വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്!പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് അധ്യാപകര്‍ കൂടി അറസ്റ്റില്‍

തൃപ്പുണിത്തുറ: കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍. പട്ടിമറ്റം മന്ത്രക്കല്‍ നടുക്കാലയില്‍ കിരണ്‍ കരുണാകര(40)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രിൻസിപ്പൽ തിരുവനന്തപുരം ഗിരിധനം വീട്ടിൽ ശിവകല (53), അധ്യാപകരായ കോട്ടയം ബ്രഹ്മമംഗലം നെടുംപള്ളിൽ വീട്ടിൽ ഷൈലജ (55),  പനങ്ങാട് വെളിപറമ്പിൽ  വീട്ടിൽ ജോസഫ് (53) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.  സംഭവത്തിനു ശേഷം ഒളിവിൽ പോയ കിരണിനെ തമിഴ്നാട് നാഗർകോവിലിൽ നിന്നാണു പിടികൂടിയത്. നാടുവിടുന്നതിന്  ഉപയോഗിച്ച കാറും കൂടെയുണ്ടായിരുന്ന രണ്ടു പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ബസ് പണിമുടക്കായിരുന്ന ഇക്കഴിഞ്ഞ 16-ാം തീയതയാണ് സംഭവം. വിദ്യാര്‍ഥിനിയെ വീട്ടില്‍നിന്ന് അധ്യാപകന്‍ ബൈക്കില്‍ കലോത്സവ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും രാത്രി എട്ടുമണിയോടെ കലോത്സവം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിയപ്പോഴാണ് കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചത്. സംഭവം തൊട്ടടുത്ത ദിവസം സ്‌കൂളിലെ അധ്യാപകരെ അറിയിച്ചിരുന്നുവെങ്കിലും…

Read More

സിഒപിഡി രോഗികളുടെ ശ്രദ്ധയ്ക്ക് ; ഇൻഹേലർ ശരിയായ രീതിയിൽ ഉപയോഗിക്കാം

ശ്വാസകോശത്തെ ബാധിക്കുന്ന ദീർഘസ്ഥായിയായ ഗുരുതര രോഗമാണ് ക്രോണിക്ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സിഒപിഡി). പുകവലി, കുട്ടിക്കാലത്തെ ശ്വാസകോശ അണുബാധകൾ, പാരന്പര്യഘടകങ്ങൾ എന്നിവയും രോഗകാരണങ്ങളിലുണ്ട്.സിഒപിഡി സങ്കീർണമായാൽ* ശ്വാസകോശ അണുബാധ * ഹൃദ്രോഗങ്ങൾ *ശ്വാസകോശധമനികളിൽ ഉയർന്ന രക്തസമ്മർദം * വിഷാദരോഗം….എന്നിവയ്ക്കു സാധ്യത. ഇൻഹേലർ ഉപയോഗംഇൻഹേലർ ഉപയോഗം വളരെ പ്രാധാന്യമുള്ളതാണ്. അതു ശരിയായ രീതിയിലാണോ ഉപയോഗിക്കുന്നത് എന്നുള്ളത് കൃത്യമായ ഇടവേളകളിൽ വിലയിരുത്തപ്പെടേണ്ടതുമാണ്. ആരോഗ്യകരവും പോഷകസന്പന്നവുമായ ഭക്ഷണക്രമം നിർദേശിക്കപ്പെട്ടിട്ടുള്ള അളവിൽ ബോഡി മാസ് ഇൻഡക്സ് നിലനിർത്തേണ്ടതു പ്രധാനം. പോഷകക്കുറവുള്ള രോഗികൾക്ക് പോഷകസമൃദ്ധമായ ആഹാരം നലകുന്നത് ശ്വാസകോശപേശികൾ ദൃഢമായി സൂക്ഷിക്കുന്നതിനും ജീവിതഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. രോഗപ്രതിരോധം * പുകവലി പൂർണമായും ഒഴിവാക്കുക* പൊടി, പുക എന്നിവയിൽ നിന്ന് അകന്നുനിൽക്കുക* പുക ശ്വസിക്കേണ്ടിവരുന്ന ജോലികൾ ചെയ്യുന്നവർ സുരക്ഷാകവചങ്ങൾ ഉപയോഗിക്കുക.* പാകം ചെയ്യുന്നതിനായി എൽപിജി, ബയോഗ്യാസ്, സൗരോർജം എന്നിവ ഉപയോഗിക്കുക. ശ്വസന വ്യായാമം ശ്വാസകോശം ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം…

