നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അര്‍ജുനും മലൈകയും വേര്‍പിരിയുന്നു ! മലൈക അതീവ ദുഃഖിത…

ബോളിവുഡിലെ അപൂര്‍വ പ്രണയജോഡികളായ മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നാല് വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിയുന്നത്. മലൈക അതീവ ദു:ഖിതയാണെന്നും ആറ് ദിവസത്തിലേറെയായി താരം വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നും മലൈകയോട് അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ ദിവസങ്ങളിലൊന്നും അര്‍ജുന്‍ മലൈകയെ സന്ദര്‍ശിച്ചിട്ടില്ലെന്നും മലൈകയുടെ വീടിനടുത്ത് താമസിക്കുന്ന സഹോദരി റിയ കപൂറിന്റെ വീട്ടില്‍ സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ പങ്കെടുത്തപ്പോള്‍ പോലും മലൈകയുടെ വീട്ടിലെത്തിയില്ലെന്നും ഇവര്‍ പറയുന്നു. കൂടാതെ ഇത്തരം വിരുന്നുകളില്‍ അര്‍ജുനൊപ്പം പങ്കെടുക്കാറുള്ള മലൈകയുടെ അസാന്നിധ്യം ഇരുവരും തമ്മിലുള്ള ബ്രേക്കപ്പിന്റെ സൂചനയാണെന്നും ഇവര്‍ പറയുന്നു. നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. 98ലാണ് അര്‍ബാസും മലൈകയും വിവാഹിതരാകുന്നത്. ഈ ദാമ്പത്യത്തില്‍ ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുണ്ട്. 2016ലാണ് അര്‍ബാസുമായി വേര്‍പിരിയുന്നത്. പിന്നീട് അര്‍ജനും മലൈകയും പൊതുവേദികളില്‍ ഒരുമിച്ചെത്താന്‍ തുടങ്ങിയതോടെയാണ് ഇവരുടെ…

Read More

ഉറുമിയിൽ വീറോടെ പാർവതി! ഉറുമി ചുഴറ്റി ഏഴാം ക്ലാസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ

അമ്പലപ്പുഴ: ഉറുമി പ്രകടനത്തിൽ വിസ്മയംതീർത്ത വിദ്യാർഥിനി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ. പ്രദീപ് പെരുമാൾ ഗുരുക്കളുടെ ശിഷ്യ പാർവതിയാണ് രണ്ടുറുമികൾ 30 സെക്കൻഡിൽ രണ്ട് കൈകളും ഉപയോഗിച്ച് 212 തവണ വീശി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. തോട്ടപ്പള്ളി കൊട്ടാരവളവ് പ്രണവം വീട്ടിൽ പ്രമോദിന്‍റെയും ആശയുടെയും മകൾ പാർവതി കരുവാറ്റ എസ് എൻ സെൻട്രൽ സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ്. 6 വയസ്സ് മുതൽ തോട്ടപ്പള്ളി “രുദ്ര കളരി സംഘത്തിൽ”. പ്രദീപ്‌ പെരുമാൾ ഗുരുക്കളുടെ ശിക്ഷണത്തിലാണ് കളരി അഭ്യസിച്ചു വരുന്നു. തെക്കൻ സമ്പ്രദായത്തിലുള്ള ചുവട്, ചെറുവടി, നെടുവടി, കത്തി, രണ്ടുകത്തി, ഉറുമി, വാളും പരിചയും കൂടാതെ വടക്കൻ സമ്പ്രദായത്തിലുള്ള മെയ്യ് പയറ്റ്, മുച്ചാൺ പയറ്റ് മുതലായ അഭ്യാസങ്ങളും പരിശീലിക്കുന്നു. തുടർച്ചയായ പരിശീലനത്തിലൂടെ ജില്ലാതല, സംസ്ഥാനതല മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.ലോക്ക്ഡൗൺ സമയം മുതൽ മർമശാസ്ത്രം…

Read More

അവധിക്കാലം ആഘോഷിക്കാൻ ഏകാന്തമായൊരിടം വേണോ ? മൂന്ന് കിടപ്പുമുറികളുള്ള ഈ കോട്ടേജിന് ചില സവിശേഷതകളുണ്ട്; കാര്‍വരും, പക്ഷേ….

