ഞാന്‍ ബ്രേക്കപ് ആകാൻ..! പ്ലസ്ടു മുതലുളള സുഹൃത്തായിരുന്നു; അവന്‍റെ മരണം എന്നെ തളര്‍ത്തി; ഡിപ്രഷനായിരുന്നു; തുറന്നുപറഞ്ഞ്‌ വിന്‍സി അലോഷ്യസ്

എറണാകുളത്ത് കോളേജില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു പ്രണയം ഉണ്ടായിരുന്നത്. വീട്ടുകാര്‍ പിടിച്ചു. അങ്ങനെ അതൊന്നു ബ്രേക്കപ് ആക്കേണ്ടി വന്നു. അതിനോടൊപ്പം തന്നെ എന്‍റെ ഏറ്റവും അടുത്ത സുഹൃത്തും മരിച്ചു. രണ്ടിന്‍റെയും കൂടി കാര്യം ആയപ്പോള്‍ ആണ് അങ്ങനെ ചെയ്തത്. പിന്നീട് പ്രാക്ടിക്കലി ചിന്തിച്ചപ്പോള്‍ അത് പ്രശ്നമായി തോന്നി. രണ്ട് വ്യത്യസ്ത മതത്തില്‍പ്പെട്ടവരായിരുന്നു ഞങ്ങള്‍. അങ്ങനെയാണ് ഞാന്‍ തന്നെ അത് അവസാനിപ്പിച്ചത്. അവിടെ അതിനെ സൊ കോള്‍ഡ് തേച്ചു എന്നായി. രണ്ടു രണ്ടര കൊല്ലം സുഹൃത്തുക്കളാലും കോളജിലും എല്ലാം ഒറ്റപ്പെട്ടു. പ്ലസ്ടു മുതലുളള സുഹൃത്തായിരുന്നു. അവന്‍റെ മരണം എന്നെ തളര്‍ത്തി. ഡിപ്രഷനായിരുന്നു. ഞാന്‍ ബ്രേക്കപ് ആകാൻ അതും കാരണമാകാം -വിന്‍സി അലോഷ്യസ്

Read More

മഞ്ജുചേച്ചിയും ഞാനും..! ആ സിനിമയിലൂടെയാണ് ഞാന്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച് തുടങ്ങിയത്; മനസുതുറന്ന്‌ ദിവ്യ ഉണ്ണി

പ്രണയവർണങ്ങൾ ഇറങ്ങിയ കാലത്ത് മാധ്യമങ്ങളിലെല്ലാം ഇന്‍റര്‍വ്യൂ എടുക്കുന്ന സമയത്ത് ഞാനും മഞ്ജു വാര്യരുമായി എങ്ങനെയാണെന്ന ചോദ്യം സ്ഥിരമായി വരാറുണ്ടായിരുന്നു. പലയിടത്തും ഞാന്‍ തന്നെ മഞ്ജുചേച്ചിയെക്കുറിച്ച് പറയും. എന്‍റെ മൂന്നാമത്തെ സിനിമ കഴിഞ്ഞ സമയത്ത് ഗള്‍ഫിലേക്കൊരു പ്രോഗ്രാമിന് പോയിരുന്നു. അതിന് മുന്‍പ് താരസംഗമം എന്ന പരിപാടിയില്‍ വച്ച് ഞാനും മഞ്ജു ചേച്ചിയും പരിചയപ്പെട്ടിരുന്നു. അന്നേരം തന്നെ വളരെ ഫ്രണ്ട്‌ലിയായി. പിന്നെ ഒരു മാസത്തോളം നീണ്ട ഗള്‍ഫ് ടൂറൊക്കെ കഴിഞ്ഞപ്പോഴെക്കും മഞ്ജുചേച്ചിയും ഞാനും സുഹൃത്തുക്കളായി. അതിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് പ്രണയവര്‍ണങ്ങളില്‍ ഒന്നിച്ച് അഭിനയിക്കുന്നത്. കോളേജ് അടച്ചിട്ടിരിക്കുന്ന സമയത്തൊന്നുമല്ല പ്രണയവര്‍ണങ്ങളുടെ ഷൂട്ടിംഗ് നടന്നത്. അന്ന് അവിടെ കോളേജില്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. പിന്നെ ആ സിനിമയിലൂടെയാണ് താന്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച് തുടങ്ങിയത്. -ദിവ്യ ഉണ്ണി

