30 വര്‍ഷം മുമ്പ് ശീതീകരിച്ച ഭ്രൂണത്തില്‍ നിന്ന് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി ! ഭ്രൂണം ശീതീകരിക്കുന്ന സമയം തനിക്ക് അഞ്ചുവയസ് മാത്രമായിരുന്നുവന്ന് റേച്ചല്‍…

മുപ്പത് വര്‍ഷം മുമ്പ് ശീതീകരിച്ച ഭ്രൂണത്തില്‍ നിന്ന് പിറന്ന ഇരട്ടക്കുട്ടികള്‍ അദ്ഭുതമാകുന്നു. ഏറ്റവും കൂടുതല്‍ കാലം ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണത്തില്‍നിന്ന് കുഞ്ഞ് പിറന്നതിന്റെ റെക്കോര്‍ഡും അമേരിക്കയിലെ ഒറിഗോണിലെ ഈ ഫ്രോസന്‍ എംബ്രിയോ ട്രാന്‍സ്ഫറിന്(എഫ്.ഇ,ടി) സ്വന്തമായി. 2006ല്‍ 27 വര്‍ഷമായ ശീതീകരിച്ച ഭ്രൂണത്തില്‍നിന്ന് കുഞ്ഞ് പിറന്നതായിരുന്നു മുന്‍ റെക്കോര്‍ഡ്. 1992 ഏപ്രില്‍ 22-ന് ലിക്വിഡ് നൈട്രജന്‍ -196ഇ (323എ) താപനിലയില്‍ ഒറിഗോണിലെ ലാബില്‍ ശീതീകരിച്ച സൂക്ഷിച്ച ഭ്രൂണം ഉപയോഗിച്ച് റേച്ചല്‍ റിഡ്ജ്വേ എന്ന യുവതിയാണ് ഇപ്പോള്‍ ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ലിഡിയ, തിമോത്തി എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. ഒക്ടോബര്‍ 31നാണ് നാല് കുട്ടികളുടെ അമ്മയായ റേച്ചല്‍ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. ദാനം ചെയ്ത ഭ്രൂണങ്ങളില്‍ നിന്ന് 1,200-ലധികം ശിശുക്കള്‍ ജനിച്ചതായി വിശ്വസിക്കുന്ന നാഷണല്‍ എംബ്രിയോ ഡൊണേഷന്‍ സെന്ററില്‍നിന്നാണ് (എന്‍ഇഡിസി) റേച്ചല്‍ ഭ്രൂണം സ്വീകരിച്ചത്. 5, 10, 20…

Read More

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; കാലുകൾക്കിടയിൽ പോസ്റ്റ് രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്; പിടിച്ചെടു സ്വർണത്തിന്‍റെ വില ഞെട്ടിക്കുന്നത്

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 80 ലക്ഷത്തിന്‍റെ സ്വർണവുമായി ഒരാളെ അറസ്റ്റ് ചെയ്തു. മസ്ക്കറ്റിൽനിന്നെത്തിയ ചോമ്പാലയിലെ പി. അജാസിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്. മസ്ക റ്റിൽനിന്നു ഗോ എയർ വിമാനത്തിലെത്തിയതായിരുന്നു ചോമ്പാലയിലെ പി.അജാസ്. കണ്ണൂരിൽനിന്നെത്തിയ ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പൊളിത്തീൻ കവറിലാക്കി ഇരുകാലുകളിലും കെട്ടിയാണ് കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലുള്ളത് പിടികൂടുമ്പോൾ 1763 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും 1578 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിന് 80 ലക്ഷം രൂപ വരും. കഴിഞ്ഞദിവസം അബുദാബി, ദുബായ് എന്നിവിടങ്ങളിൽനിന്നെത്തിയ കാസർഗോഡ്, തലശേരി മൂഴിക്കര സ്വദേശികളിൽനിന്നു വിമാനത്തിലെ ശുചി മുറിയിൽ ഉപേക്ഷിച്ചതുമായ ഒരു കോടിയോളം രൂപ വരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും സ്വർണക്കടത്ത് പിടികൂടിയത്.

