തന്റെ പോസ്റ്റിനു താഴെ മോശം കമന്റിട്ടയാളെ പറപ്പിച്ച് വൈഗ റോസ് ! താരത്തിന്റെ മറുപടിയിങ്ങനെ…

മിനിസ്‌ക്രീനും ബിഗ് സ്‌ക്രീനിലും ഒരുപോലെ മിന്നിത്തിളങ്ങുന്ന താരമാണ് വൈഗ റോസ്. അലക്‌സാണ്ടര്‍ ദി ഗ്രേറ്റ് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് വൈഗ ബിഗ് സ്‌ക്രീനിലെത്തിയത്. ഡെയര്‍ ദി ഫിയര്‍ എന്ന പ്രോഗ്രാമിലൂടെ ആണ് താരം ആദ്യമായി മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ നിരവധി പ്രോഗാമുകളില്‍ അവതാരകയായി തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തമിഴ് കളേഴ്‌സ് ടിവിയിലെ കോമഡി നൈററ്‌സ് എന്ന പ്രോഗ്രാമിന്റെ അവതാരകയാണ് വൈഗ. തന്റെ പോസ്റ്റിന് താഴെയായി മോശം കമന്റിട്ടയാള്‍ക്ക് വൈഗ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നു. എന്ത് പോസ്റ്റ് ഇടണം എന്ത് എപ്പോ എങ്ങനെ സപ്പോര്‍ട്ട് ചെയ്യണം എന്നുള്ളത് എന്റെ ഇഷ്ടം. ഇങ്ങനത്തെ ഭാഷയാണോ സാധാരണ വീട്ടില്‍ ചേട്ടന്റെ അമ്മയോടും സഹോദരിയോടും പറയാറ്. പാവം വീട്ടുകാര്‍, അവരുടെ ഗതികേട്. ഇങ്ങോട്ട് പറയാന്‍ വരണ്ട, നിങ്ങളുടെ ഭാഷ ശ്രദ്ധിക്കൂയെന്ന് പറഞ്ഞ് മോശം കമന്റിട്ടയാളെ ടാഗ് ചെയ്തായിരുന്നു വൈഗ മറുപടി നല്‍കിയത്. കമന്റിന്റെ…

Read More

“കല്ലിടുന്നതിന് വിലക്ക്’: ഇത്രയും വലിയ പദ്ധതി പോർവിളിച്ച് നടത്താനാകില്ല; സിൽവർ ലൈനിൽ സർക്കാരിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി

  കൊച്ചി: സിൽവർ ലൈൻ പോലുള്ള പദ്ധതികൾ ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല നടപ്പാക്കേണ്ടതെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. നിയമപ്രകാരം സർവേ നടത്തുന്നതിന് എതിരല്ല. എന്നാൽ ഇത്രയും വലിയ പദ്ധതി പോർവിളിച്ച് നടത്താനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കെ റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലുകൾ സ്ഥാപിക്കുന്നതും കോടതി വിലക്കി. സർവേ നിയമപ്രകാരമല്ലാത്ത അതിരടയാളക്കല്ലുകൾ സ്ഥാപിക്കരുതെന്നാണ് നിർദേശം. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് കല്ല് സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേന്ദ്രത്തിന്‍റെ നിലപാടിൽ വ്യക്തതയില്ല. കോടതിയെ ഇരുട്ടത്ത് നിർത്തരുതെന്നും അസി . സോളിസിറ്റർ ജനറൽ നേരിട്ട് ഹാജരായി നിലപാട് അറിയിക്കണമെന്നുമാണ് കോടതിയുടെ ആവശ്യം.