നഗരത്തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് സ്വസ്ഥമായി കുറച്ചു ദിവസം. അവധി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളില്‍ ആദ്യ പരിഗണന ഇതിനായിരിക്കും. അതിനായി ഏകാന്തമായ ഒരിടം തേടിപ്പിടിച്ചാണ് ആളുകള്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നത്. അങ്ങനെ ഏകാന്തമായ ഒരിടം യുകെയിലുണ്ട്. ഏകാന്തമായ ഇടം യുകെയിലെ ഏറ്റവും ഏകാന്തമായ അവധിക്കാല കോട്ടേജുകളിലൊന്നാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡെവോണിലെ മാന്‍സാന്‍ഡ്‌സ് ബീച്ചിനു മുകളിലാണ് ആരെയും ആകര്‍ഷിക്കുന്ന ഈ കോട്ടേജുള്ളത്. മൂന്ന് കിടപ്പുമുറികളുള്ള ഈ കോട്ടേജിന് ചില സവിശേഷതകളുണ്ട്. വൈദ്യുതി, ഇന്‍റര്‍നെറ്റ്, ശുചിമുറി, എന്നിവ ലഭ്യമല്ല. എന്നാല്‍, ബ്രിട്ടനിലെ ഏകാന്തമായ ഈ അവധിക്കാല വസതിയുടെ വില എത്രയാണെന്നോ 550,000 പൗണ്ട്, അതായത്് 5 കോടിയിലും കൂടുതല്‍! ആഢംബരമില്ല സാധാരണ വേനല്‍ക്കാല വസതികളെപ്പോലെ ആഡംബരപൂര്‍ണ്ണമായിരിക്കില്ല ഇവിടം.19ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ നെപ്പോളിയന്‍ യുദ്ധതടവുകാര്‍ക്കായി കിംഗ്‌സ്‌വെയറിനും ബ്രിക്‌സാമിനും ഇടയില്‍ നിര്‍മ്മിച്ച മൂന്ന് കോട്ടേജുകളില്‍ ഒന്നാണ് ഈ കോട്ടേജ്. കോസ്റ്റ്ഗാര്‍ഡുകള്‍ പുകയില കടത്തുകാരെ നിരീക്ഷിക്കാനും ഇത്…

Read More

കലയെ ജീവിതചര്യയാക്കിയ പ്രിയപ്പെട്ടവൻ ഈ ലോകത്തുനിന്നു വിട പറഞ്ഞപ്പോൾ അവള്‍ തളര്‍ന്നില്ല! പ്രതിസന്ധികളെ തരണം ചെയ്തുള്ള ശ്രീജയുടെ പോരാട്ടം ഇങ്ങനെ…

എം.സുരേഷ് ബാബു കലയെ ജീവിതചര്യയാക്കിയ പ്രിയപ്പെട്ടവൻ ഈ ലോകത്തുനിന്നു വിട പറഞ്ഞപ്പോൾ അദ്ദേഹം തെളിച്ച കലാ ലോകത്തിന്‍റെ വഴിയിൽ പ്രതിസന്ധികളെ തരണം ചെയ്തു സധൈര്യം മുന്നോട്ടു നീങ്ങുകയായിരുന്നു ശ്രീജാ സുരേഷ് എന്ന ഈ കലാകാരി. കൊച്ചിൻ ഗോൾഡൻ ബീറ്റ്സ് എന്ന ഗാനമേള ട്രൂപ്പിന്‍റെ ഉടമയാണ് മലയാറ്റൂർ സ്വദേശിനിയായ ശ്രീജ. 28 വർഷം ഗാനമേള രംഗത്തു ഗായകനായി വിവിധ ട്രൂപ്പുകളിൽ പാടിയിരുന്ന കലാകാരനാണ് സുരേഷ്. സ്വന്തമായൊരു ഗാനമേള ട്രൂപ്പ് എന്നതായിരുന്നു സുരേഷിന്‍റെ സ്വപ്നം. അങ്ങനെ 1997ൽ എറണാകുളം കേന്ദ്രമാക്കി കൊച്ചിൻ ഗോൾഡൻ ബീറ്റ്സ് എന്ന പേരിൽ ഗാനമേള ട്രൂപ്പ് ആരംഭിച്ചു. കേരളത്തിനകത്തും വിദേശത്തും നിരവധി പ്രോഗ്രാമുകൾ ചെയ്തിരുന്ന സുരേഷ് അഞ്ച് വർഷം മുന്പ് അകാലത്തിൽ ഈ ലോകത്തോടു വിടപറഞ്ഞു. ഇതോടെയാണ് സുരേഷിന്‍റെ ഭാര്യ ശ്രീജ ഗാനമേള ട്രൂപ്പിന്‍റെ നടത്തിപ്പ് ഏറ്റെടുത്തത്. പക്ഷേ, കോവിഡ് മഹാമാരിഎല്ലാം തകർത്തു. അമ്മയും നാലു…