Read More

ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു; യുവതി റോഡില്‍ പ്രസവിച്ചു

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുള്ള ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി സമീപമുള്ള റോഡില്‍ പ്രസവിച്ചു. പ്രസവ വേദനയാല്‍ നിലവിളിച്ചിരുന്ന സ്ത്രീയെ സഹായിക്കാന്‍ ചില സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. തിരുപ്പതി മെറ്റേണിറ്റി ഹോസ്പിറ്റലിനു മുന്നിലായിരുന്നു സങ്കടകരമായ സംഭവം. ബെഡ്ഷീറ്റിന്റെ മറയിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്.  അറ്റന്‍ഡര്‍മാരില്ലാത്തതിനാല്‍ ഗര്‍ഭിണിയായ യുവതിക്ക് ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതായി നാട്ടുകാര്‍ ആരോപിച്ചു. ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആരോപണങ്ങളോട് ആശുപത്രി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More

31 കിലോ ഭാരം, പൂർണ്ണ ആരോഗ്യവാൻ! വലയിൽ കുടുങ്ങി ലോകത്തിലെ ഏറ്റവും ഭാരമേറിയ ഗോൾഡ് ഫിഷ്, ചിത്രം വൈറൽ

ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് ഫിഷിനെ പിടികൂടി.  ബ്രിട്ടീഷുകാരനായ ആന്റി ഹാക്കറ്റാണ് അപൂർവ്വ മത്സ്യത്തെ പിടികൂടിയത്. ലോകത്തിലെ ഏറ്റവും മികച്ച കരിമീൻ മത്സ്യബന്ധന മേഖലകളിൽ ഒന്നായ ഫ്രാൻസിലെ ഷാംപെയ്‌നിലെ ബ്ലൂവാട്ടർ തടാകത്തിൽ നടത്തിയ മത്സ്യ ബന്ധനത്തിനിടെയാണ് മത്സ്യം വലയിൽ കുടുങ്ങുന്നത്. കാരറ്റ് എന്ന് വിളിക്കുന്ന ഭീമാകാരനായ സ്വർണ്ണ മത്സ്യത്തിന് 30.5 കിലോ ഗ്രാം ഭാരമുണ്ട്.  20 വർഷം മുമ്പ് കായലിൽ തുറന്നുവിട്ടിരുന്ന ഈ മത്സ്യത്തെ അപൂർവമായി മാത്രമേ കാണാറുള്ളൂ എന്നതാണ് പ്രത്യേകത. ഈ മത്സ്യം ഇപ്പോഴും നല്ല ആരോഗ്യത്തോടെയിരിക്കുന്നതായി ഫിഷറീസ് മാനേജർ ജേസൺ കൗളർ പറഞ്ഞു. ആന്റി ഹാക്കറ്റ് ഈ മത്സ്യത്തെ പിടിക്കാൻ ഏകദേശം 25 മിനിറ്റ് ചെലവഴിച്ചു. പിടികൂടിയ ശേഷം മത്സ്യത്തെ വെള്ളത്തിലേക്ക് തുറന്നു വിടുകയും ചെയ്തു.  ഹൈബ്രിഡ് ഇനത്തിൽപ്പെട്ട ഈ മത്സ്യം വളരെ ആകർഷകമാണ്. ഡെയ്ലി മെയിൽ പറയുന്നതനുസരിച്ച്, 20 വർഷം മുമ്പ് ജേസൺ കൗളർ…

Read More

Flingster Evaluation 2023 Options, Professionals & Cons, Pricing

There isn’t any specific algorithm until you arrange filters corresponding to location and gender, which is on the market for premium customers solely. No matter the gender or relationship status, you probably can easily be a part of Flingster and begin chatting with the folks the world over. Online relationship has turn into in style through the years due to the convenience it presents to anybody who wants to meet new people, chat, hookup, or begin a relationship. I don’t know very properly what might occur upcoming, it search promising…