Read More

മാനസികമായി ആകെ തകർന്നിരിക്കുകയാണോ? സോഷ്യൽ മീഡിയ സാമന്ത ഉപേക്ഷിച്ചിട്ടില്ല; കാരണമായി പറയുന്നത് ഇങ്ങനെ…

തെന്നിന്ത്യയിലെ താരറാണിമാരിൽ ഒരാളാണ് സാമന്ത. ബോളിവുഡിലേക്ക് ചുവടു വയ്ക്കാനിരിക്കുന്ന താരത്തിനെ തേടി നിരവധി അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ രണ്ടാം സ്ഥാനത്താണ് സാമന്ത. വിവാഹമോചിതയായ സമയത്തുപോലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്നു സാമന്ത. എന്നാൽ കുറച്ചു നാളായി സാമന്തയെ സോഷ്യൽ മീഡിയയിൽ കാണുന്നില്ല. നിരന്തരം പോസ്റ്റുകളും സ്റ്റോറികളും ഇട്ടിരുന്ന സാമന്തയെ അപൂർവമായി മാത്രമേ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ കാണാറുള്ളൂ. ഇതിന് കാരണമെന്താണെന്ന ചോദ്യം നാളുകളായി സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. വിവാഹ മോചനത്തിന് പിന്നാലെ നടിക്കെതിരേ നിരന്തര വിമർശനങ്ങൾ വന്നപ്പോഴും സോഷ്യൽ മീഡിയയിൽ നിന്ന് സാമന്ത മാറി നിന്നിരുന്നില്ല. ആ സാമന്തയ്ക്ക് ഇപ്പോൾ എന്താണ് പറ്റിയതെന്നായിരുന്നു ആരാധകരുടെ ചോദ്യം. നടി മാനസികമായി ആകെ തകർന്നിരിക്കുകയാണെന്ന് വരെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ സാമന്തയുടെ സോഷ്യൽ മീഡിയ അഭാവത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ് നടിയുമായി ബന്ധപ്പെട്ട അടുത്ത…

Read More

ഭർത്താവ് ഗൾഫിലാ… വീട്ടിൽ അസുഖ ബാധിതയായ അമ്മ മാത്രമേ ഉള്ളു..! ഹണിട്രാപ്പിൽ കൂടുതൽ ഇരകളുണ്ടോ ? ഫീനിക്സ് കപ്പിൾസിന്‍റെ ചിറകറ്റു; അന്വേഷണം ഉൗർജിതമാക്കി

സ്വന്തം ലേഖകൻ പാലക്കാട്: ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചവരെക്കുറിച്ച് പോലീസ് അന്വേഷണം ഉൗർജിതമാക്കി. കൂടുതൽ പേരെ ഇവർ ഹണിട്രാപ്പ് പോലെ കുടുക്കിയിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. യൂ ട്യൂബിലും സൈബർ ലോകത്തും ഫീനിക്സ് കപ്പിൾ എന്നാണ് അറസ്റ്റിലായ ദന്പതികളായ കൊല്ലം സ്വദേശിനി ദേവുവും ഭർത്താവ് കണ്ണൂർ സ്വദേശി ഗോകുൽ ദീപുവും അറിയപ്പെടുന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിക്കു പുറമെ മറ്റാരെങ്കിലും ഇവരുടെ ഹണിട്രാപ്പിൽ കുടുങ്ങിയിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ദന്പതികളടക്കം ആറുപേരാണ് അറസ്റ്റിലായത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളടക്കം അറസ്റ്റിലായിരുന്നു. കോട്ടയം പാലാ രാമപുരം സ്വദേശി ശരത് (24), തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരെയും പാലക്കാട് ടൗണ്‍ സൗത്ത് ഇൻസ്പെക്ടർ ടി. ഷിജു എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ യാക്കരയിൽ എത്തിച്ചാണ് സംഘം…

Read More

വരുന്നു 2022ലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റ്! മണിക്കൂറിൽ 195 മൈൽ വേഗം

