Az Usa Analysis Social Promoting Hecho A Tu Medida

With over 300 websites reviewed and additional added each week, Chatreviews provides in-depth details about each website together with scores and rankings. Chatreviews additionally offers users the chance to touch upon, evaluation, and value every site to help keep updated info for every itemizing. This app lets you meet new people, assemble communities with same-minded folks, uncover friendship, important relationships, even love. They assist this declare due to its a amount of group chats that chathub.web can definitely suit your want. Besides their worldwide group chat room, you’ll find a…

Read More

ലോകകപ്പിൽ തിരക്കു നിയന്ത്രിക്കുന്നവരിൽ മാന്നാറുകാരനും; വലിയൊരു ഭാഗ്യമാണെന്ന് വിപിൻ

മാന്നാർ: ഫുട്‌ബോൾ ലോകകപ്പിൽ തിരിക്കു നിയന്ത്രിക്കുന്നവരിൽ മാന്നാറുകാരനും. ഫുട്ബോൾ ലോകകപ്പിന്‍റെ ആവേശം വാനോളം ഉയർന്ന്‌ കേരളക്കരയാകെ നിൽക്കുമ്പോൾ ഇതിന്‍റെ വിജയത്തിനായി ദോഹയിൽ വലിയൊരു സംഘം മലയാളികളും പ്രവർത്തിക്കുന്നുണ്ട്. ലോകകപ്പ് മത്സരങ്ങൾ കാണാനെത്തുന്നവരിൽ അറുപതു ശതമാനവും സ്റ്റേഡിയങ്ങളിലേക്കു പോകാൻ മെട്രോ റെയിലിനെയാണ് ആശ്രയിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിൽ ഇവരുടെ തിരക്ക് നിയന്ത്രിച്ച് മെട്രോകളിൽ കയറ്റിവിടുന്നതിന്‍റെ വലിയ ഉത്തരവാദിത്വമാണ് ഇവർക്കുള്ളത്. ഇത്തരത്തിൽ നാസ്അബൗദ് സ്റ്റേഷനിലെ ക്രൗഡഡ് മാനേജ്മെന്‍റ് കൈകാര്യം ചെയ്യുന്നവരിൽ മാന്നാർ സ്വദേശിയായ മേൽപ്പാടം നാല്പതച്ചിൽ വിപിൻ മാത്യുവുണ്ട്. ഒ രു ടീമിന്‍റെ ക്യൂ ലീഡ് സൂപ്പർവൈസർകൂടിയാണ് വിപിൻ. വേൾഡ് കപ്പിനോടനുബന്ധിച്ച് ജോലിചെയ്യാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായാണ് കണക്കാക്കുന്നതെന്ന് വിപിൻ പറഞ്ഞു.

Read More

Usa Free Online Chat Rooms With Out Registration

The site is closely moderated making it one of many most secure chat site for youngsters. All you should do is simply click on on hyperlink, and chatting its homepage you will a box prompting you to enter your name on chat free chat site. People can use these rooms to ask questions, offer fastflirting com assist, and connect with others. Chatting in a free chat room can help folks construct relationships and trust. It is an ideal online help service tool as a end result of it combines real-time…

Read More

നാലുചുറ്റുംനിന്ന് വളഞ്ഞിട്ട് വേട്ടയാടപ്പെടുന്തോറും ശക്തി വര്‍ധിക്കുന്നുവെന്ന് വെളളാപ്പള്ളി നടേശന്‍ 

മാവേലിക്കര: നാലുചുറ്റുംനിന്ന് വളഞ്ഞിട്ട് വേട്ടയാടപ്പെടുന്തോറും സമുദായംഗങ്ങളുടെ പിന്തുണ കൊണ്ട് തന്‍റെ ശക്തി വര്‍ധിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം 5694-ാം നമ്പര്‍ മുളളിക്കുളങ്ങര ശാഖയിലെ ഗുരുക്ഷേത്ര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാവേലിക്കര യൂണിയന്‍ കണ്‍വീനര്‍ ഡോ.എ.വി. ആനന്ദരാജ് അധ്യക്ഷനായി.

