റെയില്‍വേ പാളത്തില്‍ ഇരുമ്പുപാളി ! തമിഴ്‌നാട് സ്വദേശിനിയായ യുവതി അറസ്റ്റില്‍; ഇവര്‍ പറയുന്നതിങ്ങനെ…

കാസര്‍ഗോഡ് കോട്ടിക്കുളം റെയില്‍വേ പാളത്തില്‍ ഇരുമ്പുപാളി വെച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍. ബേക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കനകവല്ലി (22) ആണ് അറസ്റ്റിലായത്. പാളത്തിനരികിലൂടെ നടന്നു പോകുകയായിരുന്ന കനകവല്ലിയെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. 10 ദിവസം മുമ്പാണ് കോട്ടിക്കുളത്ത് കോണ്‍ക്രീറ്റ് ഘടിപ്പിച്ച ഇരുമ്പുപാളി പാളത്തില്‍ വെച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ അട്ടിമറി ശ്രമമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനെ തുടര്‍ന്ന് പൊലീസും ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി പരിശോധന നടത്തി. റെയില്‍വേ സുരക്ഷാ കമ്മീഷനറടക്കമുള്ളവരും അന്വേഷണത്തിന് വേണ്ടി കാസര്‍ഗോഡ് എത്തിയിരുന്നു. കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച ഇരുമ്പുപാളി റെയില്‍വേ പാളത്തില്‍ വച്ചാല്‍ ഇതിലൂടെ ട്രെയിന്‍ കടന്ന് പോവുമ്പോള്‍ കോണ്‍ക്രീറ്റ് ഭാഗം പൊളിഞ്ഞ് കൂടെ ഉള്ള ഇരുമ്പുപാളി മാത്രമായി കിട്ടുമെന്നായിരുന്നു കനകവല്ലി കരുതിയതെന്ന് പോലീസ് പറയുന്നു. ഇരുമ്പ് ആക്രി വില്‍പനയ്ക്കായി കിട്ടുമെന്ന് കരുതിയാണ്…

Read More

അധ്യാപകന് അല്‍ഖ്വയ്ദ ബന്ധം ഉള്ളതായി കണ്ടെത്തി ! മദ്രസ പൊളിച്ചുനീക്കി അസം സര്‍ക്കാരിന്റെ നടപടി…

അല്‍ഖ്വയ്ദ ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്ന് അധ്യാപകന്‍ അറസ്റ്റിലായതോടെ ഇയാള്‍ ജോലി ചെയ്തിരുന്ന മദ്രസ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി അസം സര്‍ക്കാര്‍. ഭീകര പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു നീക്കുന്ന മൂന്നാമത്തെ മദ്രസയാണിത്. കബെയ്തരി പാര്‍ട്ടി-4 ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇരുനിലയിലുള്ള മര്‍കസുല്‍ മാ-ആരിഫ് ഖുറയാന മദ്രസയാണ് പൊളിച്ചുമാറ്റിയത്. എട്ട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് നടപടി. വെള്ളിയാഴ്ചയാണ് മദ്രസ്സയിലെ അധ്യാപകനായ മുഫ്തി ഹഫിസുര്‍ റഹ്മാന്‍ എന്നയാളെ അറസ്റ്റു ചെയ്തത്. 2018ലാണ് ഇയാള്‍ ഇവിടെ അധ്യാപകനായി ചേര്‍ന്നത്. ചൊവ്വാഴ്ച മദ്രസയില്‍ നടന്ന റെയ്ഡില്‍ തീവ്രവാദ ബന്ധമുള്ള നിരവധി ലേഖനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇവിടെ താമസിച്ചു പഠിച്ചിരുന്ന 200 ഓളം വിദ്യാര്‍ത്ഥികളെ ജില്ലാ ഭരണകൂടം ഒഴിപ്പിച്ചിരുന്നു

Read More

എംഡിഎംഎ യുമായി  പോലീസുകാരൻ പിടിയിലായ സംഭവം; പോലീസ് അസോസിയേഷന്‍ ഭാരവാഹിയായ ഷാജഹാനെ രക്ഷപ്പെടുത്താൻ നീക്കം