Read More

എട്ടുമാസം വീട്ടു ജോലിക്കു നിന്നപ്പോൾ അടിച്ചുമാറ്റിയത് ലക്ഷങ്ങളുടെ സ്വർണം; വീട്ടുകാരുടെ പരാതിയിൽ മറ്റൊരു വീട്ടിൽ നിന്നും യുവതിയെ പൊക്കി പോലീസ്

രാമംഗലം: പുറനാട്ടുകരയിലുള്ള വിലങ്ങൻ എൻക്ലേവിലുള്ള ഫ്ലാറ്റിൽ മോഷണം നടത്തിയ കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. എളവള്ളി കൊട്ടേക്കാട്ടിൽ വീട്ടിൽ സുനിതയെയാണ് (46) പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 2021 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. 2021 ജൂൺ മുതൽ വീട്ടിലെ ജോലിക്കാരിയായിരുന്ന സുനിത പലപ്പോഴായി വീട്ടിൽനിന്നും വീട്ടുകാരറിയാതെ സ്വർണമാലയും ലോക്കറ്റും മൂക്കുത്തിയും അടക്കം രണ്ടേകാൽ പവന്‍റെ സ്വർണവും വെള്ളിയുടെ കൈചെയിനും ഡയമണ്ട് ലോക്കറ്റും മോഷണം നടത്തി. സംഭവം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് അവിടെ നിന്നും മുങ്ങിയ സുനിത ആലുവയിലുള്ള മറ്റൊരുവീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു. പേരാമംഗലം എസ്ഐ അനുദാസിന്‍റെ നേതൃത്വത്തിൽ അഡീഷണൽ എസ്ഐ അനൂപ്, എഎസ്ഐ സത്യവതി, സീനിയർ സിപിഒ സുധീർ ബാബു, സിപിഒ കൃഷ്ണപ്രസാദ് എന്നിവരാണ് ആലുവയിലെ ജോലിക്കുനിന്നിരുന്ന വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Read More

ആംബുലൻസിൽ വധൂവരന്മാരുടെ യാത്ര…! ആംബുലൻസ് ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ കേസെടുത്ത് പിഴ ചുമത്തും

കായംകുളം: കറ്റാനത്ത് വിവാഹ ശേഷം ആംബുലൻസിൽ വധൂവരന്മാർ വീട്ടിലേക്ക് സൈറൻ മുഴക്കി യാത്ര ചെയ്ത സംഭവത്തിൽ ആംബുലൻസ് ഉടമക്കും ഡൈവർക്കുമെതിരെ കേസെടുത്ത് പിഴ ചുമത്തു മെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ഇന്നലെ ട്രാൻസ് പോർട്ട് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം മാവേലിക്കര മോട്ടോർ വെഹിക്കിൾ ഇൻസ് പക്ടർ മാരായ എസ് സുബി , സി.ബി. അജിത് കുമാർ , എം വി ഐ ഗുരുദാസൻ എന്നിവരുടെ നേതൃത്വത്തിൽ ആംബുലൻസ് കസ്റ്റഡിയിലെടുത്ത് നൂറനാട് പോലീസിന് കൈമാറുകയും ഉടമക്കും ഡ്രൈവർക്കും നോട്ടീസ് നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കറ്റാനത്ത് നടന്ന ഒരു വിവാഹ ശേഷം വധുവരന്മാർ ആഘോഷ പൂർവ്വം ആംബുലൻസിൽ വരന്‍റെ വീട്ടിലേക്ക് യാത്ര ചെയ്തത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും പിന്നാലെ പരാതിയുമായി ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ രംഗത്ത് വരുകയുമായിരുന്നു. കറ്റാനം വെട്ടിക്കോട്…