Read More

ഇക്കാര്യങ്ങള്‍ നോക്കി വിവാഹം കഴിക്കരുത്; പേളി മാണി പറയുന്നു…

ഒരാളുടെ ലുക്ക് കണ്ടിട്ടോ പൈസ കണ്ടിട്ടോ ഇന്‍റലിജൻസ് കണ്ടിട്ടോ ആളുടെ കുടുംബം നോക്കിയോ വിവാഹം കഴിക്കരുത്. പകരം അയാളെയും അയാൾ എങ്ങനെയാണോ അതേ രീതിയിലും അംഗീകരിച്ച് വിവാഹം കഴിക്കാൻ പറ്റുമെങ്കിൽ കഴിക്കുക. അങ്ങനെ ചെയ്താൽതന്നെ സന്തോഷകരമായ ജീവിതം ലഭിക്കും. മനുഷ്യനായി ജനിച്ചില്ലായിരുന്നുവെങ്കിൽ ഒരു പൂമ്പാറ്റയായി ജനിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. ഞങ്ങൾ പ്രണയിച്ച് വിവാഹിതരായിട്ട് മൂന്ന് വർഷമായി… പക്ഷെ ഇപ്പോഴും ഞങ്ങളുടെ കണ്ണുകൾ കണ്ടുമുട്ടുമ്പോഴെല്ലാം ഹൃദയമിടിപ്പ് നിന്നുപോകുന്ന അനുഭൂതി. എന്‍റെ ജീവിതത്തിൽ വന്ന ഏറ്റവും നല്ല മനുഷ്യൻ… ശ്രീനിഷ് അരവിന്ദ്. -പേളി മാണി

Read More

Meet In Chat Vs Tlk Compare Differences & Reviews?

This furthermore resolves most of the group adoption challenges that teams face when taking up a brand new app. This characteristic routinely generates a singular assembly invitation inside a calendar event. I assume a quantity of points may larger than probably be modified relating to the chat room previews. Today Chatstep remains to be popular throughout the nations of the United States and India. And it has been the center of a number of controversies as a result of the platform was utilized by pedophiles and unlawful users who lured…

Read More

നടിമാർക്കല്ല, നടന്മാർക്കാണ് എന്നോട് അസൂയ ! നടിമാരിൽനിന്ന് ഒരിക്കലും എനിക്ക് അങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ല; നിത്യാ മേനോൻ പറയുന്നു…

തെന്നിന്ത്യൻ ആരാധകരുടെ പ്രിയതാരമാണ് നിത്യാ മേനോൻ. ബാലതാരമായിട്ടാണ് നിത്യ വെള്ളിത്തിരയിൽ എത്തുന്നത്. 1998 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഹനുമാൻ എന്ന ഇംഗ്ലീഷ് ഭാഷ ചിത്രത്തിൽ നടി തബുവിന്‍റെ ഇളയ സഹോദരി ആയിട്ടാണ് നിത്യ അഭിനയിച്ചത്. 2008ൽ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന മലയാള സിനിമയിലൂടെ നായികയാവുകയായിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ ആണ് നിത്യയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സോണി ലിവിൽ സ്ട്രീം ചെയ്യുന്ന ചിത്രത്തിൽ നിത്യക്ക് പുറമെ പാർവതി തിരുവോത്ത്, നാദിയ മൊയ്തു പത്മപ്രിയ, അർച്ചന പത്മിനി, സയനോര ഫിലിപ്പ് തുടങ്ങിയ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ നിത്യ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. സ്ത്രീകളെക്കുറിച്ച് പൊതുവെ പറഞ്ഞുനടക്കുന്ന പല ധാരണകളും അബദ്ധം നിറഞ്ഞതാണ്. ഒരേ മേഖലയിലുള്ള സ്ത്രീകൾ തമ്മിൽ വലിയ അസൂയയാണ് എന്ന തരത്തിലുള്ള പറച്ചിൽ അത്തരത്തിലുള്ള ഒന്നാണ്.…

Read More

മാറ്റിവയ്ക്കേണ്ടിവന്ന വലിയൊരാഗ്രഹം! പ്രശസ്ത ന്യൂറോ വിദഗ്ധൻ ഡോ. ബി. ഇക്ബാൽ എംഎ മലയാളം കോഴ്സിനു ചേർന്നശേഷം ഫേസ്ബുക്കിൽ കുറിച്ചത്