Read More

രണ്ടുവയസുകാരനെ കൊത്തി മാരകമായി പരിക്കേല്‍പ്പിച്ച് പൂവന്‍കോഴി ! ഉടമയ്‌ക്കെതിരേ കേസ്; പൂവന്‍കോഴി സ്ഥിരം പ്രശ്‌നക്കാരനെന്ന് വിവരം…

രണ്ടുവയസുകാരനെ കൊത്തി മാരകമായി പരുക്കേല്‍പിച്ച് പൂവന്‍കോഴി. ഇതേത്തുടര്‍ന്ന് കോഴിയുടെ ഉടമയ്‌ക്കെതിരേ പോലീസ് കേസെടുത്തു. എറണാകുളം മഞ്ഞുമ്മലില്‍ മുട്ടാര്‍ കടവു റോഡിലാണ് സംഭവം. രണ്ടു വയസ്സുകാരന്റെ കണ്ണിനു താഴെയും തലയ്ക്കു പിന്നിലുമെല്ലാം പൂവന്‍ കോഴി ഗുരുതരമായി കൊത്തി പരുക്കേല്‍പിച്ചെന്ന പരാതിയില്‍, കോഴിയുടെ ഉടമ കടവില്‍ ജലീലിനെതിരെ ഏലൂര്‍ പോലീസാണ് കേസെടുത്തത്. മഞ്ഞുമ്മലില്‍ താമസിക്കുന്ന പരാതിക്കാരനെയും ഭാര്യയെയും സന്ദര്‍ശിക്കാന്‍ ആലുവയില്‍നിന്നു മകളും കുടുംബവും എത്തിയിരുന്നു. അവരുടെ കുട്ടിയെയാണ് കോഴി ആക്രമിച്ചത്. കുഞ്ഞ് അലറി കരഞ്ഞെങ്കിലും കോഴി പിന്‍മാറിയില്ല. കുഞ്ഞിന്റെ അമ്മ ഓടിയെത്തിയപ്പോഴേക്കും കൊത്ത് കൊണ്ട് കുട്ടിയ്ക്ക് മാരകമായി പരിക്കേറ്റിരുന്നു. കണ്ണിനു തൊട്ടു താഴെയും കവിളിലും ചെവിക്കു പിന്നിലും തലയിലുമെല്ലാം ആഴത്തില്‍ മുറിവേറ്റു. കുഞ്ഞിനെ ഉടന്‍ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊത്ത് കാഴ്ചയെ ബാധിക്കാന്‍ ഇടയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. അതേസമയം ഈ കോഴി മുന്‍പും ആക്രമണ സ്വഭാവം കാണിച്ചിട്ടുണ്ടെന്നും വീട്ടു…

Read More

നഗരത്തിലെ പെട്രോൾ പമ്പിൽ യുവാക്കളുടെ കൈയാങ്കളി; ഒന്നും സംഭവിക്കാഞ്ഞത് ഭാഗ്യം കൊണ്ട്; പ്രതികളെ കീഴടക്കി പോലീസ്

തിരുവല്ല: തിരുവല്ല കുരിശുകവലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തടയാനെത്തിയ പോലീസുകാരെ കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിലായി. തിരുവല്ല തിരുമൂലപുരം അനന്തു ഭവനിൽ അനന്തു (27), കോഴഞ്ചേരി കീഴയാറ പുത്തൻപാറ വീട്ടിൽ പി.എസ്. ജിഷ്ണു (28) എന്നിവരാണ് തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തത്. കുരിശു കവലയിലെ പെട്രോൾ പമ്പിനു സമീപം ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.പെട്രോൾ അടിക്കാനായി ബൈpക്കിൽ എത്തിയ യുവാക്കൾ പന്പിലുണ്ടായിരുന്ന മറ്റൊരു കാറിനു തടസമുണ്ടാക്കി. ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ട കാർ ഡ്രൈവറെ ഇരുവരും ചേർന്ന് മർദിക്കുകയും കാറിന്‍റെ ഇടതുവശത്തെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തു. പമ്പ് ജീവനക്കാരും വഴിയാത്രക്കാരും ചേർന്ന് ഇതു തടയാൻ ശ്രമിച്ചതോടെ പ്രതികൾ അവർക്ക് നേരേ തിരിഞ്ഞു. സംഭവമറിഞ്ഞ് തിരുവല്ല നഗരത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പോലീസുകാർ എത്തിയെങ്കിലും യുവാക്കൾ പോലീസുകാർക്ക് നേരെയും ആക്രമണത്തിന് മുതിർന്നു. തു ടർന്ന് തിരുവല്ല സ്റ്റേഷനിൽനിന്നു…

Read More

സൗഹൃദം നടിച്ച് ഫോട്ടോ പകര്‍ത്തി ! പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി യുവതിയെ നിരവധ തവണ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍…

യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി യുവതിയെ പലവട്ടം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യുവാവ് പിടിയില്‍. കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് റോസ് ഹൗസില്‍ മോന്‍കുട്ടന്‍ എന്നുവിളിക്കുന്ന അരുണ്‍ എസ്. (33) ആണ് കൊടുമണ്‍ പോലീസിന്റെ പിടിയിലായത്. ശല്യം തുടര്‍ന്നപ്പോള്‍ യുവതി പരാതിപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Read More