Read More

യാത്രയ്ക്കിടെ ബസില്‍ സുഖപ്രസവം നടത്തി യുവതി ! അമ്മയും കുഞ്ഞും ആശുപത്രിയില്‍…

യാത്രക്കിടെ ബസില്‍ യുവതിക്ക് സുഖപ്രസവം. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലാണ് സംഭവം. പ്രസവശേഷം പരിചരണത്തിനായി യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ഡല്‍ഹിയില്‍ നിന്ന് ചിബ്രമൗവിലേക്ക് പോകുന്ന ബസിലായിരുന്നു യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബസ് യാത്രക്കിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി. പ്രസവശേഷം യുവതിയെ കാറില്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തതായി ബസ് ഡ്രൈവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ സ്വന്തം നാട്ടിലേക്ക് പോകുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സോമേഷ് കുമാര്‍ പറഞ്ഞു. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More

സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് യുവതികളെ വലയിലാക്കും ! പിന്നീട് വേശ്യാവൃത്തിയിലേക്ക് തള്ളിവിടും; മലയാളി പിടിയില്‍…

ജോലി തേടി ചെന്നൈയില്‍ എത്തിയിരുന്ന യുവതികളെ സിനിമയിലും സീരിയലുകളിലും അഭിനയിക്കാന്‍ അവസരം നല്‍കാമെന്നും സ്വകാര്യ കമ്പനികളില്‍ നല്ല ശമ്പളത്തില്‍ ജോലി നല്‍കാമെന്നും പറഞ്ഞ് മോഹിപ്പിച്ച് ലൈംഗികത്തൊഴിലിലേക്ക് തള്ളിവിട്ടിരുന്ന മലയാളി പിടിയില്‍. തൃശൂര്‍ മുരിയാട് സ്വദേശി കിരണ്‍ കുമാര്‍ (29) ആണ് അണ്ണാനഗറിലെ വീട്ടില്‍ നിന്ന് അറസ്റ്റിലായത്. അണ്ണാനഗര്‍ മൂന്നാം സ്ട്രീറ്റില്‍ ഒരു വീട്ടില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. അവിടെയുണ്ടായിരുന്ന ഒരു വിദേശ വനിത ഉള്‍പ്പെടെ രണ്ടു സ്ത്രീകളെ രക്ഷപ്പെടുത്തി. കിരണ്‍ ഇടനിലക്കാരനായി നിന്നാണ് പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്കായി അപ്പാര്‍ട്ടുമെന്റുകളിലും ബംഗ്ലാവുകളിലും എത്തിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി. കിരണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

തലയും കൈകാലുകളുമെല്ലാം കടിച്ചെടുത്ത നിലയിൽ; തെരുവു നായ്ക്കളുടെ കൂട്ടയാക്രമണത്തില്‍ നാല് ആടുകള്‍ ചത്തു; നിരവധി ആടുകൾക്ക് പരിക്ക്

പെരുവ: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നാല് ആടുകള്‍ ചത്തു. നാല് ആടുകള്‍ക്ക് ഗുരുതരമായി മുറിവേറ്റു. മുളക്കുളം പാപ്പിനിശേരിയില്‍ ചാക്കോയുടെ ആടുകളെയാണ് കൂട്ടമായെത്തിയ നായകള്‍ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. വീടിന് സമീപത്തെ പാടത്ത് തീറ്റയ്ക്കായി കെട്ടിയിട്ടിരുന്ന പന്ത്രണ്ടോളം ആടുകളെയാണ് കൂട്ടമായെത്തിയ നായ്ക്കള്‍ ആക്രമിച്ചത്. സംഭവസമയത്ത് ചാക്കോയുടെ വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ നായ്ക്കള്‍ ആടുകളെ ആക്രമിച്ച കാര്യം ആരുമറിഞ്ഞില്ല. പിന്നീട് വീട്ടുകാര്‍ എത്തിയപ്പോഴാണ് സംഭവമറിയുന്നത്. ആടുകളുടെ തലയും കൈകാലുകളുമെല്ലാം കടിച്ചെടുത്ത നിലയിലായിരുന്നു. മുറിവേറ്റ ആടുകളില്‍ ചിലതിന്‍റെ ആരോഗ്യനില മോശമാണ്.