തൊടുപുഴ: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി പോലീസ് അസോസിയേഷന്‍ ഭാരവാഹിയായ പോലീസുകാരനും സഹായിയും അറസ്റ്റിലായ കേസ് അട്ടിമറിക്കാന്‍ ശ്രമം. സംഭവത്തില്‍ തുടര്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരില്‍ ഒരാളെ സ്ഥലം മാറ്റിയതുള്‍പ്പെടെ നിരവധി ഇടപെടലുകളാണ് നടക്കുന്നതെന്നാണ് ആരോപണം. ഇതോടൊപ്പം പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാനായുള്ള നീക്കവും ആരംഭിച്ചു. പ്രതിയെ പിടികൂടിയതു മുതല്‍ തുടങ്ങിയ നീക്കമാണിപ്പോള്‍ സജീവമാക്കിയിരിക്കുന്നത്. പ്രതിയുടെ ബന്ധുക്കളും അടുത്ത ബന്ധം പുലര്‍ത്തുന്നവരുമായ ഏതാനും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അട്ടിമറി നീക്കം. കഴിഞ്ഞ 20ന് മുതലക്കോടത്ത് വച്ചാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്‍ തൊടുപുഴ മുതലക്കോടം മുണ്ടയ്ക്കല്‍ വീട്ടില്‍ എം.ജെ. ഷാനവാസ് (33), കൂട്ടാളി കുമാരമംഗലം കുന്നത്ത് വീട്ടില്‍ ഷംനാസ് കെ.ഷാജി (33) എന്നിവരെ തൊടുപുഴ എക്‌സൈസ് സംഘം പിടികൂടിയത്. ഇവരില്‍ നിന്നും 3.6 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം ഉണക്ക കഞ്ചാവും ഒരു…

Read More

അയ്യൻകാളിയുടെ ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ചേരമർ ഹിന്ദു മഹാസഭ

കോട്ടയം: നവോത്ഥാന ചരിത്രത്തിന്‍റെ നാൾവഴിയിൽ പ്രമുഖനായ അയ്യൻകാളിയുടെ ചരിത്രം പുതു തലമുറയ്ക്ക് പകർന്ന് നൽകാൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അഖില കേരള ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത്.  കോട്ടയം താലൂക്ക് യൂണിയന്‍റെ ആഭിമുഖ്യത്തിൽ അയ്യൻകാളിയുടെ 159 -ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്‍റ് പി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് അശോക് കുമാർ നാട്ടകം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഒ.കെ സാബു വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. മധു നീണ്ടൂർ, സുരേന്ദ്രൻ പാന്പാടി, സനീഷ് ആർപ്പൂക്കര, കെ.എം. കുട്ടൻ, സി.എം. വിജയൻ, പി.കെ. പൊന്നപ്പൻ, സന്തോഷ് കൃഷ്ണൻ, പി.കെ. സോണി, മധുലാൽ, കെ.കെ.സലിമോൻ, ശശീന്ദ്രപ്രസാദ് എന്നിവർ പ്രസംഗിച്ചു. മഹിളാ ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ രാവിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. ബാലസഭാ രൂപീകരണം യോഗം…

Read More

മോസില്ല ഫയര്‍ഫോക്‌സ് ഉടന്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി ! മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ ഏജന്‍സി…

ഫയര്‍ഫോക്സ് ബ്രൗസറിന് ഹാക്കര്‍ ആക്രമണ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പുമായി, കേന്ദ്ര സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സെര്‍ട് ഇന്‍). ഹാക്കര്‍മാര്‍ക്കു കടന്നുകയറാനാവുന്ന ബഗുകള്‍ മോസില്ല ഫയര്‍ ഫോക്‌സില്‍ ഉണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടന്ന് ഉപകരണത്തില്‍ കയറിക്കൂടാന്‍, അകലത്തിരുന്ന് ആക്രമണം നടത്തുന്ന ഹാക്കര്‍മാര്‍ക്കു സഹായകരമാവുന്ന ബഗുകള്‍ ഉണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിച്ചുകൊണ്ട് ഇത്തരം ഒരു ആക്രമണം നടത്താന്‍ ഹാക്കര്‍മാര്‍ക്കു കഴിയും. മോസില്ലയുടെ ഏറ്റവും പുതിയ വേര്‍ഷനിലേക്കു മാറാനാണ് സെര്‍ട് ഇന്‍ ഉപയോക്താക്കളെ ഉപദേശിക്കുന്നത്. ഗൂഗിള്‍ ക്രോമിന്റെ ഡെസ്‌ക് ടോപ്പ് വേര്‍ഷനില്‍ സൈബര്‍ ആക്രമണത്തിനു സാഹചര്യമൊരുക്കുന്ന പിഴവുകളുണ്ടെന്ന കഴിഞ്ഞയാഴ്ച സെര്‍ട് ഇന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഇപ്പോള്‍ മോസില്ല ഫയര്‍ഫോക്‌സിലും പിഴവുകളുണ്ടെന്ന വിവരം പുറത്തു വന്നതോടെ ഉപയോക്താക്കളാകെ ആശങ്കയിലായിരിക്കുകയാണ്.