5 Best Random Video Chat Apps For Assembly New Individuals

Another cause for ChatSpin’s popularity is that it presents numerous free features. You usually are not required to pay for a premium membership to enjoy your time, connect with strangers, and revel in chatting. The platform is extraordinarily user-friendly, doesn’t free random video chat require registration, and, in contrast to some other Omegle alternate options, supplies numerous choices when looking for a match. The platform facilitates meeting new folks and making new friends online. Users can use face filters to make their conversations more fun and can simply be a…

Read More

കോർപറേറ്റ് കടങ്ങൾ എഴുതിത്തള്ളുന്ന  കേന്ദ്രസർക്കാർ സ്ത്രീകളുടെ കടങ്ങളും എഴുതിത്തള്ളണമെന്ന് ബൃന്ദാ കാരാട്ട്

ആലപ്പുഴ: കോടികളുടെ കോർപറേറ്റ് കടങ്ങൾ എഴുതിത്തള്ളുന്ന കേന്ദ്രസർക്കാർ സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളുടെ കടങ്ങളും എഴുതിത്തള്ളാൻ തയാറാകണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു. കേന്ദ്രം അംബാനിമാർക്കും അദാനിമാർക്കും മാത്രമുള്ള സർക്കാരായി മാറി. പാർലമെന്‍റിൽ മൂന്നിൽരണ്ട് ഭൂരിപക്ഷമുണ്ടായിട്ടും വനിതാ സംവരണ ബിൽ പാസാക്കാത്തത് എന്തുകൊണ്ടാണെന്നും ബൃന്ദാ കാരാട്ട് ചോദിച്ചു. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ (എഐഡിഡബ്ല്യുഎ) 13-ാം സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. രാജ്യത്ത് കോർപറേറ്റ് വർഗീയവാദികൾക്കെതിരേ പുതിയ സ്വാതന്ത്ര്യസമരം നടക്കുകയാണ്. സ്ത്രീസുരക്ഷ പ്രഖ്യാപിക്കുകയും ബലാത്സംഗ പ്രതികളെ വെറുതെ വിടുകയും ചെയ്യുന്ന മോദി സർക്കാർ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് സൂസൻ കോടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത സ്വാഗതം പറഞ്ഞു. അഖിലേന്ത്യാ പ്രസിഡന്‍റ് പ്രഫ. മാലിനി ഭട്ടാചാര്യ, അഖിലേന്ത്യാ…

Read More

Sexchat Critiques

Here’s the real deal, the coo meet is a platform to video chat girls and guys and nothing extra. This service is often an adult online video chat that provides the viewers a webcam discuss to the other sex. With a large regular membership base, you’ll at all times fulfill new attractive chicks. All women, along with guys without signing up, have freed from cost entry in course of the service. In this case, the system can provide communication with girls with breaks in 10 minutes. There are several eye-catching…

Read More

Echat Review What Occurred To Echat?

The full structure is completely nothing specialised but helpful and easy to grasp. Even though you emerged earlier, you must understand concurrently what things to hit to carry out your task in a second. Besthookupwebsites incorporates information about numerous services and products. The content material and material on the website shouldn’t be used as skilled counsel, and in no way ought to our shoppers deal with it as such. Some of this content could also be sponsored; you probably can read the advertiser disclosure for comprehensive details. We generated plans…

Read More

കൂട്ടബലാല്‍സംഗത്തിന് ഒത്താശ ചെയ്തത് ഡിപിള്‍ ! 19കാരിയെ കെണിയിലാക്കിയത് വ്യക്തമായ ഗൂഢാലോചനയ്‌ക്കൊടുവില്‍…

കൊച്ചിയില്‍ കാറില്‍ 19കാരിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാമ്പയ്ക്ക് വ്യക്തമായ പങ്കെന്ന് കണ്ടെത്തല്‍.. ഇവരുടെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ചപ്പോള്‍, പ്രതികള്‍ പലതവണ തമ്മില്‍ ആശയവിനിമയം നടത്തിയതായി കണ്ടെത്തി. ഡിംപിളടക്കം എല്ലാപ്രതികള്‍ക്കും കേസില്‍ കൃത്യമായ പങ്കാളിത്തമുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ കഴിഞ്ഞ ദിവസമാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികള്‍ക്കൊപ്പം പോലീസ് തെളിവെടുപ്പിനായി എറണാകുളത്തെ ബാറിലെത്തിയിരുന്നു. കാക്കനാട്ടെ താമസസ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് പ്രതികള്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റിയത് ഈ ബാറില്‍ നിന്നായിരുന്നു. കടവന്ത്ര, പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു. ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. കേസിലുള്‍പ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശികള്‍ക്കെതിരേ മറ്റു കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ലഹരികച്ചവടക്കാരുമായുള്ള ബന്ധമടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബാറില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ബാറിനോട്…

Read More