ടോക്കിയോ∙ 2022 ലെ ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റ് കിഴക്കൻ ചൈനാ കടലിൽ ശക്തി പ്രാപിക്കുന്നുവെന്ന് റിപ്പോർട്ട്. ജപ്പാനെയും ചൈനയുടെ കിഴക്കൻ തീരങ്ങളെയും ഫിലിപ്പീൻസിനെയും കാറ്റ് സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഹിന്നനോർ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കൊടുങ്കാറ്റിന് മണിക്കൂറിൽ 160 മൈൽ മുതൽ 195 മൈൽ വരെ (257 മുതൽ 314 വരെ കിലോമീറ്റർ) വേഗം കൈവരിക്കാൻ സാധിക്കും. യുഎസ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാൻ കാലാവസ്ഥാ വിഭാഗവും ചേർന്നാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോൾ ജപ്പാനിലെ ഒക്കിനാവയിൽനിന്ന് 230 കിലോമീറ്റർ അകലെയുള്ള കാറ്റ്, തെക്കുപടിഞ്ഞാറ് ഭാഗത്ത് റുക്യു ദ്വീപിന് സമീപത്തേക്ക് മണിക്കൂറിൽ 22 കിലോമീറ്റർ വേഗത്തിലാണ് പ്രാദേശിക സമയം രാവിലെ പത്തിന് നീങ്ങിയത്. 200–300 മില്ലീമീറ്റർ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. റുക്യുവിൽ പ്രളയമുണ്ടാകുമെന്നാണ് വിലയിരുത്തൽ.</p> അതേസമയം, അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി വളരെ ശാന്തമാണ്. 25 വർഷത്തിനുശേഷമാണ് അറ്റ്ലാന്റിക് സമുദ്രത്തിൽ ഓഗസ്റ്റിൽ…

Read More

ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ പുഷ് അപ്പുകള്‍! പക്ഷെ ഈ റിക്കാര്‍ഡിനുടമ ജിമ്മില്‍ പോയിട്ടില്ല; ഈ യുവാവിനെക്കുറിച്ച് അറിയാതെ പോകരുത്…

പലരും പല കാര്യങ്ങളില്‍ റിക്കാര്‍ഡ് തീര്‍ക്കുന്ന വാര്‍ത്തകള്‍ നാം നിത്യേന കേള്‍ക്കാറുണ്ടല്ലൊ. എന്നാല്‍ പഞ്ചാബില്‍ നിന്നുള്ള കുവാര്‍ അമൃത്ബീര്‍ സിംഗ് തീര്‍ത്ത റിക്കാര്‍ഡ് ഏവരെയും ഒന്ന് അമ്പരപ്പിച്ചിരിക്കുകയാണ്. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ബട്ടാലയിലെ ഉമര്‍വാല ഗ്രാമത്തില്‍ നിന്നുള്ള കുവാര്‍ ഒരു മിനിറ്റിനുള്ളില്‍ 45 പുഷ്അപ്പുകള്‍ (വിരലുകള്‍ കൊണ്ട്) ചെയ്താണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. എന്നാല്‍ ഈ നേട്ടം കൈവരിച്ച ഈ ഇരുപതുകാരന്‍ ഇതുവരെ ജിംനേഷ്യത്തില്‍ പോയിട്ടില്ലെന്നതാണ് ഏവരേയും അതിശയിപ്പിക്കുന്നത്. മാത്രമല്ല പ്രോട്ടീന്‍ സപ്ലിമെന്‍റുകളൊന്നും ഇദ്ദേഹം ഉപയോഗിച്ചിരുന്നില്ല. പകരം വീട്ടില്‍ പാകം ചെയ്യുന്ന ആഹാരമാണ് കഴിക്കുന്നത്. തൈര്, പാല്‍, വെണ്ണ, നെയ്യ് എന്നിവ ഭക്ഷണത്തില്‍ കുവാര്‍ ഉള്‍പ്പെടുത്തിയിരുന്നു. പുലര്‍ച്ചെ നാലുമണി മുതല്‍ തന്‍റെ ദിനചര്യ ആരംഭിക്കുന്ന കുവാര്‍ രാവിലെ രണ്ട് മണിക്കൂറും വൈകുന്നേരം രണ്ട് മണിക്കൂറും പരിശീലനം ചെയ്യാറുണ്ടായിരുന്നു. നേട്ടം കൈവരിക്കാന്‍ തുടര്‍ച്ചയായി 21 ദിവസം കുവാര്‍…