Read More

നടുറോഡില്‍ യുവാവിനെക്കൊണ്ട് പാന്റ് തുടപ്പിച്ച് പോലീസുകാരി ! പിന്നാലെ ‘കവിളത്ത് തലോടലും’;വീഡിയോ വൈറല്‍…

നടുറോഡില്‍ യുവാവിനെക്കൊണ്ട് യൂണിഫോം തുടപ്പിച്ച് പോലീസുകാരി. മധ്യപ്രദേശിലെ രേവയിലാണ് സംഭവം. ബൈക്ക് പിന്നോട്ടെടുക്കുന്നതിനിടെ പാന്റില്‍ ചെളി തെറിപ്പിച്ചുവെന്നാരോപിച്ച് ശശികല എന്ന കോണ്‍സറ്റബിളാണ് യുവാവിനെക്കൊണ്ട് പാന്റ് തുടപ്പിച്ചത്. യുവാവ് പോലീസുകാരിയുടെ പാന്റ് തുടയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഉദ്യോഗസ്ഥ തൂവാല കൊണ്ട് മുഖം മറച്ചിരുന്നു. ചെളി തുടപ്പിച്ചതിനുശേഷം പൊലീസുകാരി യുവാവിന്റെ കരണത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തങ്ങള്‍ വീഡിയോ കണ്ടുവെന്നും അതിലുളള ഉദ്യോഗസ്ഥയെ തിരിച്ചറിഞ്ഞുവെന്നും അഡീഷണല്‍ എസ്പി ശിവകുമാര്‍ പറഞ്ഞു. ആരെങ്കിലും പരാതി നല്‍കുകയാണെങ്കില്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും എസ്പി അറിയിച്ചു.

Read More

കരളിന്‍റെ ആരോഗ്യം(1);വെള്ളം ശുദ്ധമല്ലെങ്കിൽ…

കരൾരോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായ വിധത്തിലാണ് കടുതലായി വരുന്നത്. കരൾമാറ്റ ശസ്ത്രക്രിയ, ആശുപത്രി ചെലവുകൾ താങ്ങാനാവാതെ സാമ്പത്തിക സഹായത്തിനുള്ള കുറിപ്പുകൾ എന്നിവ പത്രങ്ങളിലും ഫ്ളക്സുകളിലും കാണുന്നതും കൂടി വരികയാണ്. കരൾരോഗങ്ങൾ ബാധിച്ച് അകാലത്തിൽ പോലും അന്ത്യശ്വാസം വലിക്കുന്നവരുടെ എണ്ണവും ഉയരങ്ങളിലേക്കാണ് പോകുന്നത്. എന്തിനാണ് കരൾ?മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കരൾ ആണ്. അതിന്‍റെ ഭാരം ഏകദേശം 1000 – 1200 ഗ്രാം വരെ വരും. വയറിന്‍റെ വലതുവശത്ത് മുകളിലാണ് കരളിന്‍റെ സ്ഥാനം.രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഒരു വ്യവസായശാലയുടെ പ്രവത്തനങ്ങളുമായി കരളിന്‍റെ പ്രവർത്തനം താരതമ്യപ്പെടുത്താവുന്നതാണ്. പോഷകങ്ങളുടെ ആഗിരണംപല വിധത്തിലുള്ള മാംസ്യം, ദഹനരസങ്ങൾ, ചില രാസഘടകങ്ങൾ എന്നിവയെ സമന്വയിപ്പിക്കുന്നത് കരളിന്‍റെ പ്രവർത്തനങ്ങളിലൂടെയാണ്. കൂടുതൽ പോഷകാംശങ്ങളുടെയും ആഗിരണപ്രക്രിയ അങ്ങനെയാണ് നടക്കുന്നത്. ഗ്ളൈക്കോജൻ, ചില ജീവകങ്ങൾ, പ്രത്യേകിച്ച് ജീവകം എ, ജീവകം ഡി, ഇരുമ്പ്, മറ്റ് ചില ധാതുക്കൾ എന്നിവ ശേഖരിച്ചു വയ്ക്കാനും…

Read More

ആത്മഹത്യയ്ക്കു ശ്രമിച്ചതല്ല ! ഉറക്ക ഗുളിക ഓവര്‍ഡോസ് ആയതാണെന്ന് യുവനടിയുടെ വിശദീകരണം…

താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നും കഴിച്ച ഉറക്കഗുളികയുടെ അളവ് അമിതമായതാണെന്നുംകൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവ നടിയുടെ വിശദീകരണം. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് നടി പറയുന്നത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍, ഇക്കാര്യം പോലീസ് പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ അപകടനില തരണംചെയ്തിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങള്‍ മൂലമാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹമുയര്‍ന്നിരുന്നു. എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി ആരോഗ്യനില വീണ്ടെടുത്ത ശേഷം ഡിസ്ചാര്‍ജ്ജായി പോയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂറുമാറിയ ശേഷം സാക്ഷികളില്‍ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. സിനിമാ മേഖലയില്‍…

Read More

പിതാവ് ഒഴിച്ചിട്ട കസേരയിലേക്ക്… സിപിഎം കോട്ടയം ജില്ലാ സമ്മേളന വേദിയിലെ  കസേരയിൽ ജോസ് കെ മാണി ഇരിക്കും…

കോട്ടയം: പിതാവ് ഒഴിച്ചിട്ട കസേരയിലേക്ക് മകൻ. സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി നാളെ വൈകുന്നേരം പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് നടക്കുന്ന ധനവിചാര സദസിൽ കേരളാ കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷകനായെത്തുന്പോൾ ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാകുന്നു. മുന്നണി ബന്ധങ്ങളുടെ അതിരുകൾ ലംഘിച്ച് സിപിഎം വേദികളിൽ സാന്നിധ്യമായിട്ടുള്ള കെ.എം. മാണിയുടെ മുഖമാണ് സിപിഎം നേതാക്കളും പ്രവർത്തകരും ഓർക്കുന്നത്. നിരവധി സിപിഎം സമ്മേളനങ്ങളിൽ കെ.എം. മാണി പ്രഭാഷകനായിട്ടുണ്ടെങ്കിലും മകൻ ജോസ് കെ. മാണി ആദ്യമായാണ് സിപിഎം സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനാകുന്നത്. 2011ൽ ധനമന്ത്രിയായ ശേഷമാണ് കെ.എം. മാണി സിപിഎം സമ്മേളനങ്ങളിലെ സജീവ സാന്നിധ്യമായത്. തിരുവനന്തപുരത്ത് എ.കെ.ജി സെന്‍ററിലും പാലക്കാട് നടന്ന സിപിഎം പ്ലീനത്തിലും ത്യശൂരിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലും കെ.എം. മാണിയെത്തി. കോട്ടയം ദേശാഭിമാനി പ്രസിന്‍റെ ഉദഘാടനത്തിൽ കെ.എം. മാണിയോടൊപ്പം ജോസ് കെ.മാണിയും പങ്കെടുത്തിരുന്നു.…

Read More

പങ്കാളിയെ പരസ്പരം കൈമാറിയ കേസ്; പ്രതികളുടെ ലാപ്ടോപ്പിൽ വീഡിയോകളും ചിത്രങ്ങളും

കറുകച്ചാൽ: പങ്കാളിയെ ലൈംഗിക ബന്ധത്തിനു കൈമാറുന്ന സംഘം നിരവധി യുവതികളെ ചൂഷണം ചെയ്തിട്ടുള്ളതായി സംശയം. പീഡനത്തിന് ഇരയായ യുവതിയുടെ പരാതിയിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.ഒരു തവണ കുടുങ്ങുന്നവരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ചൂഷണം നടത്തിയിരുന്നത്. പലരും ഇത്തരത്തിൽ ഇവരുടെ ഭീഷണിക്കു മുന്നിൽ കുടുങ്ങി രക്ഷപ്പെടാനാവാത്ത വിധം അകപ്പെട്ടു പോയിരിക്കുകയാണ്. സംഭവത്തിൽ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചു പങ്കാളികളെ കൈമാറുന്ന 14 സംഘങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയാണ്. കറുകച്ചാലിൽ പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയാണ് ഭർത്താവ് പീഡനത്തിനിരയാക്കിയതെന്നും കുടുംബത്തെ ഓർത്ത് സഹിക്കുകയായിരുന്നുവെന്നും ഇരയായ യുവതിയുടെ സഹോദരൻ വെളിപ്പെടുത്തിയിരുന്നു.വിവാഹം കഴിഞ്ഞ് ഏതാനും നാളുകൾക്കുശേഷം തന്നെ ഭർത്താവ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. മറ്റുള്ള പുരുഷന്മാരുമായി കിടപ്പറ പങ്കിടണമെന്ന് നിർബന്ധിച്ചതോടെ സഹോദരി വീട്ടിൽ വന്നുനിന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. തമാശക്കായി പറഞ്ഞതാണെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞ് വീട്ടിലെത്തി മാപ്പുപറഞ്ഞശേഷം ഇയാൾ യുവതിയുമായി വീട്ടിലേക്ക് പോയി.…

