ്ങനെ: ഓഗസ്റ്റ് 25 ന് തിരുവല്ലയിൽ നിന്നും മോഷ്ടിച്ചെടുത്ത സ്കൂട്ടറിൽ കായംകുളത്തെത്തിയ അൻവർഷായും ആതിരയും പകൽ കായംകുളത്തു കറങ്ങിനടന്നു. അന്ന് രാത്രി കായംകുളത്തും ഇവർ തങ്ങി.…

Read More

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് … രോഗിയായ മുരുകന്‍റെ വീട്ടിൽ സൗജന്യമായി വൈദ്യുതിയെത്തിച്ച് മാതൃകയായി കോട്ടത്തറ കെഎസ് ഇബി

അഗളി: വടകോട്ടത്തറ ഉൗരിലെ രോഗിയായ മുരുകന് സൗജന്യമായി വയറിംഗ് ചെയ്ത് നല്കി വെളിച്ചമെത്തിച്ച് കോട്ടത്തറ കെ എസ് ഇ ബി ജീവനക്കാർ മാതൃകയായി. നാലുമാസം പ്രായമായ പേരക്കുട്ടിയുൾപ്പെടെ ഏഴംഗങ്ങളുള്ള മുരുകന്‍റെ കുടുംബം അന്ധകാരത്തിലായിരുന്നു കഴിഞ്ഞിരുന്നത്. പുതിയ വീടുപണിയുന്നതിനായി ഉണ്ടായിരുന്ന വീടിന്‍റെ പകുതി ഭാഗം പൊളിച്ചു നീക്കിയതോടെയാണ് കറന്‍റ് കണക്ഷൻ നഷ്ടമായത്. പുതിയ വീടിന്‍റെ പണി പൂർത്തിയാക്കാനുമായില്ല. പഴയ വീടിന്‍റെ വയറിംഗ് പൊട്ടിപൊളിഞ്ഞ് ഉപയോഗശൂന്യമായി. രോഗിയായ മുരുകന് പണിയെടുക്കാൻ പോലും കഴിയില്ല.മുരുകൻ തന്‍റെ ദയനീയാവസ്ഥ കോട്ടത്തറ കെഎസ്ഇബി ഓഫിസിലെത്തി ജീവനക്കാരെ അറിയിക്കുകയായിരുന്നു. മുരുകന്‍റെ അവസ്ഥ മനസ്‌സിലാക്കിയ സബ്ബ് എൻജിനീയർമാരായ ശിവകുമാർ , ബിനോയ് വടക്കേടത്ത് എന്നിവർ ഇലക്ടിക്കൽ കോണ്‍ട്രാക്ടറും പൊതുപ്രവർത്തകനുമായ കാർത്തിക്കിന്‍റെ സഹായത്തോടെ മുരുകന്‍റെ പഴയ വീട്ടിൽ റീ വയറിംഗ് നൽകി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു നൽകുകയായിരുന്നു. പൊതു പ്രവർത്തകൻ കൂടിയായ കാർത്തിക് മറ്റുള്ളവരുടെ സഹായം സ്നേഹപൂർവ്വം നിരസിച്ച്…

Read More