Read More

റോഡിലെ തമ്മിലടി; കലിപ്പു തീരാതെ രാത്രി വീട്ടിൽ കയറിയും അക്രമം; കൈപ്പുഴയിലെ അക്രമ പരമ്പരയ്ക്ക് പിന്നിലെ കാരണം ഇങ്ങനെ

കോട്ടയം: റോഡിൽ തമ്മിലടിച്ചിട്ടും കലിപ്പ് തീർന്നില്ല. ഒടുവിൽ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ച സഹോദരങ്ങൾ അടക്കം ആറംഗ സംഘം പോലീസ് പിടിയിലായി. കൈപ്പുഴ കുര്യാറ്റുകുന്നേൽ കോളനിയിൽ കുര്യാറ്റുകുന്നേൽ അമൽ വർഗീസ് (22), സഹോദരൻ അലൻ വർഗീസ് (18), അതിരന്പുഴ ശ്രീകണ്ഠമംഗലം മങ്കോട്ടിപ്പറന്പിൽ വൈശാഖ് (24), കൈപ്പുഴ പുളിങ്കാല ഭാഗത്ത് വഞ്ചിയിൽ ഷിജു ജോയി, കൈപ്പുഴ പൂഴിക്കനട ഭാഗത്ത് കുന്നുംപുറത്ത് രഞ്ജിത്ത് ബാബു (25), കൈപ്പുഴ ചൊള്ളക്കരയിൽ ജിതിൻ (24) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: സുഹൃത്തുക്കളായ ഇവർ തമ്മിൽ വാഹനം റെന്‍റിന് എടുക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. പീന്നിട് ഒരു ദിവസം രാത്രി കൈപ്പുഴ ശാസ്താങ്കൽ ഗുരുമന്ദിരം ഭാഗത്തു വച്ച് ഓട്ടോയിൽ വന്ന വൈശാഖിനെയും ഷിജുവിനെയും സഹോദരങ്ങളായ അമലും അലനും കാണുകയും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും അക്രമത്തിൽ കലാശിക്കുകയും ചെയ്തു.…

Read More

കഞ്ചാവ് വാങ്ങാന്‍ നൂറ് രൂപ ചോദിച്ചിട്ട് നല്‍കിയില്ല ! യുവാവിനെ കുത്തിക്കൊന്ന് 36കാരന്‍…

കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാഞ്ഞതിന്റെ പേരില്‍ യുവാവിനെ കുത്തിക്കൊന്ന് 36കാരന്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാദിപൂര്‍ റെയില്‍വെ പാലത്തിന് സമീപത്താണ് സംഭവം. പ്രതി മോത്തിനഗര്‍ സ്വദേശി ലാല്‍ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഷാദിപൂര്‍ റെയില്‍വെ ട്രാക്കിന് സമീപത്തെ മേല്‍പ്പാലത്തിന് താഴെവച്ച് ഒരാള്‍ക്ക് കുത്തേറ്റതായി വിവരം ലഭിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പോലീസ് ഉടന്‍ തന്നെ കുത്തേറ്റ നസീം ആലത്തിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. രണ്ടുമണിക്കൂര്‍ പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. താനും സുഹൃത്ത് ഭോമയും മേല്‍പ്പാലത്തിനടിയില്‍ വച്ച് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞു. ഈ സമയത്ത് അലാം മറ്റൊരു സുഹൃത്തിനൊപ്പം അവിടെ കഞ്ചാവ് വാങ്ങാനെത്തി. അതിനിടെ കഞ്ചാവ് വാങ്ങാനായി ലാല്‍ നസീമിനോട് നൂറ് രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്‍കാന്‍ തയ്യാറാവാത്തതിനെ…

Read More

ബാറിലെ  ടിവി നിർത്തിയതിനെച്ചൊല്ലി തർക്കം; ബിയർ കുപ്പിക്ക് യുവാവിന്‍റെ തല അടിച്ചു പൊട്ടിച്ചു; മുങ്ങിയ ജിഷ്ണുവിനെ വലയിലാക്കി പോലീസ്