Read More

സമ്മതത്തോടെയുള്ള വഞ്ചന! ഭാര്യമാരെ മാത്രമല്ല, കാമുകിമാരെയും പെണ്‍സുഹൃത്തുക്കളെയും പരസ്പരം കൈമാറുന്ന സംഘങ്ങളും ഈ ഗ്രൂപ്പുകളിൽ സജീവം

പ്രതികളിൽ അഞ്ചുപേരും ഭാര്യമാരുമായി വന്നവരായിരുന്നു. അല്ലാതെ നാലുപേരും വന്നു. അവർക്ക് ഫീസുണ്ട്. സംഘത്തിന് ഇവർ 14,000 രൂപ നൽകണം. വീടുകളാണ് ഇവർ കേന്ദ്രമാക്കുന്നത്. വളരെ സൗഹൃദപരമായ അന്തരീക്ഷം. സുഹൃത്തുക്കൾ ഒത്തുകൂടുന്നുവെന്ന ധാരണ നാട്ടുകാർക്കും. കുട്ടികളുമായി കുടുംബം എത്തുന്നു. കുട്ടികൾ ഭക്ഷണം കഴിച്ചു കളിക്കുന്നു. ഇവർ മുറികളിൽ ഒരുമിച്ചുകൂടുന്നു. ആരും അറിയുന്നില്ല. സംഘത്തിലുള്ളവർ പരസ്പരം പരിചയപ്പെട്ടുകഴിഞ്ഞാൽ കുടുംബ സുഹൃത്തുക്കളെപ്പോലെയാണ് ഇടപെടൽ. രണ്ടിലേറെ തവണ പരസ്പരം കണ്ടു സംസാരിച്ച ശേഷമാണ് ഒത്തുചേരാൻ സ്ഥലം കണ്ടെത്തുന്നത്. സമൂഹമാധ്യമ ഗ്രൂപ്പുകളിൽ അംഗങ്ങളായവർ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വ്യാജ പ്രൊഫൈലുകൾ ആണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിലുള്ളവരും സംഘത്തിലുണ്ട്. ഇരുപ ത്തഞ്ചോളം പേർ പോലീസിന്‍റെ നിരീക്ഷണത്തിലാണ്. സമ്മതത്തോടെയുള്ള വഞ്ചന സമ്മതത്തോടെയാണെങ്കിൽ അംഗീകരിക്കാം എന്ന പുതിയ മാനമാണ് തട്ടിപ്പിനു നൽകിയിരിക്കുന്നത്. വിവാഹം പവിത്രമാണെന്നും വിവാഹിതരായ ദന്പതികൾക്കിടയിൽ മാത്രം ശാരീരിക അടുപ്പം നടക്കണമെന്നുമുള്ള വിശ്വാസത്തിന് വിരുദ്ധമായി, സന്തോഷത്തിനായി…

Read More

ഭർത്താവിന്‍റെ ഭ്രാന്ത് ! അവൾക്കു വേറേ വഴിയില്ലായിരുന്നു… ലൈംഗിക വേഴ്ചയ്ക്ക് ഏർപ്പെടേണ്ടി വന്നത് നിരവധി പേരുമായി…