Read More

Thirteen Best Chatting Apps Like Kik For Adults To Strive 2023

Signing up doesn’t require users to use any identifiable data. You swipe to the proper if you’re fascinated and to the left, if they don’t excite you. How many of those are fake profiles is yet to be established. The app can also be strict on bots, self-promotional ads, and using vulgar and violent language. Using real names is expressly forbidden and is a part of the privateness policy you agree to when signing up. Once you choose the generated , you’re asked to offer a password. By shopping others’…

Read More

ജലബോംബ് നിറയുന്നു; ജലനിരപ്പ് 140 അടി പിന്നിട്ട് മുല്ലപ്പെരിയാർ; കൂടുൽ ജലം കൊണ്ടുപോകണമെന്ന കേരളത്തിന്‍റെ ആവശ്യത്തോട് സഹകരിക്കാതെ തമിഴ്നാട്

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാത്രി ഏഴിന് 140.25 അടിയായി ഉയർന്നു. ജലനിരപ്പ് 140 അടി പിന്നിട്ടതോടെ ശനിയാഴ്ച തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പുനൽകിയിരുന്നു. വൃഷ്ടിപ്രദേശത്തെ വനമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതുമാണ് ജലനിരപ്പുയരാൻ കാരണമായത്. ഇന്നലെ സെക്കന്‍റിൽ 511 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോയത്. 1,261 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. നിലവിൽ റൂൾ ലെവൽ ഇല്ലാത്തതിനാൽ പരമാവധി സംഭരണ ശേഷിയായ 142 അടി വെള്ളം മുല്ലപ്പെരിയാറിൽ സംഭരിക്കാനാകും. കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്കു കൊണ്ടുപോകണമെന്നു സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, തമിഴ്നാട് ഇതിനു തയാറാകാത്ത സാഹചര്യമാണ്. സ്പിൽവേ വഴി ജലം ഇടുക്കിയിലേക്കു തുറന്നു വിടേണ്ട സാഹചര്യമുണ്ടായാൽ മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

Read More

കഞ്ചാവ് കേസിൽ അറസ്റ്റിലായ മകനെ കാണാൻ ബാബുവെത്തി; പോലീസ് സാഹസികമായി വളഞ്ഞിട്ട് പിടിച്ചത് മകനെക്കേൾ വലിയ കള്ളനെ; തീവെട്ടി ബാബു ചില്ലറക്കള്ളനല്ല…

പാലാ: നൂറോളം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് പിടികൂടി. കൊല്ലം ഉളിയനാട് കുളത്തൂര്‍ക്കോണം ഭാഗത്ത് പുത്തന്‍കുളം നന്ദുഭവനില്‍ ബാബു (തീവെട്ടി ബാബു 61) വാണ് പാലാ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഭരണങ്ങാനത്ത് കട കുത്തിപ്പൊളിച്ച് മോഷണം നടത്തുകയും ഈരാറ്റുപേട്ടയില്‍നിന്നും സ്‌കൂട്ടര്‍ മോഷ്ടിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പാലാ, ഈരാറ്റുപേട്ട സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ മോഷണം നടത്തിയത് തീവെട്ടി ബാബുവാണെന്ന് കണ്ടെത്തി. തുടര്‍ന്നു ഒളിവിലായിരുന്ന പ്രതിയെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിന്നും അതിസാഹസികമായി പിടികൂടുകയായിരുന്നു. നാലുകിലോഗ്രാം കഞ്ചാവ് കൈവശം വച്ചതിന് നെയ്യാറ്റിന്‍കര ജയിലില്‍ ശിക്ഷയനുഭവിക്കുന്ന തന്‍റെ മകനെ കാണാനെത്തിയതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം മോഷണക്കേസുകളില്‍ പ്രതിയാണ് ബാബു. എസ്എച്ച്ഒമാരായ കെ.പി. ടോംസണ്‍, ബാബു സെബാസ്റ്റ്യന്‍, എസ്‌ഐമാരായ എം.ഡി. അഭിലാഷ്, സിപിഒമാരായ ജോബി, ജോഷി മാത്യു, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ്…

Read More