കോട്ടയം: ബാറിൽ വച്ചു യുവാവിനെ ബിയർ കുപ്പിക്ക് അടിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതിയുടെ കൂട്ടാളിക്കുവേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി ചിങ്ങവനം പോലീസ്. കേസിലെ പ്രധാനപ്രതി പനച്ചിക്കാട് പണയിൽ ജിഷ്ണു (27) വിനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം ചിങ്ങവനത്തുള്ള ബാറിൽ മദ്യപിച്ചുകൊണ്ടിരിക്കെ ടിവി ഓഫ് ചെയ്തതുമായി ബന്ധപ്പെട്ടു തർക്കമുണ്ടാവുകയും ജിഷ്ണുവും സുഹൃത്തും ചേർന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടയിൽ ജിഷ്ണു തന്‍റെ കൈയിലിരുന്ന ബിയർ കുപ്പികൊണ്ട് യുവാവിന്‍റെ തലയ്ക്കടിക്കുകയായിരുന്നു.പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ജിഷ്ണു പിടിയിലായത്. ജിഷ്ണുവിന്‍റെ പേരിൽ ചിങ്ങവനം, കോട്ടയം ഈസ്റ്റ്, മുണ്ടക്കയം, ചങ്ങനാശേരി എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. ചിങ്ങവനം എസ്എച്ച്ഒ ടി.ആർ. ജിജു, എഎസ്ഐ അനിൽകുമാർ, സിപിഒമാരായ സതീഷ്, സലമോൻ, മണികണ്ഠൻ, പ്രകാശ്, സിറാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Read More

Systems Of Outschool Reviews Around The USA

Spending a few years as a classroom Instructor I’ve seen the advantages of finding the best math websites for kids. With IXL, your kids will study at their own pace—IXL’s adaptive questions robotically modify to just the best Outschool Homeschool degree of difficulty. There are games the place you have to solve math issues to hit dwelling runs, drop candy on a cake production line, discover your means out of a haunted house, and plenty extra. We provide one hundred% free Math ressources for youths from Preschool to Grade 6…

Read More

‘വരത്തനായ’ രാജവെമ്പാല സുജിത്തിനൊപ്പം കാറില്‍ കറങ്ങിയത് ഒരു മാസം ! ആര്‍പ്പൂക്കരയില്‍ നിന്ന് പിടികൂടിയ രാജവെമ്പാലയുടെ കഥയിങ്ങനെ…

ഒരു മാസത്തോളം കാറില്‍ കയറി കറങ്ങിയ രാജവെമ്പാല ഒടുവില്‍ പിടിയിലായി. കഴിഞ്ഞ ഒരു മാസം കൊടുംവിഷമുള്ള പാമ്പുമായാണ് താന്‍ കാറോടിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ സുജിത്തിന്റെ വിറയല്‍ മാറുന്നില്ല. നിലമ്പൂര്‍ കാട്ടില്‍നിന്നും കാറില്‍ കയറിക്കൂടി നാടുമുഴുവന്‍ ചുറ്റിയ രാജവെമ്പാല ഒടുവില്‍ പിടിയിലായപ്പോള്‍ സുജിത്തിനൊപ്പം ആര്‍പ്പൂക്കരയിലെ അയല്‍വാസികള്‍ക്കു കൂടിയാണ് ആശ്വാസമായത്. ഒരു മാസം മുന്‍പാണ് സുജിത്തും സുഹൃത്തുക്കളും നിലമ്പൂരില്‍ ലിഫ്റ്റിന്റെ പണിക്കായി പോയത്. കാടിനോട് ചേര്‍ന്ന പ്രദേശത്തായിരുന്നു ജോലി. തിരിച്ചു വരാന്‍ ഒരുങ്ങുന്നതിനിടെ കാറിന്റെ പരിസരത്ത് ഇവര്‍ രാജവെമ്പാലയെ കണ്ടു. പിന്നീട് കാണാതായ പാമ്പ് കാറിനകത്ത് കയറിയിട്ടുണ്ടോ എന്ന പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് പാമ്പ് കാറില്‍ കയറിയിട്ടില്ലെന്ന അനുമാനത്തില്‍ എത്തിയ ശേഷമാണ് ഇവര്‍ നിലമ്പൂരില്‍നിന്നു മടങ്ങിയത്. നാട്ടിലെത്തിയ ശേഷം ഇതേ കാറുമായി കുടുംബമടക്കം പലയിടത്തും യാത്ര നടത്തുകയും ചെയ്തു. ഒരാഴ്ച മുമ്പ് കാര്‍ കഴുകുന്നതിനിടെയാണ് പാമ്പിന്റെ പടം കണ്ടത്. ഞെട്ടിപ്പോയ…

Read More