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ വിദൂരവിദ്യാഭ്യാസ പരിപാടിയിൽ എംഎ മലയാളം കോഴ്സ് പഠിക്കാൻ രജിസ്റ്റർ ചെയ്ത വിവരം അറിയിക്കാൻ സന്തോഷമുണ്ട്. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി സർട്ടിഫിക്കറ്റും മറ്റും പരിശോധന നടത്തി രേഖകൾ പ്രോ വൈസ്ചാൻസലർ ഡോ. എസ്.വി. സുധീറിനെ ഏല്പിച്ചു. ഇതേ കോഴ്സിന് രജിസ്റ്റർ ചെയ്യുന്നതിന് എന്‍റെ അടുത്ത സുഹൃത്തും ശാസ്ത്രസാഹിത്യപരിഷത്തിന്‍റെ മുൻകാല പ്രവർത്തകനും നാടകകൃത്തും പ്രസാധകനുമായ കെ. ഭാസ്കരനും യാദൃച്ഛികമായി അതേസമയം ഇവിടെ എത്തിയിരുന്നത് ആഹ്ളാദകരമായ അനുഭവമായി.  പ്രധാന പഠന-പ്രവർത്തന മേഖല മെഡിക്കൽ-ഉന്നതവിദ്യാഭ്യാസ രംഗങ്ങളായിരുന്നെങ്കിലും ചെറുപ്പം മുതൽ മലയാളഭാഷയും സാഹിത്യവും ഔപചാരികമായി വിദൂരവിദ്യാഭ്യാസ രീതിയിലെങ്കിലും പഠിക്കണമെന്നത് എന്‍റെ വലിയൊരാഗ്രമായിരുന്നു. മലയാളം എംഎ ചങ്ങനാശേരി എസ്ബി കോളജിൽനിന്നു പാസായ എന്‍റെ ജ്യേഷ്ഠൻ കെ.ബി.എം. ഹുസൈൻ കേരള സർവകലാശാലയിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിലെ അധ്യാപകനായിരുന്നു. എന്‍റെ ജ്യേഷ്ഠൻ കെ.ബി.എം. ഷാഫിയുടെ മകൾ വിനീത എംഎ മലയാളം ബിരുദധാരിണിയാണ്. ഇപ്പോൾ സെക്കൻഡറി സ്കൂൾ…

Read More

ടീച്ചര്‍ അര്‍ജന്‍റീനയുടെ കളി ഞങ്ങൾക്ക് കാണണം അവധി നല്‍കുക’; വെെറലായി വിദ്യാര്‍ഥികളുടെ കത്ത്

ലോക കപ്പിന്‍റെ ആവേശത്തിൽ ലോകം.  ക്ലബുകളും ഫാൻസുകാരും  റോഡ് നീളെ  ഫ്ലക്സ് വയ്ക്കുന്നത് ഇപ്പോൾ വാർത്താകുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ്  ഈ കൊച്ചു ആരാധകർ. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വെെറലാകുന്നത് കുറച്ച് മെസി ആരാധകരുടെ കത്താണ്. അര്‍ജന്‍റീനയുടെ ആദ്യ മത്സരം നടക്കുന്ന ഇന്ന് ഒന്നുകില്‍ അവധി നല്‍കുകയോ നേരത്തെ വിടുകയൊ വേണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആരാധകര്‍ മറ്റാരുമല്ല കുറച്ച് സ്കൂള്‍ വിദ്യാര്‍ഥികളാണ്. എന്‍എച്ച്എസ് സകൂളിലെ ഒന്‍പത് ജിയില്‍ പഠിക്കുന്ന 12 വിദ്യാര്‍ഥികളാണ് ഈ കത്ത് തങ്ങളുടെ അധ്യാപികയ്ക്ക് അയച്ചത്. അതേസമയം കത്തില്‍ സ്കൂളിന്‍റെ സ്ഥലമോ മറ്റ് വിവരങ്ങളോ ഒന്നും കത്തിൽ പരാമര്‍ശിച്ചിട്ടില്ല. കത്തിന്‍റെ പൂര്‍ണ രൂപം ഇങ്ങനെ: “ലോകകപ്പ് പശ്ചാത്തലത്തില്‍ 3.30ന് നടക്കുന്ന അര്‍ജന്‍റീന സൗദി അറേബ്യ മത്സരം നടക്കുകയാണ്. അതിനാല്‍ അര്‍ജന്‍റീനയെ സ്നേഹിക്കുന്ന ഞങ്ങള്‍ക്ക് ആ ഒരു മത്സരം കാണല്‍ അനിവാര്യമായി തോന്നുന്നു. അതിനുവേണ്ടി…

Read More