Read More

പുത്തൻസാങ്കേതിക വിദ്യയുടെ വരവോടെ ആറേശ്വരം മലയിൽ ആർക്കും വേണ്ടാതെ ഒരു ടവർ; ഗ്രാമീണ ജനതയ്ക്ക് കൗതുകവും വിസ്മയവുമായ മൈക്രോ വേവ് ടവറിന്‍റെ കഥയിങ്ങനെ…

കൊടകര: മറ്റത്തൂർ ആറേശ്വരം മലമുകളിലെ മൈക്രോ വേവ് ടവർ നോക്കുകുത്തിയായി.വാർത്താവിതരണ വകുപ്പിനു കീഴിൽ നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്ന മൈക്രോവേവ് റിപ്പീംഗ്  സ്റ്റേഷന്‍റെ ബാക്കി പത്രമാണ് ഈ ടവർ. ടവറുകൾ സർവവ്യാപിയല്ലാതിരുന്ന കാലത്ത് മലയോരത്തെ ഗ്രാമീണ ജനതയ്ക്ക് കൗതുകവും വിസ്മയവും പകർന്ന് തല ഉയർത്തി നിന്നിരുന്ന ആറേശ്വരത്തെ ടവർ ഇപ്പോൾ അനാഥാവസ്ഥയിലാണ്. ടെലികമ്യൂണിക്കേഷൻ വകുപ്പിന്‍റെ റിപ്പീറ്റിംഗ് സ്റ്റേഷന്‍റെ ഭാഗമായിരുന്നു നാലുപതിറ്റാണ്ടു മുന്പ് മറ്റത്തൂർ പഞ്ചായത്തിലെ ആറേശ്വരം കുന്നിൻ മുകളിൽ സ്ഥാപിക്കപ്പെട്ട ഈ പടുകൂറ്റൻ ടവർ. മറ്റത്തൂർ, വരന്തരപ്പിള്ളി, കൊടകര, ആളൂർ, ചാലക്കുടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നു നോക്കിയാൽ കാണാനാകും. ഓട്ടുകന്പനികളിലെ ഉയരമേറിയ പുകക്കുഴലുകളും വൈദ്യുതിബോർഡിന്‍റെ ഹൈടെൻഷൻ ടവർലൈനുകളും മാത്രം കണ്ടുപരിചയിച്ചവർക്ക് ടെലികമ്യൂണിക്കേഷൻസ് വകുപ്പു സ്ഥാപിച്ച ഈ മൈക്രോവേവ് സ്റ്റേഷന്‍റെ കൂറ്റൻ ടവർ വിസ്മയകാഴ്ചയായിരുന്നു. എഴുപതുകളുടെ അവസാനമാണ് ഇത് ആറേശ്വരം കുന്നിനുമുകളിൽ സ്ഥാപിക്കപ്പെട്ടത്. ഈ ടവറിനു നെറുകയിലെ ചുവന്ന ലൈറ്റുകൾ…

Read More

ഈ പാവം പൊയ്‌ക്കോട്ടെ ! എറണാകുളത്ത് റോഡ് ബ്ലോക്കാക്കി പെരുമ്പാമ്പിന്റെ ‘റോഡ് ക്രോസിംഗ്’ ;വീഡിയോ കാണാം…

കേരളത്തിലെ തിരക്കേറിയ റോഡുകള്‍ മുറിച്ചു കടക്കുക ശ്രമകരമാണെന്ന് പറയാതെ വയ്യ. പ്രത്യേകിച്ച് കൊച്ചിയില്‍. എന്നാല്‍ സാമാന്യം തരക്കേടില്ലാത്ത ബ്ലോക്ക് എറണാകുളം സീ പോര്‍ട്ട് എയര്‍പോര്‍ട്ട് പാതയില്‍ സൃഷ്ടിച്ച് ഒരാള്‍ നൈസായി റോഡ് മുറിച്ചു കടന്നതു കണ്ട് അമ്പരന്നിരിക്കുകയാണ് ആളുകള്‍. അത്യാവശ്യം വലിപ്പമുള്ള ഒരു പെരുമ്പാമ്പാണ് കക്ഷി. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ഈ റോഡ് കടക്കല്‍. അഞ്ച് മിനിറ്റോളം സമയമെടുത്താണ് പെരുമ്പാമ്പ് റോഡ് കടന്നത്. അത്രയും നേരം വാഹനങ്ങള്‍ രണ്ട് വശത്തും നിര്‍ത്തിയിട്ടു. കെഎസ്ഇബി ഓഫീസിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് എത്തിയതാകാം പാമ്പെന്നാണ് കരുതുന്നത്. വാഹനങ്ങളില്‍ നിന്നവര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.