Read More

വെല്‍ പ്ലേയ്ഡ് ബ്രദര്‍ ! പാണ്ഡ്യയെ പുകഴ്ത്തിയ മുഹമ്മദ് ആമിറിനെതിരേ പാക്കിസ്ഥാന്‍കാരുടെ സൈബര്‍ ആക്രമണം…

ഏഷ്യാക്കപ്പില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പുകഴ്ത്തി ട്വീറ്റ് ചെയ്ത പാക്കിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിറിനെതിരേ പാക്ക് ആരാധകരുടെ സൈബര്‍ ആക്രമണം. ഇന്ത്യ പാക്കിസ്ഥാനെ തോല്‍പിച്ചതിനു പിന്നാലെയാണ് മുഹമ്മദ് ആമിര്‍ കളിയിലെ താരമായ ഹാര്‍ദിക് പാണ്ഡ്യയെ പുകഴ്ത്തിയത്. ‘വെല്‍ പ്ലേയ്ഡ് ബ്രദര്‍’ എന്നു മാത്രമാണ് ആമിര്‍ ട്വിറ്ററില്‍ കുറിച്ചത്. മുന്‍പ് മത്സരത്തിനിടെ പരുക്കേറ്റു പുറത്തായതും ഇപ്പോഴത്തെ പ്രകടനവും ഉള്‍പ്പെടുത്തിയുള്ള ഒരു ചിത്രം ഹാര്‍ദിക് ട്വീറ്റ് ചെയ്തിരുന്നു. ഇതു റീട്വീറ്റ് ചെയ്തായിരുന്നു ആമിറിന്റെ പ്രതികരണം. എന്നാല്‍ ഇതു രസിക്കാതിരുന്ന പാക്കിസ്ഥാന്‍ ആരാധകര്‍ രൂക്ഷഭാഷയിലാണ് ആമിറിനെതിരെ രംഗത്തെത്തിയത്. ‘നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു’വെന്ന് ചിലര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഐപിഎല്ലില്‍ കളിക്കുന്നതിനു വേണ്ടിയാണ് ആമിര്‍ ഇന്ത്യന്‍ താരങ്ങളെയും ക്രിക്കറ്റ് ബോര്‍ഡിനെയും പുകഴ്ത്തുന്നതെന്നും മറ്റൊരാള്‍ ആരോപിച്ചു. ആമിറിനെതിരെ കോഴ ആരോപണവും ചിലര്‍ ഉയര്‍ത്തുന്നു. പന്തു കൊണ്ടും ബാറ്റ് കൊണ്ടും…

Read More

മലയാളി മങ്ക! തെങ്കാശിയിലെ സൂര്യകാന്തി പാടത്ത് ഓണം ഫോട്ടോഷൂട്ടുമായി ഗൗരി സിജി മാത്യൂസ്; ചിത്രങ്ങള്‍ വൈറല്‍

ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. ഇന്‍സ്റ്റഗ്രാമില്‍ യുവാക്കള്‍ക്കിടയില്‍ താരമായ ഗൗരി സിജി മാത്യൂസിന്റെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. തെങ്കാശിയിലെ സൂര്യകാന്തി പാടത്ത് നടത്തിയ ഫോട്ടോഷൂട്ടില്‍ തനി മലയാളി മങ്കയായാണ് ഗൗരി എത്തിയിരിക്കുന്നത്. പരമ്പരാഗത കേരളീയ വേഷമാണ് ഗൗരി ധരിച്ചിരിക്കുന്നത്. മുണ്ടും മുലക്കച്ചയും ധരിച്ച പഴശിരാജയിലെ കനിഹയെ ഓര്‍മ്മിപ്പിക്കുന്ന വസ്ത്രധാരണമാണ് നടത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിന് വേണ്ടി ഗൗരിയെ അണിയിച്ചൊരുക്കിയിരിക്കുന്നത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശ്രീദേവിയാണ്. ചിത്രങ്ങള്‍ പകര്‍ത്തിയത് നിജു പാലക്കാടും. വര്‍ഷങ്ങളായി ഓണം ഫോട്ടോഷൂട്ടുകള്‍ നടത്തുന്ന ഗൗരി ഇത്തവണയും പതിവ് തെറ്റിച്ചില്ലെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ഗൗരിയും സോഷ്യല്‍മീഡിയയിലെ സൂപ്പര്‍താരം നിമിഷ ബിജോയും ചെയ്ത ചാമ്പിക്കോ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2015 മുതല്‍ മോഡലിംഗ് രംഗത്തുള്ള ഗൗരി പ്രിമിയം കണ്ടന്റുകള്‍ നല്‍കുന്ന ആക്ച്വല്‍ ഫാന്‍സ്, പേട്രണ്‍ തുടങ്ങി കണ്ടന്റ് ദാതക്കള്‍ക്കൊപ്പവും പ്രവര്‍ത്തിക്കുന്നത്.…

Read More

2022ലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റ് കടലില്‍ ശക്തി പ്രാപിക്കുന്നു ! വന്‍നാശം വിതയ്ക്കാന്‍ സാധ്യത…

2022ലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റ് കിഴക്കന്‍ ചൈനാക്കടലില്‍ ശക്തിപ്രാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജപ്പാനെയും ചൈനയുടെ കിഴക്കന്‍ തീരങ്ങളെയും ഫിലിപ്പീന്‍സിനെയും കാറ്റ് സാരമായി ബാധിക്കുമെന്നാണ് നിഗമനം. ഹിന്നനോര്‍ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കൊടുങ്കാറ്റിന് മണിക്കൂറില്‍ 160 മൈല്‍ മുതല്‍ 195 മൈല്‍ വരെ (257 മുതല്‍ 314 വരെ കിലോമീറ്റര്‍) വേഗം കൈവരിക്കാന്‍ സാധിക്കും. യുഎസ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാന്‍ കാലാവസ്ഥാ വിഭാഗവും ചേര്‍ന്നാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോള്‍ ജപ്പാനിലെ ഒക്കിനാവയില്‍നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള കാറ്റ്, തെക്കുപടിഞ്ഞാറ് ഭാഗത്ത് റുക്യു ദ്വീപിന് സമീപത്തേക്ക് മണിക്കൂറില്‍ 22 കിലോമീറ്റര്‍ വേഗത്തിലാണ് നീങ്ങുന്നത്. 200-300 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. റുക്യുവില്‍ പ്രളയമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? ഹിന്ദുമതത്തില്‍പെട്ട വിദ്യാര്‍ഥിനിയുമായി കോളജ് കാമ്പസില്‍ സംസാരിച്ചു; മുസ്‌ലിം വിദ്യാര്‍ഥിക്ക് മര്‍ദനം

മംഗളൂരു: ഹിന്ദുമതത്തില്‍പെട്ട വിദ്യാര്‍ഥിനിയുമായി കോളജ് കാമ്പസില്‍ സംസാരിച്ചതിന് മുസ്‌ലിം വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി. സുള്ള്യ കസബ കൊടിയബയലിലെ ഫസ്റ്റ് ഗ്രേഡ് കോളജ് ബികോം ഒന്നാംവര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് സനിഫ്(19) ആണ് ആക്രമണത്തിനിരയായത്. ബിബിഎ അവസാന വര്‍ഷ വിദ്യാര്‍ഥികളായ ദീക്ഷിത്, ധനുഷ്, പ്രജ്വല്‍, ബികോം അവസാന വര്‍ഷ വിദ്യാര്‍ഥികളായ തനൂജ്, മോക്ഷിത്, ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥി അക്ഷയ്, എന്‍എംസി കോളജിലെ ഗൗതം എന്നിവരാണ് മര്‍ദിച്ചതെന്ന് സുള്ള്യ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പരിക്കേറ്റ മുഹമ്മദ് സനിഫിനെ ബന്ധുക്കള്‍ സുള്ള്യ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More