സൂര്യ നാരായണൻ 26 കാരിയുടെ മുന്നിൽ വേറെ വഴിയില്ലായിരുന്നു, ഭർത്താവ് പറയുന്നത് അനുസരിക്കുക അല്ലെങ്കിൽ ആരോടെങ്കിലും പരാതി പറഞ്ഞു മരിക്കുക. വേറെ മാർഗമില്ലാത്തതു കൊണ്ടു മാത്രമാണ് സാറേ, ഞാൻ പരാതി നൽകുന്നതെന്നു കരഞ്ഞു പറയുന്ന യുവതിയുടെ ദയനീയാവസ്ഥ പോലീസുകാർക്കു മനസിലായി. അതു കൊണ്ടുമാത്രമാണ് രണ്ട് എഫ്ഐആർ തയാറാക്കി അവർ അന്വേഷണം ആരംഭിച്ചത്. കേട്ടു കേൾവിയില്ലാത്ത പല സംഭവങ്ങളും നമ്മൾ കേട്ടു വരികയാണ്. എന്താ കഥ. നമ്മുടെ നാട്ടിലും കപ്പിൾ മീറ്റ് തഴച്ചു വളരുന്നു. കപ്പിൾ മീറ്റ് എന്നു പറഞ്ഞാൽ അത് അധികപ്പറ്റായി പോകും. വൈഫ് സ്വാപ്പിംഗ്്(ഭാര്യമാരെ കൈമാറൽ). ഇങ്ങനെയും ഭർത്താക്കന്മാർ കേട്ടിട്ടില്ലാത്ത ഒരു കഥയാണ് നമ്മൾ കേരളത്തിൽ വായിക്കുന്നത്. അപ്പോൾ ഇത് അനുഭവിക്കുന്ന നമ്മുടെ സഹോദരിമാരുടെ അവസ്ഥ ഒന്ന് ആലോചിക്കുക. ഭാര്യ അന്യപുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതു കാണാൻ ആഗ്രഹിക്കുന്ന ഭർത്താവ്. ഭാര്യ ഇപ്രകാരം ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്യാൻ…

Read More

ശബരിമല തീർഥാടനം; മകരവിളക്കു ദിവസം മലകയറാന്‍ നിയന്ത്രണങ്ങള്‍; വ്യൂ പോയന്‍റുകളില്‍ സൗകര്യങ്ങളും സുരക്ഷയും

ശബരിമല: മകരവിളക്ക് ദിവസം തിരുവാഭരണ ഘോഷയാത്രയുടെ സ്വീകരണവുമായി ബന്ധപ്പെട്ട് പമ്പയില്‍ അയ്യപ്പന്‍മാര്‍ക്ക് പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും ഇന്ന് പമ്പയില്‍ ചേരുന്ന യോഗം ഇതുസംബന്ധിച്ച് തീരുമാനം എടുക്കുമെന്നും എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. ഭക്തര്‍ കൂടുതലായി മകരവിളക്ക് ദര്‍ശനത്തിന് നില്‍ക്കുന്ന പാണ്ടിത്താവളം, അന്നദാന മണ്ഡപം എന്നിവിടങ്ങളിലും സമീപ പ്രദേശത്തും വൃത്തിയാക്കലും മറ്റും പൂര്‍ത്തിയായി വരികയാണ്. രണ്ട് അധിക ബ്ലോക്കുകളിലായി 240 ടോയ്ലെറ്റുകള്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ തയാറാക്കിയിട്ടുണ്ട്. കൂടാതെ പാണ്ടിത്താവളത്ത്പുതിയതായി നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ ബുധനാഴ്ച ഒരു എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സംവിധാനം(ഇഎംസി) ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സജ്ജമാക്കും. കൂടാതെ ഫയര്‍ ഫോഴ്‌സിന്റെ സാന്നിധ്യവും അവിടെ ഉറപ്പാക്കുന്നുണ്ട്. തിരുവാഭരണഘോഷയാത്ര വരുന്നത് പ്രമാണിച്ചുള്ള എല്ലാ മുന്നൊരുക്കങ്ങളും സന്നിധാനത്ത് പൂര്‍ത്തിയാക്കി. മകരവിളക്ക് ദിവസം തിരുവാഭരണഘോഷയാത്ര വരുന്നതിനു മുന്നോടിയായി പമ്പയില്‍ തീര്‍ഥാടകരെ നിയന്ത്രിക്കുന്നതു കൂടാതെ കെഎസ്ആര്‍ടിസി ബസിന്റെ ഷെഡ്യൂളുകളിലും നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും…

Read More