Read More

ദുബായിയിലെ കോടികളുടെ വെട്ടിപ്പ് ! കണ്ണൂർ സ്വദേശിയായ യുവാവ് നാട്ടിൽ തിരിച്ചെത്തിയത് വ്യാജ പാസ്പോർട്ടിലോ, കടൽ മാർഗമോ ?

കണ്ണൂര്‍: ദുബായിയിൽ അഞ്ചരക്കോടിയോളം രൂപയുടെ വെട്ടിപ്പ് നടത്തിയ കണ്ണൂർ സ്വദേശി നാട്ടിലേക്കെത്തിയത് എങ്ങനെയെന്ന കാര്യത്തിൽ ദുരൂഹത. കണ്ണൂർ തളാപ്പ് സ്വദേശി ജുനൈദി (24)നെയാണ് ദുബായിയിലെ സ്ഥാപനത്തിൽ നിന്നും 27,51,000- ദിര്‍ഹം (ഏകദേശം അഞ്ചരക്കോടി രൂപ) വെട്ടിപ്പ് നടത്തിയതിന് കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നാട്ടിലെത്തിയ ശേഷം കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അറസ്റ്റ് ചെയ്തത്. 2021 ഒക്ടോബര്‍ നാലിന് യുവാവ് ജോലി ചെയ്തിരുന്ന ഡിജിറ്റല്‍ അസെറ്റ് കൊമേഴ്ഷ്യല്‍ ബ്രോക്കര്‍ എൽസിസി കമ്പനിയില്‍ അടയ്ക്കേണ്ടിയിരുന്ന കലക്ഷൻ തുകയായ 27,51,000- ദിര്‍ഹം അടയ്ക്കാതെ ഒരു സുഹൃത്തിനൊപ്പം മുങ്ങിയെന്നാണ് ദുബായി പോലീസ് രജിസ്റ്റർ ചെയ്ത കേസ്. പണം വെട്ടിപ്പ് നടന്ന ഉടൻ തന്നെ കന്പനി ദുബായി പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി നില നിൽക്കെയാണ് ‌യുവാവ് നാട്ടിലെത്തിയത്. സ്ഥാപനത്തിന്‍റെ പരാതി…

Read More

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങൾ തടയണം! ഒരു സിനിമ ഒരു തൊഴിലിടമായി പരിഗണിക്കണമെന്ന് നിർദേശം

തിരുവനന്തപുരം : സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങൾ തടയാൻ തൊഴിലിടത്തിലെ ലൈംഗിക അതിക്രമം തടയൽ നിയമത്തിന്‍റെ പരിധിയിലേക്ക് സിനിമ മേഖലയും കൊണ്ടുവരാൻ സർക്കാർ തീരുമാനം. വനിതാ , ശിശുക്ഷേമ വകുപ്പ് ഇതു സംബന്ധിച്ച കരട് നിർദേശങ്ങൾ സാംസ്്കാരിക-സിനിമ വകുപ്പിന് കൈമാറി. ഒരു സിനിമയെ ഒരു തൊഴിലിടമായി പരിഗണിക്കണമെന്നതാണ് പ്രധാന നിർദേശം. ഇതു പ്രകാരം ഓരോ സിനിമയ്ക്കും പ്രത്യേക മോണിട്ടറിങ് സമിതി ഏർപ്പെടുത്തണം. സിനിമാ നിർമാണവുമായി ബന്ധപ്പെട്ട എല്ലാപ്രവർത്തനങ്ങളെയുംഉൾപ്പെടുത്തിക്കൊണ്ട് ഒരു സിനിമയെ ഒറ്റ തൊഴിലിടമായി കണക്കാക്കി അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ ആ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളും മോണിട്ടറിങ് സമിതിയുടെ പരിധിയിൽ വരും. കൂടാതെ സിനിമ നിർമിക്കാൻ വിവിധ അനുമതികൾ തേടുമ്പോൾ തന്നെ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചതിന്‍റെ വിവരങ്ങൾ കൂടി സമർപ്പിക്കണമെന്നും കരട് നിർദേശം പറയുന്നു. ഇതു സംബന്ധിച്ച അന്തിമ നിർദേശങ്ങൾ ഉടൻ തയാറാക്കും.

Read More